"സ്പന്ദിക്കുന്ന അസ്ഥിമാടം/അതിമാനുഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
proof read
വരി 2:
അതിമാനുഷൻ
 
പതിനോരായിരത്തിമുന്നൂറിൽപ്പരമായീ
പതിനോരായിരത്തി
പകലും രാവും നൃത്തംചെയ്വതു വന്നെൻമുന്നിൽ.
മുന്നൂറിൽപ്പരമായീ
അത്രയുമാദിത്യന്മാരെന്നഥിതികളായി-
പകലും രാവും നൃത്തം-
ട്ടെത്തിയിട്ടുണ്ടെൻവീട്ടി,ലെന്നാൽ ഞാനിന്നും ബാലൻ!
ചെയ്വതു വന്നെൻമുന്നിൽ.
കഷ്ടിച്ചു നാനൂറോളം പൂർണ്ണചന്ദ്രന്മാർ, പുഷ്പ-
അത്രയുമാദിത്യന്മാ-
വൃഷ്ടിചെയ്തെന്നെ നോക്കിച്ചിരിച്ചിട്ടുണ്ടിന്നോളം.
രെന്നഥിതികളായി-
എങ്കിലു, മെന്റേതല്ലാത്താദിത്യനൊന്നെത്തീടു-
ട്ടെത്തിയിട്ടുണ്ടെൻവീട്ടി,-
മെൻചിതാഭസ്മം കാണാനെന്നസ്ഥി പെറുക്കുവാൻ!
ലെന്നാൽ ഞാനിന്നും ബാലൻ
കരമൊന്നെങ്ങാനൽപം സ്പർശിച്ചാൽ, സൂര്യൻപോലും
കഷ്ടിച്ചു നാനൂറോളം
കരിയും വിദ്യുച്ഛക്തിയെന്നിലില്ലെന്നാർ കണ്ടൂ!
പൂർണ്ണചന്ദ്രന്മാർ, പുഷ്പ-
അതിനാ,ലൊരുദിനം ഞാനവസാനിക്കുമ്പോ-
വൃഷ്ടിചെയ്തെന്നെ നോക്കി-
ളതിനോടൊപ്പംതന്നെ ലോകവും നശിച്ചേയ്ക്കും.
ച്ചിരിച്ചിട്ടുണ്ടിന്നോളം
പട്ടടത്തീയെന്നേർക്കു നാക്കുനീട്ടുമ്പോൾ, ഞെട്ടി-
എങ്കിലു, മെന്റേതല്ലാ-
ക്കെട്ടുപോം നിക്ഷത്രങ്ങൾ!സർവ്വവുമിരുട്ടാകും!
ത്താദിത്യനൊന്നെത്തീടു
 
മെൻചിതാഭസ്മം കാണാ,-
നെന്നസ്ഥി പെറുക്കുവാൻ!
കരമൊന്നെങ്ങാനൽപം
സ്പർശിച്ചാൽ, സൂര്യൻപോലും
കരിയും വിദ്യുച്ഛക്തി-
യെന്നിലില്ലെന്നാർ കണ്ടൂ!
അതിനാ, ലൊരുദിനം
ഞാനവസാനിക്കുമ്പോ-
ളതിനോടൊപ്പംതന്നെ
ലോകവും നശിച്ചേയ്ക്കും.
പട്ടടത്തീയെന്നേർക്കു
നാക്കുനീട്ടുമ്പോൾ, ഞെട്ടി-
ക്കെട്ടുപോം നിക്ഷത്രങ്ങൾ!-
സർവ്വവുമിരുട്ടാകും!-
"ഇന്നോളം പരകോടി മർത്ത്യർതൻ ഹൃസ്പന്ദങ്ങൾ
നിന്നിട്ടും, ബ്രഹ്മാണ്ഡത്തിൻ ഭ്രമണം നിന്നിട്ടുണ്ടോ?"
 
ശരിയാ, ണൊരിയ്ക്കലും
നിന്നിട്ടിശരിയാ, ണൊരിയ്ക്കലും നിന്നിട്ടി,ല്ലെന്നാ, ലെന്റെ
മരണം- നോക്കിക്കോളൂ!-മരവിപ്പിക്കും വിശ്വം!!
അതിനാലെന്നെക്കാൺൾകെയൊളിപ്പൂ പേടിച്ചോടി
മരവിപ്പിക്കും വിശ്വം!!
മൃതി!- യെന്തിതു കേട്ടു ചിരിയ്ക്കുന്നുവോ നിങ്ങൾ?
അതിനാലെന്നെക്കാൺൾകെ
അതിമാനുഷനാണു ഞാ,നതേ, ഞാനല്ലാതി-
യൊളിപ്പൂ പേടിച്ചോടി
ക്ഷിതിയിലമ്മട്ടേകൻ ജനിച്ചിട്ടില്ലിന്നോളം!
മൃതി!- യെന്തിതു കേട്ടു
ഉണ്ടാകില്ലിനിയൊരുകാലത്തും!- നിയതിയെ-
ചിരിയ്ക്കുന്നുവോ നിങ്ങൾ?
ക്കൊണ്ടു പന്താടുന്നൊരിക്കൈയുകൾ കണ്ടോ, നിങ്ങൾ?
അതിമാനുഷനാണു ഞാ-
നിങ്ങളും, പുത്രന്മാരും, പൌത്രപൌത്രന്മാർപോലും
നതേ, ഞാനല്ലാതി-
മണ്ണായിമണ്ണിൽച്ചേർന്നു മയങ്ങിക്കിടക്കുമ്പോൾ
ക്ഷിതിയിലമ്മട്ടേകൻ
കേവലം ശിശുവാം ഞാൻ കൈനീട്ടിപ്പൊൻതാരക-
ജനിച്ചിട്ടില്ലിന്നോളം!
പൂവിറുത്തെടുത്തങ്ങി ങ്ങെറിഞ്ഞു വിനോദിയ്ക്കും;
ഉണ്ടാകില്ലിനിയൊരു
അന്നു ഞാൻ, കെടാൻപോകുമാദിത്യക്കനലൂതി
കാലത്തും!- നിയതിയെ-
പ്പൊന്നന്തിത്തിരി മോദാൽകൊളുത്തും വീട്ടിനുള്ളിൽ.
ക്കൊണ്ടു പന്താടുന്നൊരി-
അമ്പിളിപ്പൊൻകിണ്ണത്തിൽ ക്കൈമുക്കി, ക്കളഭക്കൂ
ക്കൈയുകൾ കണ്ടോ, നിങ്ങൾ?
ട്ടൻപിൽ ഞാൻ മെയ്യിൽപ്പൂശും രാവിലന്നുഷ്ണിക്കുമ്പോൾ,
നിങ്ങളും, പുത്രന്മാരും
മഴ, യെന്നാംഗ്യം കണ്ടാലക്ഷണം പെയ്യും മേഘം
പൌത്രപൌത്രന്മാർപോലും
'മതി' യെന്നാജ്ഞാപിച്ചാലക്ഷണം മതിയാക്കും.
മണ്ണായിമണ്ണിൽച്ചേർന്നു
മാമകഹിതം നോക്കിച്ചലിക്കും മരുത്തുകൾ
മയങ്ങിക്കിടക്കുമ്പോൾ
മാമകഹിതം നോക്കി സ്രവിക്കും സരിത്തുകൾ.
കേവലം ശിശുവാം ഞാൻ
'പാടില്ലെ', ന്നെങ്ങാൻ ചൊന്നാൽ പാടില്ലാ പറവകൾ
കൈനീട്ടിപ്പൊൻതാരക-
'വാടരുതെ', ന്നോതിയാൽ വാടില്ലാമലരുകൾ.
പൂവിറുത്തെടുത്തങ്ങി
തരുവല്ലികൾ പൂക്കും പൂക്കാതെ നിൽക്കും, കായ്ക്കും
ങ്ങെറിഞ്ഞു വിനോദിയ്ക്കും;
വരുതിയ്ക്കൊപ്പിച്ചെന്നു കായ്ക്കാതെ ചുമ്മാ നിൽക്കും!-
അന്നു ഞാൻ, കെടാൻപോകു-
അന്നത്തെ ഞാനാരാണെന്നൂഹിക്കാൻപോലും, നിങ്ങൾ-
മാദിത്യക്കനലൂതി-
ക്കിന്നിപ്പോൽക്കഴിവുണ്ടോ?പുഴുക്കൾ, കഷ്ടം, നിങ്ങൾ!
പ്പൊന്നന്തിത്തിരി മോദാൽ-
ഉണ്ടെന്നുമില്ലെന്നുമായ്,നിങ്ങൾ പോരടിപ്പതു
കൊളുത്തും വീട്ടിനുള്ളിൽ.
കണ്ടോളിച്ചിരിക്കുയ്ക്കു,മാ മായാവിയൊന്നുണ്ടല്ലോ.
അമ്പിളിപ്പൊൻകിണ്ണത്തിൽ-
എന്താണസ്സരസന്റെ പേർ?- അതേ, 'ദൈവം!'-ദൈവ-
ക്കൈമുക്കി, ക്കളഭക്കൂ
മെന്തൊരത്ഭുത മെന്നെയന്വേഷിച്ചിങ്ങോട്ടെത്തും!
ട്ടൻപിൽ ഞാൻ മെയ്യിൽപ്പൂശും
"ഭൃത്യനാക്കണമെന്നെ!"യെന്നു കേണിരിക്കും -ഞാൻ
രാവിലന്നുഷ്ണിക്കുമ്പോൾ,
മൃത്യുവിനെക്കൊണ്ടന്നെൻ ചെരിപ്പുതുടപ്പിയ്ക്കും!
മഴ, യെന്നാംഗ്യം കണ്ടാ-
കേവലം വേലക്കാരിപ്പെണ്ണായി നിൽക്കും കുനി-
ലക്ഷണം പെയ്യും മേഘം
ഞ്ഞീ വിശ്വപ്രകൃതി, കൈകൂപ്പിക്കൊ, ണ്ടന്നെൻ മുന്നിൽ!
'മതി' യെന്നാജ്ഞാപിച്ചാ-
നാക്കുകൾ നീട്ടി, ക്കിതച്ചേങ്ങി, വാലാട്ടിക്കൊണ്ടു
ലക്ഷണം മതിയാക്കും.
നായ്ക്കളെപ്പോ, ലെൻ മുമ്പിൽക്കിടക്കും-, ഹാ, സിംഹങ്ങൾ!
മാമകഹിതം നോക്കി-
ആത്തകൌതുക, മെന്റെ ഗഹത്തി,ലങ്ങിങ്ങായി
ച്ചലിക്കും മരുത്തുകൾ
ലാത്തിടും, മാർജ്ജാരങ്ങളെന്നപോൽ, ശാർദ്ദൂലങ്ങൾ!
മാമകഹിതം നോക്കി
അബ്ധികളലറില്ല നേർവഴി മുടക്കുകി-
സ്രവിക്കും സരിത്തുകൾ.
ല്ലദ്രിക,ളഹങ്കരിച്ചീടുകില്ലാകാശങ്ങൾ!
'പാടില്ലെ', ന്നെങ്ങാൻ ചൊന്നാൽ
സർവ്വശക്തനാമെന്റെ സന്നിധാനത്തിൽക്കാണാം
പാടില്ലാ പറവകൾ
സർവ്വവും ഭദ്രം, ശാന്തം, നിശ്ശബ്ദം, സുരക്ഷിതം!
'വാടരുതെ', ന്നോതിയാൽ
യുദ്ധമി, ല്ലഹങ്കാരമില്ലെല്ലാമൊരുപോലെ
വാടില്ലാമലരുകൾ
വർത്തിയ്ക്കും;- ഞെട്ടും സർവ്വ മെൻ നെറ്റി ചുളുങ്ങിയാൽ!
തരുവല്ലികൾ പൂക്കും
അഖിലം നശിക്കട്ടേ നശിക്കൂ ഞാ, നെൻ നാശ-
പൂക്കാതെ നിൽക്കും, കായ്ക്കും
മഖിലത്തിനും നാശമതിമാനുഷൻ, ഹാ, ഞാൻ!!
വരുതിയ്ക്കൊപ്പിച്ചെന്നു
കായ്ക്കാതെ ചുമ്മാ നിൽക്കും!-
അന്നത്തെ ഞാനാരാണെ-
ന്നൂഹിക്കാൻപോലും, നിങ്ങൾ-
ക്കിന്നിപ്പോൽക്കഴിവുണ്ടോ?
പുഴുക്കൾ, കഷ്ടം, നിങ്ങൾ!
ഉണ്ടെന്നുമില്ലെന്നുമായ്
നിങ്ങൾ പോരടിപ്പതു
കണ്ടോളിച്ചിരിക്കുയ്ക്കു, മാ
മായാവിയൊന്നുണ്ടല്ലോ.
എന്താണസ്സരസന്റെ
പേർ?- അതേ, 'ദൈവം!'-ദൈവ-
മെന്തൊരത്ഭുത മെന്നെ-
യന്വേഷിച്ചിങ്ങോട്ടെത്തും!
"ഭൃത്യനാക്കണമെന്നെ!"-
യെന്നു കേണിരിക്കും -ഞാൻ
മൃത്യുവിനെക്കൊണ്ടന്നെൻ
ചെരിപ്പുതുടപ്പിയ്ക്കും!
കേവലം വേലക്കാരി-
പ്പെണ്ണായി നിൽക്കും കുനി-
ഞ്ഞീ വിശ്വപ്രകൃതി, കൈ-
കൂപ്പിക്കൊ, ണ്ടന്നെൻ മുന്നിൽ!
നാക്കുകൾ നീട്ടി, ക്കിത-
ച്ചേങ്ങി, വാലാട്ടിക്കൊണ്ടു
നായ്ക്കളെപ്പോ, ലെൻ മുമ്പിൽ-
ക്കിടക്കും-, ഹാ, സിംഹങ്ങൾ!
ആത്തകൌതുക, മെന്റെ
ഗഹത്തി, ലങ്ങിങ്ങായി
ലാത്തിടും, മാർജ്ജാരങ്ങ-
ളെന്നപോൽ, ശാർദ്ദൂലങ്ങൾ!
അബ്ധികളലറില്ല
നേർവഴി മുടക്കുകി-
ല്ലദ്രിക, ളഹങ്കരി-
ച്ചീടുകില്ലാകാശങ്ങൾ!
സർവ്വശക്തനാമെന്റെ
സന്നിധാനത്തിൽക്കാണാം
സർവ്വവും ഭദ്രം, ശാന്തം,
നിശ്ശബ്ദം, സുരക്ഷിതം!
യുദ്ധമി, ല്ലഹങ്കാരമി-
ല്ലെല്ലാമൊരുപോലെ
വർത്തിയ്ക്കും;- ഞെട്ടും സർവ്വ-
മെൻ നെറ്റി ചുളുങ്ങിയാൽ!
അഖിലം നശിക്കട്ടേ
നശിക്കൂ ഞാ, നെൻ നാശ-
മഖിലത്തിനും നാശ-
മതിമാനുഷൻ, ഹാ, ഞാൻ!!
1-3-1120
</poem>