"സത്യവേദപുസ്തകം/സദൃശവാക്യങ്ങൾ/അദ്ധ്യായം 29" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സദൃശവാക്യങ്ങള്‍/അദ്ധ്യായം 29
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM Proverbs}}
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 28|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 30|
}}
{{SVPM Old Testament}}
 
{{verse|1}} കൂടക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവന്‍കാണിക്കുന്നവൻ നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും.
 
{{verse|2}} നീതിമാന്മാര്‍നീതിമാന്മാർ വര്‍ദ്ധിക്കുമ്പോള്‍വർദ്ധിക്കുമ്പോൾ ജനം സന്തോഷിക്കുന്നു; ദുഷ്ടന്‍ദുഷ്ടൻ ആധിപത്യം നടത്തുമ്പോഴോ ജനം നെടുവീര്‍പ്പിടുന്നുനെടുവീർപ്പിടുന്നു.
 
{{verse|3}} ജ്ഞാനത്തില്‍ജ്ഞാനത്തിൽ ഇഷ്ടപ്പെടുന്നവന്‍ഇഷ്ടപ്പെടുന്നവൻ തന്റെ അപ്പനെ സന്തോഷിപ്പിക്കുന്നു; വേശ്യകളോടു സഹവാസം ചെയ്യുന്നവനോ തന്റെ സമ്പത്തു നശിപ്പിക്കുന്നു.
 
{{verse|4}} രാജാവു ന്യായപാലനത്താല്‍ന്യായപാലനത്താൽ രാജ്യത്തെ നിലനിര്‍ത്തുന്നുനിലനിർത്തുന്നു; നികുതി വര്‍ദ്ധിപ്പിക്കുന്നവനോവർദ്ധിപ്പിക്കുന്നവനോ അതിനെ നശിപ്പിക്കുന്നു.
 
{{verse|5}} കൂട്ടുകാരനോടു മുഖസ്തുതി പറയുന്നവന്‍പറയുന്നവൻ അവന്റെ കാലിന്നു ഒരു വല വിരിക്കുന്നു.
 
{{verse|6}} ദുഷ്കര്‍മ്മിദുഷ്കർമ്മി തന്റെ ലംഘനത്തില്‍ലംഘനത്തിൽ കുടുങ്ങുന്നു; നീതിമാനോ ഘോഷിച്ചാനന്ദിക്കുന്നു.
 
{{verse|7}} നീതിമാന്‍നീതിമാൻ അഗതികളുടെ കാര്യം അറിയുന്നു; ദുഷ്ടനോ പരിജ്ഞാനം ഇന്നതെന്നു അറിയുന്നില്ല.
 
{{verse|8}} പരിഹാസികള്‍പരിഹാസികൾ പട്ടണത്തില്‍പട്ടണത്തിൽ കോപാഗ്നി ജ്വലിപ്പിക്കുന്നു. ജ്ഞാനികളോ ക്രോധത്തെ ശമിപ്പിക്കുന്നു.
 
{{verse|9}} ജ്ഞാനിക്കും ഭോഷന്നും തമ്മില്‍തമ്മിൽ വാഗ്വാദം ഉണ്ടായിട്ടു അവന്‍അവൻ കോപിച്ചാലോ ചിരിച്ചാലോ ശമനം വരികയില്ല.
 
{{verse|10}} രക്തപാതകന്മാര്‍രക്തപാതകന്മാർ നിഷ്കളങ്കനെ ദ്വേഷിക്കുന്നു; നേരുള്ളവരോ അവന്റെ പ്രാണരക്ഷ അന്വേഷിക്കുന്നു.
 
{{verse|11}} മൂഢന്‍മൂഢൻ തന്റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു.
 
{{verse|12}} അധിപതി നുണ കേള്‍പ്പാന്‍കേൾപ്പാൻ തുടങ്ങിയാല്‍തുടങ്ങിയാൽ അവന്റെ ഭൃത്യന്മാരൊക്കെയും ദുഷ്ടന്മാരാകും.
 
{{verse|13}} ദരിദ്രനും പീഡകനും തമ്മില്‍തമ്മിൽ എതിര്‍പെടുന്നുഎതിർപെടുന്നു; ഇരുവരുടെയും കണ്ണു യഹോവ പ്രകാശിപ്പിക്കുന്നു.
 
{{verse|14}} അഗതികള്‍ക്കുഅഗതികൾക്കു വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്ന രാജാവിന്റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും.
 
{{verse|15}} വടിയും ശാസനയും ജ്ഞാനത്തെ നലകുന്നു; തന്നിഷ്ടത്തിന്നു വിട്ടിരുന്ന ബാലനോ അമ്മെക്കു ലജ്ജ വരുത്തുന്നു.
 
{{verse|16}} ദുഷ്ടന്മാര്‍ദുഷ്ടന്മാർ പെരുകുമ്പോള്‍പെരുകുമ്പോൾ അതിക്രമം പെരുകുന്നു; നീതിമാന്മാരോ അവരുടെ വീഴ്ച കാണും.
 
{{verse|17}} നിന്റെ മകനെ ശിക്ഷിക്ക; അവന്‍അവൻ നിനക്കു ആശ്വാസമായ്തീരും; അവന്‍അവൻ നിന്റെ മനസ്സിന്നു പ്രമോദംവരുത്തും.
 
{{verse|18}} വെളിപ്പാടു ഇല്ലാത്തെടത്തു ജനം മര്യാദവിട്ടു നടക്കുന്നു; ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാന്‍ഭാഗ്യവാൻ .
 
{{verse|19}} ദാസനെ ഗുണീകരിപ്പാന്‍ഗുണീകരിപ്പാൻ വാക്കു മാത്രം പോരാ; അവന്‍അവൻ അതു ഗ്രഹിച്ചാലും കൂട്ടാക്കുകയില്ലല്ലോ.
 
{{verse|20}} വാക്കില്‍വാക്കിൽ ബദ്ധപ്പാടുള്ള മനുഷ്യനെ നീ കാണുന്നുവോ? അവനെക്കാള്‍അവനെക്കാൾ മൂഢനെക്കുറിച്ചു അധികം പ്രത്യാശയുണ്ടു.
 
{{verse|21}} ദാസനെ ബാല്യംമുതല്‍ബാല്യംമുതൽ ലാളിച്ചുവളര്‍ത്തുന്നവനോടുലാളിച്ചുവളർത്തുന്നവനോടു അവന്‍അവൻ ഒടുക്കം ദുശ്ശാഠ്യം കാണിക്കും.
 
{{verse|22}} കോപമുള്ളവന്‍കോപമുള്ളവൻ വഴക്കുണ്ടാക്കുന്നു; ക്രോധമുള്ളവന്‍ക്രോധമുള്ളവൻ അതിക്രമം വര്‍ദ്ധിപ്പിക്കുന്നുവർദ്ധിപ്പിക്കുന്നു.
 
{{verse|23}} മനുഷ്യന്റെ ഗര്‍വ്വംഗർവ്വം അവനെ താഴ്ത്തിക്കളയും; മനോവിനയമുള്ളവനോ മാനം പ്രാപിക്കും.
 
{{verse|24}} കള്ളനുമായി പങ്കു കൂടുന്നവന്‍കൂടുന്നവൻ സ്വന്ത പ്രാണനെ പകെക്കുന്നു; അവന്‍അവൻ സത്യവാചകം കേള്‍ക്കുന്നുകേൾക്കുന്നു; ഒന്നും പ്രസ്താവിക്കുന്നില്ലതാനും.
 
{{verse|25}} മാനുഷഭയം ഒരു കണി ആകുന്നു; യഹോവയില്‍യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും.
 
{{verse|26}} അനേകര്‍അനേകർ അധിപതിയുടെ മുഖപ്രസാദം അന്വേഷിക്കുന്നു; മനുഷ്യന്റെ ന്യായവിധിയോ യഹോവയാല്‍യഹോവയാൽ വരുന്നു.
 
{{verse|27}} നീതികെട്ടവന്‍നീതികെട്ടവൻ നീതിമാന്മാര്‍ക്കുംനീതിമാന്മാർക്കും വെറുപ്പു; സന്മാര്‍ഗ്ഗിസന്മാർഗ്ഗി ദുഷ്ടന്മാര്‍ക്കുംദുഷ്ടന്മാർക്കും വെറുപ്പു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 28|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 30|
}}