"സത്യവേദപുസ്തകം/1. ശമൂവേൽ/അദ്ധ്യായം 11" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 1 Samuel}}
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 10|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 12|
}}
 
{{verse|1}} അനന്തരം അമ്മോന്യനായ നാഹാശ് പുറപ്പെട്ടുവന്നു ഗിലെയാദിലെ യാബേശിന്നു നേരെ പാളയം ഇറങ്ങി; യാബേശ് നിവാസികള്‍നിവാസികൾ ഒക്കെയും നാഹാശിനോടു: ഞങ്ങളോടു ഒരു ഉടമ്പടി ചെയ്യേണം; എന്നാല്‍എന്നാൽ ഞങ്ങള്‍ഞങ്ങൾ നിന്നെ സേവിക്കാം എന്നു പറഞ്ഞു.
 
{{verse|2}} അമ്മോന്യനായ നാഹാശ് അവരോടു: നിങ്ങളുടെ വലങ്കണ്ണൊക്കെയും ചുഴന്നെടുക്കയും എല്ലായിസ്രായേലിന്മേലും ഈ നിന്ദ വരുത്തുകയും ചെയ്യും എന്നുള്ള സമ്മതത്തിന്മേല്‍സമ്മതത്തിന്മേൽ ഞാന്‍ഞാൻ നിങ്ങളോടു ഉടമ്പടി ചെയ്യാം എന്നു പറഞ്ഞു.
 
{{verse|3}} യാബേശിലെ മൂപ്പന്മാര്‍മൂപ്പന്മാർ അവനോടു: ഞങ്ങള്‍ഞങ്ങൾ യിസ്രായേല്‍ദേശത്തെല്ലാടവുംയിസ്രായേൽദേശത്തെല്ലാടവും ദൂതന്മാരെ അയപ്പാന്‍അയപ്പാൻ തക്കവണ്ണം ഞങ്ങള്‍ക്കുഞങ്ങൾക്കു ഏഴു ദിവസത്തെ ഇട തരേണം; ഞങ്ങളെ രക്ഷിപ്പാന്‍രക്ഷിപ്പാൻ ആരുമില്ലെങ്കില്‍ആരുമില്ലെങ്കിൽ ഞങ്ങള്‍ഞങ്ങൾ നിന്റെ അടുക്കല്‍അടുക്കൽ ഇറങ്ങിവരാം എന്നു പറഞ്ഞു.
 
{{verse|4}} ദൂതന്മാര്‍ദൂതന്മാർ ശൌലിന്റെ ഗിബെയയില്‍ഗിബെയയിൽ ചെന്നു ആ വര്‍ത്തമാനംവർത്തമാനം ജനത്തെ പറഞ്ഞു കേള്‍പ്പിച്ചുകേൾപ്പിച്ചു; ജനമെല്ലാം ഉറക്കെ കരഞ്ഞു.
 
{{verse|5}} അപ്പോള്‍അപ്പോൾ ഇതാ, ശൌല്‍ശൌൽ കന്നുകാലികളെയും കൊണ്ടു വയലില്‍നിന്നുവയലിൽനിന്നു വരുന്നു. ജനം കരയുന്ന സംഗതി എന്തു എന്നു ശൌല്‍ശൌൽ ചോദിച്ചു. അവര്‍അവർ യാബേശ്യരുടെ വര്‍ത്തമാനംവർത്തമാനം അവനെ അറിയിച്ചു.
 
{{verse|6}} ശൌല്‍ശൌൽ വര്‍ത്തമാനംവർത്തമാനം കേട്ടപ്പോള്‍കേട്ടപ്പോൾ ദൈവത്തിന്റെ ആത്മാവു അവന്റെമേല്‍അവന്റെമേൽ ശക്തിയോടെ വന്നു; അവന്റെ കോപം ഏറ്റവും ജ്വലിച്ചു.
 
{{verse|7}} അവന്‍അവൻ ഒരേര്‍ഒരേർ കാളയെ പിടിച്ചു കഷണംകഷണമായി ഖണ്ഡിച്ചു ദൂതന്മാരുടെ കയ്യില്‍കയ്യിൽ യിസ്രായേല്‍ദേശത്തെല്ലാടവുംയിസ്രായേൽദേശത്തെല്ലാടവും കൊടുത്തയച്ചു: ആരെങ്കിലും ശൌലിന്റെയും ശമൂവേലിന്റെയും പിന്നാലെ പുറപ്പെട്ടുവരാതിരുന്നാല്‍പുറപ്പെട്ടുവരാതിരുന്നാൽ അവന്റെ കാളകളെ ഇങ്ങനെ ചെയ്യും എന്നു പറയിച്ചു. അപ്പോള്‍അപ്പോൾ യഹോവയുടെ ഭീതി ജനത്തിന്മേല്‍ജനത്തിന്മേൽ വീണു, അവര്‍അവർ ഏകമനസ്സോടെ പുറപ്പെട്ടു.
 
{{verse|8}} അവന്‍അവൻ ബേസെക്കില്‍വെച്ചുബേസെക്കിൽവെച്ചു അവരെ എണ്ണി; യിസ്രായേല്യര്‍യിസ്രായേല്യർ മൂന്നു ലക്ഷവും യെഹൂദ്യര്‍യെഹൂദ്യർ മുപ്പതിനായിരവും ഉണ്ടായിരുന്നു.
 
{{verse|9}} വന്ന ദൂതന്മാരോടു അവര്‍അവർ: നിങ്ങള്‍നിങ്ങൾ ഗിലെയാദിലെ യാബേശ്യരോടു: നാളെ വെയില്‍വെയിൽ മൂക്കുമ്പോഴേക്കു നിങ്ങള്‍ക്കുനിങ്ങൾക്കു രക്ഷ ഉണ്ടാകും എന്നു പറവിന്‍പറവിൻ എന്നു പറഞ്ഞു. ദൂതന്മാര്‍ദൂതന്മാർ ചെന്നു യാബേശ്യരോടു അറിയിച്ചപ്പോള്‍അറിയിച്ചപ്പോൾ അവര്‍അവർ സന്തോഷിച്ചു.
 
{{verse|10}} പിന്നെ യാബേശ്യര്‍യാബേശ്യർ: നാളെ ഞങ്ങള്‍ഞങ്ങൾ നിങ്ങളുടെ അടുക്കല്‍അടുക്കൽ ഇറങ്ങിവരും; നിങ്ങള്‍ക്കുനിങ്ങൾക്കു ബോധിച്ചതൊക്കെയും ഞങ്ങളോടു ചെയ്തുകൊള്‍വിന്‍ചെയ്തുകൊൾവിൻ എന്നു പറഞ്ഞയച്ചു.
 
{{verse|11}} പിറ്റെന്നാള്‍പിറ്റെന്നാൾ ശൌല്‍ശൌൽ ജനത്തെ മൂന്നു കൂട്ടമായി വിഭാഗിച്ചു; അവര്‍അവർ പ്രഭാതയാമത്തില്‍പ്രഭാതയാമത്തിൽ പാളയത്തിന്റെ നടുവിലേക്കു ചെന്നു വെയില്‍വെയിൽ മൂക്കുംവരെ അമ്മോന്യരെ സംഹരിച്ചു; ശേഷിച്ചവരോ രണ്ടു പേര്‍പേർ ഒന്നിച്ചിരിക്കാതവണ്ണം ചിതറിപ്പോയി.
 
{{verse|12}} അനന്തരം ജനം ശമൂവേലിനോടു: ശൌല്‍ശൌൽ ഞങ്ങള്‍ക്കുഞങ്ങൾക്കു രാജാവായിരിക്കുമോ എന്നു പറഞ്ഞതു ആര്‍ആർ? അവരെ ഏല്പിച്ചുതരേണം; ഞങ്ങള്‍ഞങ്ങൾ അവരെ കൊന്നുകളയും എന്നു പറഞ്ഞു.
 
{{verse|13}} അതിന്നു ശൌല്‍ശൌൽ: ഇന്നു ഒരു മനുഷ്യനെയും കൊല്ലരുതു; ഇന്നു യഹോവ യസ്രായേലിന്നു രക്ഷ വരുത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
 
{{verse|14}} പിന്നെ ശമൂവേല്‍ശമൂവേൽ ജനത്തോടു: വരുവിന്‍വരുവിൻ ; നാം ഗില്ഗാലില്‍ഗില്ഗാലിൽ ചെന്നു, അവിടെവെച്ചു രാജത്വം പുതുക്കുക എന്നു പറഞ്ഞു.
 
{{verse|15}} അങ്ങനെ ജനമെല്ലാം ഗില്ഗാലില്‍ഗില്ഗാലിൽ ചെന്നു; അവര്‍അവർ ശൌലിനെ ഗില്ഗാലില്‍ഗില്ഗാലിൽ യഹോവയുടെ സന്നിധിയില്‍വെച്ചുസന്നിധിയിൽവെച്ചു രാജാവാക്കി. അവര്‍അവർ അവിടെ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ സമാധാനയാഗങ്ങള്‍സമാധാനയാഗങ്ങൾ കഴിച്ചു; ശൌലും യിസ്രായേല്യരൊക്കെയും ഏറ്റവും സന്തോഷിച്ചു.
 
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 10|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 12|
}}