"സത്യവേദപുസ്തകം/1. ശമൂവേൽ/അദ്ധ്യായം 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 2:
{{Navi|
Prev=സത്യവേദപുസ്തകം/രൂത്ത്/അദ്ധ്യായം 4|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 2|
}}
 
{{verse|1}} എഫ്രയീം മലനാട്ടിലെ രാമാഥയീം-സോഫീമില്‍സോഫീമിൽ എല്‍ക്കാനാഎൽക്കാനാ എന്നു പേരുള്ള ഒരു പുരുഷന്‍പുരുഷൻ ഉണ്ടായിരുന്നു; അവന്‍അവൻ എലീഹൂവിന്റെ മകനായ യെരോഹാമിന്റെ മകന്‍മകൻ ആയിരുന്നു; എലീഹൂ എഫ്രയീമ്യനായ സൂഫിന്റെ മകനായ തോഹൂവിന്റെ മകന്‍മകൻ ആയിരുന്നു.
 
{{verse|2}} എല്‍ക്കാനെക്കുഎൽക്കാനെക്കു രണ്ടു ഭാര്യമാര്‍ഭാര്യമാർ ഉണ്ടായിരുന്നു; ഒരുത്തിക്കു ഹന്നാ എന്നും മറ്റേവള്‍ക്കുമറ്റേവൾക്കു പെനിന്നാ എന്നും പേര്‍പേർ; പെനിന്നെക്കു മക്കള്‍മക്കൾ ഉണ്ടായിരുന്നു; ഹന്നെക്കോ മക്കള്‍മക്കൾ ഇല്ലായിരുന്നു.
 
{{verse|3}} അവന്‍അവൻ ശീലോവില്‍ശീലോവിൽ സൈന്യങ്ങളുടെ യഹോവയെ നമസ്കരിപ്പാനും അവന്നു യാഗം കഴിപ്പാനും തന്റെ പട്ടണത്തില്‍നിന്നുപട്ടണത്തിൽനിന്നു ആണ്ടുതോറും ശീലോവിലേക്കു പോക പതിവായിരുന്നു; ഏലിയുടെ രണ്ടു പുത്രന്മാരായി യഹോവേക്കു പുരോഹിതന്മാരായിരുന്ന ഹൊഫ്നിയും ഫീനെഹാസും അവിടെ ഉണ്ടായിരുന്നു.
 
{{verse|4}} എല്‍ക്കാനാഎൽക്കാനാ യാഗം കഴിക്കുമ്പോള്‍കഴിക്കുമ്പോൾ ഒക്കെയും തന്റെ ഭാര്യയായ പെനിന്നെക്കും അവളുടെ സകലപുത്രന്മാര്‍ക്കുംസകലപുത്രന്മാർക്കും പുത്രിമാര്‍ക്കുംപുത്രിമാർക്കും ഔഹരികൊടുക്കും.
 
{{verse|5}} ഹന്നെക്കോ അവന്‍അവൻ ഹന്നയെ സ്നേഹിക്കകൊണ്ടു ഇരട്ടി ഔഹരി കൊടുക്കും. എന്നാല്‍എന്നാൽ യഹോവ അവളുടെ ഗര്‍ഭംഗർഭം അടെച്ചിരിന്നു.
 
{{verse|6}} യഹോവ അവളുടെ ഗര്‍ഭംഗർഭം അടെച്ചിരുന്നതിനാല്‍അടെച്ചിരുന്നതിനാൽ അവളുടെ പ്രതിയോഗി അവളെ വ്യസനിപ്പിപ്പാന്‍വ്യസനിപ്പിപ്പാൻ തക്കവണ്ണം വളരെ മുഷിപ്പിച്ചു.
 
{{verse|7}} അവള്‍അവൾ യഹോവയുടെ ആലയത്തിലേക്കു പോകുന്ന സമയത്തൊക്കെയും ആണ്ടുതോറും അവള്‍അവൾ അങ്ങനെ ചെയ്തുപോന്നു. അവള്‍അവൾ അവളെ മുഷിപ്പിച്ചതുകൊണ്ടു അവള്‍അവൾ കരഞ്ഞു പട്ടിണി കിടന്നു.
 
{{verse|8}} അവളുടെ ഭര്‍ത്താവായഭർത്താവായ എല്‍ക്കാനാഎൽക്കാനാ അവളോടു: ഹന്നേ, നീ എന്തിന്നു കരയുന്നു? എന്തിന്നു പട്ടിണികിടക്കുന്നു? നീ വ്യസനിക്കുന്നതു എന്തു? ഞാന്‍ഞാൻ നിനക്കു പത്തു പുത്രന്മാരെക്കാള്‍പുത്രന്മാരെക്കാൾ നന്നല്ലയോ എന്നു പറഞ്ഞു.
 
{{verse|9}} അവര്‍അവർ ശീലോവില്‍വെച്ചുശീലോവിൽവെച്ചു തിന്നുകയും കുടിക്കയും ചെയ്തശേഷം ഹന്നാ എഴുന്നേറ്റു പോയി. പുരോഹിതനായ ഏലി യഹോവയുടെ മന്ദിരത്തിന്റെ വാതില്‍ക്കല്‍വാതിൽക്കൽ ആസനത്തില്‍ആസനത്തിൽ ഇരിക്കയായിരുന്നു.
 
{{verse|10}} അവള്‍അവൾ മനോവ്യസനത്തോടെ യഹോവയോടു പ്രാര്‍ത്ഥിച്ചുപ്രാർത്ഥിച്ചു വളരെ കരഞ്ഞു.
 
{{verse|11}} അവള്‍അവൾ ഒരു നേര്‍ച്ചനേര്‍ന്നുനേർച്ചനേർന്നു; സൈന്യങ്ങളുടെ യഹോവേ, അടിയന്റെ സങ്കടം നോക്കി അടിയനെ ഔര്‍ക്കയുംഔർക്കയും അടിയനെ മറക്കാതെ ഒരു പുരുഷസന്താനത്തെ നലകുകയും ചെയ്താല്‍ചെയ്താൽ അടിയന്‍അടിയൻ അവനെ അവന്റെ ജീവപര്യന്തം യഹോവേക്കു കൊടുക്കും; അവന്റെ തലയില്‍തലയിൽ ക്ഷൌരക്കത്തി തൊടുകയുമില്ല എന്നു പറഞ്ഞു.
 
{{verse|12}} ഇങ്ങനെ അവള്‍അവൾ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ഏലി അവളുടെ വായെ സൂക്ഷിച്ചു നോക്കി.
 
{{verse|13}} ഹന്നാ ഹൃദയംകൊണ്ടു സംസാരിച്ചതിനാല്‍സംസാരിച്ചതിനാൽ അവളുടെ അധരം അനങ്ങിയതല്ലാതെ ശബ്ദം കേള്‍പ്പാനില്ലായിരുന്നുകേൾപ്പാനില്ലായിരുന്നു; ആകയാല്‍ആകയാൽ അവള്‍ക്കുഅവൾക്കു ലഹരിപിടിച്ചിരിക്കുന്നു എന്നു ഏലിക്കു തോന്നിപ്പോയി.
 
{{verse|14}} ഏലി അവളോടു: നീ എത്രത്തോളം ലഹരി പിടിച്ചിരിക്കും? നിന്റെ വീഞ്ഞു ഇറങ്ങട്ടെ എന്നു പറഞ്ഞു.
 
{{verse|15}} അതിന്നു ഹന്നാ ഉത്തരം പറഞ്ഞതു: അങ്ങനെയല്ല, യജമാനനേ; ഞാന്‍ഞാൻ മനോവ്യസനമുള്ളൊരു സ്ത്രീ; ഞാന്‍ഞാൻ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല; യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ എന്റെ ഹൃദയം പകരുകയത്രേ ചെയ്തതു.
 
{{verse|16}} അടിയനെ ഒരു നീചസ്ത്രീയായി വിചാരിക്കരുതേ; അടിയന്‍അടിയൻ സങ്കടത്തിന്റെയും വ്യസനത്തിന്റെയും ആധിക്യംകൊണ്ടാകുന്നു സംസാരിച്ചതു.
 
{{verse|17}} അതിന്നു ഏലി: സമാധാനത്തോടെ പൊയ്ക്കൊള്‍കപൊയ്ക്കൊൾക; യിസ്രായേലിന്റെ ദൈവത്തോടു നീ കഴിച്ച അപേക്ഷ അവന്‍അവൻ നിനക്കു നലകുമാറാകട്ടെ എന്നു ഉത്തരം പറഞ്ഞു.
 
{{verse|18}} അടിയന്നു തൃക്കണ്ണില്‍തൃക്കണ്ണിൽ കൃപ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു സ്ത്രീ തന്റെ വഴിക്കു പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖം പിന്നെ വാടിയതുമില്ല.
 
{{verse|19}} അനന്തരം അവര്‍അവർ അതികാലത്തു എഴുന്നേറ്റു യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ നമസ്കരിച്ചശേഷം രാമയില്‍രാമയിൽ തങ്ങളുടെ വീട്ടിലേക്കു പോയി. എന്നാല്‍എന്നാൽ എല്‍ക്കാനാഎൽക്കാനാ തന്റെ ഭാര്യയായ ഹന്നയെ പരിഗ്രഹിച്ചു; യഹോവ അവളെ ഔര്‍ത്തുഔർത്തു.
 
{{verse|20}} ഒരു ആണ്ടു കഴിഞ്ഞിട്ടു ഹന്നാ ഗര്‍ഭംധരിച്ചുഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; ഞാന്‍ഞാൻ അവനെ യഹോവയോടു അപേക്ഷിച്ചുവാങ്ങി എന്നു പറഞ്ഞു അവന്നു ശമൂവേല്‍ശമൂവേൽ എന്നു പേരിട്ടു.
 
{{verse|21}} പിന്നെ എല്‍ക്കാനാഎൽക്കാനാ എന്ന പുരുഷനും അവന്റെ കുടുംബമൊക്കെയും യഹോവേക്കു വര്‍ഷാന്തരയാഗവുംവർഷാന്തരയാഗവും നേര്‍ച്ചയുംനേർച്ചയും കഴിപ്പാന്‍കഴിപ്പാൻ പോയി.
 
{{verse|22}} എന്നാല്‍എന്നാൽ ഹന്നാ കൂടെപോയില്ല; അവള്‍അവൾ ഭര്‍ത്താവിനോടുഭർത്താവിനോടു: ശിശുവിന്റെ മുലകുടി മാറട്ടെ; പിന്നെ അവന്‍അവൻ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ ചെന്നു അവിടെ എന്നു പാര്‍ക്കേണ്ടതിന്നുപാർക്കേണ്ടതിന്നു ഞാന്‍ഞാൻ അവനെയും കൊണ്ടുപോരാം എന്നു പറഞ്ഞു.
 
{{verse|23}} അവളുടെ ഭര്‍ത്താവായഭർത്താവായ എല്‍ക്കാനാഎൽക്കാനാ അവളോടു: നിന്റെ ഇഷ്ടംപോലെയാകട്ടെ; അവന്റെ മുലകുടിമാറുംവരെ താമസിക്ക; യഹോവ തന്റെ വചനം നിവര്‍ത്തിക്കുമാറാകട്ടെനിവർത്തിക്കുമാറാകട്ടെ എന്നു പറഞ്ഞു. അങ്ങനെ അവള്‍അവൾ വീട്ടില്‍വീട്ടിൽ താമസിച്ചു മുലകുടി മാറുംവരെ മകന്നു മുലകൊടുത്തു.
 
{{verse|24}} അവന്നു മുലകുടി മാറിയശേഷം അവള്‍അവൾ മൂന്നു വയസ്സു പ്രായമുള്ള ഒരു കാളയും ഒരു പറമാവും ഒരു തുരുത്തി വീഞ്ഞുമായി അവനെ ശീലോവില്‍ശീലോവിൽ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുചെന്നു: ബാലനോ ചെറുപ്പമായിരുന്നു.
 
{{verse|25}} അവര്‍അവർ കാളയെ അറുത്തിട്ടു ബാലനെ ഏലിയുടെ അടുക്കല്‍അടുക്കൽ കൊണ്ടുചെന്നു.
 
{{verse|26}} അവള്‍അവൾ അവനോടു പറഞ്ഞതു: യജമാനനേ; യജമാനനാണ, യഹോവയോടു പ്രാര്‍ത്ഥിച്ചുകൊണ്ടുപ്രാർത്ഥിച്ചുകൊണ്ടു ഇവിടെ സമീപത്തു നിന്നിരുന്ന സ്ത്രീ ഞാന്‍ഞാൻ ആകുന്നു.
 
{{verse|27}} ഈ ബാലന്നായിട്ടു ഞാന്‍ഞാൻ പ്രാര്‍ത്ഥിച്ചുപ്രാർത്ഥിച്ചു; ഞാന്‍ഞാൻ യഹോവയോടു കഴിച്ച അപേക്ഷ യഹോവ എനിക്കു നല്കിയിരിക്കുന്നു.
 
{{verse|28}} അതുകൊണ്ടു ഞാന്‍ഞാൻ അവനെ യഹോവേക്കു നിവേദിച്ചിരിക്കുന്നു; അവന്‍അവൻ ജീവപര്യന്തം യഹോവേക്കു നിവേദിതനായിരിക്കും. അവര്‍അവർ അവിടെ യഹോവയെ നമസ്കരിച്ചു.
 
{{Navi|
Prev=സത്യവേദപുസ്തകം/രൂത്ത്/അദ്ധ്യായം 4|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 2|
}}