"ഹനൂമാൻ ചാലീസാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
ഹനൂമാന്‍ഹനൂമാൻ ചാലീസാ
<poem>
ശ്ലോകം 1
വരി 12:
രഘുപതിപ്രിയഭക്തം വാതജാതം നമാമി.
 
ശ്രീഗുരുപാദപങ്കേരുഹധൂളിയാൽ
ശ്രീഗുരുപാദപങ്കേരുഹധൂളിയാല്‍
ആകെ മന്മാനസദര്‍പ്പണംമന്മാനസദർപ്പണം സ്വസമായ്‌
കേവലം മൂഢന്‍മൂഢൻ, ബലഹീനനാമിവന്‍ബലഹീനനാമിവൻ
കൈവല്യമൂർത്തിയാം ശ്രീരാമകീർത്തനം
കൈവല്യമൂര്‍ത്തിയാം ശ്രീരാമകീര്‍ത്തനം
ചെയ്യവേ സ്ഫൂർത്തിയും ബുദ്ധിയുമേകുവാൻ
ചെയ്യവേ സ്ഫൂര്‍ത്തിയും ബുദ്ധിയുമേകുവാന്‍
വായുപുത്രാംഘൃ, ഭയാപഹമോര്‍ത്തിടാംഭയാപഹമോർത്തിടാം.
 
ചാലീസ:
1.
ജ്ഞാനാദിസദ്ഗുണസാഗര, മൂലോക-
മൂനമില്ലാതെയുണര്‍ത്തുംമൂനമില്ലാതെയുണർത്തും കപീശ്വര.
2.
ശ്രീരാമദൂത, മഹാബലധാമമേ,
വരി 28:
3.
അത്ഭുതവിക്രമ വ-ാ‍ഭവിഗ്രഹ
ദുർബ്ബുദ്ധിനാശക സൽക്കനസമ്മത
ദുര്‍ബ്ബുദ്ധിനാശക സല്‍ക്കനസമ്മത
4.
കാഞ്ചനവിഗ്രഹ, ഭവ്യഭൂഷാന്വിത
കുണ്ഡലശോഭിത കുഞ്ചിതകുന്തള.
5.
വ-ാ‍യുധം ധ്വജം ഹസ്തങ്ങളില്‍ഹസ്തങ്ങളിൽ ദ്വിജ-
തേജസ്സെഴും പൂണുനൂലുണ്ടു തോളിലും
6.
ശര്‍വ്വാംശസംഭവശർവ്വാംശസംഭവ, കേസരീനന്ദന
തേജപ്രഭാവ, മഹാജനവന്ദിത
7.
വിദ്യാഗുണനിധി, ചാതുര്യസംയുത,
അത്യന്ത നിഷ്കര്‍ഷനിഷ്കർഷ രാമകാര്യാര്‍ത്ഥമായ്‌രാമകാര്യാർത്ഥമായ്‌.
8.
രാമസ്തുതിശ്രവണോത്സുകം കാതുകള്‍കാതുകൾ
സൗമിത്രിസീതാസമേതഗേഹം മനം.
9.
ജാനകീസമ്മുഖം സൂക്ഷ്മശരീരിയായ്‌
ജ്വാലയില്‍ജ്വാലയിൽ ലങ്ക ചേര്‍ക്കാന്‍ചേർക്കാൻ സ്ഥൂലരൂപിയായ്‌.
10.
ഭീമരൂപം പൂണ്ടു കൊന്നൂ രിപുക്കളെ
രാമകാര്യങ്ങള്‍രാമകാര്യങ്ങൾ നടത്തി യഥാവിധി.
11.
ലക്ഷ്മണരക്ഷയ്ക്കു കൊണ്ടുവന്നൂ മല
വക്ഷസി കേര്‍ത്തുകേർത്തു പുണര്‍ന്നൂപുണർന്നൂ രഘൂത്തമന്‍രഘൂത്തമൻ.
12..
സാദരം പ്രീതിയോടന്നോതി രാഘവന്‍രാഘവൻ,
"സോദരന്‍സോദരൻ, നീയിനിത്തുല്യന്‍നീയിനിത്തുല്യൻ ഭരതന്‌."
13.
വിഷ്ണുവിന്‍വിഷ്ണുവിൻ വക്ഷസില്‍വക്ഷസിൽ ചേര്‍ക്കയാല്‍ചേർക്കയാൽ പ്രീതനായ്‌
ജിഷ്ണുവും വര്‍ണ്ണിച്ചുവർണ്ണിച്ചു പാടി നിന്‍നിൻ കീര്‍ത്തികള്‍കീർത്തികൾ.
14.
പത്മജന്‍പത്മജൻ, വാണി, സനകാദി, നാരദന്‍നാരദൻ
ബ്രഹ്മര്‍ഷിവൃന്ദബ്രഹ്മർഷിവൃന്ദ, മനന്തനും വാഴ്ത്തിനാര്‍വാഴ്ത്തിനാർ.
15.
കാലന്‍കാലൻ, കുബേരന്‍കുബേരൻ തുടങ്ങി ദിക്‌പാലകര്‍ദിക്‌പാലകർ
ചേലില്‍ചേലിൽ സ്തുതിച്ചതുമാര്‍ക്കുസ്തുതിച്ചതുമാർക്കു ചൊല്ലാവതും!
16.
സൂര്യവംശാധിപനോടുള്ള സന്ധിയാല്‍സന്ധിയാൽ
സൂര്യാത്മജന്നു കൊടുത്തു നീ രാജ്യവും.
17.
താവകതന്ത്രം ശ്രവിച്ചു വിഭീഷണന്‍വിഭീഷണൻ
സേവിച്ചു രാഘവം; ലങ്കയ്ക്കധീശനായ്‌.
18.
യോജന ലക്ഷമകന്നുള്ള സൂര്യനെ
ഭോജനമാക്കാന്‍ഭോജനമാക്കാൻ ശ്രമിച്ചു നീ ലീലയാ;
19.
രാമാംഗുലീയവും വായിലാക്കിക്കടല്‍വായിലാക്കിക്കടൽ
ആമയമെന്യേ കടന്നതെന്തത്ഭുതം!
20.
ഏതൊരു വിഘ്നവും നീങ്ങുവാനില്‍ക്കഗേനീങ്ങുവാനിൽക്കഗേ
മാരുതേ താവകാനുജ്ഞയാലായിടും.
21.
ശ്രീരാമധാമകവാടം കടക്കുവാന്‍കടക്കുവാൻ
ആരാലുമാകുമോ നിന്നാജ്ഞയെന്നിയേ.
22.
നിന്നെത്തൊഴുതാല്‍നിന്നെത്തൊഴുതാൽ വരും സുഖമൊക്കെയും
ഒന്നുമില്ലാ ഭയം നീ കടാക്ഷിക്കുകില്‍കടാക്ഷിക്കുകിൽ.
23.
ഉല്‍ക്ക്വലമാംഉൽക്ക്വലമാം തവ തേജസ്സു തന്‍തൻ പൊരി
പ്രല്‍ക്ക്വലിപ്പിക്കുവാന്‍പ്രൽക്ക്വലിപ്പിക്കുവാൻ പോരും ജഗത്രയം.
24.
വീരാധിവീര നിന്‍നിൻ നാമം ശ്രവിക്കുകി-
ലാരാല്‍ലാരാൽ വരില്ല, പിശാചു ഭൂതങ്ങളും.
25.
അഞ്ജനാനന്ദനനാമം ജപിക്കുകില്‍ജപിക്കുകിൽ
കിഞ്ചന വന്നിടാ രോഗാദിശല്യവും.
26.
സങ്കടം തീര്‍ക്കുംതീർക്കും ഹനൂമാനെയോര്‍ക്കണംഹനൂമാനെയോർക്കണം
സന്തതം വാക്കിൽ മനസ്സിൽ പ്രവൃത്തിയിൽ.
സന്തതം വാക്കില്‍ മനസ്സില്‍ പ്രവൃത്തിയില്‍.
27.
രാജർഷിയാകും രഘൂത്തമനീശ്വരൻ
രാജര്‍ഷിയാകും രഘൂത്തമനീശ്വരന്‍
ചേരാമവനോടു മാരുതീഭക്തിയാല്‍മാരുതീഭക്തിയാൽ.
28.
കിട്ടും മനോരഥമൊക്കെയും ജീവിതം
മുറ്റും സഫലമായ്ത്തീര്‍ന്നിടുംസഫലമായ്ത്തീർന്നിടും നിശ്ചയം!
29.
നാലു യുഗങ്ങളിലും ഭവല്‍ക്കീര്‍ത്തികള്‍ഭവൽക്കീർത്തികൾ
ചേലില്‍പ്പരക്കുന്നുചേലിൽപ്പരക്കുന്നു വാഴ്ത്തുന്നിതേവരും
30.
സത്തുക്കള്‍സത്തുക്കൾ തന്‍തൻ പരിപാലകന്‍പരിപാലകൻ ദുഷ്ടരെ-
ശിക്ഷിച്ചുകൊള്ളുവോൻ രാമപ്രിയൻ ഭവാൻ
ശിക്ഷിച്ചുകൊള്ളുവോന്‍ രാമപ്രിയന്‍ ഭവാന്‍
31.
അഷ്ടാംഗസിദ്ധി, നിധിനവമൊക്കെയും
ഇഷ്ടമായേകി നിനക്കായി മൈഥിലി.
32.
ശ്രീരാമഭക്തൻ ഭവാൻ ഭജിക്കുന്നോർക്കു
ശ്രീരാമഭക്തന്‍ ഭവാന്‍ ഭജിക്കുന്നോര്‍ക്കു
ശ്രീരാമഭക്ത്യാസവം കൊടുക്കും ദൃഢം.
33.
അങ്ങയെ നിത്യം ഭജിച്ചാല്‍ഭജിച്ചാൽ രഘൂത്തമ-
മങ്ങു പ്രാപിക്കാം, മറക്കാം ജനിമൃതി.
34.
വരി 123:
സന്തതം വിഷ്ണുപ്രിയനായി വാണിടാം.
35.
ചിത്തത്തിലോർക്കേണ്ട മറ്റൊരു മൂർത്തിയെ
ചിത്തത്തിലോര്‍ക്കേണ്ട മറ്റൊരു മൂര്‍ത്തിയെ
ഇസിച്ചതൊക്കെയും മാരുതിയേകിടും.
36.
ദുര്‍ഘടമൊക്കെയുംദുർഘടമൊക്കെയും നീങ്ങാന്‍നീങ്ങാൻ നിരന്തരം
മര്‍ക്കടവീരനെമർക്കടവീരനെ ധ്യാനിച്ചു കൊള്ളണം.
37.
സ്വാമിയാം ശ്രീഹനൂമാനു ജയജയ
കാരുണ്യമേകണമാചാര്യനെന്നപോൽ.
കാരുണ്യമേകണമാചാര്യനെന്നപോല്‍.
38.
നൂറുരുവാരുമീ സ്തോത്രം ജപിക്കുകില്‍ജപിക്കുകിൽ
മാറിടും ബന്ധങ്ങളേറിടും സൗഖ്യവും.
39.
ശങ്കരനാണ, സ്തുതിയിതു ചൊല്ലുകില്‍ചൊല്ലുകിൽ
ശങ്കവേണ്ടാ സുഖമൊക്കെയും കിട്ടിടും.
40.
ശ്രീരാമഭക്തൻ തുളസിയർത്ഥിക്കുന്നു
ശ്രീരാമഭക്തന്‍ തുളസിയര്‍ത്ഥിക്കുന്നു
നിന്‍ധാമമാക്കണംനിൻധാമമാക്കണം മാനസം മാമകം.
41.
മംഗളമൂർത്തിയാം മാരുതനന്ദനൻ
മംഗളമൂര്‍ത്തിയാം മാരുതനന്ദനന്‍
സങ്കടമെല്ലാമകറ്റും കൃപാകരന്‍കൃപാകരൻ
സീതാസുമിത്രാസുതാന്വിതനായിടും
ശ്രീരാമനൊപ്പം വസിക്ക മന്മാനസേ.
"https://ml.wikisource.org/wiki/ഹനൂമാൻ_ചാലീസാ" എന്ന താളിൽനിന്ന് ശേഖരിച്ചത്