"സത്യവേദപുസ്തകം/സദൃശവാക്യങ്ങൾ/അദ്ധ്യായം 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സദൃശവാക്യങ്ങള്‍/അദ്ധ്യായം 24
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM Proverbs}}
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 23|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 25|
}}
{{SVPM Old Testament}}
 
{{verse|1}} ദുഷ്ടന്മാരോടു അസൂയപ്പെടരുതു; അവരോടുകൂടെ ഇരിപ്പാന്‍ഇരിപ്പാൻ ആഗ്രഹിക്കയുമരുതു.
 
{{verse|2}} അവരുടെ ഹൃദയം സാഹസം ചിന്തിക്കുന്നു; അവരുടെ അധരം വേണ്ടാതനം പറയുന്നു.
വരി 12:
{{verse|3}} ജ്ഞാനംകൊണ്ടു ഭവനം പണിയുന്നു; വിവേകംകൊണ്ടു അതു സ്ഥിരമായിവരുന്നു.
 
{{verse|4}} പരിജ്ഞാനംകൊണ്ടു അതിന്റെ മുറികളില്‍മുറികളിൽ വലിയേറിയതും മനോഹരവുമായ സകല സമ്പത്തും നിറഞ്ഞുവരുന്നു.
 
{{verse|5}} ജ്ഞാനിയായ പുരുഷന്‍പുരുഷൻ ബലവാനാകുന്നു; പരിജ്ഞാനമുള്ളവന്‍പരിജ്ഞാനമുള്ളവൻ ബലം വര്‍ദ്ധിപ്പിക്കുന്നുവർദ്ധിപ്പിക്കുന്നു.
 
{{verse|6}} ഭരണസാമര്‍ത്ഥ്യത്തോടെഭരണസാമർത്ഥ്യത്തോടെ നീ യുദ്ധം നടത്തി ജയിക്കും; മന്ത്രിമാരുടെ ബഹുത്വത്തില്‍ബഹുത്വത്തിൽ രക്ഷയുണ്ടു.
 
{{verse|7}} ജ്ഞാനം ഭോഷന്നു അത്യുന്നതമായിരിക്കുന്നു; അവന്‍അവൻ പട്ടണവാതില്‍ക്കല്‍പട്ടണവാതിൽക്കൽ വായ് തുറക്കുന്നില്ല.
 
{{verse|8}} ദോഷം ചെയ്‍വാന്‍ചെയ്‍വാൻ നിരൂപിക്കുന്നവനെ ദുഷ്കര്‍മ്മിദുഷ്കർമ്മി എന്നു പറഞ്ഞുവരുന്നു;
 
{{verse|9}} ഭോഷന്റെ നിരൂപണം പാപം തന്നേ; പരിഹാസി മനുഷ്യര്‍ക്കുംമനുഷ്യർക്കും വെറുപ്പാകുന്നു.
 
{{verse|10}} കഷ്ടകാലത്തു നീ കുഴഞ്ഞുപോയാല്‍കുഴഞ്ഞുപോയാൽ നിന്റെ ബലം നഷ്ടം തന്നേ.
 
{{verse|11}} മരണത്തിന്നു കൊണ്ടുപോകുന്നവരെ വിടുവിക്ക; കുലെക്കായി വിറെച്ചു ചെല്ലുന്നവരെ രക്ഷിപ്പാന്‍രക്ഷിപ്പാൻ നോക്കുക.
 
{{verse|12}} ഞങ്ങള്‍ഞങ്ങൾ അറിഞ്ഞില്ലല്ലോ എന്നു നീ പറഞ്ഞാല്‍പറഞ്ഞാൽ ഹൃദയങ്ങളെ തൂക്കിനോക്കുന്നവന്‍തൂക്കിനോക്കുന്നവൻ ഗ്രഹിക്കയില്ലയോ? നിന്റെ പ്രാണനെ കാക്കുന്നവന്‍കാക്കുന്നവൻ അറികയില്ലയോ? അവന്‍അവൻ മനുഷ്യന്നു പ്രവൃത്തിക്കു തക്കവണ്ണം പകരം കൊടുക്കയില്ലയോ?
 
{{verse|13}} മകനേ, തേന്‍തേൻ തിന്നുക; അതു നല്ലതല്ലോ; തേങ്കട്ട നിന്റെ അണ്ണാക്കിന്നു മധുരമത്രേ.
 
{{verse|14}} ജ്ഞാനവും നിന്റെ ഹൃദയത്തിന്നു അങ്ങനെ തന്നേ എന്നറിക; നീ അതു പ്രാപിച്ചാല്‍പ്രാപിച്ചാൽ പ്രതിഫലം ഉണ്ടാകും; നിന്റെ പ്രത്യാശെക്കു ഭംഗം വരികയുമില്ല.
 
{{verse|15}} ദുഷ്ടാ, നീ നീതിമാന്റെ പാര്‍പ്പിടത്തിന്നുപാർപ്പിടത്തിന്നു പതിയിരിക്കരുതു; അവന്റെ വിശ്രാമസ്ഥലത്തെ നശിപ്പിക്കയുമരുതു.
 
{{verse|16}} നീതിമാന്‍നീതിമാൻ ഏഴുപ്രാവശ്യം വീണാലും എഴുന്നേലക്കും; ദുഷ്ടന്മാരോ അനര്‍ത്ഥത്തില്‍അനർത്ഥത്തിൽ നശിച്ചുപോകും.
 
{{verse|17}} നിന്റെ ശത്രു വീഴുമ്പോള്‍വീഴുമ്പോൾ സന്തോഷിക്കരുതു; അവന്‍അവൻ ഇടറുമ്പോള്‍ഇടറുമ്പോൾ നിന്റെ ഹൃദയം ആനന്ദിക്കരുതു.
 
{{verse|18}} യഹോവ കണ്ടിട്ടു അവന്നു ഇഷ്ടക്കേടാകുവാനും തന്റെ കോപം അവങ്കല്‍നിന്നുഅവങ്കൽനിന്നു മാറ്റിക്കളവാനും മതി.
 
{{verse|19}} ദുഷ്പ്രവൃത്തിക്കാര്‍ദുഷ്പ്രവൃത്തിക്കാർ നിമിത്തം മുഷിയരുതു; ദുഷ്ടന്മാരോടു അസൂയപ്പെടുകയും അരുതു.
 
{{verse|20}} ദോഷിക്കു പ്രതിഫലമുണ്ടാകയില്ല; ദുഷ്ടന്റെ വിളകൂ കെട്ടുപോകും.
വരി 48:
{{verse|21}} മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക; മത്സരികളോടു ഇടപെടരുതു.
 
{{verse|22}} അവരുടെ ആപത്തു പെട്ടെന്നു വരും; രണ്ടു കൂട്ടര്‍ക്കുംകൂട്ടർക്കും വരുന്ന നാശം ആരറിയുന്നു?
 
{{verse|23}} ഇവയും ജ്ഞാനികളുടെ വാക്യങ്ങള്‍വാക്യങ്ങൾ. ന്യായവിസ്താരത്തില്‍ന്യായവിസ്താരത്തിൽ മുഖദാക്ഷിണ്യം നന്നല്ല.
 
{{verse|24}} ദുഷ്ടനോടു നീ നീതിമാന്‍നീതിമാൻ എന്നു പറയുന്നവനെ ജാതികള്‍ജാതികൾ ശപിക്കയും വംശങ്ങള്‍വംശങ്ങൾ വെറുക്കുകയും ചെയ്യും.
 
{{verse|25}} അവനെ ശാസിക്കുന്നവര്‍ക്കോശാസിക്കുന്നവർക്കോ നന്മ ഉണ്ടാകും; നല്ലോരനുഗ്രഹം അവരുടെ മേല്‍മേൽ വരും.
 
{{verse|26}} നേരുള്ള ഉത്തരം പറയുന്നവന്‍പറയുന്നവൻ അധരങ്ങളെ ചുംബനം ചെയ്യുന്നു.
 
{{verse|27}} വെളിയില്‍വെളിയിൽ നിന്റെ വേല ചെയ്ക; വയലില്‍വയലിൽ എല്ലാം തീര്‍ക്കുംകതീർക്കുംക; പിന്നെത്തേതില്‍പിന്നെത്തേതിൽ നിന്റെ വീടു പണിയുക.
 
{{verse|28}} കാരണം കൂടാതെ കൂട്ടുകാരന്നു വിരോധമായി സാക്ഷിനില്‍ക്കരുതുസാക്ഷിനിൽക്കരുതു; നിന്റെ അധരംകൊണ്ടു ചതിക്കയും അരുതു.
 
{{verse|29}} അവന്‍അവൻ എന്നോടു ചെയ്തതുപോലെ ഞാന്‍ഞാൻ അവനോടു ചെയ്യുമെന്നും ഞാന്‍ഞാൻ അവന്നു അവന്റെ പ്രവൃത്തിക്കു പകരം കൊടുക്കും എന്നും നീ പറയരുതു.
 
{{verse|30}} ഞാന്‍ഞാൻ മടിയന്റെ കണ്ടത്തിന്നരികെയും ബുദ്ധിഹീനന്റെ മുന്തിരിത്തോട്ടത്തിന്നു സമീപെയും കൂടി പോയി.
 
{{verse|31}} അവിടെ മുള്ളു പടര്‍ന്നുപിടിച്ചിരിക്കുന്നതുംപടർന്നുപിടിച്ചിരിക്കുന്നതും തൂവ നിറഞ്ഞു നിലം മൂടിയിരിക്കുന്നതും അതിന്റെ കന്മതില്‍കന്മതിൽ ഇടിഞ്ഞുകിടക്കുന്നതും കണ്ടു.
 
{{verse|32}} ഞാന്‍ഞാൻ അതു നോക്കി വിചാരിക്കയും അതു കണ്ടു ഉപദേശം പ്രാപിക്കയും ചെയ്തു.
 
{{verse|33}} കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, കുറെക്കൂടെ കൈ കെട്ടി കിടക്ക.
വരി 76:
 
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 23|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 25|
}}