"സത്യവേദപുസ്തകം/1. ശമൂവേൽ/അദ്ധ്യായം 18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 1 Samuel}}
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 17|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 19|
}}
 
{{verse|1}} അവന്‍അവൻ ശൌലിനോടു സംസാരിച്ചു തീര്‍ന്നപ്പോള്‍തീർന്നപ്പോൾ യോനാഥാന്റെ മനസ്സു ദാവീദിന്റെ മനസ്സോടു പറ്റിച്ചേര്‍ന്നുപറ്റിച്ചേർന്നു; യോനാഥാന്‍യോനാഥാൻ അവനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു.
 
{{verse|2}} ശൌല്‍ശൌൽ അന്നു അവനെ ചേര്‍ത്തുചേർത്തു കൊണ്ടു; അവന്റെ പിതൃഭവനത്തിലേക്കു മടങ്ങിപ്പോകുവാന്‍മടങ്ങിപ്പോകുവാൻ പിന്നെ അനുവദിച്ചതുമില്ല.
 
{{verse|3}} യോനാഥാന്‍യോനാഥാൻ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിക്കകൊണ്ടു അവനുമായി സഖ്യതചെയ്തു.
 
{{verse|4}} യോനാഥാന്‍യോനാഥാൻ താന്‍താൻ ധരിച്ചിരുന്ന മേലങ്കി ഊരി അതും തന്റെ വസ്ത്രവും വാളും വില്ലും അരക്കച്ചയും ദാവീദിന്നു കൊടുത്തു.
 
{{verse|5}} ശൌല്‍ശൌൽ അയക്കുന്നേടത്തൊക്കെയും ദാവീദ് പോയി കാര്യാദികളെ വിവേകത്തോടെ നടത്തും; അതുകൊണ്ടു ശൌല്‍ശൌൽ അവനെ പടജ്ജനത്തിന്നു മേധാവി ആക്കി; ഇതു സര്‍വ്വജനത്തിന്നുംസർവ്വജനത്തിന്നും ശൌലിന്റെ ഭൃത്യന്മാര്‍ക്കുംഭൃത്യന്മാർക്കും ബോധിച്ചു.
 
{{verse|6}} ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവര്‍അവർ മടങ്ങിവരുമ്പോള്‍മടങ്ങിവരുമ്പോൾ യിസ്രായേല്യപട്ടണങ്ങളില്‍നിന്നൊക്കെയുംയിസ്രായേല്യപട്ടണങ്ങളിൽനിന്നൊക്കെയും സ്ത്രീകള്‍സ്ത്രീകൾ പാടിയും നൃത്തംചെയ്തുംകൊണ്ടു തപ്പും തംബുരുവുമായി സന്തോഷത്തോടെ ശൌല്‍രാജാവിനെശൌൽരാജാവിനെ എതിരേറ്റുചെന്നു.
 
{{verse|7}} സ്ത്രീകള്‍സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി: ശൌല്‍ശൌൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു പാടി.
 
{{verse|8}} അപ്പോള്‍അപ്പോൾ ശൌല്‍ശൌൽ ഏറ്റവും കോപിച്ചു; ഈ വാക്കു അവന്നു അനിഷ്ടമായി: അവര്‍അവർ ദാവീദിന്നു പതിനായിരം കൊടുത്തു എനിക്കു ആയിരം മാത്രമേ തന്നുള്ളു; ഇനി രാജത്വമല്ലാതെ അവന്നു കിട്ടുവാന്‍കിട്ടുവാൻ എന്തുള്ളു എന്നു അവന്‍അവൻ പറഞ്ഞു.
 
{{verse|9}} അന്നുമുതല്‍അന്നുമുതൽ ശൌലിന്നു ദാവീദിനോടു കണ്ണുകടി തുടങ്ങി.
 
{{verse|10}} പിറ്റെന്നാള്‍പിറ്റെന്നാൾ ദൈവത്തിന്റെ പക്കല്‍പക്കൽ നിന്നുള്ള ദുരാത്മാവു ശൌലിന്മേല്‍ശൌലിന്മേൽ വന്നു; അവന്‍അവൻ അരമനക്കകത്തു ഉറഞ്ഞുപറഞ്ഞു; ദാവീദോ പതിവുപോലെ കിന്നരം വായിച്ചുകൊണ്ടിരുന്നു; ശൌലിന്റെ കയ്യില്‍കയ്യിൽ ഒരു കുന്തം ഉണ്ടായിരുന്നു.
 
{{verse|11}} ദാവീദിനെ ചുവരോടുചേര്‍ത്തുചുവരോടുചേർത്തു കുത്തുവാന്‍കുത്തുവാൻ വിചാരിച്ചുകൊണ്ടു ശൌല്‍ശൌൽ കുന്തം ചാടി; എന്നാല്‍എന്നാൽ ദാവീദ് രണ്ടു പ്രാവശ്യം അവന്റെ മുമ്പില്‍നിന്നുമുമ്പിൽനിന്നു മാറിക്കളഞ്ഞു.
 
{{verse|12}} യഹോവ ദാവീദിനോടുകൂടെ ഇരിക്കയും ശൌലിനെ വിട്ടുമാറുകയും ചെയ്തതുകൊണ്ടു ശൌല്‍ശൌൽ ദാവീദിനെ ഭയപ്പെട്ടു.
 
{{verse|13}} അതുകൊണ്ടു ശൌല്‍ശൌൽ അവനെ തന്റെ അടുക്കല്‍നിന്നുഅടുക്കൽനിന്നു മാറ്റി സഹസ്രാധിപനാക്കി; അങ്ങനെ അവന്‍അവൻ ജനത്തിന്നു നായകനായി പെരുമാറിപ്പോന്നു.
 
{{verse|14}} ദാവീദ് തന്റെ എല്ലാവഴികളിലും വിവേകത്തോടെ നടന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.
 
{{verse|15}} അവന്‍അവൻ ഏറ്റവും വിവേകത്തോടെ നടക്കുന്നു എന്നു ശൌല്‍ശൌൽ കണ്ടിട്ടു അവങ്കല്‍അവങ്കൽ ആശങ്കിതനായ്തീര്‍ന്നുആശങ്കിതനായ്തീർന്നു.
 
{{verse|16}} എന്നാല്‍എന്നാൽ ദാവീദ് യിസ്രായേലിന്നും യെഹൂദെക്കും നായകനായി പെരുമാറിയതുകൊണ്ടു അവരൊക്കെയും അവനെ സ്നേഹിച്ചു.
 
{{verse|17}} അനന്തരം ശൌല്‍ശൌൽ ദാവീദിനോടു: എന്റെ മൂത്ത മകള്‍മകൾ മേരബുണ്ടല്ലോ; ഞാന്‍ഞാൻ അവളെ നിനക്കു ഭാര്യയായി തരും; നീ ശൂരനായി എനിക്കുവേണ്ടി യഹോവയുടെ യുദ്ധങ്ങള്‍യുദ്ധങ്ങൾ നടത്തിയാല്‍നടത്തിയാൽ മതി എന്നു പറഞ്ഞു. എന്റെ കയ്യല്ല ഫെലിസ്ത്യരുടെ കൈ അവന്റെമേല്‍അവന്റെമേൽ വീഴുവാന്‍വീഴുവാൻ സംഗതിവരട്ടെ എന്നു ശൌല്‍ശൌൽ വിചാരിച്ചു.
 
{{verse|18}} ദാവീദ്, ശൌലിനോടു: രാജാവിന്റെ മരുമകനായിരിപ്പാന്‍മരുമകനായിരിപ്പാൻ ഞാന്‍ഞാൻ ആര്‍ആർ? യിസ്രായേലില്‍യിസ്രായേലിൽ എന്റെ അസ്മാദികളും എന്റെ പിതൃഭവനവും എന്തുള്ളു എന്നു പറഞ്ഞു.
 
{{verse|19}} ശൌലിന്റെ മകളായ മേരബിനെ ദാവീദിന്നു കൊടുക്കേണ്ടിയിരുന്ന സമയത്തു അവളെ മെഹോലാത്യനായ അദ്രിയേലിന്നു ഭാര്യയായി കൊടുത്തു.
വരി 45:
{{verse|20}} ശൌലിന്റെ മകളായ മീഖളോ ദാവീദിനെ സ്നേഹിച്ചു. അതു ശൌലിന്നു അറിവു കിട്ടി; കാര്യം അവന്നു ഇഷ്ടമായി.
 
{{verse|21}} അവള്‍അവൾ അവന്നു ഒരു കണിയായിരിക്കേണ്ടതിന്നും ഫെലിസ്ത്യരുടെ കൈ അവന്റെമേല്‍അവന്റെമേൽ വീഴേണ്ടതിന്നും ഞാന്‍ഞാൻ അവളെ അവന്നു കൊടുക്കും എന്നു ശൌല്‍ശൌൽ വിചാരിച്ചു ദാവീദിനോടു: നീ ഈ രണ്ടാം പ്രാവശ്യം എനിക്കു മരുമകനായി തീരേണം എന്നു പറഞ്ഞു.
 
{{verse|22}} പിന്നെ ശൌല്‍ശൌൽ തന്റെ ഭൃത്യന്മാരോടു: നിങ്ങള്‍നിങ്ങൾ സ്വകാര്യമായി ദാവീദിനോടു സംസാരിച്ചു: ഇതാ, രാജാവിന്നു നിന്നെ പ്രിയമാകുന്നു; അവന്റെ ഭൃത്യന്മാര്‍ഭൃത്യന്മാർ ഒക്കെയും നിന്നെ സ്നേഹിക്കുന്നു; ആകയാല്‍ആകയാൽ നീ രാജാവിന്റെ മരുമകനായ്തീരേണം എന്നു പറവിന്‍പറവിൻ എന്നു കല്പിച്ചു.
 
{{verse|23}} ശൌലിന്റെ ഭൃത്യന്മാര്‍ഭൃത്യന്മാർ ആ വാക്കു ദാവീദിനോടു പറഞ്ഞാറെ ദാവീദ്: രാജാവിന്റെ മരുമകനാകുന്നതു അല്പകാര്യമെന്നു നിങ്ങള്‍ക്കുനിങ്ങൾക്കു തോന്നുന്നുവോ? ഞാന്‍ഞാൻ ദരിദ്രനും എളിയവനും ആകുന്നുവല്ലോ എന്നു പറഞ്ഞു.
 
{{verse|24}} ശൌലിന്റെ ദൃത്യന്മാര്‍ദൃത്യന്മാർ: ദാവീദ് ഇപ്രകാരം പറഞ്ഞു എന്നു ബോധിപ്പിച്ചു.
 
{{verse|25}} അതിന്നു ശൌല്‍ശൌൽ: രാജാവിന്റെ ശത്രുക്കള്‍ക്കുശത്രുക്കൾക്കു പ്രതികാരം ആകുവാന്‍ആകുവാൻ തക്കവണ്ണം ഫെലിസ്ത്യരുടെ നൂറു അഗ്രചര്‍മ്മമല്ലാതെഅഗ്രചർമ്മമല്ലാതെ രാജാവു യാതൊരു സ്ത്രീധനവും ആഗ്രഹിക്കുന്നില്ല എന്നിങ്ങനെ നിങ്ങള്‍നിങ്ങൾ ദാവീദിനോടു പറയേണം എന്നു കല്പിച്ചു; ഫെലിസ്ത്യരുടെ കയ്യാല്‍കയ്യാൽ ദാവീദിനെ വീഴുമാറാക്കേണമെന്നു ശൌല്‍ശൌൽ കരുതിയിരുന്നു.
 
{{verse|26}} ഭൃത്യന്മാര്‍ഭൃത്യന്മാർ ദാവീദിനോടു ഈ വാക്കു അറിയിച്ചപ്പോള്‍അറിയിച്ചപ്പോൾ രാജാവിന്റെ മരുമകനാകുവാന്‍മരുമകനാകുവാൻ ദാവീദിന്നു സന്തോഷമായി;
 
{{verse|27}} അവധി കഴിയുന്നതിന്നു മുമ്പെ ദാവീദും അവന്റെ ആളുകളും പുറപ്പെട്ടുചെന്നു ഫെലിസ്ത്യരില്‍ഫെലിസ്ത്യരിൽ ഇരുനൂറു പേരെ കൊന്നു, അവരുടെ അഗ്രചര്‍മ്മംകൊണ്ടുവന്നുഅഗ്രചർമ്മംകൊണ്ടുവന്നു താന്‍താൻ രാജാവിന്റെ മരുമകനാകേണ്ടതിന്നു രാജാവിന്നു എണ്ണം കൊടുത്തു. ശൌല്‍ശൌൽ തന്റെ മകളായ മീഖളിനെ അവന്നു ഭാര്യയായി കൊടുത്തു.
 
{{verse|28}} യഹോവ ദാവീദിനോടുകൂടെ ഉണ്ടെന്നും ശൌലിന്റെ മകളായ മീഖള്‍മീഖൾ അവനെ സ്നേഹിച്ചു എന്നും ശൌല്‍ശൌൽ കണ്ടറിഞ്ഞപ്പോള്‍കണ്ടറിഞ്ഞപ്പോൾ,
 
{{verse|29}} ശൌല്‍ശൌൽ ദാവീദിനെ പിന്നെയും അധികം ഭയപ്പെട്ടു; ശൌല്‍ശൌൽ ദാവീദിന്റെ നിത്യശത്രുവായ്തീര്‍ന്നുനിത്യശത്രുവായ്തീർന്നു.
 
{{verse|30}} എന്നാല്‍എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാര്‍ഫെലിസ്ത്യപ്രഭുക്കന്മാർ യുദ്ധത്തിന്നു പുറപ്പെട്ടു; അവര്‍അവർ പുറപ്പെടുമ്പോഴൊക്കെയും ദാവീദ് ശൌലിന്റെ സകലഭൃത്യന്മാരെക്കാളും കൃതാര്‍ത്ഥനായിരുന്നുകൃതാർത്ഥനായിരുന്നു; അവന്റെ പേര്‍പേർ വിശ്രുതമായ്തീര്‍ന്നുവിശ്രുതമായ്തീർന്നു.
 
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 17|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 19|
}}