"സ്പന്ദിക്കുന്ന അസ്ഥിമാടം/വൈരുദ്ധ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 1:
<poem>
വൈരുദ്ധ്യം
 
കൊതിപ്പതൊക്കെയും'''കൊ'''തിപ്പതൊക്കെയും ലഭിക്കയില്ലല്ലോ
കൊതിപ്പതല്ലല്ലോ ലഭിപ്പതൊക്കെയും!
ലഭിക്കയുമില്ല കൊതിപ്പതെപ്പൊഴും
വരി 12:
സമുജ്ജ്വലമതിൻ പ്രകൃതി!-സർവ്വവും!
സമാനമെങ്കിലോ, വെറും വിരൂപവും!
-വിവിധതപോലും വിരസമാണോർത്താൽ
വിരുദ്ധതയുടെ ചരടു പൊട്ടിയാൽ!! ...
 
-വിവിധതപോലും വിരസമാണോർത്താൽ
രണ്ട്
വിരുദ്ധതയുടെ ചരടു പൊട്ടിയാൽ!...
 
നമുക്കു നന്മകൾ നയിച്ച വാളുകൾ
നശിച്ചതൊർത്തു നാം വമിപ്പു വീർപ്പുകൾ.
അരികിൽ നിന്നവ പുണർന്ന വേളയി-
ലറിഞ്ഞതില്ല നാമവതൻ മാന്മകൾമേന്മകൾ.
പിരിഞ്ഞകന്നവാറുയർന്ന സങ്കടം
പിളർത്തിടുന്നു, ഹാ, നമുക്കു ഹൃത്തടം,
Line 31 ⟶ 30:
സ്മൃതികളിൽ സുധാകരണങ്ങള്മാതിരി!
പതിക്കആണിന്നാ പ്രണയമാധുരി!
 
-പരിതപിയ്ക്കാതാ സ്മൃതികളിലിനി-
പ്പതിയിരിയ്ക്ക നാം, ഹൃദയമോഹിനി!! ....
 
മൂന്ന്
 
സമർത്ഥനെന്നേറ്റം മദിയ്ക്കും മാനവൻ,
Line 42 ⟶ 40:
വിടർന്ന കണ്ണുകളടഞ്ഞുപോ, മതൊ
ന്നടയാതാക്കുവാനശക്തനാണവൻ.
മനുഷ്യബുദ്ധിയെ, സ്സഗർവ്വമെത്രനാൾസ്സഗർവ്വ,മെത്രനാൾ
മഥിച്ചു ശാസ്ത്ര, മാസ്സുധാർജ്ജനത്തിനായ്!
മടുത്തവസാനം, മനുഷ്യഹിംസയ്ക്കായ്!
മടങ്ങിപ്പോന്നിതാക്കൊടും വിഷവുമായ്!
 
വിധിതൻ പൂക്കളിൽ വിലാസഹാസങ്ങൾ
വിധിതൻ മുള്ളിലോ, വിലാപശാപങ്ങൾ!
Line 54 ⟶ 53:
3-3-1129
 
35
25
 
'-കാടിനും പാടത്തിനും മദ്ധ്യേകൂടി ഒരു ചെറിയ നീർച്ചാലു കളകളാരവത്തോടെ പുളഞ്ഞൊഴുകുന്നുണ്ട്. അതിന്റെ വക്കിൽ, ചാഞ്ഞു നിലമ്പറ്റിക്കിടക്കുന്ന ഒരു മാങ്കൊമ്പിലിരുന്നു, നീലി മതിമറന്ന് പാടുകയാണ്'-
 
ഓണപ്പൂക്കൾ പറിച്ചില്ലേ നീ-
യോണക്കോടിയുടുത്തില്ലേ?
പൊന്നുഞ്ചിങ്ങം വന്നിട്ടും, നീ
മിന്നും മാലേം കെട്ടില്ലേ?
മണിമിറ്റത്താ മാവേലിയ്ക്കൊരു
മരതകപീഠം വെച്ചില്ലേ?
കാലം മുഴുവൻ പോയല്ലോ!
കാണാങ്കിട്ടാതായല്ലാ!
നാമല്ലാതിവിടല്ലല്ലാ!
നാണിച്ചിങ്ങനെ നിന്നാലാ ...!
 
26
 
" - പെട്ടെന്ന് ആ വനപ്പടർപ്പിന്റെ ഹൃദയത്തിൽ നിന്ന് അവ്യക്തമായ ഒരു ഗാനശകലം അവളുടെ സമീപത്തേയ്ക്ക് ഒഴുകിച്ചെന്നു തുടങ്ങി" -
 
നീലക്കുയിലേ, നീലക്കുയിലേ,
നീയെന്തെന്നോടു മുണ്ടാത്തേ?
തേമാവൊക്കെപ്പൂത്തട്റ്റെന്തേ
തേന്തളിർ തിന്നു മദിയ്ക്കാത്തേ?
കാറും മഴയും പോയല്ലാ!
കാടുകളൊക്കെപ്പൂത്തല്ലാ!
മാടത്തക്കിളി പാടിനടക്കും
മാനം മിന്നിവെളുത്തല്ലാ!
- എന്നിട്ടും, നീയെന്താണിങ്ങനെ-
യെന്നോടൊന്നും മുണ്ടാത്തേ?
20-8-1116
 
27
 
ചിന്ത:
 
ഞാനൊരു കൊച്ചുകവിയുടെ രാഗാർദ്ര-
മാനസവീണയിൽപ്പാട്ടുപാടി
ഓരോനിമേഷവുമെന്നെയെടുത്തവ-
നോമനിച്ചോമനിച്ചുമ്മവെയ്ക്കെ;
പുഞ്ചിരികൊണ്ടു പുതപ്പിട്ട രണ്ടിളം
പൊൻചിറകെന്നിൽപ്പൊടിച്ചുവന്നു.
മാമകപാർശ്വത്തിൽ മിന്നിയതൊക്കെയും
മാദകസ്വപ്നങ്ങളായിരുന്നു.
 
മന്ദ, മൊരേകാന്തഹേമന്തരാത്രിയി-
ലന്നവൻ വന്നെന്നെത്തൊട്ടുണർത്തി.
നേരിയ സംഗീതപ്പട്ടുടുപ്പൊന്നെടു-
ത്താ രാവിലന്നവൻ ചാർത്തിയെന്നെ.
ഓതിനാൻ പിന്നവൻ:- "പോയ്ക്കൊൾക ഭാവനാ-
വേദികയിങ്കലേ, യ്ക്കോമനേ, നീ!!"
തൽക്ഷണമെന്റെ ചിറകു വിടുർത്തിയാ-
ച്ചക്രവാളം നോക്കി ഞാൻ പറന്നു.
ഇന്നെന്നെക്കണ്ടിതാ ലോകം പറയുന്നു;
"മന്നിലനശ്വരമാണയേ, നീ!
നിൻകവി മണ്ണായിപ്പോയാലു, മിങ്ങൊരു
തങ്കക്കിനാവായ് നീ തങ്ങിനിൽക്കും!! ..."
6-8-1112
 
ആദർശസൌഭഗമാകാരമാർന്നപോ-
28
ലാരു നീ, യാരു നീ, യപ്സരസ്സേ?
10-6-1119
 
36
ആ നല്ലകാലം കഴിഞ്ഞു:-മനോഹര-
ഗാനം നിലച്ചു;-പതിച്ചൂ യവനിക
വേദനിപ്പിയ്ക്കും വിവിധസ്മൃതികളിൽ
വേദാന്തചിന്തയ്ക്കൊരുങ്ങട്ടെ മേലിൽ ഞാൻ.
അത്രമേൽപ്പൂർണ്ണമെന്നോർത്തതിൽപ്പോലു, മൊ-
രൽപ, മപൂർണ്ണതേ, കാണ്മൂ നിൻ രേഖകൾ!
24-4-1120
 
എന്തും മറക്കുന്ന, തെന്തും പൊറുക്കുന്ന-
29
തെന്തുത്തമാരാദ്ധ്യഭാഗധേയം!
എന്നാലതിനെത്തഴുകാൻ തുനിയുമ്പോ-
ളെന്നെ വന്നാരോ വിലങ്ങുവെയ്പു.
ഭീമപ്രചണ്ഡ പ്രതികാരമേ, നിന്റെ
ഹോമകുണ്ഡത്തിൽ ദ്ദഹിക്കണം ഞാൻ.
എന്നസ്ഥിയോരോന്നൊടിച്ചെടുത്തിട്ടു നിൻ-
വെന്നിക്കൊടികൾ പറത്തണം ഞാൻ.
മജ്ജീവരക്തം തളിച്ചു തളിച്ചു നി-
ന്നുജ്ജ്വലദാഹം കെടുത്തണം ഞാൻ.
ആകട്ടെ, ഞാനിന്നതിനുമൊരുക്കമാ-
ണേകാന്തതേ, നീ സമാശ്വസിക്കൂ!
 
രക്തം പുരളും പ്രതികാരമോഹമേ,
തണലിട്ടുതന്നു നീ, ഞാൻ വന്ന വേളയിൽ
കത്തിയ്ക്കു നിന്റെ കതിനയെല്ലാം.
പ്രണയമേ, നിൻകളിത്തോപ്പിൽ.
പൊട്ടിത്തെറിയ്ക്കണം സർവ്വമതോടൊപ്പ-
അതിലാത്തമോദം മുരളിയുമൂതി ഞാ-
മൊറ്റഞൊടിയിൽത്തരിതരിയായ്.
നജപാലബാലനിരുന്നു.
താരങ്ങൾപോലും കൊഴിഞ്ഞു വീണിടണ-
പരിചിലെൻ ചുറ്റുമായ് സ്വപ്നങ്ങൾ കൈകോർത്തു
മാറാത്ത നിൻകൊടും, തീക്കനലിൽ.
പരിവേഷമിട്ടിട്ടു നിന്നു.
എല്ലാ വെളുപ്പും കരിപിടിച്ചീടണം
എരിപൊരിക്കൊള്ളിപ്പതെന്തിനാണെന്നെ നീ-
തള്ളിവരും നിൻ പുകപ്പടർപ്പിൽ.
യെരിവെയിലിങ്കലിന്നേവം?-
ഞാനു, മെൻസർവ്വവുമൊന്നിച്ചടിയണം
25-4-1120
ഹാ, നിന്റെ വക്ത്രകുഹരത്തിൽ!
രക്തം പുരളും പ്രതികാരമോഹമേ,
കത്തിയ്ക്കു നിന്റെ കതിനയെല്ലാം!...
22-3-1120
</poem>
[[വർഗ്ഗം:ചങ്ങമ്പുഴയുടെ കൃതികൾ]][[വർഗ്ഗം:സ്പന്ദിക്കുന്ന അസ്ഥിമാടം]]