"സത്യവേദപുസ്തകം/1. ശമൂവേൽ/അദ്ധ്യായം 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 1 Samuel}}
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 23|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 25|
}}
 
{{verse|1}} ശൌല്‍ശൌൽ ഫെലിസ്ത്യരെ ഔടിച്ചുകളഞ്ഞിട്ടു മടങ്ങിവന്നപ്പോള്‍മടങ്ങിവന്നപ്പോൾ ദാവീദ് ഏന്‍ഏൻ -ഗെദിമരുഭൂമിയില്‍ഗെദിമരുഭൂമിയിൽ ഉണ്ടെന്നു അവന്നു അറിവു കിട്ടി.
 
{{verse|2}} അപ്പോള്‍അപ്പോൾ ശൌല്‍ശൌൽ എല്ലായിസ്രായേലില്‍നിന്നുംഎല്ലായിസ്രായേലിൽനിന്നും തിരഞ്ഞെടുത്തിരുന്ന മൂവായിരംപേരെ കൂട്ടിക്കൊണ്ടു ദാവീദിനെയും അവന്റെ ആളുകളെയും തിരയുവാന്‍തിരയുവാൻ കാട്ടാട്ടിന്‍കാട്ടാട്ടിൻ പാറകളില്‍പാറകളിൽ ചെന്നു.
 
{{verse|3}} അവന്‍അവൻ വഴിയരികെയുള്ള ആട്ടിന്‍ആട്ടിൻ തൊഴുത്തിങ്കല്‍തൊഴുത്തിങ്കൽ എത്തി; അവിടെ ഒരു ഗുഹ ഉണ്ടായിരുന്നു; ശൌല്‍ശൌൽ കാല്‍മടക്കത്തിന്നുകാൽമടക്കത്തിന്നു അതില്‍അതിൽ കടന്നു; എന്നാല്‍എന്നാൽ ദാവീദും അവന്റെ ആളുകളും ഗുഹയുടെ ഉള്ളില്‍ഉള്ളിൽ പാര്‍ത്തിരുന്നുപാർത്തിരുന്നു.
 
{{verse|4}} ദാവീദിന്റെ ആളുകള്‍ആളുകൾ അവനോടു: ഞാന്‍ഞാൻ നിന്റെ ശത്രുവിനെ നിന്റെ കയ്യില്‍കയ്യിൽ ഏല്പിക്കും; നിനക്കു ബോധിച്ചതുപോലെ അവനോടു ചെയ്യാം എന്നു യഹോവ നിന്നോടു അരുളിച്ചെയ്ത ദിവസം ഇതാ എന്നു പറഞ്ഞു. അപ്പോള്‍അപ്പോൾ ദാവീദ് എഴുന്നേറ്റു ശൌലിന്റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു.
 
{{verse|5}} ശൌലിന്റെ വസ്ത്രാഗ്രം മുറിച്ചുകളഞ്ഞതുകൊണ്ടു പിന്നത്തേതില്‍പിന്നത്തേതിൽ ദാവീദിന്റെ മനസ്സാക്ഷി കുത്തിത്തുടങ്ങി.
 
{{verse|6}} അവന്‍അവൻ തന്റെ ആളുകളോടു: യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന്റെ നേരെ കയ്യെടുക്കുന്നതായ ഈ കാര്യം ചെയ്‍വാന്‍ചെയ്‍വാൻ യഹോവ എനിക്കു ഇടവരുത്തരുതേ; അവന്‍അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നു പറഞ്ഞു.
 
{{verse|7}} ഇങ്ങനെ ദാവീദ് തന്റെ ആളുകളെ ശാസിച്ചു അമര്‍ത്തിഅമർത്തി; ശൌലിനെ ദ്രോഹിപ്പാന്‍ദ്രോഹിപ്പാൻ അവരെ അനുവദിച്ചതുമില്ല. ശൌല്‍ശൌൽ ഗുഹയില്‍നിന്നുഗുഹയിൽനിന്നു എഴുന്നേറ്റു തന്റെ വഴിക്കുപോയി.
 
{{verse|8}} ദാവീദും എഴുന്നേറ്റു ഗുഹയില്‍നിന്നുഗുഹയിൽനിന്നു പുറത്തിറങ്ങി ശൌലിനോടു: എന്റെ യജമാനനായ രാജാവേ എന്നു വിളിച്ചുപറഞ്ഞു. ശൌല്‍ശൌൽ തിരിഞ്ഞുനോക്കിയപ്പോള്‍തിരിഞ്ഞുനോക്കിയപ്പോൾ ദാവീദ് സാഷ്ടാംഗം വീണു നമസ്കരിച്ചു.
 
{{verse|9}} ദാവീദ് ശൌലിനോടു പറഞ്ഞതെന്തെന്നാല്‍പറഞ്ഞതെന്തെന്നാൽ: ദാവീദ് നിനക്കു ദോഷം വിചാരിക്കുന്നു എന്നു പറയുന്നവരുടെ വാക്കു നീ കേള്‍ക്കുന്നതുകേൾക്കുന്നതു എന്തു?
 
{{verse|10}} യഹോവ ഇന്നു ഗുഹയില്‍വെച്ചുഗുഹയിൽവെച്ചു നിന്നെ എന്റെ കയ്യില്‍കയ്യിൽ ഏല്പിച്ചിരുന്നു എന്നു നിന്റെ കണ്ണാലെ കാണുന്നുവല്ലോ; നിന്നെ കൊല്ലുവാന്‍കൊല്ലുവാൻ ചിലര്‍ചിലർ പറഞ്ഞെങ്കിലും ഞാന്‍ഞാൻ ചെയ്തില്ല; എന്റെ യജമാനന്റെ നേരെ ഞാന്‍ഞാൻ കയ്യെടുക്കയില്ല; അവന്‍അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നു ഞാന്‍ഞാൻ പറഞ്ഞു.
 
{{verse|11}} എന്റെ പിതാവേ, കാണ്‍കകാൺക, എന്റെ കയ്യില്‍കയ്യിൽ നിന്റെ മേലങ്കിയുടെ അറ്റം ഇതാ കാണ്‍കകാൺക; നിന്റെ മേലങ്കിയുടെ അറ്റം ഞാന്‍ഞാൻ മുറിക്കയും നിന്നെ കൊല്ലാതിരിക്കയും ചെയ്തതിനാല്‍ചെയ്തതിനാൽ എന്റെ കയ്യില്‍കയ്യിൽ ദോഷവും ദ്രോഹവും ഇല്ല; ഞാന്‍ഞാൻ നിന്നോടു പാപം ചെയ്തിട്ടുമില്ല എന്നു കണ്ടറിഞ്ഞുകൊള്‍കകണ്ടറിഞ്ഞുകൊൾക. നീയോ എനിക്കു പ്രാണഹാനി വരുത്തുവാന്‍വരുത്തുവാൻ തേടിനടക്കുന്നു.
 
{{verse|12}} യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ; യഹോവ എനിക്കുവേണ്ടി നിന്നോടു പ്രതികാരം ചെയ്യട്ടെ; എന്നാല്‍എന്നാൽ എന്റെ കൈ നിന്റെമേല്‍നിന്റെമേൽ വീഴുകയില്ല.
 
{{verse|13}} ദുഷ്ടത ദുഷ്ടനില്‍നിന്നുദുഷ്ടനിൽനിന്നു പുറപ്പെടുന്നു എന്നല്ലോ പഴഞ്ചൊല്‍പഴഞ്ചൊൽ പറയുന്നതു; എന്നാല്‍എന്നാൽ എന്റെ കൈ നിന്റെമേല്‍നിന്റെമേൽ വീഴുകയില്ല.
 
{{verse|14}} ആരെ തേടിയാകുന്നു യിസ്രായേല്‍രാജാവുയിസ്രായേൽരാജാവു പുറപ്പെട്ടിരിക്കുന്നതു? ആരെയാകുന്നു പിന്തുടരുന്നതു? ഒരു ചത്തനായെ, ഒരു ചെള്ളിനെ അല്ലയോ?
 
{{verse|15}} ആകയാല്‍ആകയാൽ യഹോവ ന്യായാധിപനായി എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കയും എന്റെ കാര്യം നോക്കി വ്യവഹരിച്ചു എന്നെ നിന്റെ കയ്യില്‍കയ്യിൽ നിന്നു വിടുവിക്കയും ചെയ്യുമാറാകട്ടെ.
 
{{verse|16}} ദാവീദ് ശൌലിനോടു ഈ വാക്കുകള്‍വാക്കുകൾ സംസാരിച്ചു തീര്‍ന്നശേഷംതീർന്നശേഷം ശൌല്‍ശൌൽ: എന്റെ മകനേ, ദാവീദേ, ഇതു നിന്റെ ശബ്ദമോ എന്നു ചോദിച്ചു പൊട്ടിക്കരഞ്ഞു.
 
{{verse|17}} പിന്നെ അവന്‍അവൻ ദാവീദിനോടു പറഞ്ഞതു: നീ എന്നെക്കാള്‍എന്നെക്കാൾ നീതിമാന്‍നീതിമാൻ ; ഞാന്‍ഞാൻ നിനക്കു തിന്മചെയ്തതിന്നു നീ എനിക്കു നന്മ പകരം ചെയ്തിരിക്കുന്നു.
 
{{verse|18}} യഹോവ എന്നെ നിന്റെ കയ്യില്‍കയ്യിൽ ഏല്പിച്ചാറെയും നീ എന്നെ കൊല്ലാതെ വിട്ടതിനാല്‍വിട്ടതിനാൽ നീ എനിക്കു ഗുണം ചെയ്തതായി ഇന്നു കാണിച്ചിരിക്കുന്നു.
 
{{verse|19}} ശത്രുവിനെ കണ്ടുകിട്ടിയാല്‍കണ്ടുകിട്ടിയാൽ ആരെങ്കിലും അവനെ വെറുതെ വിട്ടയക്കുമോ? നീ ഇന്നു എനിക്കു ചെയ്തതിന്നു യഹോവ നിനക്കു നന്മ പകരം ചെയ്യട്ടെ.
 
{{verse|20}} എന്നാല്‍എന്നാൽ നീ രാജാവാകും; യിസ്രായേല്‍രാജത്വംയിസ്രായേൽരാജത്വം നിന്റെ കയ്യില്‍കയ്യിൽ സ്ഥിരമാകും എന്നു ഞാന്‍ഞാൻ അറിയുന്നു.
 
{{verse|21}} ആകയാല്‍ആകയാൽ നീ എന്റെ ശേഷം എന്റെ സന്തതിയെ നിര്‍മ്മൂലമാക്കിനിർമ്മൂലമാക്കി എന്റെ പേര്‍പേർ എന്റെ പിതൃഭവനത്തില്‍പിതൃഭവനത്തിൽ നിന്നു മായിച്ചുകളകയില്ല എന്നു യഹോവയുടെ നാമത്തില്‍നാമത്തിൽ ഇപ്പോള്‍ഇപ്പോൾ എന്നോടു സത്യം ചെയ്യേണം.
 
{{verse|22}} അങ്ങനെ ദാവീദ് ശൌലിനോടു സത്യം ചെയ്തു; ശൌല്‍ശൌൽ അരമനയിലേക്കു പോയി; ദാവീദും അവന്റെ ആളുകളും ദുര്‍ഗ്ഗത്തിലേക്കുംദുർഗ്ഗത്തിലേക്കും പോയി.
 
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 23|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 25|
}}