"സത്യവേദപുസ്തകം/ഉല്പത്തി/അദ്ധ്യായം 45" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 5:
}}
 
{{verse|1 }}അപ്പോള്‍അപ്പോൾ ചുറ്റും നിലക്കുന്നവരുടെ മുമ്പില്‍മുമ്പിൽ തന്നെത്താന്‍തന്നെത്താൻ അടക്കുവാന്‍അടക്കുവാൻ വഹിയാതെ: എല്ലാവരെയും എന്റെ അടുക്കല്‍അടുക്കൽ നിന്നു പുറത്താക്കുവിന്‍പുറത്താക്കുവിൻ എന്നു യോസേഫ് വിളിച്ചുപറഞ്ഞു. ഇങ്ങനെ യോസേഫ് തന്റെ സഹോദരന്മാര്‍ക്കുംസഹോദരന്മാർക്കും തന്നെ വെളിപ്പെടുത്തിയപ്പോള്‍വെളിപ്പെടുത്തിയപ്പോൾ ആരും അടുക്കല്‍അടുക്കൽ ഉണ്ടായിരുന്നില്ല.
 
{{verse|2}} അവന്‍അവൻ ഉച്ചത്തില്‍ഉച്ചത്തിൽ കരഞ്ഞു; മിസ്രയീമ്യരും ഫറവോന്റെ ഗൃഹവും അതു കേട്ടു.
 
{{verse|3}} യോസേഫ് സഹോദരന്മാരോടു: ഞാന്‍ഞാൻ യോസേഫ് ആകുന്നു; എന്റെ അപ്പന്‍അപ്പൻ ജീവനോടിരിക്കുന്നുവോ എന്നു പറഞ്ഞു. അവന്റെ സഹോദരന്മാര്‍സഹോദരന്മാർ അവന്റെ സന്നിധിയില്‍സന്നിധിയിൽ ഭ്രമിച്ചുപോയതുകൊണ്ടു അവനോടു ഉത്തരം പറവാന്‍പറവാൻ അവര്‍ക്കുംഅവർക്കും കഴിഞ്ഞില്ല.
 
{{verse|4}} യോസേഫ് സഹോദരന്മാരോടു: ഇങ്ങോട്ടു അടുത്തുവരുവിന്‍അടുത്തുവരുവിൻ എന്നു പറഞ്ഞു; അവര്‍അവർ അടുത്തുചെന്നപ്പോള്‍അടുത്തുചെന്നപ്പോൾ അവന്‍അവൻ പറഞ്ഞതു; നിങ്ങള്‍നിങ്ങൾ മിസ്രയീമിലേക്കു വിറ്റുകളഞ്ഞ നിങ്ങളുടെ സഹോദരന്‍സഹോദരൻ യോസേഫ് ആകുന്നു ഞാന്‍ഞാൻ .
 
{{verse|5}} എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങള്‍നിങ്ങൾ വ്യസനിക്കേണ്ടാ, വിഷാദിക്കയും വേണ്ടാ; ജീവരക്ഷക്കായി ദൈവം എന്നെ നിങ്ങള്‍ക്കുനിങ്ങൾക്കു മുമ്പെ അയച്ചതാകുന്നു.
 
{{verse|6}}ദേശത്തു ക്ഷാമം ഉണ്ടായിട്ടു ഇപ്പോള്‍ഇപ്പോൾ രണ്ടു സംവത്സരമായി; ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ചു സംവത്സരം ഇനിയും ഉണ്ടു.
 
{{verse|7}} ഭൂമിയില്‍ഭൂമിയിൽ നിങ്ങള്‍ക്കുനിങ്ങൾക്കു സന്തതി ശേഷിക്കേണ്ടതിന്നും വലിയോരു രക്ഷയാല്‍രക്ഷയാൽ നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിന്നും ദൈവം എന്നെ നിങ്ങള്‍ക്കുനിങ്ങൾക്കു മുമ്പെ അയച്ചിരിക്കുന്നു.
 
{{verse|8}} ആകയാല്‍ആകയാൽ നിങ്ങള്‍നിങ്ങൾ അല്ല, ദൈവം അത്രേ എന്നെ ഇവിടെ അയച്ചതു; അവന്‍അവൻ എന്നെ ഫറവോന്നു പിതാവും അവന്റെ ഗൃഹത്തിന്നു ഒക്കെയും യജമാനനും മിസ്രയീംദേശത്തിന്നൊക്കെയും അധിപതിയും ആക്കിയിരിക്കുന്നു.
 
{{verse|9}} നിങ്ങള്‍നിങ്ങൾ ബദ്ധപ്പെട്ടു എന്റെ അപ്പന്റെ അടുക്കല്‍അടുക്കൽ ചെന്നു അവനോടു പറയേണ്ടതു എന്തെന്നാല്‍എന്തെന്നാൽ: നിന്റെ മകനായ യോസേഫ് ഇപ്രകാരം പറയുന്നു: ദൈവം എന്നെ മിസ്രയീമിന്നൊക്കെയും അധിപതിയാക്കിയിരിക്കുന്നു; നീ താമസിയാതെ എന്റെ അടുക്കല്‍അടുക്കൽ വരേണം.
 
{{verse|10}} നീ ഗോശെന്‍ഗോശെൻ ദേശത്തു പാര്‍ത്തുപാർത്തു എനിക്കു സമീപമായിരിക്കും; നീയും മക്കളും മക്കളുടെ മക്കളും നിന്റെ ആടുകളും കന്നുകാലികളും നിനക്കുള്ളതൊക്കെയും തന്നേ.
 
{{verse|11}} നിനക്കും കുടുംബത്തിന്നും നിനക്കുള്ള സകലത്തിന്നും ദാരിദ്ര്യം നേരിടാതവണ്ണം ഞാന്‍ഞാൻ അവിടെ നിന്നെ പോഷിപ്പിക്കും; ക്ഷാമം ഇനിയും അഞ്ചു സംവത്സരം നിലക്കും.
 
{{verse|12}} ഇതാ, ഞാന്‍ഞാൻ തന്നേ നിങ്ങളോടു സംസാരിക്കുന്നു എന്നു നിങ്ങളും എന്റെ അനുജന്‍അനുജൻ ബെന്യാമീനും കണ്ണാലെ കാണുന്നുവല്ലോ.
 
{{verse|13}} മിസ്രയീമില്‍മിസ്രയീമിൽ എനിക്കുള്ള മഹത്വവും നിങ്ങള്‍നിങ്ങൾ കണ്ടതൊക്കെയും അപ്പനെ അറിയിക്കേണം; എന്റെ അപ്പനെ വേഗത്തില്‍വേഗത്തിൽ ഇവിടെ കൊണ്ടുവരികയും വേണം.
 
{{verse|14}} അവന്‍അവൻ തന്റെ അനുജന്‍അനുജൻ ബെന്യാമീനെ കെട്ടിപ്പിടിച്ചു കരഞ്ഞു; ബെന്യാമീന്‍ബെന്യാമീൻ അവനെയും കെട്ടിപ്പിടിച്ചു കരഞ്ഞു.
 
{{verse|15}} അവന്‍അവൻ സഹോദരന്മാരെ ഒക്കെയും ചുംബിച്ചു കെട്ടിപ്പിടിച്ചു കരഞ്ഞു; അതിന്റെ ശേഷം സഹോദരന്മാര്‍സഹോദരന്മാർ അവനുമായി സല്ലാപിച്ചു.
 
{{verse|16}} യോസേഫിന്റെ സഹോദരന്മാര്‍സഹോദരന്മാർ വന്നിരിക്കുന്നു എന്നുള്ള കേള്‍വികേൾവി ഫറവോന്റെ അരമനയില്‍അരമനയിൽ എത്തി; അതു ഫറവോന്നും അവന്റെ ഭൃത്യന്മാര്‍ക്കുംഭൃത്യന്മാർക്കും സന്തോഷമായി.
 
{{verse|17}} ഫറവോന്‍ഫറവോൻ യോസേഫിനോടു പറഞ്ഞതു: നിന്റെ സഹോദരന്മാരോടു നീ പറയേണ്ടതു എന്തെന്നാല്‍എന്തെന്നാൽ: നിങ്ങള്‍നിങ്ങൾ ഇതു ചെയ്‍വിന്‍ചെയ്‍വിൻ : നിങ്ങളുടെ മൃഗങ്ങളുടെ പുറത്തു ചുമടുകയറ്റി പുറപ്പെട്ടു കനാന്‍കനാൻ ദേശത്തു ചെന്നു നിങ്ങളുടെ
 
{{verse|18}} അപ്പനെയും കുടുംബങ്ങളെയും കൂട്ടിക്കൊണ്ടു എന്റെ അടുക്കല്‍അടുക്കൽ വരുവിന്‍വരുവിൻ ; ഞാന്‍ഞാൻ നിങ്ങള്‍ക്കുനിങ്ങൾക്കു മിസ്രയീംരാജ്യത്തിലെ നന്മ തരും; ദേശത്തിന്റെ പുഷ്ടി നിങ്ങള്‍നിങ്ങൾ അനുഭവിക്കും.
 
{{verse|19}} നിനക്കു കല്പന തന്നിരിക്കുന്നു; ഇതാകുന്നു നിങ്ങള്‍നിങ്ങൾ ചെയ്യേണ്ടതു: നിങ്ങളുടെ പൈതങ്ങള്‍ക്കുംപൈതങ്ങൾക്കും ഭാര്യമാര്‍ക്കുംഭാര്യമാർക്കും വേണ്ടി മിസ്രയീംദേശത്തു നിന്നു രഥങ്ങള്‍രഥങ്ങൾ കൊണ്ടുപോയി നിങ്ങളുടെ അപ്പനെ കയറ്റി കൊണ്ടുവരേണം.
 
{{verse|20}} നിങ്ങളുടെ സാമാനങ്ങളെക്കുറിച്ചു ചിന്തിക്കേണ്ടാ; മിസ്രയീംദേശത്തെങ്ങുമുള്ള നന്മ നിങ്ങള്‍ക്കുള്ളതുനിങ്ങൾക്കുള്ളതു ആകുന്നു.
 
{{verse|21}} യിസ്രായേലിന്റെ പുത്രന്മാര്‍പുത്രന്മാർ അങ്ങനെ തന്നേ ചെയ്തു; യേസേഫ് അവര്‍ക്കുംഅവർക്കും ഫറവോന്റെ കല്പന പ്രകാരം രഥങ്ങള്‍രഥങ്ങൾ കൊടുത്തു; വഴിക്കു വേണ്ടുന്ന ആഹാരവും കൊടുത്തു.
 
{{verse|22}} അവരില്‍അവരിൽ ഔരോരുത്തന്നു ഔരോ വസ്ത്രവും ബെന്യാമീന്നോ മുന്നൂറു വെള്ളിക്കാശും അഞ്ചു വസ്ത്രവും കൊടുത്തു.
 
{{verse|23}} അങ്ങനെ തന്നേ അവന്‍അവൻ തന്റെ അപ്പന്നു പത്തു കഴുതപ്പുറത്തു മിസ്രയീമിലെ വിശേഷ സാധനങ്ങളും പത്തു പെണ്‍കഴുതപ്പുറത്തുപെൺകഴുതപ്പുറത്തു വഴിച്ചെലവിന്നു ധാന്യവും ആഹാരവും കയറ്റി അയച്ചു.
 
{{verse|24}} അങ്ങനെ അവന്‍അവൻ തന്റെ സഹോദരന്മാരെ യാത്ര അയച്ചു; അവര്‍അവർ പുറപ്പെടുമ്പോള്‍പുറപ്പെടുമ്പോൾ: നിങ്ങള്‍നിങ്ങൾ വഴിയില്‍വഴിയിൽ വെച്ചു ശണ്ഠകൂടരുതെന്നു അവരോടു പറഞ്ഞു.
 
{{verse|25}} അവര്‍അവർ മിസ്രയീമില്‍മിസ്രയീമിൽ നിന്നു പുറപ്പെട്ടു കനാന്‍കനാൻ ദേശത്തു അപ്പനായ യാക്കോബിന്റെ അടുക്കല്‍അടുക്കൽ എത്തി.
 
{{verse|26}} അവനോടു: യോസേഫ് ജീവനോടിരിക്കുന്നു; അവന്‍അവൻ മിസ്രയീംദേശത്തിന്നൊക്കെയും അധിപതിയാകുന്നു എന്നു പറഞ്ഞു. അപ്പോള്‍അപ്പോൾ യാക്കോബ് സ്തംഭിച്ചുപോയി; അവര്‍അവർ പറഞ്ഞതു വിശ്വസിച്ചതുമില്ല.
 
{{verse|27}} യോസേഫ് തങ്ങളോടു പറഞ്ഞവാക്കുകളൊക്കെയും അവര്‍അവർ അവനോടു പറഞ്ഞു; തന്നെ കയറ്റികൊണ്ടു പോകുവാന്‍പോകുവാൻ യോസേഫ് അയച്ച രഥങ്ങളെ കണ്ടപ്പോള്‍കണ്ടപ്പോൾ അവരുടെ അപ്പനായ യാക്കോബിന്നു വീണ്ടും ചൈതന്യം വന്നു.
 
{{verse|28}} മതി; എന്റെ മകന്‍മകൻ യേസേഫ് ജീവനോടിരിക്കുന്നു; ഞാന്‍ഞാൻ മരിക്കുംമുമ്പെ അവനെ പോയി കാണും എന്നു യിസ്രായേല്‍യിസ്രായേൽ പറഞ്ഞു.
 
{{Navi|