"സത്യവേദപുസ്തകം/ലേവ്യപുസ്തകം/അദ്ധ്യായം 14" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 7:
{{verse|1}} യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
 
{{verse|2}} കുഷ്ഠരോഗിയുടെ ശുദ്ധീകരണദിവസത്തില്‍ശുദ്ധീകരണദിവസത്തിൽ അവനെ സംബന്ധിച്ചുള്ള പ്രമാണമാവിതു: അവനെ പുരോഹിതന്റെ അടുക്കല്‍അടുക്കൽ കൊണ്ടുവരേണം.
 
{{verse|3}} പുരോഹിതന്‍പുരോഹിതൻ പാളയത്തിന്നു പുറത്തുചെല്ലേണം; കുഷ്ഠരോഗിയുടെ കുഷ്ഠം സുഖമായി എന്നു പുരോഹിതന്‍പുരോഹിതൻ കണ്ടാല്‍കണ്ടാൽ ശുദ്ധീകരണം കഴിവാനുള്ളവന്നുവേണ്ടി ജീവനും ശുദ്ധിയുള്ള രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂല്‍ചുവപ്പുനൂൽ, ഈ സോപ്പു എന്നിവയെ കൊണ്ടുവരുവാന്‍കൊണ്ടുവരുവാൻ കല്പിക്കേണം.
 
{{verse|5}} പുരോഹിതന്‍പുരോഹിതൻ ഒരു പക്ഷിയെ ഒരു മണ്‍പാത്രത്തിലെമൺപാത്രത്തിലെ ഉറവുവെള്ളത്തിന്മീതെ അറുപ്പാന്‍അറുപ്പാൻ കല്പിക്കേണം.
 
{{verse|6}} ജീവനുള്ള പക്ഷി, ദേവദാരു, ചുവപ്പുനൂല്‍ചുവപ്പുനൂൽ, ഈസോപ്പു എന്നിവയെ അവന്‍അവൻ എടുത്തു ഇവയെയും ജീവനുള്ള പക്ഷിയെയും ഉറവുവെള്ളത്തിന്മീതെ അറുത്ത പക്ഷിയുടെ രക്തത്തില്‍രക്തത്തിൽ മുക്കി
 
{{verse|7}} കുഷ്ഠശുദ്ധീകരണം കഴിവാനുള്ളവന്റെ മേല്‍മേൽ ഏഴു പ്രാവശ്യം തളിച്ചു അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കയും ജീവനുള്ള പക്ഷിയെ വെളിയില്‍വെളിയിൽ വിടുകയും വേണം.
 
{{verse|8}} ശുദ്ധീകരണം കഴിയുന്നവന്‍കഴിയുന്നവൻ വസ്ത്രം അലക്കി രോമം ഒക്കെയും ക്ഷൌരം ചെയ്യിച്ചു വെള്ളത്തില്‍വെള്ളത്തിൽ കുളിക്കേണം; എന്നാല്‍എന്നാൽ അവന്‍അവൻ ശുദ്ധിയുള്ളവനാകും; അതിന്റെ ശേഷം അവന്‍അവൻ പാളയത്തില്‍പാളയത്തിൽ ചെന്നു തന്റെ കൂടാരത്തിന്നു പുറമേ ഏഴു ദിവസം പാര്‍ക്കേണംപാർക്കേണം.
 
{{verse|9}} ഏഴാം ദിവസം അവന്‍അവൻ തലയും താടിയും പുരികവും എല്ലാം വെടിപ്പാക്കേണം; ഇങ്ങനെ അവന്‍അവൻ സകല രോമവും ക്ഷൌരം ചെയ്യിച്ചു വസ്ത്രം അലക്കുകയും ദേഹം വെള്ളത്തില്‍വെള്ളത്തിൽ കഴുകുകയും വേണം; എന്നാല്‍എന്നാൽ അവന്‍അവൻ ശുദ്ധിയുള്ളവനാകും.
 
{{verse|10}} എട്ടാം ദിവസം അവന്‍അവൻ ഊനമില്ലാത്ത രണ്ടു ആണ്‍കുഞ്ഞാടിനെയുംആൺകുഞ്ഞാടിനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു പെണ്‍കുഞ്ഞാടിനെയുംപെൺകുഞ്ഞാടിനെയും ഭോജനയാഗമായിട്ടു എണ്ണ ചേര്‍ത്തചേർത്ത മൂന്നിടങ്ങഴി നേരിയ മാവും ഒരു കുറ്റി എണ്ണയും കൊണ്ടുവരേണം.
 
{{verse|11}} ശുദ്ധീകരണം കഴിക്കുന്ന പുരോഹിതന്‍പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവനെ അവയുമായി യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍വാതിൽക്കൽ നിര്‍ത്തേണംനിർത്തേണം.
 
{{verse|12}} പുരോഹിതന്‍പുരോഹിതൻ ആണ്‍കുഞ്ഞാടുകളില്‍ആൺകുഞ്ഞാടുകളിൽ ഒന്നിനെയും എണ്ണയും എടുത്തു അകൃത്യയാഗമായി അര്‍പ്പിച്ചുഅർപ്പിച്ചു യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ നീരാജനം ചെയ്യേണം.
 
{{verse|13}} അവന്‍അവൻ വിശുദ്ധമന്ദിരത്തില്‍വിശുദ്ധമന്ദിരത്തിൽ പാപയാഗത്തെയും ഹോമയാഗത്തെയും അറുക്കുന്ന ഇടത്തുവെച്ചു കുഞ്ഞാടിനെ അറുക്കേണം; അകൃത്യയാഗം പാപയാഗം പോലെ പുരോഹിതന്നുള്ളതു ആകുന്നു; അതു അതിവിശുദ്ധം.
 
{{verse|14}} പുരോഹിതന്‍പുരോഹിതൻ അകൃത്യയാഗത്തിന്റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവന്റെ വലത്തുകാതിന്മേലും വലത്തു കയ്യുടെ പെരുവിരലിന്മേലും വലത്തുകാലിന്റെ പെരുവിരലിന്മേലും പുരട്ടേണം.
 
{{verse|15}} പിന്നെ പുരോഹിതന്‍പുരോഹിതൻ ആ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളങ്കയ്യില്‍ഉള്ളങ്കയ്യിൽ ഒഴിക്കേണം.
 
{{verse|16}} പുരോഹിതന്‍പുരോഹിതൻ ഇടങ്കയ്യില്‍ഇടങ്കയ്യിൽ ഉള്ള എണ്ണയില്‍എണ്ണയിൽ വലങ്കയ്യുടെ വിരല്‍വിരൽ മുക്കി വിരല്‍കൊണ്ടുവിരൽകൊണ്ടു ഏഴു പ്രാവശ്യം യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ എണ്ണ തളിക്കേണം.
 
{{verse|17}} ഉള്ളങ്കയ്യില്‍ഉള്ളങ്കയ്യിൽ ശേഷിച്ച എണ്ണ കുറെ പുരോഹിതന്‍പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവന്റെ വലത്തുകാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തുകാലിന്റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്റെ രക്തത്തിന്മീതെ പുരട്ടേണം.
 
{{verse|18}} പുരോഹിതന്റെ ഉള്ളങ്കയ്യില്‍ഉള്ളങ്കയ്യിൽ ശേഷിപ്പുള്ള എണ്ണ അവന്‍അവൻ ശുദ്ധീകരണം കഴിയുന്നവന്റെ തലയില്‍തലയിൽ ഒഴിച്ചു യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം.
 
{{verse|19}} പുരോഹിതന്‍പുരോഹിതൻ പാപയാഗം അര്‍പ്പിച്ചുഅർപ്പിച്ചു അശുദ്ധിപോക്കി ശുദ്ധീകരിക്കപ്പെടുന്നവന്നുവേണ്ടി പ്രായശ്ചിത്തം കഴിച്ചശേഷം ഹോമയാഗമൃഗത്തെ അറുക്കേണം.
 
{{verse|20}} പുരോഹിതന്‍പുരോഹിതൻ ഹോമയാഗവും ഭോജനയാഗവും യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ അര്‍പ്പിക്കേണംഅർപ്പിക്കേണം; അങ്ങനെ പുരോഹിതന്‍പുരോഹിതൻ അവന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍എന്നാൽ അവന്‍അവൻ ശുദ്ധിയുള്ളവന്‍ശുദ്ധിയുള്ളവൻ ആകും.
 
{{verse|21}} അവന്‍അവൻ ദരിദ്രനും അത്രെക്കു വകയില്ലാത്തവനും ആകുന്നു എങ്കില്‍എങ്കിൽ തനിക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു നീരാജനത്തിന്നായി അകൃത്യയാഗമായിട്ടു ഒരു കുഞ്ഞാടിനെയും ഭോജനയാഗമായിട്ടു എണ്ണ ചേര്‍ത്തചേർത്ത ഒരിടങ്ങഴി നേരിയ മാവും
 
{{verse|22}} ഒരു കുറ്റി എണ്ണയും പ്രാപ്തിപോലെ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന്‍പ്രാവിൻ കുഞ്ഞിനെയോ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും എടുത്തു തന്റെ ശുദ്ധീകരണത്തിന്നായി
 
{{verse|23}} എട്ടാം ദിവസം സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍വാതിൽക്കൽ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ പുരോഹിതന്റെ അടുക്കല്‍അടുക്കൽ കൊണ്ടുവരേണം.
 
{{verse|24}} പുരോഹിതന്‍പുരോഹിതൻ അകൃത്യയാഗത്തിന്നുള്ള ആട്ടിന്‍ആട്ടിൻ കുട്ടിയെയും എണ്ണയും എടുത്തു യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ നീരാജനം ചെയ്യേണം;
 
{{verse|25}} അവന്‍അവൻ അകൃത്യയാഗത്തിന്നുള്ള ആട്ടിന്‍ആട്ടിൻ കുട്ടിയെ അറുക്കേണം; പുരോഹിതന്‍പുരോഹിതൻ അകൃത്യയാഗത്തിന്റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവന്റെ വലത്തു കാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തു കാലിന്റെ പെരുവിരലിന്മേലും പുരട്ടേണം.
 
{{verse|26}} പുരോഹിതന്‍പുരോഹിതൻ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളങ്കയ്യില്‍ഉള്ളങ്കയ്യിൽ ഒഴിക്കേണം.
 
{{verse|27}} പുരോഹിതന്‍പുരോഹിതൻ ഇടത്തുകയ്യില്‍ഇടത്തുകയ്യിൽ ഉള്ള എണ്ണ കുറെ വലത്തുകയ്യുടെ വിരല്‍കൊണ്ടുവിരൽകൊണ്ടു യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ ഏഴു പ്രാവശ്യം തളിക്കേണം.
 
{{verse|28}} പുരോഹിതന്‍പുരോഹിതൻ ഉള്ളങ്കയ്യിലുള്ള എണ്ണ കുറെശുദ്ധികരണം കഴിയുന്നവന്റെ വലത്തുകാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തു കാലിന്റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്റെ രക്തം ഉള്ളേടത്തു പുരട്ടേണം.
 
{{verse|29}} പുരോഹിതന്‍പുരോഹിതൻ ഉള്ളങ്കയ്യില്‍ഉള്ളങ്കയ്യിൽ ശേഷിപ്പുള്ള എണ്ണ അവന്‍അവൻ ശുദ്ധീകരണം കഴിയുന്നവന്റെ തലയില്‍തലയിൽ ഒഴിച്ചു അവന്നു വേണ്ടി യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കേണം.
 
{{verse|30}} അവന്‍അവൻ പ്രാപ്തിപോലെ കുറുപ്രാവുകളിലോ
 
{{verse|31}} പ്രാവിന്‍പ്രാവിൻ കുഞ്ഞുങ്ങളിലോ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും ഭോജനയാഗത്തോടുകൂടെ അര്‍പ്പിക്കേണംഅർപ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവന്നുവേണ്ടി യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കേണം.
 
{{verse|32}} ഇതു ശുദ്ധീകരണത്തിന്നുവേണ്ടി വകയില്ലാത്ത കുഷ്ഠരോഗിക്കുള്ള പ്രമാണം.
 
{{verse|33}} യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു എന്തെന്നാല്‍എന്തെന്നാൽ:
 
{{verse|34}} ഞാന്‍ഞാൻ നിങ്ങള്‍ക്കുനിങ്ങൾക്കു അവകാശമായി തരുന്ന കനാന്‍കനാൻ ദേശത്തു നിങ്ങള്‍നിങ്ങൾ എത്തിയശേഷം ഞാന്‍ഞാൻ നിങ്ങളുടെ അവകാശദേശത്തു ഒരു വീട്ടില്‍വീട്ടിൽ കുഷ്ഠബാധ വരുത്തുമ്പോള്‍വരുത്തുമ്പോൾ
 
{{verse|35}} വീട്ടുടമസ്ഥന്‍വീട്ടുടമസ്ഥൻ വന്നു വീട്ടില്‍വീട്ടിൽ കുഷ്ഠലക്ഷണമുള്ള പ്രകാരം എനിക്കു തോന്നു എന്നു പുരോഹിതനെ അറിയിക്കേണം.
 
{{verse|36}} അപ്പോള്‍അപ്പോൾ വീട്ടിലുള്ള സകലവും അശുദ്ധമാകാതിരിപ്പാന്‍അശുദ്ധമാകാതിരിപ്പാൻ പുരോഹിതന്‍പുരോഹിതൻ വടു നോക്കേണ്ടതിന്നു ചെല്ലുംമുമ്പെ വീടു ഒഴിച്ചിടുവാന്‍ഒഴിച്ചിടുവാൻ കല്പിക്കേണം; പിന്നെ പുരോഹിതന്‍പുരോഹിതൻ വീടു നോക്കുവാന്‍നോക്കുവാൻ അകത്തു ചെല്ലേണം.
 
{{verse|37}} അവന്‍അവൻ വടു നോക്കേണം; വീട്ടിന്റെ ചുവരില്‍ചുവരിൽ ഇളമ്പച്ചയും ഇളഞ്ചുവപ്പുമായ കുത്തുകള്‍കുത്തുകൾ ഉണ്ടായിട്ടു അവ കാഴ്ചെക്കു ചുവരിനെക്കാള്‍ചുവരിനെക്കാൾ കുഴിഞ്ഞതായി കണ്ടാല്‍കണ്ടാൽ പുരോഹിതന്‍പുരോഹിതൻ വീടു വിട്ടു
 
{{verse|38}} വാതില്‍ക്കല്‍വാതിൽക്കൽ വന്നു വീടു ഏഴു ദിവസത്തേക്കു അടെച്ചിടേണം.
 
{{verse|39}} ഏഴാം ദിവസം പുരോഹിതന്‍പുരോഹിതൻ വീണ്ടും ചെന്നു നോക്കേണം; വടു വീട്ടിന്റെ ചുവരില്‍ചുവരിൽ പരന്നിട്ടുണ്ടെങ്കില്‍പരന്നിട്ടുണ്ടെങ്കിൽ
 
{{verse|40}} വടുവുള്ള കല്ലു നീക്കി പട്ടണത്തിന്നു പുറത്തു ഒരു അശുദ്ധസ്ഥലത്തു ഇടുവാന്‍ഇടുവാൻ പുരോഹിതന്‍പുരോഹിതൻ കല്പിക്കേണം.
 
{{verse|41}} പിന്നെ വീട്ടിന്റെ അകം ഒക്കെയും ചുരണ്ടിക്കേണം; ചുരണ്ടിയ മണ്ണു പട്ടണത്തിന്നു പുറത്തു ഒരു അശുദ്ധസ്ഥലത്തു കളയേണം.
വരി 87:
{{verse|42}} പിന്നെ വേറെ കല്ലു എടുത്തു ആ കല്ലിന്നു പകരം വെക്കേണം; വേറെ കുമ്മായം വീട്ടിന്നു തേക്കയും വേണം.
 
{{verse|43}} അങ്ങനെ കല്ലു നീക്കുകയും വീടു ചുരണ്ടുകയും കുമ്മായം തേക്കയും ചെയ്തശേഷം വടു പിന്നെയും വീട്ടില്‍വീട്ടിൽ ഉണ്ടായി വന്നാല്‍വന്നാൽ പുരോഹിതന്‍പുരോഹിതൻ ചെന്നു നോക്കേണം;
 
{{verse|44}} വടു വീട്ടില്‍വീട്ടിൽ പരന്നിരുന്നാല്‍പരന്നിരുന്നാൽ അതു വീട്ടില്‍വീട്ടിൽ തിന്നെടുക്കുന്ന കുഷ്ഠം തന്നേ; അതു അശുദ്ധം ആകുന്നു.
 
{{verse|45}} വീട്ടിന്റെ കല്ലും മരവും കുമ്മായവും ഇടിച്ചു പൊളിച്ചു പട്ടണത്തിന്നു പുറത്തു ഒരു അശുദ്ധസ്ഥലത്തു കൊണ്ടുപോയി കളയേണം.
 
{{verse|46}} വീടു അടെച്ചിരുന്ന കാലത്തു എപ്പോഴെങ്കിലും അതിന്നകത്തു കടക്കുന്നവന്‍കടക്കുന്നവൻ സന്ധ്യവരെ അശുദ്ധിയുള്ളവനായിരിക്കേണം.
 
{{verse|47}} വീട്ടില്‍വീട്ടിൽ കിടക്കുന്നവന്‍കിടക്കുന്നവൻ വസ്ത്രം അലക്കേണം ആ വീട്ടില്‍വീട്ടിൽ വെച്ചു ഭക്ഷണം കഴിക്കുന്നവനും വസ്ത്രം അലക്കേണം.
 
{{verse|48}} വീട്ടിന്നു കുമ്മായം തേച്ചശേഷം പുരോഹിതന്‍പുരോഹിതൻ അകത്തു ചെന്നു നോക്കി വീട്ടില്‍വീട്ടിൽ വടു പരന്നിട്ടില്ല എന്നു കണ്ടാല്‍കണ്ടാൽ വടു മാറിപ്പോയതുകൊണ്ടു പുരോഹിതന്‍പുരോഹിതൻ ആ വീടു ശുദ്ധിയുള്ളതു എന്നു വിധിക്കേണം.
 
{{verse|49}} അപ്പോള്‍അപ്പോൾ അവന്‍അവൻ വീടു ശുദ്ധീകരിക്കേണ്ടതിന്നു രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂല്‍ചുവപ്പുനൂൽ, ഈസോപ്പു എന്നിവയെ എടുത്തു
 
{{verse|50}} ഒരു പക്ഷിയെ മണ്‍പാത്രത്തിലുള്ളമൺപാത്രത്തിലുള്ള ഉറവുവെള്ളത്തിന്മീതെ അറുക്കേണം.
 
{{verse|51}} പിന്നെ ദേവദാരു, ഈസോപ്പു, ചുവപ്പു നൂല്‍നൂൽ, ജീവനുള്ള പക്ഷി എന്നിവയെ എടുത്തു അറുത്ത പക്ഷിയുടെ രക്തത്തിലും ഉറവുവെള്ളത്തിലും മുക്കി വീട്ടിന്മേല്‍വീട്ടിന്മേൽ ഏഴു പ്രാവശ്യം തളിക്കേണം.
 
{{verse|52}} പക്ഷിയുടെ രക്തം, ഉറവു വെള്ളം, ജിവനുള്ള പക്ഷി, ദേവദാരു, ഈസോപ്പു, ചുവപ്പുനൂല്‍ചുവപ്പുനൂൽ എന്നിവയെക്കൊണ്ടു വീടു ശുദ്ധീകരിക്കേണം.
 
{{verse|53}} ജീവനുള്ള പക്ഷിയെ പട്ടണത്തിന്നു പുറത്തു വെളിയില്‍വെളിയിൽ വിടേണം; അങ്ങനെ വീട്ടിന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍എന്നാൽ അതു ശുദ്ധമാകും.
 
{{verse|54}} ഇതു സകലകുഷ്ഠത്തിന്നും വടുവിന്നും
വരി 113:
{{verse|55}} പുറ്റിന്നും വസ്ത്രത്തിന്റെയും വീട്ടിന്റെയും
 
{{verse|56}} കുഷ്ഠത്തിന്നും തിണര്‍പ്പിന്നുംതിണർപ്പിന്നും ചുണങ്ങിന്നും ചിരങ്ങിന്നും വെളുത്തപുള്ളിക്കും ഉള്ള പ്രമാണം.
 
{{verse|57}} എപ്പോള്‍എപ്പോൾ അശുദ്ധമെന്നും എപ്പോള്‍എപ്പോൾ ശുദ്ധമെന്നും അറിയേണ്ടതിന്നു ഇതു കുഷ്ഠത്തെക്കുറിച്ചുള്ള പ്രമാണം.
 
{{Navi|