"സത്യവേദപുസ്തകം/1. ശമൂവേൽ/അദ്ധ്യായം 22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 1 Samuel}}
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 21|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 23|
}}
 
{{verse|1}} അങ്ങനെ ദാവീദ് അവിടം വിട്ടു അദുല്ലാംഗുഹയിലേക്കു ഔടിപ്പോയി; അവന്റെ സഹോദരന്മാരും അവന്റെ പിതൃഭവനമൊക്കെയും അതു കേട്ടു അവന്റെ അടുക്കല്‍അടുക്കൽ ചെന്നു.
 
{{verse|2}} ഞെരുക്കമുള്ളവര്‍ഞെരുക്കമുള്ളവർ, കടമുള്ളവര്‍കടമുള്ളവർ, സന്തുഷ്ടിയില്ലാത്തവര്‍സന്തുഷ്ടിയില്ലാത്തവർ എന്നീവകക്കാര്‍എന്നീവകക്കാർ ഒക്കെയും അവന്റെ അടുക്കല്‍അടുക്കൽ വന്നുകൂടി; അവന്‍അവൻ അവര്‍ക്കുംഅവർക്കും തലവനായിത്തീര്‍ന്നുതലവനായിത്തീർന്നു; അവനോടുകൂടെ ഏകദേശം നാനൂറുപേര്‍നാനൂറുപേർ ഉണ്ടായിരുന്നു.
 
{{verse|3}} അനന്തരം ദാവീദ് അവിടം വിട്ടു മോവാബിലെ മിസ്പയില്‍മിസ്പയിൽ ചെന്നു, മോവാബ്രാജാവിനോടു: ദൈവം എനിക്കു വേണ്ടി എന്തുചെയ്യും എന്നു അറിയുവോളം എന്റെ അപ്പനും അമ്മയും നിങ്ങളുടെ അടുക്കല്‍അടുക്കൽ വന്നു പാര്‍പ്പാന്‍പാർപ്പാൻ അനുവദിക്കേണമേ എന്നു അപേക്ഷിച്ചു.
 
{{verse|4}} അവന്‍അവൻ അവരെ മോവാബ്രാജാവിന്റെ സന്നിധിയില്‍സന്നിധിയിൽ കൊണ്ടുചെന്നു; ദാവീദ് ദുര്‍ഗ്ഗത്തില്‍ദുർഗ്ഗത്തിൽ താമസിച്ച കാലമൊക്കെയും അവര്‍അവർ അവിടെ പാര്‍ത്തുപാർത്തു.
 
{{verse|5}} എന്നാല്‍എന്നാൽ ഗാദ്പ്രവാചകന്‍ഗാദ്പ്രവാചകൻ ദാവീദിനോടു: ദുര്‍ഗ്ഗത്തില്‍ദുർഗ്ഗത്തിൽ പാര്‍ക്കാതെപാർക്കാതെ യെഹൂദാദേശത്തേക്കു പൊയ്ക്കൊള്‍കപൊയ്ക്കൊൾക എന്നു പറഞ്ഞു. അപ്പോള്‍അപ്പോൾ ദാവീദ് പുറപ്പെട്ടു ഹേരെത്ത് കാട്ടില്‍വന്നുകാട്ടിൽവന്നു.
 
{{verse|6}} ദാവീദിനെയും കൂടെയുള്ളവരെയും കണ്ടിരിക്കുന്നു എന്നു ശൌല്‍ശൌൽ കേട്ടു; അന്നു ശൌല്‍ശൌൽ കയ്യില്‍കയ്യിൽ കുന്തവുമായി ഗിബെയയിലെ കുന്നിന്മേലുള്ള പിചുലവൃക്ഷത്തിന്‍പിചുലവൃക്ഷത്തിൻ ചുവട്ടില്‍ചുവട്ടിൽ ഇരിക്കയായിരുന്നു; അവന്റെ ഭൃത്യന്മാര്‍ഭൃത്യന്മാർ എല്ലാവരും അവന്റെ ചുറ്റും നിന്നിരുന്നു.
 
{{verse|7}} ശൌല്‍ശൌൽ ചുറ്റും നിലക്കുന്ന തന്റെ ഭൃത്യന്മാരോടു പറഞ്ഞതു: ബെന്യാമീന്യരേ, കേട്ടുകൊള്‍വിന്‍കേട്ടുകൊൾവിൻ ; യിശ്ശായിയുടെ മകന്‍മകൻ നിങ്ങള്‍ക്കൊക്കെയുംനിങ്ങൾക്കൊക്കെയും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും തന്നു നിങ്ങളെ എല്ലാവരെയും സഹസ്രാധിപന്മാരും ശതാധിപന്മാരും ആക്കുമോ?
 
{{verse|8}} നിങ്ങള്‍നിങ്ങൾ എല്ലാവരും എനിക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്നു. എന്റെ മകന്‍മകൻ യിശ്ശായിയുടെ മകനോടു സഖ്യത ചെയ്തതു എന്നെ അറിയിപ്പാന്‍അറിയിപ്പാൻ ആരും ഉണ്ടായിരുന്നില്ല. എന്റെ മകന്‍മകൻ എന്റെ ദാസനെ ഇന്നു എനിക്കായി പതിയിരിപ്പാന്‍പതിയിരിപ്പാൻ ഉത്സാഹിപ്പിച്ചിരിക്കുന്നതിങ്കല്‍ഉത്സാഹിപ്പിച്ചിരിക്കുന്നതിങ്കൽ മനസ്താപമുള്ളവരോ അതിനെക്കുറിച്ചു എനിക്കു അറിവു തരുന്നവരോ നിങ്ങളില്‍നിങ്ങളിൽ ആരും ഉണ്ടായിരുന്നില്ലല്ലോ.
 
{{verse|9}} അപ്പോള്‍അപ്പോൾ ശൌലിന്റെ ഭൃത്യന്മാരുടെ കൂട്ടത്തില്‍കൂട്ടത്തിൽ നിന്നിരുന്ന എദോമ്യനായ ദോവേഗ്: നോബില്‍നോബിൽ അഹീതൂബിന്റെ മകനായ അഹീമേലക്കിന്റെ അടുക്കല്‍അടുക്കൽ യിശ്ശായിയുടെ മകന്‍മകൻ വന്നതു ഞാന്‍ഞാൻ കണ്ടു.
 
{{verse|10}} അവന്‍അവൻ അവന്നുവേണ്ടി യഹോവയോടു അരുളപ്പാടു ചോദിച്ചു, അവന്നു ഭക്ഷണസാധനവും ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാളും കൊടുത്തു എന്നു ഉത്തരം പറഞ്ഞു.
 
{{verse|11}} ഉടനെ രാജാവു അഹീതൂബിന്റെ മകനായ അഹീമേലെക്‍അഹീമേലെൿ പുരോഹിതനെയും അവന്റെ പിതൃഭവനക്കാരായ നോബിലെ സകല പുരോഹിതന്മാരെയും വിളിപ്പിച്ചു; അവര്‍അവർ എല്ലാവരും രാജാവിന്റെ അടുക്കല്‍അടുക്കൽ വന്നു.
 
{{verse|12}} അപ്പോള്‍അപ്പോൾ ശൌല്‍ശൌൽ: അഹീതൂബിന്റെ മകനേ, കേള്‍ക്കകേൾക്ക എന്നു കല്പിച്ചു. തിരുമേനീ, അടിയന്‍അടിയൻ എന്നു അവന്‍അവൻ ഉത്തരം പറഞ്ഞു.
 
{{verse|13}} ശൌല്‍ശൌൽ അവനോടു: യിശ്ശായിയുടെ മകന്‍മകൻ ഇന്നു എനിക്കായി പതിയിരിപ്പാന്‍പതിയിരിപ്പാൻ തുനിയത്തക്കവണ്ണം അവന്നു അപ്പവും വാളും കൊടുക്കയും അവന്നു വേണ്ടി ദൈവത്തോടു ചോദിക്കയും ചെയ്തതിനാല്‍ചെയ്തതിനാൽ നീയും അവനും എനിക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കിയതു എന്തു എന്നു ചോദിച്ചു.
 
{{verse|14}} അഹീമേലെക്‍അഹീമേലെൿ രാജാവിനോടു: തിരുമനസ്സിലെ സകലഭൃത്യന്മാരിലും വെച്ചു ദാവീദിനോളം വിശ്വസ്തന്‍വിശ്വസ്തൻ ആരുള്ളു? അവന്‍അവൻ രാജാവിന്റെ മരുമകനും അവിടത്തെ ആലോചനയില്‍ആലോചനയിൽ ചേരുന്നവനും രാജധാനിയില്‍രാജധാനിയിൽ മാന്യനും ആകുന്നുവല്ലോ.
 
{{verse|15}} അവന്നു വേണ്ടി ദൈവത്തോടു ചോദിപ്പാന്‍ചോദിപ്പാൻ ഞാന്‍ഞാൻ ഇപ്പോഴോ തുടങ്ങിയതു? അങ്ങനെയല്ല. രാജാവു അടിയന്റെമേലും അടിയന്റെ പിതൃഭവനത്തിന്മേലും കുറ്റം ഒന്നും ചുമത്തരുതേ; അടിയന്‍അടിയൻ ഇതിലെങ്ങും യാതൊന്നും അറിഞ്ഞവനല്ല എന്നു ഉത്തരം പറഞ്ഞു.
 
{{verse|16}} അപ്പോള്‍അപ്പോൾ രാജാവു: അഹീമേലെക്കേ, നീ മരിക്കേണം; നീയും നിന്റെ പിതൃഭവനമൊക്കെയും തന്നെ എന്നു കല്പിച്ചു.
 
{{verse|17}} പിന്നെ രാജാവു അരികെ നിലക്കുന്ന അകമ്പടികളോടു: ചെന്നു യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവിന്‍കൊല്ലുവിൻ ; അവരും ദാവീദിനോടു ചേര്‍ന്നിരിക്കുന്നുചേർന്നിരിക്കുന്നു; അവന്‍അവൻ ഔടിപ്പോയതു അവര്‍അവർ അറിഞ്ഞിട്ടും എന്നെ അയിറിച്ചില്ലല്ലോ എന്നു കല്പിച്ചു. എന്നാല്‍എന്നാൽ യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവാന്‍കൊല്ലുവാൻ കൈ നീട്ടുന്നതിന്നു രാജാവിന്റെ ഭൃത്യന്മാര്‍ഭൃത്യന്മാർ തുനിഞ്ഞില്ല.
 
{{verse|18}} അപ്പോള്‍അപ്പോൾ രാജാവു ദോവേഗിനോടു: നീ ചെന്നു പുരോഹിതന്മാരെ കൊല്ലുക എന്നു കല്പിച്ചു. എദോമ്യനായ ദോവേഗ് ചെന്നു പുരോഹിതന്മാരെ വെട്ടി പഞ്ഞിനൂല്‍കൊണ്ടുള്ളപഞ്ഞിനൂൽകൊണ്ടുള്ള ഏഫോദ് ധരിച്ച എണ്പത്തഞ്ചുപേരെ അന്നു കൊന്നുകളഞ്ഞു.
 
{{verse|19}} പുരോഹിതനഗരമായ നോബിന്റെ പുരുഷന്മാര്‍പുരുഷന്മാർ, സ്ത്രീകള്‍സ്ത്രീകൾ, ബാലന്മാര്‍ബാലന്മാർ, ശിശുക്കള്‍ശിശുക്കൾ, കാള, കഴുത, ആടു എന്നിങ്ങനെ ആസകലം വാളിന്റെ വായ്ത്തലയാല്‍വായ്ത്തലയാൽ അവന്‍അവൻ സംഹരിച്ചുകളഞ്ഞു.
 
{{verse|20}} എന്നാല്‍എന്നാൽ അഹീതൂബിന്റെ മകനായ അഹീമേലെക്കിന്റെ പുത്രന്മാരില്‍പുത്രന്മാരിൽ അബ്യാഥാര്‍അബ്യാഥാർ എന്നൊരുത്തന്‍എന്നൊരുത്തൻ തെറ്റിയൊഴിഞ്ഞു ദാവീദിന്റെ അടുക്കല്‍അടുക്കൽ ഔടിപ്പോയി.
 
{{verse|21}} ശൌല്‍ശൌൽ യഹോവയുടെ പുരോഹിതന്മാരെ കൊന്ന വിവരം അബ്യാഥാര്‍അബ്യാഥാർ ദാവീദിനെ അറിയിച്ചു.
 
{{verse|22}} ദാവീദ് അബ്യാഥാരിനോടു: എദോമ്യനായ ദോവേഗ് അവിടെ ഉണ്ടായിരുന്നതുകൊണ്ടു അവന്‍അവൻ ശൌലിനോടു അറിയിക്കും എന്നു ഞാന്‍ഞാൻ അന്നു തന്നേ നിശ്ചയിച്ചു.
 
{{verse|23}} നിന്റെ പിതൃഭവനത്തിന്നൊക്കെയും ഞാന്‍ഞാൻ മരണത്തിന്നു കാരണമായല്ലോ. എന്റെ അടുക്കല്‍അടുക്കൽ പാര്‍ക്കപാർക്ക; ഭയപ്പെടേണ്ടാ; എനിക്കു ജീവഹാനി വരുത്തുവാന്‍വരുത്തുവാൻ നോക്കുന്നവന്‍നോക്കുന്നവൻ നിനക്കും ജീവഹാനി വരുത്തുവാന്‍വരുത്തുവാൻ നോക്കുന്നു; എങ്കിലും എന്റെ അടുക്കല്‍അടുക്കൽ നിനക്കു നിര്‍ഭയവാസംനിർഭയവാസം ഉണ്ടാകും എന്നു പറഞ്ഞു.
 
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 21|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 23|
}}