"സത്യവേദപുസ്തകം/ആവൎത്തനപുസ്തകം/അദ്ധ്യായം 31" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 2:
{{Navi|
Prev=സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 30|
Next=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകംആവർത്തനപുസ്തകം/അദ്ധ്യായം 32|
}}
 
{{verse|1}} മോശെ ചെന്നു ഈ വചനങ്ങള്‍വചനങ്ങൾ എല്ലാ യിസ്രായേലിനെയും കേള്‍പ്പിച്ചുകേൾപ്പിച്ചു
 
{{verse|2}} പിന്നെ അവരോടു പറഞ്ഞതെന്തെന്നാല്‍പറഞ്ഞതെന്തെന്നാൽ: എനിക്കു ഇപ്പോള്‍ഇപ്പോൾ നൂറ്റിരുപതു വയസ്സായി;ഇനി പോകുവാനും വരുവാനും എനിക്കു കഴിവില്ല; യഹോവ എന്നോടു: ഈ യോര്‍ദ്ദാന്‍യോർദ്ദാൻ നീ കടക്കുകയില്ല എന്നു കല്പിച്ചിട്ടുമുണ്ടു.
 
{{verse|3}} നിന്റെ ദൈവമായ യഹോവ തന്നെ നിനക്കു മുമ്പായി കടന്നുപോകും; ഈ ജാതികളെ അവന്‍അവൻ നിന്റെ മുമ്പില്‍നിന്നുമുമ്പിൽനിന്നു നശിപ്പിക്കയും നീ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും; യഹോവ അരുളിച്ചെയ്തതുപോലെ യോശുവ നിനക്കു നായകനായി കടന്നുപോകും.
 
{{verse|4}} താന്‍താൻ സംഹരിച്ചുകളഞ്ഞ അമോര്‍യ്യരാജാക്കന്മാരായഅമോർയ്യരാജാക്കന്മാരായ സീഹോനോടും ഔഗിനോടും അവരുടെ ദേശത്തോടും ചെയ്തതുപോലെ യഹോവ ഇവരോടും ചെയ്യും.
 
{{verse|5}} യഹോവ അവരെ നിങ്ങളുടെ കയ്യില്‍കയ്യിൽ ഏല്പിക്കും; ഞാന്‍ഞാൻ നിങ്ങളോടു ആജ്ഞാപിച്ചിട്ടുള്ള കല്പനപ്രകാരമൊക്കെയും നിങ്ങള്‍നിങ്ങൾ അവരോടു ചെയ്യേണം.
 
{{verse|6}} ബലവും ധൈര്യവുമുള്ളവരായിരിപ്പിന്‍ധൈര്യവുമുള്ളവരായിരിപ്പിൻ ; അവരെ പേടിക്കരുതു, ഭ്രമിക്കയുമരുതു; നിന്റെ ദൈവമായ യഹോവ തന്നേ നിന്നോടുകൂടെ പോരുന്നു; അവന്‍അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല.
 
{{verse|7}} പിന്നെ മോശെ യോശുവയെ വിളിച്ചു എല്ലായിസ്രായേലും കാണ്‍കെകാൺകെ അവനോടു പറഞ്ഞതു എന്തെന്നാല്‍എന്തെന്നാൽ: ബലവും ധൈര്യവുമുള്ളവനായിരിക്ക; യഹോവ ഈ ജനത്തിന്നു കൊടുക്കുമെന്നു അവരുടെ പിതാക്കന്മാരോടു സത്യംചെയ്തദേശത്തേക്കു നീ അവരോടുകൂടെ ചെല്ലും; അതിനെ അവര്‍ക്കുംഅവർക്കും വിഭാഗിച്ചുകൊടുക്കും.
 
{{verse|8}} യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവന്‍അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
 
{{verse|9}} അനന്തരം മോശെ ഈ ന്യായപ്രമാണം എഴുതി യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും യിസ്രായേലിന്റെ എല്ലാമൂപ്പന്മാരെയും ഏല്പിച്ചു
 
{{verse|10}} മോശെ അവരോടു കല്പിച്ചതു എന്തെന്നാല്‍എന്തെന്നാൽ: ഏഴേഴു സംവത്സരം കൂടുമ്പോള്‍കൂടുമ്പോൾ ഉള്ള വിമോചനസംവത്സരത്തിലെ കൂടാരപ്പെരുനാളില്‍കൂടാരപ്പെരുനാളിൽ
 
{{verse|11}} യിസ്രായേല്‍യിസ്രായേൽ മുഴുവനും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ അവന്‍അവൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു വരുമ്പോള്‍വരുമ്പോൾ ഈ ന്യായപ്രമാണം എല്ലായിസ്രായേല്യരും കേള്‍ക്കെകേൾക്കെ അവരുടെ മുമ്പാകെ വായിക്കേണം.
 
{{verse|12}} പുരുഷന്മാരും സ്ത്രീകളും കുട്ടികളും നിന്റെ പട്ടണത്തിലുള്ള പരദേശിയും കേട്ടു പഠിച്ചു നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെട്ടു ഈ ന്യായപ്രമാണത്തിലെ വചനങ്ങള്‍വചനങ്ങൾ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നും
 
{{verse|13}} അവയെ അറിഞ്ഞിട്ടില്ലാത്ത അവരുടെ മക്കള്‍മക്കൾ കേള്‍ക്കേണ്ടതിന്നുംകേൾക്കേണ്ടതിന്നും നിങ്ങള്‍നിങ്ങൾ യോര്‍ദ്ദാന്‍യോർദ്ദാൻ കടന്നു കൈവശമാക്കുവാന്‍കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിങ്ങളുടെ ആയുഷ്കാലമൊക്കെയും നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടുവാന്‍ഭയപ്പെടുവാൻ പഠിക്കേണ്ടതിന്നും ജനത്തെ വിളിച്ചു കൂട്ടേണം.
 
{{verse|14}} അനന്തരം യഹോവ മോശെയോടു: നീ മരിപ്പാനുള്ള സമയം അടുത്തിരിക്കുന്നു; ഞാന്‍ഞാൻ യോശുവേക്കു കല്പന കൊടുക്കേണ്ടതിന്നു അവനെ വിളിച്ചു നിങ്ങള്‍നിങ്ങൾ സമാഗമനക്കുടാരത്തിങ്കല്‍സമാഗമനക്കുടാരത്തിങ്കൽ വന്നുനില്പിന്‍വന്നുനില്പിൻ എന്നു കല്പിച്ചു. അങ്ങനെ മോശെയും യോശുവയും ചെന്നു സമാഗമനക്കുടാരത്തിങ്കല്‍സമാഗമനക്കുടാരത്തിങ്കൽ നിന്നു.
 
{{verse|15}} അപ്പോള്‍അപ്പോൾ യഹോവ മേഘസ്തംഭത്തില്‍മേഘസ്തംഭത്തിൽ കൂടാരത്തിങ്കല്‍കൂടാരത്തിങ്കൽ പ്രത്യക്ഷനായി; മേഘസ്തംഭം കൂടാരവാതിലിന്നു മീതെ നിന്നു.
 
{{verse|16}} യഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍എന്തെന്നാൽ: നീ നിന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിക്കും; എന്നാല്‍എന്നാൽ ഈ ജനം പാര്‍പ്പാന്‍പാർപ്പാൻ ചെല്ലുന്ന ദേശത്തിലെ നിവാസികളുടെ അന്യദൈവങ്ങളെ പിന്‍പിൻ ചെന്നു പരസംഗം ചെയ്കയും എന്നെ ഉപേക്ഷിച്ചു ഞാന്‍ഞാൻ അവരോടു ചെയ്തിട്ടുള്ള എന്റെ നിയമം ലംഘിക്കയും ചെയ്യും.
 
{{verse|17}} എന്റെ കോപം അവരുടെ നേരെ ജ്വലിച്ചിട്ടു ഞാന്‍ഞാൻ അവരെ ഉപേക്ഷിക്കയും എന്റെ മുഖം അവര്‍ക്കുംഅവർക്കും മറെക്കയും ചെയ്യും; അവര്‍അവർ നാശത്തിന്നിരയായ്തീരും; അനേകം അനര്‍ത്ഥങ്ങളുംഅനർത്ഥങ്ങളും കഷ്ടങ്ങളും അവര്‍ക്കുംഅവർക്കും ഭവിക്കും; നമ്മുടെ ദൈവം നമ്മുടെ ഇടയില്‍ഇടയിൽ ഇല്ലായ്കകൊണ്ടല്ലയോ ഈ അനത്ഥങ്ങള്‍അനത്ഥങ്ങൾ നമുക്കു ഭവിച്ചതു എന്നു അവര്‍അവർ അന്നു പറയും.
 
{{verse|18}} എങ്കിലും അവര്‍അവർ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞു ചെയ്തിട്ടുള്ള സകലദോഷവും നിമിത്തം ഞാന്‍ഞാൻ അന്നു എന്റെ മുഖം മറെച്ചുകളയും
 
{{verse|19}} ആകയാല്‍ആകയാൽ ഈ പാട്ടു എഴുതി യിസ്രായേല്‍മക്കളെയിസ്രായേൽമക്കളെ പഠിപ്പിക്ക; യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ നേരെ ഈ പാട്ടു എനിക്കു സാക്ഷിയായിരിക്കേണ്ടതിന്നു അതു അവര്‍ക്കുംഅവർക്കും വായ്പാഠമാക്കിക്കൊടുക്കുക.
 
{{verse|20}} ഞാന്‍ഞാൻ അവരുടെ പിതാക്കന്മാരോടു സത്യംചെയ്തതായി പാലും തേനും ഒഴുകുന്ന ദേശത്തു അവരെ എത്തിച്ചശേഷം അവര്‍അവർ തിന്നു തൃപ്തരായി തടിച്ചിരിക്കുമ്പോള്‍തടിച്ചിരിക്കുമ്പോൾ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞു അവയെ സേവിക്കയും എന്റെ നിയമം ലംഘിച്ചു എന്നെ കോപിപ്പിക്കയും ചെയ്യും.
 
{{verse|21}} എന്നാല്‍എന്നാൽ അനേകം അനര്‍ത്ഥങ്ങളുംഅനർത്ഥങ്ങളും കഷ്ടങ്ങളും അവര്‍ക്കുംഅവർക്കും ഭവിക്കുമ്പോള്‍ഭവിക്കുമ്പോൾ അവരുടെ സന്തതിയുടെ വായില്‍നിന്നുവായിൽനിന്നു മറന്നുപോകാത്ത ഈ പാട്ടു അവരുടെ നേരെ സാക്ഷ്യം പറയും; ഞാന്‍ഞാൻ സത്യംചെയ്ത ദേശത്തു അവരെ എത്തിക്കുമ്മുമ്പേ ഇന്നു തന്നേ അവര്‍ക്കുംള്ളഅവർക്കുംള്ള നിരൂപണങ്ങളെ ഞാന്‍ഞാൻ അറിയുന്നു.
 
{{verse|22}} ആകയാല്‍ആകയാൽ മോശെ അന്നു തന്നേ ഈ പാട്ടു എഴുതി യിസ്രായേല്‍മക്കളെയിസ്രായേൽമക്കളെ പഠിപ്പിച്ചു.
 
{{verse|23}} പിന്നെ അവന്‍അവൻ നൂന്റെ മകനായ യോശുവയോടു: ബലവും ധൈര്യവുമുള്ളവനായിരിക്ക; ഞാന്‍ഞാൻ യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു സത്യംചെയ്ത ദേശത്തു നീ അവരെ എത്തിക്കും; ഞാന്‍ഞാൻ നിന്നോടു കൂടെ ഇരിക്കും എന്നരുളിച്ചെയ്തു.
 
{{verse|24}} മോശെ ഈ ന്യായപ്രമാണത്തിലെ വചനങ്ങള്‍വചനങ്ങൾ മുഴുവനും ഒരു പുസ്തകത്തില്‍പുസ്തകത്തിൽ എഴുതിത്തീര്‍ന്നപ്പോള്‍എഴുതിത്തീർന്നപ്പോൾ
 
{{verse|25}} യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരോടു കല്പിച്ചതു എന്തെന്നാല്‍എന്തെന്നാൽ:
 
{{verse|26}} ഈ ന്യായപ്രമാണപുസ്തകം എടുത്തു നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമ പെട്ടകത്തിന്നരികെ വെപ്പിന്‍വെപ്പിൻ ; അവിടെ അതു നിന്റെ നേരെ സാക്ഷിയായിരിക്കും.
 
{{verse|27}} നിന്റെ മത്സരസ്വഭാവവും ദുശ്ശാഠ്യവും എനിക്കു അറിയാം; ഇതാ, ഇന്നു ഞാന്‍ഞാൻ നിങ്ങളോടു കൂടെ ജീവിച്ചിരിക്കുമ്പോള്‍ജീവിച്ചിരിക്കുമ്പോൾ തന്നേ നിങ്ങള്‍നിങ്ങൾ യഹോവയോടു മത്സരികളായിരിക്കുന്നുവല്ലോ? എന്റെ മരണശേഷം എത്ര അധികം?
 
{{verse|28}} നിങ്ങളുടെ ഗോത്രങ്ങളുടെ എല്ലാമൂപ്പന്മാരെയും പ്രാമണികളെയും എന്റെ അടുക്കല്‍അടുക്കൽ വിളിച്ചുകൂട്ടുവിന്‍വിളിച്ചുകൂട്ടുവിൻ ; എന്നാല്‍എന്നാൽ ഞാന്‍ഞാൻവചനങ്ങള്‍വചനങ്ങൾ അവരെ പറഞ്ഞു കേള്‍പ്പിച്ചുകേൾപ്പിച്ചു അവരുടെ നേരെ ആകാശത്തെയും ഭൂമിയെയും സാക്ഷിവേക്കും.
 
{{verse|29}} എന്റെ മരണശേഷം നിങ്ങള്‍നിങ്ങൾ വഷളത്വം പ്രവൃത്തിക്കും എന്നും ഞാന്‍ഞാൻ നിങ്ങളോടു ആജ്ഞാപിച്ചിട്ടുള്ള വഴി വിട്ടു മാറിക്കളയും എന്നും എനിക്കു അറിയാം; അങ്ങനെ നിങ്ങള്‍നിങ്ങൾ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു നിങ്ങളുടെ പ്രവൃത്തികളാല്‍പ്രവൃത്തികളാൽ അവനെ കോപിപ്പിക്കുന്നതുകൊണ്ടു ഭാവികാലത്തു നിങ്ങള്‍ക്കുനിങ്ങൾക്കു അനര്‍ത്ഥംഅനർത്ഥം ഭവിക്കും.
 
{{verse|30}} അങ്ങനെ മോശെ യിസ്രായേലിന്റെ സര്‍വ്വസഭയെയുംസർവ്വസഭയെയും ഈ പാട്ടിന്റെ വചനങ്ങളൊക്കെയും ചൊല്ലിക്കേള്‍പ്പിച്ചുചൊല്ലിക്കേൾപ്പിച്ചു.
 
{{Navi|
Prev=സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 30|
Next=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകംആവർത്തനപുസ്തകം/അദ്ധ്യായം 32|
}}