"സത്യവേദപുസ്തകം/ഉല്പത്തി/അദ്ധ്യായം 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 7:
{{verse|1}} അബ്രാഹാം വയസ്സുചെന്നു വൃദ്ധനായി; യഹോവ അബ്രാഹാമിനെ സകലത്തിലും അനുഗ്രഹിച്ചിരുന്നു.
 
{{verse|2}} തന്റെ വീട്ടില്‍വീട്ടിൽ മൂപ്പനും തനിക്കുള്ളതിന്നൊക്കെയും വിചാരകനുമായ ദാസനോടു അബ്രാഹാം പറഞ്ഞതു: നിന്റെ കൈ എന്റെ തുടയിന്‍തുടയിൻ കീഴില്‍കീഴിൽ വെക്കുക;
 
{{verse|3}} ചുറ്റും പാര്‍ക്കുംന്നപാർക്കുംന്ന കനാന്യരുടെ കന്യകമാരില്‍നിന്നുകന്യകമാരിൽനിന്നു നീ എന്റെ മകന്നു ഭാര്യയെ എടുക്കാതെ,
 
{{verse|4}} എന്റെ ദേശത്തും എന്റെ ചാര്‍ച്ചക്കാരുടെചാർച്ചക്കാരുടെ അടുക്കലും ചെന്നു എന്റെ മകനായ യിസ്ഹാക്കിന്നു ഭാര്യയെ എടുക്കുമെന്നു സ്വര്‍ഗ്ഗത്തിന്നുംസ്വർഗ്ഗത്തിന്നും ഭൂമിക്കും ദൈവമായ യഹോവയുടെ നാമത്തില്‍നാമത്തിൽ ഞാന്‍ഞാൻ നിന്നെക്കൊണ്ടു സത്യം ചെയ്യിക്കും.
 
{{verse|5}} ദാസന്‍ദാസൻ അവനോടു: പക്ഷേ സ്ത്രീക്കു എന്നോടുകൂടെ ഈ ദേശത്തേക്കു വരുവാന്‍വരുവാൻ മനസ്സില്ലെങ്കിലോ? നീ വിട്ടുപോന്ന ദേശത്തേക്കു ഞാന്‍ഞാൻ നിന്റെ മകനെ മടക്കിക്കൊണ്ടുപോകേണമോ എന്നു ചോദിച്ചു.
 
{{verse|6}} അബ്രാഹാം അവനോടു പറഞ്ഞതു: എന്റെ മകനെ അവിടെക്കു മടക്കിക്കൊണ്ടു പോകാതിരിപ്പാന്‍പോകാതിരിപ്പാൻ സൂക്ഷിച്ചുകൊള്‍കസൂക്ഷിച്ചുകൊൾക.
 
{{verse|7}} എന്റെ പിതൃഭവനത്തില്‍നിന്നുംപിതൃഭവനത്തിൽനിന്നും ജന്മദേശത്തുനിന്നും എന്നെ കൊണ്ടുവന്നവനും എന്നോടു അരുളിച്ചെയ്തവനും നിന്റെ സന്തതിക്കു ഞാന്‍ഞാൻ ഈ ദേശം കൊടുക്കുമെന്നു എന്നോടു സത്യം ചെയ്തവനുമായി സ്വര്‍ഗ്ഗത്തിന്റെസ്വർഗ്ഗത്തിന്റെ ദൈവമായ യഹോവ എന്റെ മകന്നു നീ ഒരു ഭാര്യയെ അവിടെനിന്നു കൊണ്ടുവരുവാന്‍കൊണ്ടുവരുവാൻ തക്കവണ്ണം നിനക്കു മുമ്പായി തന്റെ ദൂതനെ അയക്കും.
 
{{verse|8}} എന്നാല്‍എന്നാൽ സ്ത്രീക്കു നിന്നോടുകൂടെ വരുവാന്‍വരുവാൻ മനസ്സില്ലെങ്കില്‍മനസ്സില്ലെങ്കിൽ നീ ഈ സത്യത്തില്‍സത്യത്തിൽ നിന്നു ഒഴിഞ്ഞിരിക്കും; എന്റെ മകനെ അവിടേക്കു മടക്കിക്കൊണ്ടുപോക മാത്രം അരുതു.
 
{{verse|9}} അപ്പോള്‍അപ്പോൾ ദാസന്‍ദാസൻ തന്റെ യജമാനനായ അബ്രാഹാമിന്റെ തുടയിന്‍തുടയിൻ കീഴില്‍കീഴിൽ കൈവെച്ചു അങ്ങനെ അവനോടു സത്യം ചെയ്തു.
 
{{verse|10}} അനന്തരം ആ ദാസന്‍ദാസൻ തന്റെ യജമാനന്റെ ഒട്ടകങ്ങളില്‍ഒട്ടകങ്ങളിൽ പത്തു ഒട്ടകങ്ങളെയും യജമാനന്നുള്ള വിവിധമായ വിശേഷവസ്തുക്കളെയും കൊണ്ടു പുറപ്പെട്ടു മെസൊപ്പൊത്താമ്യയില്‍മെസൊപ്പൊത്താമ്യയിൽ നാഹോരിന്റെ പട്ടണത്തില്‍പട്ടണത്തിൽ ചെന്നു.
 
{{verse|11}} വൈകുന്നേരം സ്ത്രീകള്‍സ്ത്രീകൾ വെള്ളം കോരുവാന്‍കോരുവാൻ വരുന്ന സമയത്തു അവന്‍അവൻ ഒട്ടകങ്ങളെ പട്ടണത്തിന്നു പുറത്തു ഒരു കിണറ്റിന്നരികെ നിറുത്തി പറഞ്ഞതെന്തെന്നാല്‍പറഞ്ഞതെന്തെന്നാൽ:
 
{{verse|12}} എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, എന്റെ യജമാനനായ അബ്രാഹാമിനോടു കൃപചെയ്തു ഇന്നുതന്നെ കാര്യം സാധിപ്പിച്ചുതരേണമേ.
 
{{verse|13}} ഇതാ, ഞാന്‍ഞാൻ കിണറ്റിന്നരികെ നിലക്കുന്നു; ഈ പട്ടണക്കാരുടെ കന്യകമാര്‍കന്യകമാർ വെള്ളം കോരുവാന്‍കോരുവാൻ വരുന്നു.
 
{{verse|14}} നിന്റെ പാത്രം ഇറക്കി എനിക്കു കുടിപ്പാന്‍കുടിപ്പാൻ തരേണം എന്നു ഞാന്‍ഞാൻ പറയുമ്പോള്‍പറയുമ്പോൾ: കുടിക്ക; നിന്റെ ഒട്ടകങ്ങള്‍ക്കുംഒട്ടകങ്ങൾക്കും കുടിപ്പാന്‍കുടിപ്പാൻ കൊടുക്കാമെന്നു പറയുന്ന സ്ത്രീ തന്നേ നീ നിന്റെ ദാസനായ യിസ്ഹാക്കിന്നു നിയമിച്ചവളായിരിക്കട്ടെ; നീ എന്റെ യജമാനനോടു കൃപ ചെയ്തു എന്നു ഞാന്‍ഞാൻ അതിനാല്‍അതിനാൽ ഗ്രഹിക്കും.
 
{{verse|15}} അവന്‍അവൻ പറഞ്ഞു തീരുംമുമ്പെ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്റെ ഭാര്യ മില്‍ക്കയുടെമിൽക്കയുടെ മകന്‍മകൻ ബെഥൂവേലിന്റെ മകള്‍മകൾ റിബെക്കാ തോളില്‍തോളിൽ പാത്രവുമായി വന്നു.
 
{{verse|16}} ബാല അതിസുന്ദരിയും പുരുഷന്‍പുരുഷൻ തൊടാത്ത കന്യകയും ആയിരുന്നു; അവള്‍അവൾ കിണറ്റില്‍കിണറ്റിൽ ഇറങ്ങി പാത്രം നിറച്ചു കയറിവന്നു.
 
{{verse|17}} ദാസന്‍ദാസൻ വേഗത്തില്‍വേഗത്തിൽ അവളെ എതിരേറ്റു ചെന്നു: നിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാന്‍കുടിപ്പാൻ തരേണം എന്നു പറഞ്ഞു.
 
{{verse|18}} യജമാനനേ, കുടിക്ക എന്നു അവള്‍അവൾ പറഞ്ഞു വേഗം പാത്രം കയ്യില്‍കയ്യിൽ ഇറക്കി അവന്നു കുടിപ്പാന്‍കുടിപ്പാൻ കൊടുത്തു.
 
{{verse|19}} അവന്നു കുടിപ്പാന്‍കുടിപ്പാൻ കൊടുത്ത ശേഷം: നിന്റെ ഒട്ടകങ്ങള്‍ക്കുംഒട്ടകങ്ങൾക്കും വേണ്ടുവോളം ഞാന്‍ഞാൻ കോരിക്കൊടുക്കാം എന്നു പറഞ്ഞു,
 
{{verse|20}} പാത്രത്തിലെ വെള്ളം വേഗം തൊട്ടിയില്‍തൊട്ടിയിൽ ഒഴിച്ചു, പിന്നെയും കോരിക്കൊണ്ടുവരുവാന്‍കോരിക്കൊണ്ടുവരുവാൻ കിണറ്റിലേക്കു ഔടി ഇറങ്ങി അവന്റെ ഒട്ടകങ്ങള്‍ക്കുംഒട്ടകങ്ങൾക്കും എല്ലാം കോരിക്കൊടുത്തു.
 
{{verse|21}} ആ പുരുഷന്‍പുരുഷൻ അവളെ ഉറ്റുനോക്കി, യഹോവ തന്റെ യാത്രയെ സഫലമാക്കിയോ ഇല്ലയോ എന്നു അറിയേണ്ടതിന്നു മിണ്ടാതിരുന്നു.
 
{{verse|22}} ഒട്ടകങ്ങള്‍ഒട്ടകങ്ങൾ കുടിച്ചു തീര്‍ന്നപ്പോള്‍തീർന്നപ്പോൾ അവന്‍അവൻ അര ശേക്കെല്‍ശേക്കെൽ തൂക്കമുള്ള ഒരു പൊന്മൂകൂത്തിയും അവളുടെ കൈക്കിടുവാന്‍കൈക്കിടുവാൻ പത്തു ശേക്കെല്‍ശേക്കെൽ തൂക്കമുള്ള രണ്ടു പൊന്‍പൊൻ വളയും എടുത്തു അവളോടു:
 
{{verse|23}} നീ ആരുടെ മകള്‍മകൾ? പറക; നിന്റെ അപ്പന്റെ വീട്ടില്‍വീട്ടിൽ ഞങ്ങള്‍ക്കുഞങ്ങൾക്കു രാപാര്‍പ്പാന്‍രാപാർപ്പാൻ സ്ഥലമുണ്ടോ എന്നു ചോദിച്ചു.
 
{{verse|24}} അവള്‍അവൾ അവനോടു: നാഹോരിന്നു മില്‍ക്കാമിൽക്കാ പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകള്‍മകൾ ആകുന്നു ഞാന്‍ഞാൻ എന്നു പറഞ്ഞു.
 
{{verse|25}} ഞങ്ങളുടെയവിടെ വയ്ക്കോലും തീനും വേണ്ടുവോളം ഉണ്ടു; രാപാര്‍പ്പാന്‍രാപാർപ്പാൻ സ്ഥലവും ഉണ്ടു എന്നും അവള്‍അവൾ പറഞ്ഞു.
 
{{verse|26}} അപ്പോള്‍അപ്പോൾപുരുഷന്‍പുരുഷൻ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു:
 
{{verse|27}} എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍വാഴ്ത്തപ്പെട്ടവൻ ; അവന്‍അവൻ എന്റെ യജമാനനോടുള്ള ദയയും വിശ്വസ്തതയും ഉപേക്ഷിച്ചിട്ടില്ല. ഈ യാത്രയില്‍യാത്രയിൽ യഹോവ എന്നെ എന്റെ യജമാനന്റെ സഹോദരന്മാരുടെ വീട്ടിലേക്കു നടത്തിക്കൊണ്ടുവന്നുവല്ലോ എന്നു പറഞ്ഞു.
 
{{verse|28}} ബാല ഔടിച്ചെന്നു അമ്മയുടെ വീട്ടുകാരെ ഈ വസ്തുത അറിയിച്ചു.
 
{{verse|29}} റിബെക്കെക്കു ഒരു സഹോദരന്‍സഹോദരൻ ഉണ്ടായിരുന്നു; അവന്നു ലാബാന്‍ലാബാൻ എന്നു പേര്‍പേർ. ലാബാന്‍ലാബാൻ പുറത്തു കിണറ്റിങ്കല്‍കിണറ്റിങ്കൽ ആ പുരുഷന്റെ അടുക്കല്‍അടുക്കൽ ഓടിച്ചെന്നു.
 
{{verse|30}} അവന്‍അവൻ മൂക്കൂത്തിയും സഹോദരിയുടെ കൈമേല്‍കൈമേൽ വളയും കാണുകയും ആ പുരുഷന്‍പുരുഷൻ ഇന്നപ്രകാരം എന്നോടു പറഞ്ഞു എന്നു തന്റെ സഹോദരിയായ റിബെക്കയുടെ വാക്കു കേള്‍ക്കയുംകേൾക്കയും ചെയ്തപ്പോള്‍ചെയ്തപ്പോൾ ആ പുരുഷന്റെ അടുക്കല്‍അടുക്കൽ ചെന്നു; അവന്‍അവൻ കിണറ്റിങ്കല്‍കിണറ്റിങ്കൽ ഒട്ടകങ്ങളുടെ അരികെ നില്‍ക്കയായിരുന്നുനിൽക്കയായിരുന്നു.
 
{{verse|31}} അപ്പോള്‍അപ്പോൾ അവന്‍അവൻ : യഹോവയാല്‍യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനേ, അകത്തു വരിക; എന്തിന്നു പുറത്തു നിലക്കുന്നു? വീടും ഒട്ടകങ്ങള്‍ക്കുഒട്ടകങ്ങൾക്കു സ്ഥലവും ഞാന്‍ഞാൻ ഒരുക്കിയിരിക്കുന്നു എന്നു പറഞ്ഞു.
 
{{verse|32}} അങ്ങനെ ആ പുരുഷന്‍പുരുഷൻ വീട്ടില്‍വീട്ടിൽ ചെന്നു. അവന്‍അവൻ ഒട്ടകങ്ങളെ കോപ്പഴിച്ചു ഒട്ടകങ്ങള്‍ക്കുഒട്ടകങ്ങൾക്കു വയ്ക്കോലും തീനും അവന്നും കൂടെയുള്ളവര്‍ക്കുംകൂടെയുള്ളവർക്കും കാലുകളെ കഴുകുവാന്‍കഴുകുവാൻ വെള്ളവും കൊടുത്തു, അവന്റെ മുമ്പില്‍മുമ്പിൽ ഭക്ഷണം വെച്ചു.
 
{{verse|33}} ഞാന്‍ഞാൻ വന്ന കാര്യം അറിയിക്കും മുമ്പെ ഭക്ഷണം കഴിക്കയില്ല എന്നു അവന്‍അവൻ പറഞ്ഞു. പറക എന്നു അവനും പറഞ്ഞു.
 
{{verse|34}} അപ്പോള്‍അപ്പോൾ അവന്‍അവൻ പറഞ്ഞതു: ഞാന്‍ഞാൻ അബ്രാഹാമിന്റെ ദാസന്‍ദാസൻ .
 
{{verse|35}} യഹോവ എന്റെ യജമാനനെ ഏറ്റവും അനുഗ്രഹിച്ചു അവന്‍അവൻ മഹാനായിത്തീര്‍ന്നുമഹാനായിത്തീർന്നു; അവന്‍അവൻ അവന്നു ആടു, മാടു, പൊന്നു, വെള്ളി, ദാസീദാസന്മാര്‍ദാസീദാസന്മാർ, ഒട്ടകങ്ങള്‍ഒട്ടകങ്ങൾ കഴുതകള്‍കഴുതകൾ എന്നീവകയൊക്കെയും കൊടുത്തിരിക്കുന്നു.
 
{{verse|36}} എന്റെ യജമാനന്റെ ഭാര്യയായ സാറാ വൃദ്ധയായശേഷം എന്റെ യജമാനന്നു ഒരു മകനെ പ്രസവിച്ചു; അവന്‍അവൻ തനിക്കുള്ളതൊക്കെയും അവന്നു കൊടുത്തിരിക്കുന്നു.
 
{{verse|37}} ഞാന്‍ഞാൻ പാര്‍ക്കുംന്നപാർക്കുംന്ന കനാന്‍കനാൻ ദേശത്തിലെ കനാന്യ കന്യകമാരില്‍നിന്നുകന്യകമാരിൽനിന്നു നീ എന്റെ മകന്നു ഭാര്യയെ എടുക്കാതെ,
 
{{verse|38}} എന്റെ പിതൃഭവനത്തിലും വംശക്കാരുടെ അടുക്കലും ചെന്നു എന്റെ മകന്നു ഭാര്യയെ എടുക്കേണമെന്നു പറഞ്ഞു യജമാനന്‍യജമാനൻ എന്നെക്കൊണ്ടു സത്യം ചെയ്യിച്ചു.
 
{{verse|39}} ഞാന്‍ഞാൻ യജമാനനോടു: പക്ഷേ സ്ത്രീ എന്നോടുകൂടെ പേരുന്നില്ലെങ്കിലോ എന്നു പറഞ്ഞതിന്നു അവന്‍അവൻ എന്നോടു:
 
{{verse|40}} ഞാന്‍ഞാൻ സേവിച്ചുപോരുന്ന യഹോവ തന്റെ ദൂതനെ നിന്നോടുകൂടെ അയച്ചു, നീ എന്റെ വംശത്തില്‍നിന്നുംവംശത്തിൽനിന്നും പിതൃഭവനത്തില്‍നിന്നുംപിതൃഭവനത്തിൽനിന്നും എന്റെ മകന്നു ഭാര്യയെ എടുപ്പാന്തക്കവണ്ണം നിന്റെ യാത്രയെ സഫലമാക്കും;
 
{{verse|41}} എന്റെ വംശക്കാരുടെ അടുക്കല്‍അടുക്കൽ ചെന്നാല്‍ചെന്നാൽ നീ ഈ സത്യത്തില്‍നിന്നുസത്യത്തിൽനിന്നു ഒഴിഞ്ഞിരിക്കും; അവര്‍അവർ നിനക്കു തരുന്നില്ല എന്നു വരികിലും നീ ഈ സത്യത്തില്‍സത്യത്തിൽ നിന്നു ഒഴിഞ്ഞിരിക്കും എന്നു പറഞ്ഞു.
 
{{verse|42}} ഞാന്‍ഞാൻ ഇന്നു കിണറ്റിന്നരികെ വന്നപ്പോള്‍വന്നപ്പോൾ പറഞ്ഞതു: എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, ഞാന്‍ഞാൻ വന്നിരിക്കുന്ന ഈ യാത്രയെ നീ സഫലമാക്കി എങ്കില്‍എങ്കിൽ--
 
{{verse|43}} ഇതാ, ഞാന്‍ഞാൻ കിണറ്റിന്നരികെ നിലക്കുന്നു; വെള്ളം കോരുവാന്‍കോരുവാൻ ഒരു കന്യക വരികയും ഞാന്‍ഞാൻ അവളോടു: നിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാന്‍കുടിപ്പാൻ തരിക എന്നു പറയുമ്പോള്‍പറയുമ്പോൾ, അവള്‍അവൾ എന്നോടു: കുടിക്ക,
 
{{verse|44}} ഞാന്‍ഞാൻ നിന്റെ ഒട്ടകങ്ങള്‍ക്കുംഒട്ടകങ്ങൾക്കും കോരി കൊടുക്കാമെന്നു പറകയും ചെയ്താല്‍ചെയ്താൽ അവള്‍അവൾ തന്നേ യഹോവ എന്റെ യജമാനന്റെ മകന്നു നിയമിച്ച സ്ത്രീയായിരിക്കട്ടെ.
 
{{verse|45}} ഞാന്‍ഞാൻ ഇങ്ങനെ ഹൃദയത്തില്‍ഹൃദയത്തിൽ പറഞ്ഞു തീരുമ്മുമ്പെ ഇതാ, റിബെക്കാ തോളില്‍തോളിൽ പാത്രവുമായി വന്നു കിണറ്റില്‍കിണറ്റിൽ ഇറങ്ങി വെള്ളം കോരി; ഞാന്‍ഞാൻ അവളോടു: എനിക്കു കുടിപ്പാന്‍കുടിപ്പാൻ തരേണം എന്നു പറഞ്ഞു.
 
{{verse|46}} അവള്‍അവൾ വേഗം തോളില്‍നിന്നുതോളിൽനിന്നു പാത്രം ഇറക്കി: കുടിക്ക, ഞാന്‍ഞാൻ നിന്റെ ഒട്ടകങ്ങള്‍ക്കുംഒട്ടകങ്ങൾക്കും കുടിപ്പാന്‍കുടിപ്പാൻ കൊടുക്കാം എന്നു പറഞ്ഞു. അങ്ങനെ ഞാന്‍ഞാൻ കുടിച്ചു; അവള്‍അവൾ ഒട്ടകങ്ങള്‍ക്കുംഒട്ടകങ്ങൾക്കും കുടിപ്പാന്‍കുടിപ്പാൻ കൊടുത്തു.
 
{{verse|47}} ഞാന്‍ഞാൻ അവളോടു: നീ ആരുടെ മകള്‍മകൾ എന്നു ചോദിച്ചതിന്നു അവള്‍അവൾ: മില്‍ക്കാമിൽക്കാ നാഹോറിന്നു പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകള്‍മകൾ എന്നു പറഞ്ഞു. ഞാന്‍ഞാൻ അവളുടെ മൂക്കിന്നു മൂകൂത്തിയും കൈകള്‍ക്കുകൈകൾക്കു വളയും ഇട്ടു.
 
{{verse|48}} ഞാന്‍ഞാൻ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു, എന്റെ യജമാനന്റെ സഹോദരന്റെ മകളെ അവന്റെ മകന്നായിട്ടു എടുപ്പാന്‍എടുപ്പാൻ എന്നെ നേര്‍വ്വഴിക്കുനേർവ്വഴിക്കു കൊണ്ടുവന്നവനായി എന്റെ യജമാനന്‍യജമാനൻ അബ്രാഹാമിന്റെ ദൈവമായ യഹോവയെ വാഴ്ത്തുകയും ചെയ്തു.
 
{{verse|verse=49}} ആകയാല്‍ആകയാൽ നിങ്ങള്‍നിങ്ങൾ എന്റെ യജമാനനോടു ദയയും വിശ്വസ്തതയും കാണിക്കുമെങ്കില്‍കാണിക്കുമെങ്കിൽ എന്നോടു പറവിന്‍പറവിൻ ; അല്ല എന്നു വരികില്‍വരികിൽ അതും പറവിന്‍പറവിൻ ; എന്നാല്‍എന്നാൽ ഞാന്‍ഞാൻ ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞുകൊള്ളാം.
 
{{verse|verse=50}} അപ്പോള്‍അപ്പോൾ ലാബാനും ബെഥൂവേലും: ഈ കാര്യം യഹോവയാല്‍യഹോവയാൽ വരുന്നു; നിന്നോടു ഗുണമെങ്കിലും ദോഷമെങ്കിലും പറവാന്‍പറവാൻ ഞങ്ങള്‍ക്കുഞങ്ങൾക്കു കഴികയില്ല.
 
{{verse|verse=51}} ഇതാ, റിബെക്കാ നിന്റെ മുമ്പാകെ ഉണ്ടല്ലോ; അവളെ കൂട്ടിക്കൊണ്ടുപോക; യഹോവ കല്പിച്ചതുപോലെ അവള്‍അവൾ നിന്റെ യജമാനന്റെ മകന്നു ഭാര്യയാകട്ടെ എന്നു ഉത്തരം പറഞ്ഞു.
 
{{verse|verse=52}} അബ്രാഹാമിന്റെ ദാസന്‍ദാസൻ അവരുടെ വാക്കു കേട്ടപ്പോള്‍കേട്ടപ്പോൾ യഹോവയെ സാഷ്ടാംഗം നമസ്കരിച്ചു.
 
{{verse|53}} പിന്നെ ദാസന്‍ദാസൻ വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും എടുത്തു റിബെക്കെക്കു കൊടുത്തു; അവളുടെ സഹോദരന്നും അമ്മെക്കും വിശേഷവസ്തുക്കള്‍വിശേഷവസ്തുക്കൾ കൊടുത്തു.
 
{{verse|54}} അവനും കൂടെയുള്ളവരും ഭക്ഷിച്ചു പാനം ചെയ്തു രാപാര്‍ത്തുരാപാർത്തു. രാവിലെ അവര്‍അവർ എഴുന്നേറ്റശേഷം അവന്‍അവൻ : എന്റെ യജമാനന്റെ അടുക്കല്‍അടുക്കൽ എന്നെ അയക്കേണമെന്നു പറഞ്ഞു.
 
{{verse|55}} അതിന്നു അവളുടെ സഹോദരനും അമ്മയും: ബാല ഒരു പത്തുദിവസമെങ്കിലും ഞങ്ങളോടുകൂടെ പാര്‍ത്തിട്ടുപാർത്തിട്ടു പിന്നെ പോരട്ടെ എന്നു പറഞ്ഞു.
 
{{verse|56}} അവന്‍അവൻ അവരോടു: എന്നെ താമസിപ്പിക്കരുതേ; യഹോവ എന്റെ യാത്ര സഫലമാക്കിയിരിക്കുന്നുവല്ലോ; യജമാനന്റെ അടുക്കല്‍അടുക്കൽ പോകുവാന്‍പോകുവാൻ എന്നെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.
 
{{verse|57}} ഞങ്ങള്‍ഞങ്ങൾ ബാലയെ വിളിച്ചു അവളോടു ചോദിക്കട്ടെ എന്നു അവര്‍അവർ പറഞ്ഞു.
 
{{verse|58}} അവര്‍അവർ റിബെക്കയെ വിളിച്ചു അവളോടു: നീ ഈ പുരുഷനോടുകൂടെ പോകുന്നുവോ എന്നു ചോദിച്ചു. ഞാന്‍ഞാൻ പോകുന്നു എന്നു അവള്‍അവൾ പറഞ്ഞു.
 
{{verse|59}} അങ്ങനെ അവര്‍അവർ തങ്ങളുടെ സഹോദരിയായ റിബെക്കയെയും അവളുടെ ധാത്രിയെയും അബ്രാഹാമിന്റെ ദാസനെയും അവന്റെ ആളുകളെയും പറഞ്ഞയച്ചു.
 
{{verse|60}} അവര്‍അവർ റിബെക്കയെ അനുഗ്രഹിച്ചു അവളോടു: സഹോദരീ, നീ അനേകായിരമായി തീരുക; നിന്റെ സന്തതി, തന്നെ ദ്വേഷിക്കുന്നവരുടെ പടിവാതില്‍പടിവാതിൽ കൈവശമാക്കട്ടെ എന്നു പറഞ്ഞു.
 
{{verse|61}} പിന്നെ റിബെക്കയും അവളുടെ ദാസിമാരും എഴുന്നേറ്റു ഒട്ടകപ്പുറത്തു കയറി ആ പുരുഷനോടുകൂടെ പോയി; അങ്ങനെ ദാസന്‍ദാസൻ റിബെക്കയെ കൂട്ടിക്കൊണ്ടുപോയി.
 
{{verse|62}} എന്നാല്‍എന്നാൽ യിസ്ഹാക്‍യിസ്ഹാൿ ബേര്‍ലഹയിരോയീവരെബേർലഹയിരോയീവരെ വന്നു; അവന്‍അവൻ തെക്കേദേശത്തു പാര്‍ക്കയായിരുന്നുപാർക്കയായിരുന്നു.
 
{{verse|63}} വൈകുന്നേരത്തു യിസ്ഹാക്‍യിസ്ഹാൿ ധ്യാനിപ്പാന്‍ധ്യാനിപ്പാൻ വെളിന്‍വെളിൻ പ്രദേശത്തു പോയിരുന്നു; അവന്‍അവൻ തലപൊക്കി നോക്കി ഒട്ടകങ്ങള്‍ഒട്ടകങ്ങൾ വരുന്നതു കണ്ടു.
 
{{verse|64}} റിബെക്കയും തലപൊക്കി യിസ്ഹാക്കിനെ കണ്ടിട്ടു ഒട്ടകപ്പുറത്തുനിന്നു ഇറങ്ങി.
 
{{verse|65}} അവള്‍അവൾ ദാസനോടു: വെളിന്‍വെളിൻ പ്രദേശത്തു നമ്മെ എതിരേറ്റു വരുന്ന പുരുഷന്‍പുരുഷൻ ആരെന്നു ചോദിച്ചതിന്നു എന്റെ യജമാനന്‍യജമാനൻ തന്നേ എന്നു ദാസന്‍ദാസൻ പറഞ്ഞു. അപ്പോള്‍അപ്പോൾ അവള്‍അവൾ ഒരു മൂടുപടം എടുത്തു തന്നെ മൂടി.
 
{{verse|66}} താന്‍താൻ ചെയ്ത കാര്യം ഒക്കെയും ദാസന്‍ദാസൻ യിസ്ഹാക്കിനോടു വിവരിച്ചു പറഞ്ഞു.
 
{{verse|67}} യിസ്ഹാക്‍യിസ്ഹാൿ അവളെ തന്റെ അമ്മയായ സാറയുടെ കൂടാരത്തില്‍കൂടാരത്തിൽ കൊണ്ടു പോയി. അവന്‍അവൻ റിബെക്കയെ പരിഗ്രഹിച്ചു അവള്‍അവൾ അവന്നു ഭാര്യയായിത്തീര്‍ന്നുഭാര്യയായിത്തീർന്നു; അവന്നു അവളില്‍അവളിൽ സ്നേഹമായി. ഇങ്ങനെ യിസ്ഹാക്കിന്നു തന്റെ അമ്മയുടെ മരണദുഃഖം തീര്‍ന്നുതീർന്നു.
 
{{Navi|