}}
{{verse|1}} എന്നാല്‍എന്നാൽ ഹിത്യര്‍ഹിത്യർ, അമോര്‍യ്യര്‍അമോർയ്യർ, കനാന്യര്‍കനാന്യർ, പെരിസ്യര്‍പെരിസ്യർ, ഹിവ്യര്‍ഹിവ്യർ, യെബൂസ്യര്‍യെബൂസ്യർ എന്നിങ്ങനെ യോര്‍ദ്ദാന്നിക്കരെയോർദ്ദാന്നിക്കരെ മലകളിലും താഴ്വരകളിലും ലെബാനോന്നെതിരെ വലിയ കടലിന്റെ തീരങ്ങളിലുള്ള രാജാക്കന്മാര്‍രാജാക്കന്മാർ ഒക്കെയും വസ്തുത കേട്ടപ്പോള്‍കേട്ടപ്പോൾ
{{verse|2}} യോശുവയോടും യിസ്രായേലിനോടും യുദ്ധം ചെയ്‍വാന്‍ചെയ്‍വാൻ ഏകമനസ്സോടെ യോജിച്ചു.
{{verse|3}} എന്നാല്‍എന്നാൽ യോശുവ യെരീഹോവിനോടും ഹായിയോടും ചെയ്തതു ഗിബെയോന്‍ഗിബെയോൻ നിവാസികള്‍നിവാസികൾ കേട്ടപ്പോള്‍കേട്ടപ്പോൾ
{{verse|4}} അവര്‍അവർ ഒരു ഉപായം പ്രയോഗിച്ചു: ഭക്ഷണസാധനങ്ങളൊരുക്കി പഴയ ചാക്കുകളും പഴയതും കീറിയതും തുന്നിക്കെട്ടിയതുമായ വീഞ്ഞുതുരുത്തികളും കഴുതപ്പുറത്തു കയറ്റി,
{{verse|5}} പഴക്കംചെന്നു കണ്ടംവെച്ച ചെരിപ്പു കാലിലും പഴയവസ്ത്രം ദേഹത്തിന്മേലും ധരിച്ചു പുറപ്പെട്ടു; അവരുടെ ഭക്ഷണത്തിന്നുള്ള അപ്പവും എല്ലാം ഉണങ്ങി പൂത്തിരുന്നു.
{{verse|6}} അവര്‍അവർ ഗില്ഗാലില്‍ഗില്ഗാലിൽ പാളയത്തിലേക്കു യോശുവയുടെ അടുക്കല്‍അടുക്കൽ ചെന്നു അവനോടും യിസ്രായേല്‍പുരഷന്മാരോടുംയിസ്രായേൽപുരഷന്മാരോടും: ഞങ്ങള്‍ഞങ്ങൾ ദൂരദേശത്തുനിന്നു വന്നിരിക്കുന്നു; ആകയാല്‍ആകയാൽ ഞങ്ങളോടു ഒരു ഉടമ്പടി ചെയ്യേണം എന്നു പറഞ്ഞു.
{{verse|7}} യിസ്രായേല്‍പുരുഷന്മാര്‍യിസ്രായേൽപുരുഷന്മാർ ആ ഹിവ്യരോടു: പക്ഷേ നിങ്ങള്‍നിങ്ങൾ ഞങ്ങളുടെ ഇടയില്‍ഇടയിൽ പാര്‍ക്കുംന്നവരായിരിക്കുംപാർക്കുംന്നവരായിരിക്കും; എന്നാല്‍എന്നാൽ ഞങ്ങള്‍ഞങ്ങൾ നിങ്ങളോടു ഉടമ്പടി ചെയ്യുന്നതു എങ്ങനെ എന്നു പറഞ്ഞു.
{{verse|8}} അവര്‍അവർ യോശുവയോടു: ഞങ്ങള്‍ഞങ്ങൾ നിന്റെ ദാസന്മാരാകുന്നു എന്നു പറഞ്ഞു. അപ്പോള്‍അപ്പോൾ യോശുവ അവരോടു: നിങ്ങള്‍നിങ്ങൾ ആര്‍ആർ? എവിടെനിന്നു വരുന്നു എന്നു ചോദിച്ചു.
{{verse|9}} അവര്‍അവർ അവനോടു പറഞ്ഞതു: അടിയങ്ങള്‍അടിയങ്ങൾ നിന്റെ ദൈവമായ യഹോവയുടെ നാമംനിമിത്തം ഏറ്റവും ദൂരത്തുനിന്നു വന്നിരിക്കുന്നു; അവന്റെ കീര്‍ത്തിയുംകീർത്തിയും അവന്‍അവൻ മിസ്രയീമില്‍മിസ്രയീമിൽ ചെയ്തതൊക്കെയും
{{verse|10}} ഹെശ്ബോന്‍ഹെശ്ബോൻ രാജാവായ സീഹോന്‍സീഹോൻ , അസ്തരോത്തിലെ ബാശാന്‍ബാശാൻ രാജാവായ ഔഗ് ഇങ്ങനെ യോര്‍ദ്ദാന്നക്കരെയുള്ളയോർദ്ദാന്നക്കരെയുള്ള അമോര്‍യ്യരുടെഅമോർയ്യരുടെ രണ്ടു രാജാക്കന്മാരോടും അവന്‍അവൻ ചെയ്തതൊക്കെയും ഞങ്ങള്‍ഞങ്ങൾ കേട്ടിരിക്കുന്നു.
{{verse|11}} അതുകൊണ്ടു ഞങ്ങളുടെ മൂപ്പന്മാരും ദേശനിവാസികള്‍ദേശനിവാസികൾ എല്ലാവരും ഞങ്ങളോടു വഴിക്കു വേണ്ടുന്ന ഭക്ഷണസാധനം എടുത്തു അവരെ ചെന്നുകണ്ടു: ഞങ്ങള്‍ഞങ്ങൾ നിങ്ങളുടെ ദാസന്മാര്‍ദാസന്മാർ ആയിക്കൊള്ളാം എന്നു അവരോടു പറയേണമെന്നു പറഞ്ഞു; ആകയാല്‍ആകയാൽ നിങ്ങള്‍നിങ്ങൾ ഞങ്ങളോടു ഉടമ്പടി ചെയ്യേണം.
{{verse|12}} ഞങ്ങള്‍ഞങ്ങൾ നിങ്ങളുടെ അടുക്കല്‍അടുക്കൽ വരുവാന്‍വരുവാൻ പുറപ്പെട്ട നാളില്‍നാളിൽ ഭക്ഷണത്തിന്നായിട്ടു ഈ അപ്പം ചൂടോടെ ഞങ്ങളുടെ വീടുകളില്‍നിന്നുവീടുകളിൽനിന്നു എടുത്തതാകുന്നു; ഇപ്പോള്‍ഇപ്പോൾ ഇതാ, അതു ഉണങ്ങി പൂത്തിരിക്കുന്നു.
{{verse|13}} ഞങ്ങള്‍ഞങ്ങൾ വീഞ്ഞു നിറെച്ചു കൊണ്ടുപോന്ന ഈ തുരുത്തികള്‍തുരുത്തികൾ പുത്തനായിരുന്നു; ഇപ്പോള്‍ഇപ്പോൾ ഇതാ, അവ കീറിയിരിക്കുന്നു; ഞങ്ങളുടെ ഈ വസ്ത്രവും ചെരിപ്പും അതിദീര്‍ഘയാത്രയാല്‍അതിദീർഘയാത്രയാൽ പഴക്കമായുമിരിക്കുന്നു.
{{verse|14}} അപ്പോള്‍അപ്പോൾ യിസ്രായേല്‍പുരുഷന്മാര്‍യിസ്രായേൽപുരുഷന്മാർ യഹോവയോടു ചോദിക്കാതെ അവരുടെ ഭക്ഷണസാധനം വാങ്ങി ആസ്വദിച്ചു.
{{verse|15}} യോശുവ അവരോടു സഖ്യതയും അവരെ ജീവനോടെ രക്ഷിക്കുമെന്നു ഉടമ്പടിയും ചെയ്തു; സഭയിലെ പ്രഭുക്കന്മാരും അവരോടു സത്യംചെയ്തു.
{{verse|16}} ഉടമ്പടി ചെയ്തിട്ടു മൂന്നു ദിവസം കഴിഞ്ഞശേഷം അവര്‍അവർ സമീപസ്ഥന്മാര്‍സമീപസ്ഥന്മാർ എന്നും തങ്ങളുടെ ഇടയില്‍ഇടയിൽ പാര്‍ക്കുംന്നവര്‍പാർക്കുംന്നവർ എന്നും അവര്‍അവർ കേട്ടു.
{{verse|17}} യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ യാത്രപുറപ്പെട്ടതിന്റെ മൂന്നാം ദിവസം അവരുടെ പട്ടണങ്ങളില്‍പട്ടണങ്ങളിൽ എത്തി. അവരുടെ പട്ടണങ്ങള്‍പട്ടണങ്ങൾ ഗിബെയോന്‍ഗിബെയോൻ , കെഫീര, ബേരോത്ത്, കിര്‍യ്യത്ത്കിർയ്യത്ത്--യെയാരീം എന്നിവ ആയിരുന്നു.
{{verse|18}} സഭയിലെ പ്രഭുക്കന്മാര്‍പ്രഭുക്കന്മാർ യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ടു അവരോടു സത്യംചെയ്തിരിക്കയാല്‍സത്യംചെയ്തിരിക്കയാൽ യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ അവരെ സംഹരിച്ചില്ല; എന്നാല്‍എന്നാൽ സഭ മുഴുവനും പ്രഭുക്കന്മാരുടെ നേരെ പിറുപിറുത്തു.
{{verse|19}} പ്രഭുക്കന്മാര്‍പ്രഭുക്കന്മാർ എല്ലാവരും സര്‍വ്വസഭയോടുംസർവ്വസഭയോടും യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ടു ഞങ്ങള്‍ഞങ്ങൾ അവരോടു സത്യംചെയ്തിരിക്കയാല്‍സത്യംചെയ്തിരിക്കയാൽ നമുക്കു അവരെ തൊട്ടുകൂടാ.
{{verse|20}} നാം അവരോടു ഇങ്ങനെ ചെയ്തു അവരെ ജീവനോടെ രക്ഷിക്കേണം. അല്ലാഞ്ഞാല്‍അല്ലാഞ്ഞാൽ ചെയ്തുപോയ സത്യംനിമിത്തം കോപം നമ്മുടെമേല്‍നമ്മുടെമേൽ വരും എന്നു പറഞ്ഞു.
{{verse|21}} അവര്‍ക്കുംഅവർക്കും വാക്കുകൊടുത്തതുപോലെ പ്രഭുക്കന്മാര്‍പ്രഭുക്കന്മാർ അവരോടു: ഇവര്‍ഇവർ ജീവനോടെ ഇരിക്കട്ടെ; എങ്കിലും അവര്‍അവർ സര്‍വ്വസഭെക്കുംസർവ്വസഭെക്കും വിറകുകീറുന്നവരും വെള്ളംകോരുന്നവരും ആയിരിക്കേണം എന്നു പറഞ്ഞു.
{{verse|22}} പിന്നെ യോശുവ അവരെ വിളിച്ചു അവരോടു: നിങ്ങള്‍നിങ്ങൾ ഞങ്ങളുടെ ഇടയില്‍ഇടയിൽ പാര്‍ത്തിരിക്കെപാർത്തിരിക്കെ ബഹുദൂരസ്ഥന്മാര്‍ബഹുദൂരസ്ഥന്മാർ എന്നു പറഞ്ഞു ഞങ്ങളെ വഞ്ചിച്ചതു എന്തു?
{{verse|23}} ആകയാല്‍ആകയാൽ നിങ്ങള്‍നിങ്ങൾ ശപിക്കപ്പെട്ടവര്‍ശപിക്കപ്പെട്ടവർ: എന്റെ ദൈവത്തിന്റെ ആലയത്തിന്നു വേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരുമായ അടിമകള്‍അടിമകൾ നിങ്ങളില്‍നിങ്ങളിൽ ഒരിക്കലും ഇല്ലാതിരിക്കയില്ല എന്നു പറഞ്ഞു.
{{verse|24}} അവര്‍അവർ യോശുവയോടു: നിന്റെ ദൈവമായ യഹോവ തന്റെ ദാസനായ മോശെയോടു: നിങ്ങള്‍ക്കുനിങ്ങൾക്കു ഈ ദേശമെല്ലാം തരുമെന്നും നിങ്ങളുടെ മുമ്പില്‍നിന്നുമുമ്പിൽനിന്നു ഈ ദേശനിവാസികളെ ഒക്കെയും നശിപ്പിക്കുമെന്നും കല്പിച്ചപ്രകാരം അടിയങ്ങള്‍ക്കുഅടിയങ്ങൾക്കു അറിവുകിട്ടിയതിനാല്‍അറിവുകിട്ടിയതിനാൽ നിങ്ങളുടെ നിമിത്തം ഞങ്ങളുടെ ജീവനെക്കുറിച്ചു ഞങ്ങള്‍ഞങ്ങൾ ഏറ്റവും ഭയപ്പെട്ടു ഈ കാര്യം ചെയ്തിരക്കുന്നു.
{{verse|25}} ഇപ്പോള്‍ഇപ്പോൾ ഇതാ: ഞങ്ങള്‍ഞങ്ങൾ നിന്റെ കയ്യില്‍കയ്യിൽ ഇരിക്കുന്നു; നിനക്കു ഹിതവും യുക്തവുമായി തോന്നുന്നതുപോലെ ഞങ്ങളോടു ചെയ്തുകൊള്‍കചെയ്തുകൊൾക എന്നു ഉത്തരം പറഞ്ഞു.
{{verse|26}} അങ്ങനെ അവന്‍അവൻ അവരോടു ചെയ്തു; യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ അവരെ കൊല്ലാതവണ്ണം അവരുടെ കയ്യില്‍നിന്നുകയ്യിൽനിന്നു അവരെ രക്ഷിച്ചു.
{{verse|27}} അന്നു യോശുവ അവരെ സഭെക്കും യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു അവന്റെ യാഗപീഠത്തിന്നും വേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരുമായി നിയമിച്ചു; അങ്ങനെ ഇന്നുവരെയും ഇരിക്കുന്നു.
|