"സത്യവേദപുസ്തകം/ലേവ്യപുസ്തകം/അദ്ധ്യായം 18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 7:
{{verse|1}} യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
 
{{verse|2}} നീ യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാല്‍എന്തെന്നാൽ: ഞാന്‍ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു;
 
{{verse|3}} നിങ്ങള്‍നിങ്ങൾ പാര്‍ത്തിരുന്നപാർത്തിരുന്ന മിസ്രയീംദേശത്തിലെ നടപ്പുപോലെ നിങ്ങള്‍നിങ്ങൾ നടക്കരുതു; ഞാന്‍ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന കനാന്‍കനാൻ ദേശത്തിലെ നടപ്പുപോലെയും അരുതു; അവരുടെ മര്യാദ ആചരിക്കരുതു.
 
{{verse|4}} എന്റെ വിധികളെ അനുസരിച്ചു എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കേണം; ഞാന്‍ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
 
{{verse|5}} ആകയാല്‍ആകയാൽ എന്റെ ചട്ടങ്ങളും ന്യായങ്ങളും നിങ്ങള്‍നിങ്ങൾ പ്രമാണിക്കേണം; അവയെ ചെയ്യുന്ന മനുഷ്യന്‍മനുഷ്യൻ അവയാല്‍അവയാൽ ജീവിക്കും; ഞാന്‍ഞാൻ യഹോവ ആകുന്നു.
 
{{verse|6}} നിങ്ങളില്‍നിങ്ങളിൽ ആരും തനിക്കു രക്തസംബന്ധമുള്ള യാതൊരുത്തരുടെയും നഗ്നത അനാവൃതമാക്കുവാന്‍അനാവൃതമാക്കുവാൻ തക്കവണ്ണം അവരോടു അടുക്കരുതു; ഞാന്‍ഞാൻ യഹോവ ആകുന്നു.
 
{{verse|7}} നിന്റെ അപ്പന്റെ നഗ്നതയും അമ്മയുടെ നഗ്നതയും അനാവൃതമാക്കരുതു. അവള്‍അവൾ നിന്റെ അമ്മയാകുന്നു; അവളുടെ നഗ്നത അനാവൃതമാക്കരുതു.
 
{{verse|8}} അപ്പന്റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുതു; അതു നിന്റെ അപ്പന്റെ നഗ്നതയല്ലോ.
 
{{verse|9}} അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ നിന്റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; വീട്ടില്‍വീട്ടിൽ ജനിച്ചവരായാലും പുറമെ ജനിച്ചവരായാലും അവരുടെ നഗ്നത അനാവൃതമാക്കരുതു.
 
{{verse|10}} നിന്റെ മകന്റെ മകളുടെ നഗ്നതയോ മകളുടെ മകളുടെ നഗ്നതയോ അനാവൃതമാക്കരുതു; അവരുടെ നഗ്നത നിന്റേതു തന്നേയല്ലോ.
 
{{verse|11}} നിന്റെ അപ്പന്നു ജനിച്ചവളും അവന്റെ ഭാര്യയുടെ മകളുമായവളുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍അവൾ നിന്റെ സഹോദരിയല്ലോ.
 
{{verse|12}} അപ്പന്റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍അവൾ അപ്പന്റെ അടുത്ത ചാര്‍ച്ചക്കാരത്തിയല്ലോചാർച്ചക്കാരത്തിയല്ലോ.
 
{{verse|13}} അമ്മയുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍അവൾ നിന്റെ അമ്മയുടെ അടുത്ത ചാര്‍ച്ചക്കാരത്തിയല്ലോചാർച്ചക്കാരത്തിയല്ലോ.
 
{{verse|14}} അപ്പന്റെ സഹോദരന്റെ നഗ്നത അനാവൃതമാക്കരുതു; അവന്റെ ഭാര്യയോടു അടുക്കയുമരുതു; അവള്‍അവൾ നിന്റെ ഇളയമ്മയല്ലോ.
 
{{verse|15}} നിന്റെ മരുമകളുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍അവൾ നിന്റെ മകന്റെ ഭാര്യ അല്ലോ; അവളുടെ നഗ്നത അനാവൃതമാക്കരുതു.
 
{{verse|16}} സഹോദരന്റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുതു; അതു നിന്റെ സഹോദരന്റെ നഗ്നതയല്ലോ.
 
{{verse|17}} ഒരു സ്ത്രീയുടെയും അവളുടെ മകളുടെയും നഗ്നത അനാവൃതമാക്കരുതു; അവളുടെ മകന്റെയോ മകളുടെയോ മകളുടെ നഗ്നത അനാവൃതമാക്കുമാറു അവരെ പരിഗ്രഹിക്കരുതു: അവര്‍അവർ അടുത്ത ചാര്‍ച്ചക്കാരല്ലോചാർച്ചക്കാരല്ലോ; അതു ദുഷ്കര്‍മ്മംദുഷ്കർമ്മം.
 
{{verse|18}} ഭാര്യ ജീവനോടിരിക്കുമ്പോള്‍ജീവനോടിരിക്കുമ്പോൾ അവളെ ദുഃഖീപ്പിപ്പാന്‍ദുഃഖീപ്പിപ്പാൻ അവളുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കുമാറു അവളെ കൂടെ പരിഗ്രഹിക്കരുതു.
 
{{verse|19}} ഒരു സ്ത്രീ ഋതു നിമിത്തം അശുദ്ധമായിരിക്കുമ്പോള്‍അശുദ്ധമായിരിക്കുമ്പോൾ അവളുടെ നഗ്നത അനാവൃതമാക്കുമാറു അവളോടു അടുക്കരുതു.
 
{{verse|20}} കൂട്ടുകാരന്റെ ഭാര്യയോടുകൂടെ ശയിച്ചു അവളെക്കൊണ്ടു നിന്നെ അശുദ്ധനാക്കരുതു.
 
{{verse|21}} നിന്റെ സന്തതിയില്‍സന്തതിയിൽ ഒന്നിനെയും മോലേക്കിന്നു അര്‍പ്പിച്ചുഅർപ്പിച്ചു നിന്റെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരുതു; ഞാന്‍ഞാൻ യഹോവ ആകുന്നു.
 
{{verse|22}} സ്ത്രീയോടു എന്നപോലെ പുരുഷനോടുകൂടെ ശയിക്കരുതു; അതു മ്ളേച്ഛത.
 
{{verse|23}} യാതൊരു മൃഗത്തോടുംകൂടെ ശയിച്ചു അതിനാല്‍അതിനാൽ നിന്നെ അശുദ്ധനാക്കരുതു; യാതൊരു സ്ത്രീയും ഒരു മൃഗത്തോടും കൂടെ ശയിക്കേണ്ടതിന്നു അതിന്റെ മുമ്പില്‍മുമ്പിൽ നില്‍ക്കയുംനിൽക്കയും അരുതു; അതു നികൃഷ്ടം.
 
{{verse|24}} ഇവയില്‍ഇവയിൽ ഒന്നുകൊണ്ടും നിങ്ങളെ തന്നേ അശുദ്ധരാക്കരുതു; ഞാന്‍ഞാൻ നിങ്ങളുടെ മുമ്പില്‍മുമ്പിൽ നിന്നു നീക്കിക്കളയുന്ന ജാതികള്‍ജാതികൾ ഇവയാല്‍ഇവയാൽ ഒക്കെയും തങ്ങളെത്തന്നേ അശുദ്ധരാക്കിയിരിക്കുന്നു.
 
{{verse|25}} ദേശവും അശുദ്ധമായിത്തീര്‍ന്നുഅശുദ്ധമായിത്തീർന്നു; അതുകൊണ്ടു ഞാന്‍ഞാൻ അതിന്റെ അകൃത്യം അതിന്മേല്‍അതിന്മേൽ സന്ദര്‍ശിക്കുന്നുസന്ദർശിക്കുന്നു; ദേശം തന്റെ നിവാസികളെ ഛര്‍ദ്ദിച്ചുകളയുന്നുഛർദ്ദിച്ചുകളയുന്നു.
 
{{verse|26}} ഈ മ്ളേച്ഛത ഒക്കെയും നിങ്ങള്‍ക്കുനിങ്ങൾക്കു മുമ്പെ ആ ദേശത്തുണ്ടായിരുന്ന മനുഷ്യര്‍മനുഷ്യർ ചെയ്തു, ദേശം അശുദ്ധമായി തീര്‍ന്നുതീർന്നു
 
{{verse|27}} നിങ്ങള്‍ക്കുനിങ്ങൾക്കു മുമ്പെ ഉണ്ടായിരുന്ന ജാതികളെ ദേശം ഛര്‍ദ്ദിച്ചുകളഞ്ഞതുപോലെഛർദ്ദിച്ചുകളഞ്ഞതുപോലെ നിങ്ങള്‍നിങ്ങൾ അതിനെ അശുദ്ധമാക്കീട്ടു നിങ്ങളെയും ഛര്‍ദ്ദിച്ചുകളയാതിരിപ്പാന്‍ഛർദ്ദിച്ചുകളയാതിരിപ്പാൻ നിങ്ങള്‍നിങ്ങൾ എന്റെ ചട്ടങ്ങളും വിധികളും പ്രമാണിക്കേണം;
 
{{verse|28}} ഈ മ്ളേച്ഛതകളില്‍മ്ളേച്ഛതകളിൽ യാതൊന്നും സ്വദേശിയാകട്ടെ നിങ്ങളുടെ ഇടയില്‍ഇടയിൽ പാര്‍ക്കുംന്നപാർക്കുംന്ന പരദേശിയാകട്ടെ ചെയ്യരുതു.
 
{{verse|29}} ആരെങ്കിലും ഈ സകലമ്ളേച്ഛതകളിലും ഏതെങ്കിലും ചെയ്താല്‍ചെയ്താൽ അങ്ങനെ ചെയ്യുന്നവരെ അവരുടെ ജനത്തില്‍നിന്നുജനത്തിൽനിന്നു
ഛേദിച്ചുകളയേണം.
 
{{verse|30}} ആകയാല്‍ആകയാൽ നിങ്ങള്‍ക്കുനിങ്ങൾക്കു മുമ്പെ നടന്ന ഈ മ്ളേച്ഛമര്യാദകളില്‍മ്ളേച്ഛമര്യാദകളിൽ യാതൊന്നും ചെയ്യാതെയും അവയാല്‍അവയാൽ അശുദ്ധരാകാതെയും ഇരിപ്പാന്‍ഇരിപ്പാൻ നിങ്ങള്‍നിങ്ങൾ എന്റെ പ്രമാണങ്ങളെ പ്രമാണിക്കേണം; ഞാന്‍ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
 
{{Navi|