"സത്യവേദപുസ്തകം/1. ശമൂവേൽ/അദ്ധ്യായം 26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 1 Samuel}}
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 25|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 27|
}}
 
{{verse|1}} അനന്തരം സീഫ്യര്‍സീഫ്യർ ഗിബെയയില്‍ഗിബെയയിൽ ശൌലിന്റെ അടുക്കല്‍അടുക്കൽ വന്നു; ദാവീദ് മരുഭൂമിക്കു തെക്കുള്ള ഹഖീലാക്കുന്നില്‍ഹഖീലാക്കുന്നിൽ ഒളിച്ചിരിക്കുന്നു എന്നു പറഞ്ഞു.
 
{{verse|2}} ശൌല്‍ശൌൽ എഴുന്നേറ്റു ദാവീദിനെ തിരയുവാന്‍തിരയുവാൻ സീഫ് മരുഭൂമിയിലേക്കു ചെന്നു; യിസ്രായേലില്‍നിന്നുയിസ്രായേലിൽനിന്നു തിരഞ്ഞെടുത്തിരുന്ന മൂവായിരംപേരും അവനോടുകൂടെ ഉണ്ടായിരുന്നു.
 
{{verse|3}} ശൌല്‍ശൌൽ മരുഭൂമിക്കു തെക്കുള്ള ഹഖീലാക്കുന്നില്‍ഹഖീലാക്കുന്നിൽ പെരുവഴിക്കരികെ പാളയം ഇറങ്ങി. ദാവീദോ മരുഭൂമിയില്‍മരുഭൂമിയിൽ പാര്‍ത്തുപാർത്തു, ശൌല്‍ശൌൽ തന്നേ തേടി മരുഭൂമിയില്‍മരുഭൂമിയിൽ വന്നിരിക്കുന്നു എന്നു ഗ്രഹിച്ചു.
 
{{verse|4}} അതുകൊണ്ടു ദാവീദ് ചാരന്മാരെ അയച്ചു ശൌല്‍ശൌൽ ഇന്നേടത്തു വന്നിരിക്കുന്നു എന്നു അറിഞ്ഞു.
 
{{verse|5}} ദാവീദ് എഴുന്നേറ്റു ശൌല്‍ശൌൽ പാളയം ഇറങ്ങിയിരുന്ന സ്ഥലത്തു ചെന്നു; ശൌലും അവന്റെ സേനാപതിയായ നേരിന്റെ മകന്‍മകൻ അബ്നേരും കിടക്കുന്ന സ്ഥലം ദാവീദ് കണ്ടു; ശൌല്‍ശൌൽ കൈനിലയുടെ നടുവില്‍നടുവിൽ കിടന്നുറങ്ങി; പടജ്ജനം അവന്റെ ചുറ്റും പാളയമിറങ്ങിയിരുന്നു.
 
{{verse|6}} ദാവീദ് ഹിത്യനായ അഹീമേലെക്കിനോടും സെരൂയയുടെ മകനും യോവാബിന്റെ സഹോദരനുമായ അബീശായിയോടും: പാളയത്തില്‍പാളയത്തിൽ ശൌലിന്റെ അടുക്കലേക്കു ആര്‍ആർ എന്നോടുകൂടെ പോരും എന്നു ചോദിച്ചു. ഞാന്‍ഞാൻ നിന്നോടു കൂടെ പോരും എന്നു അബീശായി പറഞ്ഞു.
 
{{verse|7}} ഇങ്ങനെ ദാവീദും അബീശായിയും രാത്രിയില്‍രാത്രിയിൽ പടജ്ജനത്തിന്റെ അടുക്കല്‍അടുക്കൽ ചെന്നു; ശൌല്‍ശൌൽ കൈനിലെക്കകത്തു കിടന്നുറങ്ങുകയായിരുന്നു; അവന്റെ കുന്തം അവന്റെ തലെക്കല്‍തലെക്കൽ നിലത്തു തറെച്ചിരുന്നു; അബ്നേരും പടജ്ജനവും അവന്നു ചുറ്റും കിടന്നിരുന്നു.
 
{{verse|8}} അബീശായി ദാവീദിനോടു: ദൈവം നിന്റെ ശത്രുവിനെ ഇന്നു നിന്റെ കയ്യില്‍കയ്യിൽ ഏല്പിച്ചിരിക്കുന്നു; ഞാന്‍ഞാൻ അവനെ കുന്തംകൊണ്ടു നിലത്തോടു ചേര്‍ത്തുചേർത്തു ഒരു കുത്തായിട്ടു കുത്തട്ടെ; രണ്ടാമതു കുത്തുകയില്ല എന്നു പറഞ്ഞു.
 
{{verse|9}} ദാവീദ് അബീശായിയോടു: അവനെ നശിപ്പിക്കരുതു; യഹോവയുടെ അഭിഷിക്തന്റെ മേല്‍മേൽ കൈ വെച്ചിട്ടു ആര്‍ആർ ശിക്ഷ അനുഭവിക്കാതെപോകും എന്നു പറഞ്ഞു.
 
{{verse|10}} യഹോവയാണ, യഹോവ അവനെ സംഹരിക്കും; അല്ലെങ്കില്‍അല്ലെങ്കിൽ അവന്‍അവൻ മരിപ്പാനുള്ള ദിവസം വരും; അല്ലെങ്കില്‍അല്ലെങ്കിൽ അവന്‍അവൻ പടെക്കു ചെന്നു നശിക്കും;
 
{{verse|11}} ഞാന്‍ഞാൻ യഹോവയുടെ അഭിഷിക്തന്റെമേല്‍അഭിഷിക്തന്റെമേൽ കൈ വെപ്പാന്‍വെപ്പാൻ യഹോവ സംഗതിവരുത്തരുതേ; എങ്കിലും അവന്റെ തലെക്കല്‍തലെക്കൽ ഉള്ള കുന്തവും ജലപാത്രവും എടുത്തുകൊള്‍കഎടുത്തുകൊൾക; നമുക്കു പോകാം എന്നു ദാവീദ് പറഞ്ഞു.
 
{{verse|12}} ഇങ്ങനെ ദാവീദ് കുന്തവും ജലപാത്രവും ശൌലിന്റെ തലെക്കല്‍നിന്നുതലെക്കൽനിന്നു എടുത്തു അവര്‍അവർ പോകയും ചെയ്തു; ആരും കണ്ടില്ല, ആരും അറിഞ്ഞില്ല, ആരും ഉണര്‍ന്നതുമില്ലഉണർന്നതുമില്ല; അവര്‍അവർ എല്ലാവരും ഉറങ്ങുകയായിരുന്നു; യഹോവയാല്‍യഹോവയാൽ ഗാഢനിദ്ര അവരുടെമേല്‍അവരുടെമേൽ വീണിരുന്നു.
 
{{verse|13}} ദാവീദ് അപ്പുറം കടന്നുചെന്നു ദൂരത്തു ഒരു മലമുകളില്‍മലമുകളിൽ നിന്നു; അവര്‍ക്കുംഅവർക്കും മദ്ധ്യേ മതിയായ അകലമുണ്ടായിരുന്നു.
 
{{verse|14}} ദാവീദ് ജനത്തോടും നേരിന്റെ മകനായ അബ്നേരിനോടും: അബ്നേരേ, നീ ഉത്തരം പറയുന്നില്ലയോ എന്നു വിളിച്ചു പറഞ്ഞു. അതിന്നു അബ്നേര്‍അബ്നേർ: രാജസന്നിധിയില്‍രാജസന്നിധിയിൽ ക്കുകുന്ന നീ ആര്‍ആർ എന്നു അങ്ങോട്ടു ചോദിച്ചു.
 
{{verse|15}} ദാവീദ് അബ്നേരിനോടു പറഞ്ഞതു: നീ ഒരു പുരുഷന്‍പുരുഷൻ അല്ലയോ? യിസ്രായേലില്‍യിസ്രായേലിൽ നിനക്കു തുല്യന്‍തുല്യൻ ആരുള്ളു? അങ്ങനെയിരിക്കെ നിന്റെ യജമാനനായ രാജാവിനെ നീ കാത്തുകൊള്ളാതിരുന്നതു എന്തു? നിന്റെ യജമാനനായ രാജാവിനെ നശിപ്പിപ്പാന്‍നശിപ്പിപ്പാൻ ജനത്തില്‍ജനത്തിൽ ഒരുത്തന്‍ഒരുത്തൻ അവിടെ വന്നിരുന്നുവല്ലോ.
 
{{verse|16}} നീ ചെയ്ത കാര്യം നന്നായില്ല; യഹോവയുടെ അഭിഷിക്തനായ നിങ്ങളുടെ യജമാനനെ കാത്തുകൊള്ളാതിരിക്കയാല്‍കാത്തുകൊള്ളാതിരിക്കയാൽ യഹോവയാണ നിങ്ങള്‍നിങ്ങൾ മരണയോഗ്യര്‍മരണയോഗ്യർ ആകുന്നു. രാജാവിന്റെ കുന്തവും അവന്റെ തലെക്കല്‍തലെക്കൽ ഇരുന്ന ജലപാത്രവും എവിടെ എന്നു നോക്കുക.
 
{{verse|17}} അപ്പോള്‍അപ്പോൾ ശൌല്‍ശൌൽ ദാവീദിന്റെ ശബ്ദം തിരിച്ചറിഞ്ഞു: എന്റെ മകനെ, ദാവീദേ, ഇതു നിന്റെ ശബ്ദമോ എന്നു ചോദിച്ചതിന്നു ദാവീദ് എന്റെ ശബ്ദം തന്നേ, യജമാനനായ രാജാവേ എന്നു പറഞ്ഞു.
 
{{verse|18}} യജമാനന്‍യജമാനൻ ഇങ്ങനെ അടിയനെ തേടിനടക്കുന്നതു എന്തിന്നു? അടിയന്‍അടിയൻ എന്തു ചെയ്തു? അടിയന്റെ പക്കല്‍പക്കൽ എന്തു ദോഷം ഉള്ളു?
 
{{verse|19}} ആകയാല്‍ആകയാൽ യജമാനനായ രാജാവു അടിയന്റെ വാക്കു കേള്‍ക്കേണമേകേൾക്കേണമേ; തിരുമേനിയെ അടിയന്നു വിരോധമായി ഉദ്യോഗിപ്പിക്കുന്നതു യഹോവയാകുന്നു എങ്കില്‍എങ്കിൽ അവന്‍അവൻ ഒരു വഴിപാടു ഏറ്റു പ്രസാദിക്കുമാറാകട്ടെ; മനുഷ്യര്‍മനുഷ്യർ എങ്കിലോ അവര്‍അവർ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടിരിക്കട്ടെ. നീ പോയി അന്യദൈവങ്ങളെ സേവിക്ക എന്നു പറഞ്ഞു യഹോവയുടെ അവകാശത്തില്‍അവകാശത്തിൽ എനിക്കു പങ്കില്ലാതാകുംവണ്ണം അവര്‍അവർ എന്നെ ഇന്നു പുറത്തു തള്ളിയിരിക്കുന്നു.
 
{{verse|20}} എന്റെ രക്തം യഹോവയുടെ മുമ്പാകെ നിലത്തു വീഴരുതേ; ഒരുത്തന്‍ഒരുത്തൻ പര്‍വ്വതങ്ങളില്‍പർവ്വതങ്ങളിൽ ഒരു കാട്ടുകോഴിയെ തേടുന്നതുപോലെ യിസ്രായേല്‍രാജാവുയിസ്രായേൽരാജാവു ഒരു ഒറ്റ ചെള്ളിനെ തിരഞ്ഞു പുറപ്പെട്ടിരിക്കുന്നു എന്നും അവന്‍അവൻ പറഞ്ഞു.
 
{{verse|21}} അതിന്നു ശൌല്‍ശൌൽ: ഞാന്‍ഞാൻ പാപം ചെയ്തിരിക്കുന്നു; എന്റെ മകനേ, ദാവീദേ, മടങ്ങിവരിക; എന്റെ ജീവന്‍ജീവൻ ഇന്നു നിനക്കു വിലയേറിയതായി തോന്നിയതുകൊണ്ടു ഞാന്‍ഞാൻ ഇനി നിനക്കു ദോഷം ചെയ്കയില്ല; ഞാന്‍ഞാൻ ഭോഷത്വം പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു അത്യന്തം തെറ്റിപ്പോയിരിക്കുന്നു എന്നു പറഞ്ഞു.
 
{{verse|22}} ദാവീദ് ഉത്തരം പറഞ്ഞതു: രാജാവേ, കുന്തം ഇതാ; ബാല്യക്കാരില്‍ബാല്യക്കാരിൽ ഒരുത്തന്‍ഒരുത്തൻ വന്നു കൊണ്ടുപോകട്ടെ.
 
{{verse|23}} യഹോവ ഔരോരുത്തന്നു അവനവന്റെ നീതിക്കും വിശ്വസ്തതെക്കും ഒത്തവണ്ണം പകരം നല്കട്ടെ; യഹോവ ഇന്നു നിന്നെ എന്റെ കയ്യില്‍കയ്യിൽ ഏല്പിച്ചു; എങ്കിലും യഹോവയുടെ അഭിഷിക്തന്റെ മേല്‍മേൽ കൈവെപ്പാന്‍കൈവെപ്പാൻ എനിക്കു മനസ്സായില്ല.
 
{{verse|24}} എന്നാല്‍എന്നാൽ നിന്റെ ജീവന്‍ജീവൻ ഇന്നു എനിക്കു വിലയേറിയതായിരുന്നതുപോലെ എന്റെ ജീവന്‍ജീവൻ യഹോവേക്കു വിലയേറിയതായിരിക്കട്ടെ; അവന്‍അവൻ എന്നെ സകല കഷ്ടതയില്‍കഷ്ടതയിൽ നിന്നും രക്ഷിക്കുമാറാകട്ടെ.
 
{{verse|25}} അപ്പോള്‍അപ്പോൾ ശൌല്‍ശൌൽ ദാവീദിനോടു: എന്റെ മകനേ, ദാവീദേ, നീ അനുഗ്രഹിക്കപ്പെട്ടവന്‍അനുഗ്രഹിക്കപ്പെട്ടവൻ ; നീ കൃതാര്‍ത്ഥനാകുംകൃതാർത്ഥനാകും; നീ ജയംപ്രാപിക്കും എന്നു പറഞ്ഞു. പിന്നെ ദാവീദ് തന്റെ വഴിക്കു പോയി; ശൌലും തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി.
 
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 25|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 27|
}}