"സത്യവേദപുസ്തകം/ലേവ്യപുസ്തകം/അദ്ധ്യായം 15" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 7:
{{verse|1}} യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു:
 
{{verse|2}} നിങ്ങള്‍നിങ്ങൾ യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാല്‍എന്തെന്നാൽ: ആര്‍ക്കെങ്കിലുംആർക്കെങ്കിലും തന്റെ അംഗത്തില്‍അംഗത്തിൽ ശുക്ളസ്രവം ഉണ്ടായാല്‍ഉണ്ടായാൽ അവന്‍അവൻ സ്രവത്താല്‍സ്രവത്താൽ അശുദ്ധന്‍അശുദ്ധൻ ആകുന്നു.
 
{{verse|3}} അവന്റെ സ്രവത്താലുള്ള അശുദ്ധിയാവിതു: അവന്റെ അംഗം സ്രവിച്ചുകൊണ്ടിരുന്നാലും അവന്റെ അംഗം സ്രവിക്കാതെ അടഞ്ഞിരുന്നാലും അതു അശുദ്ധി തന്നേ.
 
{{verse|4}} സ്രവക്കാരന്‍സ്രവക്കാരൻ കിടക്കുന്ന കിടക്ക ഒക്കെയും അശുദ്ധം; അവന്‍അവൻ ഇരിക്കുന്ന സാധനമൊക്കെയും അശുദ്ധം.
 
{{verse|5}} അവന്റെ കിടക്ക തൊടുന്ന മനുഷ്യന്‍മനുഷ്യൻ വസ്ത്രം അലക്കി വെള്ളത്തില്‍വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
 
{{verse|6}} സ്രവക്കാരന്‍സ്രവക്കാരൻ ഇരുന്ന സാധനത്തിന്മേല്‍സാധനത്തിന്മേൽ ഇരിക്കുന്നവന്‍ഇരിക്കുന്നവൻ വസ്ത്രം അലക്കി വെള്ളത്തില്‍വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധന്‍അശുദ്ധൻ ആയിരിക്കയും വേണം.
 
{{verse|7}} സ്രവക്കാരന്റെ ദേഹം തൊടുന്നവന്‍തൊടുന്നവൻ വസ്ത്രം അലക്കി വെള്ളത്തില്‍വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
 
{{verse|8}} സ്രവക്കാരന്‍സ്രവക്കാരൻ ശുദ്ധിയുള്ളവന്റെമേല്‍ശുദ്ധിയുള്ളവന്റെമേൽ തുപ്പിയാല്‍തുപ്പിയാൽ അവന്‍അവൻ വസ്ത്രം അലക്കി വെള്ളത്തില്‍വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
 
{{verse|9}} സ്രവക്കാരന്‍സ്രവക്കാരൻ കയറിപ്പോകുന്ന ഏതു വാഹനവും അശുദ്ധമാകും.
 
{{verse|10}} അവന്റെ കീഴെ ഇരുന്ന ഏതിനെയും തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം; അവയെ വഹിക്കുന്നവന്‍വഹിക്കുന്നവൻ വസ്ത്രം അലക്കി വെള്ളത്തില്‍വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
 
{{verse|11}} സ്രവക്കാരന്‍സ്രവക്കാരൻ വെള്ളംകൊണ്ടു കൈകഴുകാതെ ആരെ എങ്കിലും തൊട്ടാല്‍തൊട്ടാൽ അവന്‍അവൻ വസ്ത്രം അലക്കി വെള്ളത്തില്‍വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
 
{{verse|12}} സ്രവക്കാരന്‍സ്രവക്കാരൻ തൊട്ട മണ്‍പാത്രംമൺപാത്രം ഉടെച്ചുകളയേണം; മരപ്പാത്രമെല്ലാം വെള്ളം കൊണ്ടു കഴുകേണം.
 
{{verse|13}} സ്രവക്കാരന്‍സ്രവക്കാരൻ സ്രവം മാറി ശുദ്ധിയുള്ളവന്‍ശുദ്ധിയുള്ളവൻ ആകുമ്പോള്‍ആകുമ്പോൾ ശുദ്ധികരണത്തിന്നായി ഏഴുദിവസം എണ്ണീട്ടു വസ്ത്രം അലക്കി ദേഹം ഒഴുക്കുവെള്ളത്തില്‍ഒഴുക്കുവെള്ളത്തിൽ കഴുകേണം; എന്നാല്‍എന്നാൽ അവന്‍അവൻ ശുദ്ധിയുള്ളവന്‍ശുദ്ധിയുള്ളവൻ ആകും.
 
{{verse|14}} എട്ടാം ദിവസം അവന്‍അവൻ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന്‍പ്രാവിൻ കുഞ്ഞിനെയോ എടുത്തു സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍വാതിൽക്കൽ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ വന്നു അവയെ പുരോഹിതന്റെ പക്കല്‍പക്കൽ കൊടുക്കേണം.
 
{{verse|15}} പുരോഹിതന്‍പുരോഹിതൻ അവയില്‍അവയിൽ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അര്‍പ്പിക്കേണംഅർപ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍പുരോഹിതൻ അവന്നുവേണ്ടി യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ അവന്റെ സ്രവത്തിന്നു പ്രായശ്ചിത്തം കഴിക്കേണം.
 
{{verse|16}} ഒരുത്തന്നു ബീജം പോയാല്‍പോയാൽ അവന്‍അവൻ തന്റെ ദേഹം മുഴുവനും വെള്ളത്തില്‍വെള്ളത്തിൽ കഴുകുകയും സന്ധ്യവരെ അശുദ്ധന്‍അശുദ്ധൻ ആയിരിക്കയും വേണം.
 
{{verse|17}} ബീജം വീണസകലവസ്ത്രവും എല്ലാതോലും വെള്ളത്തില്‍വെള്ളത്തിൽ കഴുകുകയും അതു സന്ധ്യവരെ അശുദ്ധമായിരിക്കയും വേണം.
 
{{verse|18}} പുരുഷനും സ്ത്രീയും തമ്മില്‍തമ്മിൽ ബീജസ്ഖലനത്തോടുകൂടെ ശയിച്ചാല്‍ശയിച്ചാൽ ഇരുവരും വെള്ളത്തില്‍വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധരായിരിക്കയും വേണം.
 
{{verse|19}} ഒരു സ്ത്രീക്കു സ്രവമുണ്ടായി അവളുടെ അംഗസ്രവം രക്തം ആയിരുന്നാല്‍ആയിരുന്നാൽ അവള്‍അവൾ ഏഴു ദിവസം അശുദ്ധയായിരിക്കേണം; അവളെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം.
 
{{verse|20}} അവളുടെ അശുദ്ധിയില്‍അശുദ്ധിയിൽ അവള്‍അവൾ ഏതിന്മേലെങ്കിലും കിടന്നാല്‍കിടന്നാൽ അതൊക്കെയും അശുദ്ധമായിരിക്കേണം; അവള്‍അവൾ ഏതിന്മേലെങ്കിലും ഇരുന്നാല്‍ഇരുന്നാൽ അതൊക്കെയും അശുദ്ധമായിരിക്കേണം.
 
{{verse|21}} അവളുടെ കിടക്ക തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തില്‍വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
 
{{verse|22}} അവള്‍അവൾ ഇരുന്ന ഏതൊരു സാധനവും തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തില്‍വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
 
{{verse|23}} അവളുടെ കിടക്കമേലോ അവള്‍അവൾ ഇരുന്നതിന്മേലോ ഉള്ള ഏതൊന്നെങ്കിലും തൊടുന്നവന്‍തൊടുന്നവൻ സന്ധ്യവരെ അശുദ്ധനായിരിക്കേണം.
 
{{verse|24}} ഒരുത്തന്‍ഒരുത്തൻ അവളോടുകൂടെ ശയിക്കയും അവളുടെ അശുദ്ധി അവന്മേല്‍അവന്മേൽ ആകയും ചെയ്താല്‍ചെയ്താൽ അവന്‍അവൻ ഏഴു ദിവസം അശുദ്ധനായിരിക്കേണം; അവന്‍അവൻ കിടക്കുന്ന കിടക്ക ഒക്കെയും അശുദ്ധമാകും.
 
{{verse|25}} ഒരു സ്ത്രീക്കു ഋതുകാലത്തല്ലാതെ രക്തസ്രവം ഏറിയ ദിവസം ഉണ്ടാകയോ ഋതുകാലം കവിഞ്ഞു സ്രവിക്കയോ ചെയ്താല്‍ചെയ്താൽ അവളുടെ അശുദ്ധിയുടെ സ്രവകാലം ഒക്കെയും ഋതുകാലംപോലെ ഇരിക്കേണം; അവള്‍അവൾ അശുദ്ധയായിരിക്കേണം.
 
{{verse|26}} രക്തസ്രവമുള്ള കാലത്തെല്ലാം അവള്‍അവൾ കിടക്കുന്ന കിടക്കയൊക്കെയും ഋതുകാലത്തിലെ കിടക്കപോലെ ഇരിക്കേണം; അവള്‍അവൾ ഇരിയക്കുന്ന സാധനമൊക്കെയും ഋതുകാലത്തിലെ അശുദ്ധിപോലെ അശുദ്ധമായിരിക്കേണം.
 
{{verse|27}} അവ തൊടുന്നവനെല്ലാം അശുദ്ധനാകും; അവന്‍അവൻ വസ്ത്രം അലക്കി വെള്ളത്തില്‍വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം
 
{{verse|28}} രക്തസ്രവം മാറി ശുദ്ധിയുള്ളവളായാല്‍ശുദ്ധിയുള്ളവളായാൽ അവള്‍അവൾ ഏഴു ദിവസം എണ്ണിക്കൊള്ളേണം; അതിന്റെ ശേഷം അവള്‍അവൾ ശുദ്ധിയുള്ളവളാകും.
 
{{verse|29}} എട്ടാം ദിവസം അവള്‍അവൾ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന്‍പ്രാവിൻ കുഞ്ഞിനെയോ എടുത്തു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍വാതിൽക്കൽ പുരോഹിതന്റെ അടുക്കല്‍അടുക്കൽ കൊണ്ടുവരേണം.
 
{{verse|30}} പുരോഹിതന്‍പുരോഹിതൻ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അര്‍പ്പിക്കേണംഅർപ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍പുരോഹിതൻ അവള്‍ക്കുഅവൾക്കു വേണ്ടി യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ അവളുടെ അശുിദ്ധയുടെ രക്തസ്രവംനിമിത്തം പ്രായശ്ചിത്തം കഴിക്കേണം.
 
{{verse|31}} യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ നടുവിലുള്ള എന്റെ നിവാസം അവര്‍അവർ അശുദ്ധമാക്കീട്ടു തങ്ങളുടെ അശുദ്ധികളില്‍അശുദ്ധികളിൽ മരിക്കാതിരിക്കേണ്ടതിന്നു നിങ്ങള്‍നിങ്ങൾ അവരുടെ അശുദ്ധിയെക്കുറിച്ചു അവരെ ഇങ്ങനെ പ്രബോധിപ്പിക്കേണം.
 
{{verse|32}} ഇതു സ്രവക്കാരന്നും ബീജസ്ഖലനത്താല്‍ബീജസ്ഖലനത്താൽ അശുദ്ധനായവനും
 
{{verse|33}} ഋതുസംബന്ധമായ ദീനമുള്ളവള്‍ക്കുംദീനമുള്ളവൾക്കും സ്രവമുള്ള പുരുഷന്നും സ്ത്രീക്കും അശുദ്ധയോടുകൂടെ ശയിക്കുന്നവന്നും ഉള്ള പ്രമാണം.
 
{{Navi|