"സ്പന്ദിക്കുന്ന അസ്ഥിമാടം/പട്ടിണിക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 2:
പട്ടിണിക്കാർ
 
പട്ടിണിക്കോലങ്ങൾ'''പ'''ട്ടിണിക്കോലങ്ങൾ ചത്തൊടുങ്ങി-
പ്പട്ടടക്കാട്ടിലിടം ചുരുങ്ങി.
ജീവിച്ചിരിക്കുമ്പോൾ വിശ്രമിക്കാൻ
വരി 8:
ചത്തെങ്കിലുമതൊന്നാസ്വദിയ്ക്കാ-
നൊത്തിരുന്നെങ്കിലവർക്കൊരൽപം!
ഒക്കുകിൽ, ല്ലയേ്യാല്ലയ്യേ, ചുടുകാട്ടിലും
തിക്കും തിരക്കുമാ, ണെന്തുചെയ്യും?
 
"ഞങ്ങൾക്കു കായ്ക്കാൻ വിഷമ," മെന്ന-
വരി 19:
ഉറ്റബന്ധുക്കളാക്കാലികൾക്കു
വറ്റിയിട്ടില്ലകിടൊട്ടുമിന്നും.
ഒന്നിനു, ലോപമി, ല്ലൊക്കയുമു-
ണ്ടെന്നിട്ടും, ക്ഷാമമിക്കേരളത്തിൽ!
പുഷ്ടിയ്ക്കിളവില്ല, പിന്നെ, യിന്നി-
വരി 49:
8-3-1120
 
51
40
 
അക്കളിത്തോഴനകന്നുപോയെങ്കിലു-
വീതാശങ്ക, മഹോ, വിനാശകരമാ-
മൊക്കുന്നതില്ല മേ വിസ്മരിച്ചീടുവാൻ.
സ്സാമ്രാജ്യദുർമ്മോഹമാം
മൽസ്വപ്നരംഗം മുകർന്നിടാറുണ്ടിന്നു-
വേതാളത്തിനു രക്തർപ്പണമനു-
മത്സുഹൃത്തിൻ സുഖസാഹചര്യോത്സവം!
ഷ്ഠിക്കുന്ന രാഷ്ട്രങ്ങളേ,
1927-94-11191120
സ്വാതന്ത്യ്രം ജലരേഖ-മർത്ത്യരെ വെറും
ചെന്നായ്ക്കളാക്കാം, കുറെ
പ്രേതങ്ങൾക്കുഴറാം ജഗത്തി-ലിതിനോ
നിങ്ങൾക്കു യുദ്ധഭ്രമം!! ...
19-9-1119
 
52
41
 
വാനിൻ വിമലവിശാലനഗരിയിൽ
വാണരുളീടും ജഗൽപിതാവേ!
കത്താത്തതെന്താണാ നക്ഷത്രദീപങ്ങൾ
കഷ്ടമവിടെയും യുദ്ധമുണ്ടോ?
അല്ലെങ്കി, ലെന്തിനാണാ നല്ല നാട്ടിലു-
മല്ലിതി, ലേവം, തമസ്ക്കരണം?
അംഗീകൃതേകാധിനായകനായിടു-
മങ്ങേയ്ക്കുമങ്ങു ശത്രുക്കളുണ്ടോ?
ആനിലയ്ക്കത്ഭുതമെന്തു, ണ്ടീക്കീടത്തി-
നായിരം വൈരികളുത്ഭവിക്കാൻ? ....
1914-93-11191120
 
53
 
അമലജലപൂരിതേ, നർമ്മദേ, ശർമ്മദേ,
മമ ജഡമിതൊന്നു നീ കൊണ്ടുപോകണമേ!
തവ തടശിലാതലം സാക്ഷിയാണെന്മന-
സ്സിവിടെ ബലിയർപ്പിയ്ക്കൂമോരോ തുടിപ്പിനും!
പ്രണയമയചിന്തയാലോളമിളകുമെൻ-
വ്രണിതഹൃദയത്തിന്റെ ശോകാത്മകസ്വരം,
സ്ഫടികസലിലാകുലേ,വീർപ്പിടും മേലിൽ, നിൻ-
തടവിടപസഞ്ചയ-ച്ഛായാതലങ്ങളിൽ!! ....
12-2-1108
 
തമ്മിൽത്തമ്മിലസൂയമൂല, മളവി-
ല്ലാതുള്ളനർത്ഥങ്ങളാ-
ലിമ്മന്നിൽ, സുഖജീവിതം, ശിഥിലമാ-
ക്കിത്തീർത്തു, കഷ്ടം, നരൻ!
കമ്രശ്രീമയവിശ്വഗഹ, മവനാ-
വാസത്തിനാ, യീശ്വരൻ
നിർമ്മിച്ചേകി, യതും, കൃതഘ്നനവനോ
വെട്ടിപ്പകുത്തു ശഠൻ!! ....
19-9-1119
</poem>
[[വർഗ്ഗം:ചങ്ങമ്പുഴയുടെ കൃതികൾ]][[വർഗ്ഗം:സ്പന്ദിക്കുന്ന അസ്ഥിമാടം]]