ഹാ ഹന്ത! ഹന്ത നളിനീം ഗജ ഉജ്ജഹാര

ശേഷായുഷാ തോഷയേ (സംസ്കൃതം)

രചന:അജ്ഞാതകർതൃകം

രാത്രിർഗമിഷ്യതി ഭവിഷ്യതി സുപ്രഭാതം

ഭാസ്വാനുദേഷ്യതി ഹസിഷ്യതി പങ്കജശ്രീ

ഇത്ഥം വിചിന്തയതി കോശഗതേ ദ്വിരേഫേ

ഹാ ഹന്ത! ഹന്ത നളിനീം ഗജ ഉജ്ജഹാര


കവി: അജ്ഞാതനാമാവ്

വൃത്തം: വൃത്തം:

</poem>

കവി വിവരണം തിരുത്തുക

ശ്ലോകവിവരണം തിരുത്തുക

ഒരു താമരമൊട്ടിനകത്ത് പെട്ടുപോയ വണ്ടിന്റെ ചിന്തയുടെ രൂപത്തിൽ ദൈവനിശ്ചയത്തെയും മനുഷ്യന്റെ പ്രാർത്ഥനയേയും താരതമ്യം ചെയ്യുന്ന ഒരു ശ്ലോകം.

അർത്ഥം തിരുത്തുക

രാത്രി ഇപ്പോൾ അവസാനിക്കും. പ്രഭാതം ആകും. സൂര്യനുദിക്കും ഈ താമരപ്പൂവ് ചിരിക്കും. ഇപ്രകാരം മൊട്ടിനകത്തിരിക്കുന്ന ഒരു വണ്ട് ചിന്തിച്ചുകൊണ്ടിരിക്കെ ഒരു ആന ആ താമരയെ പിഴുതെടുത്തു. ദൈവത്തിന്റെ മനസ്സ് ആരറിഞ്ഞു. എന്ന് കവി ആശ്ചര്യപ്പെടുന്നു.


അലങ്കാരങ്ങൾ തിരുത്തുക