"സത്യവേദപുസ്തകം/1. ശമൂവേൽ/അദ്ധ്യായം 3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 1 Samuel}}
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 2|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 4|
}}
 
{{verse|1}} ശമൂവേല്‍ബാലന്‍ശമൂവേൽബാലൻ ഏലിയുടെ മുമ്പാകെ യഹോവേക്കു ശുശ്രൂഷ ചെയ്തുപോന്നു; ആ കാലത്തു യഹോവയുടെ വചനം ദുര്‍ല്ലഭമായിരുന്നുദുർല്ലഭമായിരുന്നു; ദര്‍ശനംദർശനം ഏറെ ഇല്ലായിരുന്നു.
 
{{verse|2}} ആ കാലത്തു ഒരിക്കല്‍ഒരിക്കൽ ഏലി തന്റെ സ്ഥലത്തു കിടന്നുറങ്ങി; കാണ്മാന്‍കാണ്മാൻ വഹിയാതവണ്ണം അവന്റെ കണ്ണു മങ്ങിത്തുടങ്ങിയിരുന്നു.
 
{{verse|3}} ശമൂവേല്‍ശമൂവേൽ ദൈവത്തിന്റെ പെട്ടകം ഇരിക്കുന്ന യഹോവയുടെ മന്ദിരത്തില്‍മന്ദിരത്തിൽ ദൈവത്തിന്റെ വിളകൂ കെടുന്നതിന്നു മുമ്പെ ചെന്നു കിടന്നു.
 
{{verse|4}} യഹോവ ശമൂവേലിനെ വിളിച്ചു: അടിയന്‍അടിയൻ എന്നു അവന്‍അവൻ വിളികേട്ടു ഏലിയുടെ അടുക്കല്‍അടുക്കൽ ഔടിച്ചെന്നു: അടിയന്‍അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു.
 
{{verse|5}} ഞാന്‍ഞാൻ വിളിച്ചില്ല; പോയി കിടന്നുകൊള്‍കകിടന്നുകൊൾക എന്നു അവന്‍അവൻ പറഞ്ഞു; അവന്‍അവൻ പോയി കിടന്നു.
 
{{verse|6}} യഹോവ പിന്നെയും: ശമൂവേലേ എന്നു വിളിച്ചു. ശമൂവേല്‍ശമൂവേൽ എഴന്നേറ്റു ഏലിയുടെ അടുക്കല്‍അടുക്കൽ ചെന്നു: അടിയന്‍അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. ഞാന്‍ഞാൻ വിളിച്ചില്ല, മകനേ; പോയി കിടന്നുകൊള്‍കകിടന്നുകൊൾക എന്നു അവന്‍അവൻ പറഞ്ഞു.
 
{{verse|7}} ശമൂവേല്‍ശമൂവേൽ അന്നുവരെ യഹോവയെ അറിഞ്ഞില്ല; യഹോവയുടെ വചനം അവന്നു അന്നുവരെ വെളിപ്പെട്ടതുമില്ല.
 
{{verse|8}} യഹോവ ശമൂവേലിനെ മൂന്നാം പ്രാവശ്യം വിളിച്ചു. അവന്‍അവൻ എഴുന്നേറ്റു ഏലിയുടെ അടുക്കല്‍അടുക്കൽ ചെന്നു: അടിയന്‍അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. അപ്പോള്‍അപ്പോൾ യഹോവയായിരുന്നു ബാലനെ വിളിച്ചതു എന്നു ഏലിക്കു മനസ്സിലായി.
 
{{verse|9}} ഏലി ശമൂവേലിനോടു: പോയി കിടന്നുകൊള്‍കകിടന്നുകൊൾക; ഇനിയും നിന്നെ വിളിച്ചാല്‍വിളിച്ചാൽ: യഹോവേ, അരുളിച്ചെയ്യേണമേ; അടിയന്‍അടിയൻ കേള്‍ക്കുന്നുകേൾക്കുന്നു എന്നു പറഞ്ഞു കൊള്ളേണം എന്നു പറഞ്ഞു. അങ്ങനെ ശമൂവേല്‍ശമൂവേൽ തന്റെ സ്ഥലത്തു ചെന്നുകിടന്നു.
 
{{verse|10}} അപ്പോള്‍അപ്പോൾ യഹോവ വന്നുനിന്നു മുമ്പിലത്തെപ്പോലെ: ശമൂവേലേ, ശമൂവേലേ, എന്നു വിളിച്ചു. അതിന്നു ശമൂവേല്‍ശമൂവേൽ: അരുളിച്ചെയ്യേണമേ; അടിയന്‍അടിയൻ കേള്‍ക്കുന്നുകേൾക്കുന്നു എന്നു പറഞ്ഞു.
 
{{verse|11}} യഹോവ ശമൂവേലിനോടു അരുളിച്ചെയ്തതു: ഇതാ, ഞാന്‍ഞാൻ യിസ്രായേലില്‍യിസ്രായേലിൽ ഒരു കാര്യം ചെയ്യും; അതു കേള്‍ക്കുന്നവന്റെകേൾക്കുന്നവന്റെ ചെവി രണ്ടും മുഴങ്ങും.
 
{{verse|12}} ഞാന്‍ഞാൻ ഏലിയുടെ ഭവനത്തെക്കുറിച്ചു അരുളിച്ചെയ്തതൊക്കെയും ഞാന്‍ഞാൻ അന്നു അവന്റെമേല്‍അവന്റെമേൽ ആദ്യന്തം നിവര്‍ത്തിക്കുംനിവർത്തിക്കും.
 
{{verse|13}} അവന്റെ പുത്രന്മാര്‍പുത്രന്മാർ ദൈവദൂഷണം പറയുന്ന അകൃത്യം അവന്‍അവൻ അറിഞ്ഞിട്ടും അവരെ ശാസിച്ചമര്‍ത്തായ്കകൊണ്ടുശാസിച്ചമർത്തായ്കകൊണ്ടു ഞാന്‍ഞാൻ അവന്റെ ഭവനത്തിന്നു എന്നേക്കും ശിക്ഷവിധിക്കും എന്നു ഞാന്‍ഞാൻ അവനോടു കല്പിച്ചിരിക്കുന്നു.
 
{{verse|14}} ഏലിയുടെ ഭവനത്തിന്റെ അകൃത്യത്തിന്നു യാഗത്താലും വഴിപാടിനാലും ഒരു നാളും പരിഹാരം വരികയില്ല എന്നു ഞാന്‍ഞാൻ ഏലിയുടെ ഭവനത്തോടു സത്യംചെയ്തിരിക്കുന്നു.
 
{{verse|15}} പിന്നെ ശമൂവേല്‍ശമൂവേൽ രാവിലെവരെ കിടന്നുറങ്ങി; രാവിലെ യഹോവയുടെ ആലയത്തിന്റെ വാതിലുകളെ തുറന്നു. എന്നാല്‍എന്നാൽദര്‍ശനംദർശനം ഏലിയെ അറിയിപ്പാന്‍അറിയിപ്പാൻ ശമൂവേല്‍ശമൂവേൽ ശങ്കിച്ചു.
 
{{verse|16}} ഏലി ശമൂവേലിനെ വിളിച്ചു: ശമൂവേലേ, മകനേ, എന്നു പറഞ്ഞു. അടിയന്‍അടിയൻ ഇതാ എന്നു അവന്‍അവൻ പറഞ്ഞു.
 
{{verse|17}} അപ്പോള്‍അപ്പോൾ അവന്‍അവൻ : നിനക്കുണ്ടായ അരുളപ്പാടു എന്തു? എന്നെ ഒന്നും മറെക്കരുതേ; നിന്നോടു അരുളിച്ചെയ്ത സകലത്തിലും ഒരു വാക്കെങ്കിലും മറെച്ചാല്‍മറെച്ചാൽ ദൈവം നിന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടേ എന്നു പറഞ്ഞു.
 
{{verse|18}} അങ്ങനെ ശമൂവേല്‍ശമൂവേൽ സകലവും അവനെ അറിയിച്ചു; ഒന്നും മറെച്ചില്ല. എന്നാറെ അവന്‍അവൻ : യഹോവയല്ലോ; തന്റെ ഇഷ്ടംപോലെ ചെയ്യട്ടേ എന്നു പറഞ്ഞു.
 
{{verse|19}} എന്നാല്‍എന്നാൽ ശമൂവേല്‍ശമൂവേൽ വളര്‍ന്നുവളർന്നു, യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവന്റെ വചനങ്ങളില്‍വചനങ്ങളിൽ ഒന്നും നിഷ്ഫലമാകുവാന്‍നിഷ്ഫലമാകുവാൻ ഇടവരുത്തിയില്ല.
 
{{verse|20}} ദാന്‍ദാൻ മുതല്‍മുതൽ ബേര്‍ബേർ-ശേബാവരെ ഉള്ള യിസ്രായേലൊക്കെയും ശമൂവേല്‍ശമൂവേൽ യഹോവയുടെ വിശ്വസ്തപ്രവാചകന്‍വിശ്വസ്തപ്രവാചകൻ എന്നു ഗ്രഹിച്ചു.
 
{{verse|21}} ഇങ്ങനെ യഹോവ ശീലോവില്‍ശീലോവിൽ വെച്ചു ശമൂവേലിന്നു യഹോവയുടെ വചനത്താല്‍വചനത്താൽ വെളിപ്പെട്ടശേഷം യഹോവ വീണ്ടും വീണ്ടും ശീലോവില്‍വെച്ചുശീലോവിൽവെച്ചു പ്രത്യക്ഷനായി.
 
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 2|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 4|
}}