}}
{{verse|1}} അനന്തരം യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ സംഘം എല്ലാം സീന്‍സീൻ മരുഭൂമിയില്‍നിന്നുമരുഭൂമിയിൽനിന്നു പുറപ്പെട്ടു, യഹോവയുടെ കല്പനപ്രകാരം ചെയ്ത പ്രയാണങ്ങളില്‍പ്രയാണങ്ങളിൽ രെഫീദീമില്‍രെഫീദീമിൽ എത്തി പാളയമിറങ്ങി; അവിടെ ജനത്തിന്നു കുടിപ്പാന്‍കുടിപ്പാൻ വെള്ളമില്ലായിരുന്നു.
{{verse|2}} അതുകൊണ്ടു ജനം മോശെയോടു: ഞങ്ങള്‍ക്കുഞങ്ങൾക്കു കുടിപ്പാന്‍കുടിപ്പാൻ വെള്ളം തരിക എന്നു കലഹിച്ചു പറഞ്ഞതിന്നു മോശെ അവരോടു: നിങ്ങള്‍നിങ്ങൾ എന്നോടു എന്തിന്നു കലഹിക്കുന്നു? നിങ്ങള്‍നിങ്ങൾ യഹോവയെ പരീക്ഷിക്കുന്നതു എന്തു എന്നു പറഞ്ഞു.
{{verse|3}} ജനത്തിന്നു അവിടെവെച്ചു നന്നാ ദാഹിച്ചതുകൊണ്ടു ജനം മോശെയുടെ നേരെ പിറുപിറുത്തു: ഞങ്ങളും മക്കളും ഞങ്ങളുടെ മൃഗങ്ങളും ദാഹം കൊണ്ടു ചാകേണ്ടതിന്നു നീ ഞങ്ങളെ മിസ്രയീമില്‍നിന്നുമിസ്രയീമിൽനിന്നു കൊണ്ടുവന്നതു എന്തിന്നു എന്നു പറഞ്ഞു.
{{verse|4}} മോശെ യഹോവയോടു നിലവിളിച്ചു: ഈ ജനത്തിന്നു ഞാന്‍ഞാൻ എന്തു ചെയ്യേണ്ടു? അവര്‍അവർ എന്നെ കല്ലെറിവാന്‍കല്ലെറിവാൻ പോകുന്നുവല്ലോ എന്നു പറഞ്ഞു.
{{verse|5}} യഹോവ മോശെയോടു: യിസ്രായേല്‍മൂപ്പന്മാരില്‍യിസ്രായേൽമൂപ്പന്മാരിൽ ചിലരെ കൂട്ടിക്കൊണ്ടു നീ നദിയെ അടിച്ച വടിയും കയ്യില്‍കയ്യിൽ എടുത്തു ജനത്തിന്റെ മുമ്പാകെ കടന്നുപോക.
{{verse|6}} ഞാന്‍ഞാൻ ഹോരേബില്‍ഹോരേബിൽ നിന്റെ മുമ്പാകെ പാറയുടെ മേല്‍മേൽ നിലക്കും; നീ പാറയെ അടിക്കേണം; ഉടനെ ജനത്തിന്നു കുടിപ്പാന്‍കുടിപ്പാൻ വെള്ളം അതില്‍നിന്നുഅതിൽനിന്നു പുറപ്പെടും എന്നു കല്പിച്ചു. യിസ്രായേല്‍മൂപ്പന്മാര്‍യിസ്രായേൽമൂപ്പന്മാർ കാണ്‍കെകാൺകെ മോശെ അങ്ങനെ ചെയ്തു.
{{verse|7}} യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ കലഹം നിമിത്തവും യഹോവ ഞങ്ങളുടെ ഇടയില്‍ഇടയിൽ ഉണ്ടോ ഇല്ലയോ എന്നു അവര്‍അവർ യഹോവയെ പരീക്ഷിക്ക നിമിത്തവും അവന്‍അവൻ ആ സ്ഥലത്തിന്നു മസ്സാ (പരീക്ഷ) എന്നും മെരീബാ (കലഹം) എന്നും പേരിട്ടു.
{{verse|8}} രെഫീദീമില്‍വെച്ചുരെഫീദീമിൽവെച്ചു അമാലേക്‍അമാലേൿ വന്നു യിസ്രായേലിനോടു യുദ്ധംചെയ്തു.
{{verse|9}} അപ്പോള്‍അപ്പോൾ മോശെ യോശുവയോടു: നീ ആളുകളെ തിരഞ്ഞെടുത്തു പുറപ്പെട്ടു അമാലേക്കിനോടു യുദ്ധം ചെയ്ക; ഞാന്‍ഞാൻ നാളെ കുന്നിന്‍കുന്നിൻ മുകളില്‍മുകളിൽ ദൈവത്തിന്റെ വടി കയ്യില്‍കയ്യിൽ പിടിച്ചും കൊണ്ടു നിലക്കും എന്നു പറഞ്ഞു.
{{verse|10}} മോശെ തന്നോടു പറഞ്ഞതുപോലെ യോശുവ ചെയ്തു, അമാലേക്കിനോടു പൊരുതു; എന്നാല്‍എന്നാൽ മോശെയും അഹരോനും ഹൂരും കുന്നിന്‍കുന്നിൻ മുകളില്‍മുകളിൽ കയറി.
{{verse|11}} മോശെ കൈ ഉയര്‍ത്തിയിരിക്കുമ്പോള്‍ഉയർത്തിയിരിക്കുമ്പോൾ യിസ്രായേല്‍യിസ്രായേൽ ജയിക്കും; കൈ താഴ്ത്തിയിരിക്കുമ്പോള്‍താഴ്ത്തിയിരിക്കുമ്പോൾ അമാലേക്‍അമാലേൿ ജയിക്കും.
{{verse|12}} എന്നാല്‍എന്നാൽ മോശെയുടെ കൈ ഭാരം തോന്നിയപ്പോള്‍തോന്നിയപ്പോൾ അവര്‍അവർ ഒരു കല്ലു എടുത്തുവെച്ചു, അവന്‍അവൻ അതിന്മേല്‍അതിന്മേൽ ഇരുന്നു; അഹരോനും ഹൂരും ഒരുത്തന്‍ഒരുത്തൻ ഇപ്പുറത്തും ഒരുത്തന്‍ഒരുത്തൻ അപ്പുറത്തും നിന്നു അവന്റെ കൈ താങ്ങി; അങ്ങനെ അവന്റെ കൈ സൂര്യന്‍സൂര്യൻ അസ്തമിക്കുംവരെ ഉറെച്ചുനിന്നു.
{{verse|13}} യോശുവ അമാലേക്കിനെയും അവന്റെ ജനത്തെയും വാളിന്റെ വായ്ത്തലയാല്‍വായ്ത്തലയാൽ തോല്പിച്ചു.
{{verse|14}} യഹോവ മോശെയോടു: നീ ഇതു ഔര്‍മ്മെക്കായിട്ടുഔർമ്മെക്കായിട്ടു ഒരു പുസ്തകത്തില്‍പുസ്തകത്തിൽ എഴുതി യോശുവയെ കേള്‍പ്പിക്കകേൾപ്പിക്ക; ഞാന്‍ഞാൻ അമാലേക്കിന്റെ ഔര്‍മ്മഔർമ്മ ആകാശത്തിന്റെ കീഴില്‍നിന്നുകീഴിൽനിന്നു അശേഷം മായിച്ചുകളയും എന്നു കല്പിച്ചു.
{{verse|15}} പിന്നെ മോശെ ഒരു യാഗ പീഠം പണിതു, അതിന്നു യഹോവ നിസ്സി (യഹോവ എന്റെ കൊടി) എന്നു പേരിട്ടു.
{{verse|16}} യഹോവയുടെ സീംഹാസനത്താണ യഹോവേക്കു അമാലേക്കിനോടു തലമുറതലമുറയായി യുദ്ധം ഉണ്ടു എന്നു അവന്‍അവൻ പറഞ്ഞു.
{{Navi|
|