"സത്യവേദപുസ്തകം/സെഖൎയ്യാവു/അദ്ധ്യായം 4" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സെഖര്‍‌യ്യാവു/അദ്ധ്യായം 4
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Zechariah}}
{{Navi|
Prev=സത്യവേദപുസ്തകം/സെഖര്‍‌യ്യാവുസെഖർ‌യ്യാവു/അദ്ധ്യായം 3|
Next=സത്യവേദപുസ്തകം/സെഖര്‍‌യ്യാവുസെഖർ‌യ്യാവു/അദ്ധ്യായം 5|
}}
{{SVPM Old Testament}}
 
{{verse|1}} എന്നോടു സംസാരിക്കുന്ന ദൂതന്‍ദൂതൻ പിന്നെയും വന്നു, ഉറക്കത്തില്‍നിന്നുഉറക്കത്തിൽനിന്നു ഉണര്‍ത്തുന്നതുഉണർത്തുന്നതു പോലെ എന്നെ ഉണര്‍ത്തിഉണർത്തി.
 
{{verse|2}} നീ എന്തു കാണുന്നു എന്നു എന്നോടു ചോദിച്ചതിന്നു ഞാന്‍ഞാൻ : മുഴുവനും പൊന്നുകൊണ്ടുള്ളോരു വിളകൂതണ്ടും അതിന്റെ തലെക്കല്‍തലെക്കൽ ഒരു കുടവും അതിന്മേല്‍അതിന്മേൽ ഏഴു വിളക്കും അതിന്റെ തലെക്കലുള്ള ഏഴു വിളക്കിന്നു ഏഴു കുഴലും
 
{{verse|3}} അതിന്നരികെ കുടത്തിന്റെ വലത്തുഭാഗത്തു ഒന്നും ഇടത്തുഭാഗത്തു ഒന്നും ഇങ്ങനെ രണ്ടു ഒലിവുമരവും ഞാന്‍ഞാൻ കാണുന്നു എന്നു പറഞ്ഞു.
 
{{verse|4}} എന്നോടു സംസാരിക്കുന്ന ദൂതനോടു ഞാന്‍ഞാൻ : യജമാനനേ, ഇതു എന്താകുന്നു എന്നു ചോദിച്ചു.
 
{{verse|5}} എന്നോടു സംസാരിക്കുന്ന ദൂതന്‍ദൂതൻ എന്നോടു: ഇതു എന്താകുന്നു എന്നു നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഇല്ല, യജമാനനേ, എന്നു ഞാന്‍ഞാൻ പറഞ്ഞു.
 
{{verse|6}} അവന്‍അവൻ എന്നോടു ഉത്തരം പറഞ്ഞതെന്തെന്നാല്‍പറഞ്ഞതെന്തെന്നാൽ: സെരുബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാടാവിതു: സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
 
{{verse|7}} സെരുബ്ബാബേലിന്റെ മുമ്പിലുള്ള മഹാപര്‍വ്വതമേമഹാപർവ്വതമേ, നീ ആര്‍ആർ? നീ സമഭൂമിയായ്തീരും; അതിന്നു കൃപ, കൃപ എന്ന ആര്‍പ്പോടുകൂടെആർപ്പോടുകൂടെ അവന്‍അവൻ ആണിക്കല്ലു കയറ്റും.
 
{{verse|8}} യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍എനിക്കുണ്ടായതെന്തെന്നാൽ:
 
{{verse|9}} സെരുബ്ബാബേലിന്റെ കൈ ഈ ആലയത്തിന്നു അടിസ്ഥാനം ഇട്ടിരിക്കുന്നു; അവന്റെ കൈ തന്നേ അതു തീര്‍ക്കുംതീർക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കല്‍അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറിയും.
 
{{verse|10}} അല്പകാര്യങ്ങളുടെ ദിവസത്തെ ആര്‍ആർ തുച്ഛീകരിക്കുന്നു? സര്‍വ്വഭൂമിയിലുംസർവ്വഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഈ ഏഴു കണ്ണു സെരുബ്ബാബേലിന്റെ കയ്യിലുള്ള തുക്കുകട്ട കണ്ടു സന്തോഷിക്കുന്നു.
 
{{verse|11}} അതിന്നു ഞാന്‍ഞാൻ അവനോടു: വിളകൂതണ്ടിന്നു ഇടത്തു ഭാഗത്തും വലത്തുഭാഗത്തും ഉള്ള രണ്ടു ഒലിവു മരം എന്താകുന്നു എന്നു ചോദിച്ചു.
 
{{verse|12}} ഞാന്‍ഞാൻ രണ്ടാം പ്രാവശ്യം അവനോടു: പൊന്നുകൊണ്ടുള്ള രണ്ടു നാളത്തിന്നരികെ പൊന്‍പൊൻ നിറമായ എണ്ണ ഒഴുക്കുന്ന രണ്ടു ഒലിവുകൊമ്പു എന്തു എന്നു ചോദിച്ചു.
 
{{verse|13}} അവന്‍അവൻ എന്നോടു: ഇതു എന്താകുന്നു എന്നു നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഇല്ല, യജമാനനേ, എന്നു ഞാന്‍ഞാൻ പറഞ്ഞു.
 
{{verse|14}} അതിന്നു അവന്‍അവൻ : ഇവര്‍ഇവർ സര്‍വ്വഭൂമിയുടെയുംസർവ്വഭൂമിയുടെയും കര്‍ത്താവിന്റെകർത്താവിന്റെ സന്നിധിയില്‍സന്നിധിയിൽ നിലക്കുന്ന രണ്ടു അഭിഷിക്തന്മാര്‍അഭിഷിക്തന്മാർ എന്നു പറഞ്ഞു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സെഖര്‍‌യ്യാവുസെഖർ‌യ്യാവു/അദ്ധ്യായം 3|
Next=സത്യവേദപുസ്തകം/സെഖര്‍‌യ്യാവുസെഖർ‌യ്യാവു/അദ്ധ്യായം 5|
}}