}}
{{verse|1}} യോശുവ ഹായിപട്ടണം പിടിച്ചു നിര്‍മ്മൂലമാക്കിനിർമ്മൂലമാക്കി എന്നും അവന്‍അവൻ യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്തു എന്നും ഗിബെയോന്‍ഗിബെയോൻ നിവാസികള്‍നിവാസികൾ യിസ്രായേലിനോടു സഖ്യത ചെയ്തു അവരുടെ കൂട്ടത്തിലായി എന്നും യെരൂശലേംരാജാവായ അദോനീ-സേദെക്‍സേദെൿ കേട്ടപ്പോള്‍കേട്ടപ്പോൾ
{{verse|2}} ഗിബെയോന്‍ഗിബെയോൻ രാജനഗരങ്ങളില്‍രാജനഗരങ്ങളിൽ ഒന്നുപോലെ വലിയോരു പട്ടണവും ഹായിയെക്കാള്‍ഹായിയെക്കാൾ വലിയതും അവിടത്തെ പുരുഷന്മാര്‍പുരുഷന്മാർ എല്ലാവരും പരാക്രമശാലികളും ആയിരുന്നതുകൊണ്ടു അവര്‍അവർ ഏറ്റവും ഭയപ്പെട്ടു.
{{verse|3}} ആകയാല്‍ആകയാൽ യെരൂശലേംരാജാവായ അദോനീ-സേദെക്‍സേദെൿ ഹെബ്രോന്‍ഹെബ്രോൻ രാജാവായ ഹോഹാമിന്റെയും യര്‍മ്മൂത്ത്രാജാവായയർമ്മൂത്ത്രാജാവായ പിരാമിന്റെയും ലാഖീശ്രാജാവായ യാഹീയയുടെയും എഗ്ളോന്‍എഗ്ളോൻ രാജാവായ ദെബീരിന്റെയും അടുക്കല്‍അടുക്കൽ ആളയച്ചു:
{{verse|4}} ഗിബെയോന്‍ഗിബെയോൻ യോശുവയോടും യിസ്രായേല്‍മക്കളോടുംയിസ്രായേൽമക്കളോടും സഖ്യതചെയ്കകൊണ്ടു നാം അതിനെ നശിപ്പിക്കേണ്ടതിന്നു എന്നെ സഹായിപ്പിന്‍സഹായിപ്പിൻ എന്നു പറയിച്ചു.
{{verse|5}} ഇങ്ങനെ യെരൂശലേംരാജാവു, ഹെബ്രോന്‍ഹെബ്രോൻ രാജാവു, യര്‍മ്മൂത്ത്യർമ്മൂത്ത് രാജാവു, ലാഖീശ്രാജാവു, എഗ്ളോന്‍എഗ്ളോൻ രാജാവു എന്നീ അഞ്ചു അമോര്‍യ്യരാജാക്കന്മാരുംഅമോർയ്യരാജാക്കന്മാരും ഒരുമിച്ചുകൂടി; അവരും അവരുടെ സൈന്യങ്ങളൊക്കെയും ചെന്നു ഗിബെയോന്നുനേരെ പാളയം ഇറങ്ങി അതിനോടു യുദ്ധംചെയ്തു.
{{verse|6}} അപ്പോള്‍അപ്പോൾ ഗിബെയോന്യര്‍ഗിബെയോന്യർ ഗില്ഗാലില്‍ഗില്ഗാലിൽ പാളയത്തിലേക്കു യോശുവയുടെ അടുക്കല്‍അടുക്കൽ ആളയച്ചു: അടിയങ്ങളെ കൈവിടാതെ വേഗം ഞങ്ങളുടെ അടുക്കല്‍അടുക്കൽ വന്നു ഞങ്ങളെ സഹായിച്ചു രക്ഷിക്കേണമേ; പര്‍വ്വതങ്ങളില്‍പർവ്വതങ്ങളിൽ പാര്‍ക്കുംന്നപാർക്കുംന്ന അമോര്‍യ്യരാജാക്കന്മാര്‍അമോർയ്യരാജാക്കന്മാർ ഒക്കെയും ഞങ്ങള്‍ക്കുഞങ്ങൾക്കു വിരോധമായിട്ടു ഒന്നിച്ചു കൂടിയിരിക്കുന്നു എന്നു പറയിച്ചു.
{{verse|7}} എന്നാറെ യോശുവയും പടജ്ജനം ഒക്കെയും സകലപരാക്രമശാലികളും ഗില്ഗാലില്‍നിന്നുഗില്ഗാലിൽനിന്നു പറപ്പെട്ടു.
{{verse|8}} യഹോവ യോശുവയോടു: അവരെ ഭയപ്പെടരുതു; ഞാന്‍ഞാൻ അവരെ നിന്റെ കയ്യില്‍കയ്യിൽ ഏല്പിച്ചിരിക്കുന്നു; അവരില്‍അവരിൽ ഒരുത്തനും നിന്റെ മുമ്പില്‍മുമ്പിൽ നില്‍ക്കയില്ലനിൽക്കയില്ല എന്നു അരുളിച്ചെയ്തു.
{{verse|9}} യോശുവ ഗില്ഗാലില്‍നിന്നുഗില്ഗാലിൽനിന്നു പുറപ്പെട്ടു രാത്രി മുഴുവനും നടന്നു പെട്ടെന്നു അവരെ എതിര്‍ത്തുഎതിർത്തു.
{{verse|10}} യഹോവ അവരെ യിസ്രായേലിന്റെ മുമ്പില്‍മുമ്പിൽ കുഴക്കി ഗിബെയോനില്‍വെച്ചുഗിബെയോനിൽവെച്ചു അവരെ കഠിനമായി തോല്പിച്ചു ബേത്ത്-ഹോരോനിലേക്കുള്ള കയറ്റംവഴിയായി അവരെ ഔടിച്ചു അസേക്കവരെയും മക്കേദവരെയും അവരെ വെട്ടി.
{{verse|11}} അങ്ങനെ അവര്‍അവർ യിസ്രായേലിന്റെ മുമ്പില്‍നിന്നുമുമ്പിൽനിന്നു ഔടി; ബേത്ത്-ഹോരോന്‍ഹോരോൻ ഇറക്കത്തില്‍വെച്ചുഇറക്കത്തിൽവെച്ചു അസേക്കവരെ യഹോവ ആകാശത്തില്‍നിന്നുആകാശത്തിൽനിന്നു വലിയ കല്ലു അവരുടെ മേല്‍മേൽ പെയ്യിച്ചു അവരെ കൊന്നു. യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ വാള്‍കൊണ്ടുവാൾകൊണ്ടു കൊന്നവരെക്കാള്‍കൊന്നവരെക്കാൾ കല്മഴയാല്‍കല്മഴയാൽ മരിച്ചുപോയവര്‍മരിച്ചുപോയവർ അധികം ആയിരുന്നു.
{{verse|12}} എന്നാല്‍എന്നാൽ യഹോവ അമോര്‍യ്യരെഅമോർയ്യരെ യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ കയ്യില്‍കയ്യിൽ ഏല്പിച്ചുകൊടുത്ത ദിവസം യോശുവ യഹോവയോടു സംസാരിച്ചു, യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ കേള്‍ക്കെകേൾക്കെ: സൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോന്‍അയ്യാലോൻ താഴ്വരയിലും നില്‍ക്കനിൽക്ക എന്നു പറഞ്ഞു.
{{verse|13}} ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളം സൂര്യന്‍സൂര്യൻ നിന്നു, ചന്ദ്രനും നിശ്ചലമായി. ശൂരന്മാരുടെ പുസ്തകത്തില്‍പുസ്തകത്തിൽ അങ്ങനെ എഴുതിയിരിക്കുന്നുവല്ലോ. ഇങ്ങനെ സൂര്യന്‍സൂര്യൻ ആകാശമദ്ധ്യേ ഒരു ദിവസം മുഴുവന്‍മുഴുവൻ അസ്തമിക്കാതെ നിന്നു.
{{verse|14}} യഹോവ ഒരു മനുഷ്യന്റെ വാക്കു കേട്ടനുസരിച്ച ആ ദിവസം പോലെ ഒരു ദിവസം അതിന്നു മുമ്പും പിമ്പും ഉണ്ടായിട്ടില്ല; യഹോവ തന്നേയായിരുന്നു യിസ്രായേലിന്നുവേണ്ടി യുദ്ധംചെയ്തതു.
{{verse|15}} അനന്തരം യോശുവയും യിസ്രായേലൊക്കെയും ഗില്ഗാലില്‍ഗില്ഗാലിൽ പാളയത്തിലേക്കു മടങ്ങിവന്നു.
{{verse|16}} എന്നാല്‍എന്നാൽ ആ രാജാക്കന്മാര്‍രാജാക്കന്മാർ ഐവരും ഔടി മക്കേദയിലെ ഗുഹയില്‍ഗുഹയിൽ ചെന്നു ഒളിച്ചു.
{{verse|17}} രാജാക്കന്മാര്‍രാജാക്കന്മാർ ഐവരും മക്കേദയിലെ ഗുഹയില്‍ഗുഹയിൽ ഒളിച്ചിരിക്കുന്നതായി കണ്ടു എന്നു യോശുവേക്കു അറിവുകിട്ടി.
{{verse|18}} എന്നാറെ യോശുവ: ഗുഹയുടെ ദ്വാരത്തിങ്കല്‍ദ്വാരത്തിങ്കൽ വലിയ കല്ലുകള്‍കല്ലുകൾ ഉരുട്ടിവെച്ചു അവരെ കാക്കേണ്ടതിന്നു അവിടെ ആളെയാക്കുവിന്‍ആളെയാക്കുവിൻ ;
{{verse|19}} നിങ്ങളോ നില്‍ക്കാതെനിൽക്കാതെ ശത്രുക്കളെ പിന്തുടര്‍ന്നുപിന്തുടർന്നു അവരുടെ പിന്‍പിൻ പടയെ സംഹരിപ്പിന്‍സംഹരിപ്പിൻ ; പട്ടണങ്ങളില്‍പട്ടണങ്ങളിൽ കടപ്പാന്‍കടപ്പാൻ അവരെ സമ്മതിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കയ്യില്‍കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
{{verse|20}} അങ്ങനെ അവര്‍അവർ ഒടുങ്ങുംവരെ യോശുവയും യിസ്രായേല്‍മക്കളുംയിസ്രായേൽമക്കളും അവരില്‍അവരിൽ ഒരു മഹാസംഹാരം നടത്തിക്കഴിഞ്ഞപ്പോള്‍നടത്തിക്കഴിഞ്ഞപ്പോൾ ശേഷിച്ചവര്‍ശേഷിച്ചവർ ഉറപ്പുള്ള പട്ടണങ്ങളില്‍പട്ടണങ്ങളിൽ ശരണം പ്രാപിച്ചു.
{{verse|21}} ജനമൊക്കെയും സമാധാനത്തോടെ മക്കേദയിലെ പാളയത്തില്‍പാളയത്തിൽ യോശുവയുടെ അടുക്കല്‍അടുക്കൽ മടങ്ങിവന്നു; യിസ്രായേല്‍മക്കളില്‍യിസ്രായേൽമക്കളിൽ യാതൊരുത്തന്റെയും നേരെ ആരും തന്റെ നാവു അനക്കിയതുമില്ല.
{{verse|22}} പിന്നെ യോശുവ: ഗുഹയുടെ ദ്വാരത്തെ തുറന്നു രാജാക്കന്മാരെ ഐവരെയും ഗുഹയില്‍നിന്നുഗുഹയിൽനിന്നു എന്റെ അടുക്കല്‍അടുക്കൽ പുറത്തു കൊണ്ടുവരുവിന്‍കൊണ്ടുവരുവിൻ എന്നു പറഞ്ഞു.
{{verse|23}} അവര്‍അവർ അങ്ങനെ ചെയ്തു; യെരൂശലേംരാജാവു, ഹെബ്രോന്‍ഹെബ്രോൻ രാജാവു, യര്‍മ്മൂത്ത്രാജാവുയർമ്മൂത്ത്രാജാവു, ലാഖീശ്രാജാവു, എഗ്ളോന്‍എഗ്ളോൻ രാജാവു എന്നീ അഞ്ചുരാജാക്കന്മാരെയും ഗുഹയില്‍നിന്നുഗുഹയിൽനിന്നു അവന്റെ അടുക്കല്‍അടുക്കൽ കൊണ്ടുവന്നു.
{{verse|24}} രാജാക്കന്മാരെ യോശുവയുടെ അടുക്കല്‍അടുക്കൽ കൊണ്ടുവന്നപ്പോള്‍കൊണ്ടുവന്നപ്പോൾ യോശുവ യിസ്രായേല്‍പുരുഷന്മാരെയിസ്രായേൽപുരുഷന്മാരെ ഒക്കെയും വിളിപ്പിച്ചു തന്നോടുകൂടെ പോയ പടജ്ജനത്തിന്റെ അധിപതിമാരോടു: അടുത്തുവന്നു ഈ രാജാക്കന്മാരുടെ കഴുത്തില്‍കഴുത്തിൽ കാല്‍കാൽ വെപ്പിന്‍വെപ്പിൻ എന്നു പറഞ്ഞു. അവര്‍അവർ അടുത്തുചെന്നു അവരുടെ കഴുത്തില്‍കഴുത്തിൽ കാല്‍കാൽ വെച്ചു.
{{verse|25}} യോശുവ അവരോടു: ഭയപ്പെടരുതു, ശങ്കിക്കരുതു; ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിന്‍ഉള്ളവരായിരിപ്പിൻ ; നിങ്ങള്‍നിങ്ങൾ യുദ്ധംചെയ്യുന്ന സകലശത്രുക്കളോടും യഹോവ ഇങ്ങനെ തന്നെ ചെയ്യും എന്നു പറഞ്ഞു.
{{verse|26}} അതിന്റെ ശേഷം യോശുവ അവരെ വെട്ടിക്കൊന്നു അഞ്ചു മരത്തിന്മേല്‍മരത്തിന്മേൽ തൂക്കി. അവര്‍അവർ സന്ധ്യവരെ തൂങ്ങിക്കിടന്നു.
{{verse|27}} സൂര്യന്‍സൂര്യൻ അസ്തമിക്കുന്ന സമയത്തു യോശുവയുടെ കല്പനപ്രകാരം അവരെ മരത്തിന്മേല്‍നിന്നുമരത്തിന്മേൽനിന്നു ഇറക്കി അവര്‍അവർ ഒളിച്ചിരുന്ന ഗുഹയില്‍ഗുഹയിൽ ഇട്ടു; ഗുഹയുടെ ദ്വാരത്തിങ്കല്‍ദ്വാരത്തിങ്കൽ വലിയ കല്ലു ഉരുട്ടിവെച്ചു; അതു ഇന്നുവരെയും അവിടെ ഇരിക്കുന്നു.
{{verse|28}} അന്നു യോശുവ മക്കേദ പിടിച്ചു വാളിന്റെ വായ്ത്തലയാല്‍വായ്ത്തലയാൽ സംഹരിച്ചു അതിനെയും അതിലെ രാജാവിനെയും അവിടെയുള്ള എല്ലാവരെയും നിര്‍മ്മൂലമാക്കിനിർമ്മൂലമാക്കി; ഒരുത്തനെയും ശേഷിപ്പിച്ചില്ല; അവന്‍അവൻ യെരീഹോരാജാവിനോടു ചെയ്തതുപോലെ തന്നേ മക്കേദാരാജാവിനോടും ചെയ്തു.
{{verse|29}} യോശുവയും അവനോടുകൂടെ യിസ്രായേലൊക്കെയും മക്കേദയില്‍നിന്നുമക്കേദയിൽനിന്നു ലിബ്നെക്കുചെന്നു ലിബ്നെയോടു യുദ്ധംചെയ്തു.
{{verse|30}} യഹോവ അതിനെയും അതിലെ രാജാവിനെയും യിസ്രായേലിന്റെ കയ്യില്‍കയ്യിൽ ഏല്പിച്ചു; അവര്‍അവർ അതിനെയും അതിലുള്ള എല്ലാവരെയും വാളിന്റെ വായ്ത്തലയാല്‍വായ്ത്തലയാൽ സംഹരിച്ചു; അവിടെ ഒരുത്തനെയും ശേഷിപ്പിച്ചില്ല; യെരീഹോരാജാവിനോടു ചെയ്തതുപോലെ അവര്‍അവർ അവിടത്തെ രാജാവിനോടും ചെയ്തു.
{{verse|31}} യോശുവയും അവനോടുകൂടെ യിസ്രായേലൊക്കെയും ലിബ്നയില്‍നിന്നുലിബ്നയിൽനിന്നു ലാഖീശിന്നു ചെന്നു അതിന്റെ നേരെ പാളയം ഇറങ്ങി അതിനോടു യുദ്ധംചെയ്തു.
{{verse|32}} യഹോവ ലാഖീശിനെ യിസ്രായേലിന്റെ കയ്യില്‍കയ്യിൽ ഏല്പിച്ചു; അവര്‍അവർ അതിനെ രണ്ടാം ദിവസം പിടിച്ചു; ലിബ്നയോടു ചെയ്തതുപോലെ ഒക്കെയും അതിനെയും അതിലുള്ള എല്ലാവരെയും വാളിന്റെ വായ്ത്തലയാല്‍വായ്ത്തലയാൽ സംഹരിച്ചു.
{{verse|33}} അപ്പോള്‍അപ്പോൾ ഗേസെര്‍രാജാവായഗേസെർരാജാവായ ഹോരാം ലാഖീശിനെ സഹായിപ്പാന്‍സഹായിപ്പാൻ വന്നു; എന്നാല്‍എന്നാൽ യോശുവ അവനെയും അവന്റെ ജനത്തെയും ആരും ശേഷിക്കാതവണ്ണം സംഹരിച്ചു.
{{verse|34}} യോശുവയും യിസ്രായേലൊക്കെയും ലാഖീശില്‍നിന്നുലാഖീശിൽനിന്നു എഗ്ളോന്നു ചെന്നു അതിന്റെ നേരെ പാളയമിറങ്ങി അതിനോടു യുദ്ധം ചെയ്തു.
{{verse|35}} അവര്‍അവർ അന്നു തന്നേ അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാല്‍വായ്ത്തലയാൽ സംഹരിച്ചു; ലാഖീശിനോടു ചെയ്തതുപോലെ ഒക്കെയും അവന്‍അവൻ അതിലുള്ള എല്ലാവരെയും അന്നു നിര്‍മ്മൂലമാക്കിനിർമ്മൂലമാക്കി.
{{verse|36}} യോശുവയും യിസ്രായേലൊക്കെയും എഗ്ളോനില്‍നിന്നുഎഗ്ളോനിൽനിന്നു ഹെബ്രോന്നു ചെന്നു; അതിന്റെ നേരെ യുദ്ധംചെയ്തു.
{{verse|37}} അവര്‍അവർ അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാല്‍വായ്ത്തലയാൽ അതിനെയും അതിലെ രാജാവിനെയും അതിന്റെ എല്ലാപട്ടണങ്ങളെയും അതിലുള്ള എല്ലാവരെയും സംഹരിച്ചു; അവന്‍അവൻ എഗ്ളോനോടു ചെയ്തതുപോലെ ഒക്കെയും അതിനെയും അതിലുള്ള സകലമനുഷ്യരെയും ആരും ശേഷിക്കാതവണ്ണം നിര്‍മ്മൂലമാക്കിനിർമ്മൂലമാക്കി.
{{verse|38}} പിന്നെ യോശുവയും എല്ലായിസ്രായേലും തിരിഞ്ഞു ദെബീരിന്നു ചെന്നു അതിന്റെ നേരെ യുദ്ധംചെയ്തു.
{{verse|39}} അവന്‍അവൻ അതിനെയും അതിലെ രാജാവിനെയും അതിന്റെ എല്ലാ പട്ടണങ്ങളെയും പിടിച്ചു വാളിന്റെ വായ്ത്തലയാല്‍വായ്ത്തലയാൽ സംഹരിച്ചു; അതിലുള്ള എല്ലാവരെയും ആരും ശേഷിക്കാതവണ്ണം നിര്‍മ്മൂലമാക്കിനിർമ്മൂലമാക്കി; അവന്‍അവൻ ഹെബ്രോനോടു ചെയ്തതുപോലെയും ലിബ്നയോടും അതിലെ രാജാവിനോടും ചെയ്തതുപോലെയും ദെബീരിനോടും അതിലെ രാജാവിനോടും ചെയ്തു.
{{verse|40}} ഇങ്ങനെ യോശുവ മലനാടു, തെക്കേ ദേശം, താഴ്വീതി, മലഞ്ചരിവുകള്‍മലഞ്ചരിവുകൾ എന്നിങ്ങനെയുള്ള ദേശം ഒക്കെയും അവിടങ്ങളിലെ സകലരാജാക്കന്മാരെയും ജയിച്ചടക്കി; യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിച്ചതുപോലെ അവന്‍അവൻ ഒരുത്തനെയും ശേഷിപ്പിക്കാതെ സകലജീവികളെയും നിര്‍മ്മൂലമാക്കിനിർമ്മൂലമാക്കി.
{{verse|41}} യോശുവ കാദേശ് ബര്‍ന്നേയമുതല്‍ബർന്നേയമുതൽ ഗസ്സാവരെയും ഗിബെയോന്‍ഗിബെയോൻ വരെയും ഗോശെന്‍ഗോശെൻ ദേശം ഒക്കെയും ജയിച്ചടക്കി.
{{verse|42}} ഈ രാജാക്കന്മാരെ ഒക്കെയും അവരുടെ ദേശത്തെയും യോശുവ ഒരേ സമയത്തു പിടിച്ചു. യിസ്രായേലിന്റെ ദൈവമായ യഹോവയായിരുന്നു യിസ്രായേലിന്നു വേണ്ടി യുദ്ധം ചെയ്തതു.
{{verse|43}} പിന്നെ യോശുവയും എല്ലായിസ്രായേലും ഗില്ഗാലില്‍ഗില്ഗാലിൽ പാളയത്തിലേക്കു മടങ്ങിപ്പോന്നു.
{{Navi|
|