"സ്പന്ദിക്കുന്ന അസ്ഥിമാടം/എന്റെ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'<poem> എന്റെ കവിത (കുറിപ്പ്: എന്റെ സാഹിത്യസേവനം ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) പുതിയ ചിൽ ... |
||
വരി 2:
എന്റെ കവിത
(കുറിപ്പ്: എന്റെ സാഹിത്യസേവനം സമുദായോന്നമനത്തിനു സഹായമായിത്തീരുന്നില്ല; മനുഷ്യനെ അധ:പതിപ്പിക്കുന്നതാണ് എന്റെ കവിത.
ഇന്നോളംകാൽച്ചോടൊന്നു
പിഴയ്ക്കാതാടിപ്പോന്നൊ-
രെന്നോമൽക്കവിതേ, നിൻ-
കാൽകളിന്നിടറുന്നോ?
എന്തിന്?-കലാബോധം
തീണ്ടാത്ത
നിൻതാണ്ഡവത്തിൻ നേർക്കു
നീരസം ഭാവിച്ചിട്ടോ?
അതിലത്ഭുതമില്ല,
സദനത്തിലെ, സ്സുധാ-
സാന്ദ്രമാനസത്തിലെ,
ഹേമപങ്കജമാദ്ധ്വീ-
മാധുരി മാനിയ്ക്കുമോ
ചേർമണ്ണിൽജ്ജളൂകങ്ങൾ
ചികയും
പാടുവാനവയ്ക്കില്ല
പാടവം, മതിമറ-
ന്നാടുവാ,
സ്വച്ഛന്ദം
വെള്ളിമേഘങ്ങൾക്കിട-
യ്ക്കുദയപ്രകാശത്തി-
ലുൾലുണർന്നോമൽച്ചിറ-
കടിച്ചു
ആയത്തമാക്കാനഭി-
നന്ദനാർദ്രാശംസക-
ളായവയ്ക്കഖിലേശ-
നേകിയില്ലനുഗഹം!
അതിനാലസൂയത-
ന്നത്യഗാധതയിൽ നി-
ന്നുയരാം സ്വയം, വ്യക്തി-
വിദ്വേഷധൂമാംശങ്ങൾ.
കപടസന്യാസത്തിൽ
ക്കരളിൽക്കറയേന്തി
മൌഢ്യമൂർത്തികളായി
മനസ്സാൽ, വാക്കാൽ, കർമ്മ-
ശതത്താൽ, നിർല്ലജ്ജമീ
യെബലാൽസംഗം ചെയ്വാൻ.
ഉണ്ടാകാം ചിലരെല്ലാം
ച്ചെണ്ടിട്ടൊരിക്കാലത്തും-
കവിതേ, ക്ഷമിയ്ക്കൂ നീ!
ഇടയൻ പുല്ലാങ്കുഴൽ
വിളിയ്ക്കെ, ക്കത്തിക്കാളും
ചുടുവെയിലതേറ്റേറ്റു
പൂനിലാവായിപ്പോകെ;
ളുമ്മവെച്ചാനന്ദത്താ-
ലാലോല
മൊട്ടിട്ടു ചിരിയ്ക്കവേ;
മയിലാടവേ, മര-
മലയാനിലൻ മർമ്മ-
രാശംസ
കുറ്റിക്കാടുകൾക്കുള്ളിൽ-
ക്കശ്മലസൃഗാലന്മാർ
പറ്റിച്ചേർന്നോരിയിട്ടു
ഇരുളില്യലകങ്ങൾ
മുഷിഞ്ഞു മൂളീടിലും
സരസം
രാപ്പാടിയെത്തിപ്പാടും.
എന്നോമൽക്കവിതേ, നീ-
യിടറായ്കണുപോലും;
നിന്നെയോമനിയ്ക്കുവാൻ
കാത്തുനിൽക്കുന്നു കാലം.
ഇന്നു
സ്മാരത്തിൻ ഞെരക്കങ്ങൾ
നിന്നിടാം തത്തിത്തത്തി,
നാളത്തെ
അവതൻ നേർത്തു നേർത്ത
മാറ്റൊലിപോലും മായു;-
മവമാനിതയായ് നീ
മാറുകില്ലൊരിയ്ക്കലും.
നിർല്ലജ്ജപ്രചരണ-
ബുദ്ബുദവ്രാതം
'പുഴ' തന്നൊഴുക്കുത്തിൽ?
യഭ്യസിപ്പിച്ചൂ, നീയീ
വായിയ്ക്കാൻ, നൃത്തംചെയ്വാൻ.
ആരോടുമനുവാദം
ചോദിച്ചതില്ലതിനു നീ-
യാരംഭിച്ചതു, മിത്ര-
നാളതു
അതിനാ, ലേതോ ചില
കോമാളിവേഷക്കാർ വ-
രരുതെന്നാജ്ഞാപിച്ചാൽ-
ക്കൂസുകില്ലെള്ളോളം നീ.
നീയറിഞ്ഞിട്ടില്ലൊട്ടു-
വരി 101:
ചെയ്തിടൂ പരിഹാസം.
ഏതെല്ലാം നെറ്റിത്തടം
ചുളുങ്ങിക്കോട്ടെ, നീ
സ്വാതന്ത്യ്രപ്രകാശത്തിൽ
സ്വച്ഛന്ദം നൃത്തം ചെയ്യൂ!
യഭിനന്ദിക്കും, കാലം
വിലവെച്ചിടും നിന്റെ
വിശ്വമോഹനനൃത്തം.
നീയൊട്ടുമിടറായ്കെൻ-
കവിതേ-പറക്കുന്നൂ
നീളെ
തുടരൂ
ഹസ്തതാഡനഘോഷ-
രിത്തിരി കൂക്കം വിളി-
യെങ്കിലേ രസമുള്ളൂ,
ഗുരുത്വം കെടുത്തുകി-
ല്ലക്കൂട്ടർ; മഹാത്മാക്കൾ
ധരിപ്പൂ പിതാമഹ-
ന്മാരുടെ പാരമ്പര്യം.
മർത്യരാണിന്നെന്നാലു-
മുത്ഭവമോർമ്മിയ്ക്കണ്ടേ?-
പെട്ടെന്നു മറക്കാമോ? ....
å å*åå *ååå*
ക്കട്ടെടുത്തവകാർന്നു
ഉല്ലസൽസുധാകര-
നുയരും നേരം, കഷ്ട-
മല്ലിലാ ശ്വാനം
നിന്നെത്ര കുരയ്ക്കട്ടേ,
ഫലമെന്തതുകൊണ്ടു?
മേൽക്കുമേൽപ്പൊങ്ങിപ്പര-
ന്നലതല്ലിടും നിജ-
കീർത്തീകൌമുദിയെങ്ങും!
ഇടറായ്കിടറായ്കെൻ-
കവിതേ, സവിലാസ-
നടനം തുടരൂ നീ,
വരി 148:
അനുഭവങ്ങളേ നിങ്ങളിനിമേ-
ലനുവദിക്കില്ലാ സ്വപ്നം
വിധിമുഴുവനും തട്ടിക്കളഞ്ഞു.
സതതമെന്മനം നോവിച്ചു മാത്രം
സഹകരിപ്പതുണ്ടിപ്പൊഴും കാലം.
വെറുതെയാണിപ്പരിഭവം-
ശരി, യൊരിയ്ക്കലും ദു:ഖിച്ചിടാ
ഹതനെനിയ്ക്കതു സാദ്ധ്യമോ?-വീണ്ടു-
ഇവിടെയെല്ലാമിരുട്ടാണു, കഷ്ട-
മെവിടെ നിത്യതേ,
-
"നിഖില, മയേ്യാ,
17-3-1115
വരി 166:
പോകു, പോകു, സഹോദരി, ജീവിത-
മാർന്നൊരായിരം മംഗളാശംസകൾ!
എന്നുമെന്നും
ത്തന്നെയീവിധം
നിന്നനുപമ
വെണ്ണിലാവിന്റെ
ജീവിതേശന്റെ
22-4-1120
വരി 180:
24
മൂത്തകുന്നം (
വിദ്യാർത്ഥികൾക്കുമിതകൌതുകമേകിയേകി-
വിശ്വാഭിനന്ദനവിമോഹനകേന്ദ്രമായി,
വിഖ്യാതി
3-4-1117
</poem>
|