"സത്യവേദപുസ്തകം/ന്യായാധിപന്മാർ/അദ്ധ്യായം 10" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Judges}}
{{Navi|
Prev=സത്യവേദപുസ്തകം/ന്യായാധിപന്മാര്‍ന്യായാധിപന്മാർ/അദ്ധ്യായം 9|
Next=സത്യവേദപുസ്തകം/ന്യായാധിപന്മാര്‍ന്യായാധിപന്മാർ/അദ്ധ്യായം 11|
}}
 
{{verse|1}} അബീമേലെക്കിന്റെ ശേഷം ദോദോവിന്റെ മകനായ പൂവാവിന്റെ മകന്‍മകൻ തോലാ എന്ന യിസ്സാഖാര്‍ഗോത്രക്കാരന്‍യിസ്സാഖാർഗോത്രക്കാരൻ യിസ്രായേലിനെ രക്ഷിപ്പാന്‍രക്ഷിപ്പാൻ എഴുന്നേറ്റു; എഫ്രയീംനാട്ടിലെ ശാമീരില്‍ശാമീരിൽ ആയിരുന്നു അവന്‍അവൻ പാര്‍ത്തതുപാർത്തതു.
 
{{verse|2}} അവന്‍അവൻ യിസ്രായേലിന്നു ഇരുപത്തുമൂന്നു സംവത്സരം ന്യായാധിപനായിരുന്ന ശേഷം മരിച്ചു; ശാമീരില്‍ശാമീരിൽ അവനെ അടക്കംചെയ്തു.
 
{{verse|3}} അവന്റെ ശേഷം ഗിലെയാദ്യനായ യായീര്‍യായീർ എഴുന്നേറ്റു യിസ്രായേലിന്നു ഇരുപത്തുരണ്ടു സംവത്സരം ന്യായാധിപനായിരുന്നു.
 
{{verse|4}} അവന്നു മുപ്പതു കഴുതപ്പുറത്തു കയറി ഔടിക്കുന്ന മുപ്പതു പുത്രന്മാര്‍പുത്രന്മാർ ഉണ്ടായിരുന്നു; അവര്‍ക്കുംഅവർക്കും മുപ്പതു ഊരുകളും ഉണ്ടായിരുന്നു; അവേക്കു ഇന്നുവരെയും ഹവ്വോത്ത്--യായീര്‍യായീർ എന്നു പേര്‍പേർ പറയുന്നു; അവ ഗിലെയാദ് ദേശത്തു ആകുന്നു.
 
{{verse|5}} യായീര്‍യായീർ മരിച്ചു കാമോനില്‍കാമോനിൽ അവനെ അടക്കംചെയ്തു.
 
{{verse|6}} യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ പിന്നെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു ബാല്‍ബാൽ വിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും അരാമ്യദേവന്മാരെയും സീദോന്യദേവന്മാരെയും മോവാബ്യദേവന്മാരെയും അമ്മോന്യദേവന്മാരെയും ഫെലിസ്ത്യദേവന്മാരെയും സേവിച്ചു, യഹോവയെ സേവിക്കാതെ അവനെ ഉപേക്ഷിച്ചു.
 
{{verse|7}} അപ്പോള്‍അപ്പോൾ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു, അവന്‍അവൻ അവരെ ഫെലിസ്ത്യരുടെ കയ്യിലും അമ്മോന്യരുടെ കയ്യിലും ഏല്പിച്ചു.
 
{{verse|8}} അവര്‍അവർ അന്നുമുതല്‍അന്നുമുതൽ പതിനെട്ടു സംവത്സരത്തോളം യിസ്രായേല്‍മക്കളെയിസ്രായേൽമക്കളെ യോര്‍ദ്ദാന്നക്കരെയോർദ്ദാന്നക്കരെ ഗിലെയാദ് എന്ന അമോര്‍യ്യദേശത്തുള്ളഅമോർയ്യദേശത്തുള്ള എല്ലായിസ്രായേല്‍മക്കളെയുംഎല്ലായിസ്രായേൽമക്കളെയും തന്നേ ഉപദ്രവിച്ചു ഞെരുക്കി.
 
{{verse|9}} അമ്മോന്യര്‍അമ്മോന്യർ യെഹൂദയോടും ബെന്യാമീനോടും എഫ്രയീംഗൃഹത്തോടും യുദ്ധംചെയ്‍വാന്‍യുദ്ധംചെയ്‍വാൻ യോര്‍ദ്ദാന്‍യോർദ്ദാൻ കടന്നു; അതുകൊണ്ടു യിസ്രായേല്‍യിസ്രായേൽ വളരെ കഷ്ടത്തില്‍കഷ്ടത്തിൽ ആയി.
 
{{verse|10}} യിസ്രായേല്‍യിസ്രായേൽ മക്കള്‍മക്കൾ യഹോവയോടു നിലവിളിച്ചു: ഞങ്ങള്‍ഞങ്ങൾ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിക്കയും ബാല്‍ബാൽ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തതുകൊണ്ടു നിന്നോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
 
{{verse|11}} യഹോവ യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു അരുളിച്ചെയ്തതു: മിസ്രയീമ്യര്‍മിസ്രയീമ്യർ, അമോര്‍യ്യര്‍അമോർയ്യർ, അമ്മോന്യര്‍അമ്മോന്യർ, ഫെലിസ്ത്യര്‍ഫെലിസ്ത്യർ എന്നിവരുടെ കയ്യില്‍നിന്നുകയ്യിൽനിന്നു ഞാന്‍ഞാൻ നിങ്ങളെ രക്ഷിച്ചിട്ടില്ലയോ?
 
{{verse|12}} സീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ ഞെരുക്കി; നിങ്ങള്‍നിങ്ങൾ എന്നോടു നിലവിളിച്ചു; ഞാന്‍ഞാൻ നിങ്ങളെ അവരുടെ കയ്യില്‍നിന്നുംകയ്യിൽനിന്നും രക്ഷിച്ചു.
 
{{verse|13}} എങ്കിലും നിങ്ങള്‍നിങ്ങൾ എന്നെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിച്ചു; അതുകൊണ്ടു ഇനി ഞാന്‍ഞാൻ നിങ്ങളെ രക്ഷിക്കയില്ല.
 
{{verse|14}} നിങ്ങള്‍നിങ്ങൾ തിരഞ്ഞെടുത്തിട്ടുള്ള ദേവന്മാരോടു നിലവിളിപ്പിന്‍നിലവിളിപ്പിൻ ; അവര്‍അവർ നിങ്ങളുടെ കഷ്ടകാലത്തു നിങ്ങളെ രക്ഷിക്കട്ടെ.
 
{{verse|15}} യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ യഹോവയോടു: ഞങ്ങള്‍ഞങ്ങൾ പാപം ചെയ്തിരിക്കുന്നു; നിന്റെ ഇഷ്ടംപോലെയൊക്കെയും ഞങ്ങളോടു ചെയ്തുകൊള്‍കചെയ്തുകൊൾക; ഇന്നു മാത്രം ഞങ്ങളെ വിടുവിക്കേണമേ എന്നു പറഞ്ഞു.
 
{{verse|16}} അവര്‍അവർ തങ്ങളുടെ ഇടയില്‍നിന്നുഇടയിൽനിന്നു അന്യദൈവങ്ങളെ നീക്കിക്കളഞ്ഞു. യഹോവയെ സേവിച്ചു; യിസ്രായേലിന്റെ അരിഷ്ടതയില്‍അരിഷ്ടതയിൽ അവന്നു സഹതാപം തോന്നി.
 
{{verse|17}} അന്നേരം അമ്മോന്യര്‍അമ്മോന്യർ ഒന്നിച്ചുകൂടി ഗിലെയാദില്‍ഗിലെയാദിൽ പാളയമിറങ്ങി; യിസ്രായേല്‍യിസ്രായേൽ മക്കളും ഒരുമിച്ചുകൂടി മിസ്പയില്‍മിസ്പയിൽ പാളയമിറങ്ങി.
 
{{verse|18}} ഗിലെയാദിലെ പ്രഭുക്കന്മാരും ജനവും തമ്മില്‍തമ്മിൽ തമ്മില്‍തമ്മിൽ: അമ്മോന്യരോടു യുദ്ധം ആരംഭിക്കുന്നവന്‍ആരംഭിക്കുന്നവൻ ആര്‍ആർ? അവന്‍അവൻ ഗിലെയാദിലെ സകലനിവാസികള്‍ക്കുംസകലനിവാസികൾക്കും തലവനാകും എന്നു പറഞ്ഞു.
 
{{Navi|
Prev=സത്യവേദപുസ്തകം/ന്യായാധിപന്മാര്‍ന്യായാധിപന്മാർ/അദ്ധ്യായം 9|
Next=സത്യവേദപുസ്തകം/ന്യായാധിപന്മാര്‍ന്യായാധിപന്മാർ/അദ്ധ്യായം 11|
}}