"സത്യവേദപുസ്തകം/ലേവ്യപുസ്തകം/അദ്ധ്യായം 17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 7:
{{verse|1}} യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
 
{{verse|2}} നീ അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേല്‍മക്കളോടുംഎല്ലായിസ്രായേൽമക്കളോടും പറയേണ്ടതു എന്തെന്നാല്‍എന്തെന്നാൽ: യഹോവ കല്പിച്ച കാര്യം ആവിതു:
 
{{verse|3}} യിസ്രായേല്‍ഗൃഹത്തില്‍യിസ്രായേൽഗൃഹത്തിൽ ആരെങ്കിലും കാളയെയോ ആട്ടിന്‍ആട്ടിൻ കുട്ടിയെയോ കോലാടിനെയോ പാളയത്തില്‍വെച്ചെങ്കിലുംപാളയത്തിൽവെച്ചെങ്കിലും പാളയത്തിന്നു പുറത്തുവെച്ചെങ്കിലും അറുക്കയും
 
{{verse|4}} അതിനെ യഹോവയുടെ കൂടാരത്തിന്റെ മുമ്പില്‍മുമ്പിൽ യഹോവേക്കു വഴിപാടായി അര്‍പ്പിക്കേണ്ടതിന്നുഅർപ്പിക്കേണ്ടതിന്നു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍വാതിൽക്കൽ കൊണ്ടുവരാതിരിക്കയും ചെയ്താല്‍ചെയ്താൽ അതു അവന്നു രക്തപാതകമായി എണ്ണേണം; അവന്‍അവൻ രക്തം ചൊരിയിച്ചു; ആ മനുഷ്യനെ അവന്റെ ജനത്തിന്റെ നടുവില്‍നിന്നുനടുവിൽനിന്നു ഛേദിച്ചുകളയേണം.
 
{{verse|5}} യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ വെളിന്‍വെളിൻ പ്രദേശത്തുവെച്ചു അര്‍പ്പിച്ചുഅർപ്പിച്ചു വരുന്ന യാഗങ്ങളെ യഹോവേക്കു സമാധാനയാഗങ്ങളായി അര്‍പ്പിക്കേണ്ടതിന്നുഅർപ്പിക്കേണ്ടതിന്നു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍വാതിൽക്കൽ പുരോഹിതന്റെ അടുക്കല്‍അടുക്കൽ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ കൊണ്ടുവരേണ്ടതാകുന്നു.
 
{{verse|6}} പുരോഹിതന്‍പുരോഹിതൻ അവയുടെ രക്തം സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍വാതിൽക്കൽ യഹോവയുടെ യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ തളിച്ചു മേദസ്സു യഹോവേക്കു സൌരഭ്യവാസനയായി ദഹിപ്പിക്കേണം.
 
{{verse|7}} അവര്‍അവർ പരസംഗമായി പിന്തുടരുന്ന ഭൂതങ്ങള്‍ക്കുഭൂതങ്ങൾക്കു ഇനി തങ്ങളുടെ ബലികള്‍ബലികൾ അര്‍പ്പിക്കരുതുഅർപ്പിക്കരുതു; ഇതു തലമുറതലമുറയായി അവര്‍ക്കുംഅവർക്കും എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
 
{{verse|8}} നീ അവരോടു പറയേണ്ടതു എന്തെന്നാല്‍എന്തെന്നാൽ: യിസ്രായേല്‍ഗൃഹത്തിലോയിസ്രായേൽഗൃഹത്തിലോ നിങ്ങളുടെ ഇടയില്‍ഇടയിൽ പാര്‍ക്കുംന്നപാർക്കുംന്ന പരദേശികളിലോ ആരെങ്കിലും ഹോമയാഗമോ ഹനനയാഗമോ അര്‍പ്പിക്കയുംഅർപ്പിക്കയും
 
{{verse|9}} അതു യഹോവേക്കു അര്‍പ്പിക്കേണ്ടതിന്നുഅർപ്പിക്കേണ്ടതിന്നു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍വാതിൽക്കൽ കൊണ്ടുവരാതിരിക്കയും ചെയ്താല്‍ചെയ്താൽ അവനെ അവന്റെ ജനത്തില്‍നിന്നുജനത്തിൽനിന്നു ഛേദിച്ചുകളയേണം.
 
{{verse|10}} യിസ്രായേല്‍ഗൃഹത്തിലോയിസ്രായേൽഗൃഹത്തിലോ നിങ്ങളുടെ ഇടയില്‍ഇടയിൽ പാര്‍ക്കുംന്നപാർക്കുംന്ന പരദേശികളിലോ ആരെങ്കിലും വല്ല രക്തവും ഭക്ഷിച്ചാല്‍ഭക്ഷിച്ചാൽ രക്തം ഭക്ഷിച്ചവന്റെ നേരെ ഞാന്‍ഞാൻ ദൃഷ്ടിവെച്ചു അവനെ അവന്റെ ജനത്തിന്റെ ഇടയില്‍നിന്നുഇടയിൽനിന്നു ഛേദിച്ചുകളയും.
 
{{verse|11}} മാംസത്തിന്റെ ജീവന്‍ജീവൻ രക്തത്തില്‍രക്തത്തിൽ അല്ലോ ഇരിക്കുന്നതു; യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ നിങ്ങള്‍ക്കുവേണ്ടിനിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന്‍കഴിപ്പാൻ ഞാന്‍ഞാൻ അതു നിങ്ങള്‍ക്കുനിങ്ങൾക്കു തന്നിരിക്കുന്നു; രക്തമല്ലോ ജീവന്‍ജീവൻ മൂലമായി പ്രായശ്ചിത്തം ആകുന്നതു.
 
{{verse|12}} അതുകൊണ്ടത്രേ നിങ്ങളില്‍നിങ്ങളിൽ യാതൊരുത്തനും രക്തം ഭക്ഷിക്കരുതു; നിങ്ങളുടെ ഇടയില്‍ഇടയിൽ പാര്‍ക്കുംന്നപാർക്കുംന്ന പരദേശിയും രക്തം ഭക്ഷിക്കരുതു എന്നു ഞാന്‍ഞാൻ യിസ്രായേല്‍യിസ്രായേൽ മക്കളോടു കല്പിച്ചതു.
 
{{verse|13}} യിസ്രായേല്‍മക്കളിലോയിസ്രായേൽമക്കളിലോ നിങ്ങളുടെ ഇടയില്‍ഇടയിൽ പാര്‍ക്കുംന്നപാർക്കുംന്ന പരദേശികളിലോ ആരെങ്കിലും തിന്നാകുന്ന ഒരു മൃഗത്തെയോ പക്ഷിയെയോ വേട്ടയാടി പിടിച്ചാല്‍പിടിച്ചാൽ അവന്‍അവൻ അതിന്റെ രക്തം കളഞ്ഞു മണ്ണിട്ടു മൂടേണം.
 
{{verse|14}} സകലജഡത്തിന്റെയും ജീവന്‍ജീവൻ അതിന്റെ ജീവാധാരമായ രക്തം തന്നേ. അതുകൊണ്ടത്രേ ഞാന്‍ഞാൻ യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു: യാതൊരു ജഡത്തിന്റെ രക്തവും നിങ്ങള്‍നിങ്ങൾ ഭക്ഷിക്കരുതു എന്നു കല്പിച്ചതു; സകലജഡത്തിന്റെയും ജീവന്‍ജീവൻ അതിന്റെ രക്തമല്ലോ; അതു ഭക്ഷിക്കുന്നവനെയെല്ലാം ഛേദിച്ചുകളയേണം.
 
{{verse|15}} താനേ ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ തിന്നുന്നവനൊക്കെയും സ്വദേശിയായാലും പരദേശിയായാലും വസ്ത്രം അലക്കി വെള്ളത്തില്‍വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം; പിന്നെ അവന്‍അവൻ ശുദ്ധിയുള്ളവനാകും.
 
{{verse|16}} വസ്ത്രം അലക്കാതെയും ദേഹം കഴുകാതെയും ഇരുന്നാല്‍ഇരുന്നാൽ അവന്‍അവൻ കുറ്റം വഹിക്കേണം.
 
{{Navi|