"സ്വരരാഗസുധ/ആരാമത്തിലെ ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) പുതിയ ചിൽ ... |
No edit summary |
||
വരി 10:
മാടിവിളിക്കിലുമെത്തില്ലരികിലാ
മായാസുഷമാവിശേഷം.
കെട്ടിപ്പടുത്തതീ ലോകം?
തൊട്ടുപോയാൽമതി കാലമാക്കൈകൊണ്ടു
വരി 20:
വേദന തോന്നും മനസ്സിനിമ്മട്ടെഴും
വേദാന്ത ചിന്തയ്ക്കു പോയാൽ
ന്തെത്ര മധുരമീ ലോകം!
ആരും കൊതിക്കുമാറാകർഷകാഭമാ-
വരി 44:
സുന്ദരം, സുന്ദരം, സ്വർഗ്ഗസമൃദ്ധിതൻ
മന്ദിരം തന്നെയീ ലോകം!
തപ്തബാഷ്പത്തിൽ ഞാൻ മുങ്ങി?
നൊന്തുനൊന്തങ്ങനെ തപ്പിത്തടഞ്ഞു ഞാ-
വരി 56:
അല്ല, സംതൃപ്ന,ല്ലുഗനൈരാശ്യമേ,
വെല്ലുവിളിപ്പൂ ഞാൻ നിന്നെ.
മുക്ക്ക്കുവിതയ്ക്കും ജഗത്തേ,
പാടില്ലൊരിക്കലും നീയുണർന്നീടുവാൻ
വരി 70:
ഇല്ല, വിടില്ലൊരു കൈയൊന്നു നോക്കാതെ-
വെല്ലുവിളിപ്പൂ ഞാൻ നിന്നെ!
നിന്ദിതനാക്കുവാൻ നോക്കൂ;
നിന്നഖിലോൽക്കട ശക്തിയുമൊത്തിയ
വരി 80:
എങ്കിലും മേലോട്ടുയർന്നു ഞാൻ താരക-
പ്പൊങ്കതിർപ്പൂക്കളെപ്പുൽകും!
ഞ്ഞോതാനെനിക്കുണ്ടൊരൽപം,
നിർദ്ദയം, കഷ്ടം,വികൃതപ്പെടുത്തിയെൻ
വരി 104:
തെല്ലുമേ ഗർവില്ല, നുകമ്പയാണെനി-
ക്കുള്ളതു, നിങ്ങളോടിന്നും!
മത്സമീപത്തു വന്നെത്തി,
മന്ദാരമാല്യമെൻ കണ്ഠത്തിൽച്ചാർത്തുമ്പോൾ
|