"സത്യവേദപുസ്തകം/ലേവ്യപുസ്തകം/അദ്ധ്യായം 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 7:
{{verse|1}} യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
 
{{verse|2}} നീ യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു പറയേണ്ടതു: എന്റെ ഉത്സവങ്ങള്‍ഉത്സവങ്ങൾ, വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങള്‍ഉത്സവങ്ങൾ ആവിതു:
 
{{verse|3}} ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണ്ടുന്ന സ്വസ്ഥതെക്കുള്ള ശബ്ബത്ത്. അന്നു ഒരു വേലയും ചെയ്യരുതു; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും അതു യഹോവയുടെ ശബ്ബത്ത് ആകുന്നു.
 
{{verse|4}} അതതു കാലത്തു വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങള്‍ഉത്സവങ്ങൾ ആവിതു:
 
{{verse|5}} ഒന്നാംമാസം പതിന്നാലം തിയ്യതി സന്ധ്യാസമയത്തു യഹോവയുടെ പെസഹ.
 
{{verse|6}} ആ മാസം പതിനഞ്ചാം തിയ്യതി യഹോവേക്കു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍പെരുനാൾ; ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം.
 
{{verse|7}} ഒന്നാം ദിവസം നിങ്ങള്‍ക്കുനിങ്ങൾക്കു വിശുദ്ധ സഭായോഗം ഉണ്ടാകേണം; സാമാന്യവേല യാതൊന്നും ചെയ്യരുതു.
 
{{verse|8}} നിങ്ങള്‍നിങ്ങൾ ഏഴു ദിവസം യഹോവേക്കു ദഹനയാഗം അര്‍പ്പിക്കേണംഅർപ്പിക്കേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുതു.
 
{{verse|9}} യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
 
{{verse|10}} നീ യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാല്‍എന്തെന്നാൽ: ഞാന്‍ഞാൻ നിങ്ങള്‍ക്കുനിങ്ങൾക്കു തരുന്ന ദേശത്തു നിങ്ങള്‍നിങ്ങൾ എത്തിയശേഷം അതിലെ വിളവെടുക്കുമ്പോള്‍വിളവെടുക്കുമ്പോൾ നിങ്ങളുടെ കൊയ്ത്തിലെ ആദ്യത്തെ കറ്റ പുരോഹിതന്റെ അടുക്കല്‍അടുക്കൽ കൊണ്ടുവരേണം.
 
{{verse|11}} നിങ്ങള്‍ക്കുനിങ്ങൾക്കു പ്രസാദം ലഭിക്കേണ്ടതിന്നു അവന്‍അവൻ ആ കറ്റ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ നീരാജനം ചെയ്യേണം. ശബ്ബത്തിന്റെ പിറ്റെന്നാള്‍പിറ്റെന്നാൾ പുരോഹിതന്‍പുരോഹിതൻ അതു നീരാജനം ചെയ്യേണം.
 
{{verse|12}} കറ്റ നീരാജനം ചെയ്യുന്ന ദിവസം നിങ്ങള്‍നിങ്ങൾ യഹോവേക്കു ഹോമയാഗമായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിന്‍ആണാട്ടിൻ കുട്ടിയെ അര്‍പ്പിക്കേണംഅർപ്പിക്കേണം.
 
{{verse|13}} അതിന്റെ ഭോജനയാഗം എണ്ണ ചേര്‍ത്തചേർത്ത രണ്ടിടങ്ങഴി നേരിയ മാവു ആയിരിക്കേണം; അതു യഹോവേക്കു സൌരഭ്യവാസനയായുള്ള ദഹനയാഗം; അതിന്റെ പാനീയയാഗം ഒരു നാഴി വീഞ്ഞു ആയിരിക്കേണം.
 
{{verse|14}} നിങ്ങളുടെ ദൈവത്തിന്നു വഴിപാടു കൊണ്ടുവരുന്ന ദിവസംവരെ നിങ്ങള്‍നിങ്ങൾ അപ്പമാകട്ടെ മലരാകട്ടെ കതിരാകട്ടെ തിന്നരുതു; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും ഇതു തലമുറതലമുറയായി നിങ്ങള്‍ക്കുനിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
 
{{verse|15}} ശബ്ബത്തിന്റെ പിറ്റെന്നാള്‍പിറ്റെന്നാൾ മുതല്‍മുതൽ നിങ്ങള്‍നിങ്ങൾ നീരാജനത്തിന്റെ കറ്റ കൊണ്ടുവന്ന ദിവസംമുതല്‍ദിവസംമുതൽ തന്നേ, എണ്ണി ഏഴു ശബ്ബത്ത് തികയേണം.
 
{{verse|16}} ഏഴാമത്തെ ശബ്ബത്തിന്റെ പിറ്റെന്നാള്‍വരെപിറ്റെന്നാൾവരെ അമ്പതു ദിവസം എണ്ണി യഹോവേക്കു പുതിയ ധാന്യംകൊണ്ടു ഒരു ഭോജനയാഗം അര്‍പ്പിക്കേണംഅർപ്പിക്കേണം.
 
{{verse|17}} നീരാജനത്തിന്നു രണ്ടിങ്ങഴി മാവുകൊണ്ടു രണ്ടപ്പം നിങ്ങളുടെ വാസസ്ഥലങ്ങളില്‍വാസസ്ഥലങ്ങളിൽ നിന്നു കൊണ്ടുവരേണം; അതു നേരിയ മാവുകൊണ്ടുള്ളതും പുളിപ്പിച്ചു ചുട്ടതും ആയിരിക്കേണം; അതു യഹോവേക്കു ആദ്യവിളവു.
 
{{verse|18}} അപ്പത്തോടു കൂടെ ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു ചെമ്മരിയാട്ടിന്‍ചെമ്മരിയാട്ടിൻ കുട്ടിയെയും ഒരു കാളകൂട്ടിയെയും രണ്ടു മുട്ടാടിനെയും അര്‍പ്പിക്കേണംഅർപ്പിക്കേണം; അവയും അവയുടെ ഭോജനയാഗവും പാനീയയാഗവും യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗമായി യഹോവേക്കു ഹോമയാഗമായിരിക്കേണം.
 
{{verse|19}} ഒരു കോലാട്ടു കൊറ്റനെ പാപയാഗമായും ഒരു വയസ്സുപ്രായമുള്ള രണ്ടു ആട്ടിന്‍ആട്ടിൻ കുട്ടിയെ സാമാധാനയാഗമായും അര്‍പ്പിക്കേണംഅർപ്പിക്കേണം.
 
{{verse|20}} പുരോഹിതന്‍പുരോഹിതൻ അവയെ ആദ്യവിളവിന്റെ അപ്പത്തോടും രണ്ടു ആട്ടിന്‍ആട്ടിൻ കുട്ടിയോടുംകൂടെ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ നീരാജനം ചെയ്യേണം; അവ പുരോഹിതന്നുവേണ്ടി യഹോവേക്കു വിശുദ്ധമായിരിക്കേണം.
 
{{verse|21}} അന്നു തന്നേ നിങ്ങള്‍നിങ്ങൾ വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുതു; ഇതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും തലമുറതലമുറയായി നിങ്ങള്‍ക്കുനിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
 
{{verse|22}} നിങ്ങളുടെ നിലത്തിലെ വിളവു എടുക്കുമ്പോള്‍എടുക്കുമ്പോൾ വയലിന്റെ അരികു തീര്‍ത്തുകൊയ്യരുതുതീർത്തുകൊയ്യരുതു; കാലാ പെറുക്കുകയുമരുതു; അതു ദരിദ്രന്നും പരദേശിക്കും വിട്ടേക്കേണം; ഞാന്‍ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
 
{{verse|23}} യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
 
{{verse|24}} നീ യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാല്‍എന്തെന്നാൽ: ഏഴാം മാസം ഒന്നാം തിയ്യതി നിങ്ങള്‍ക്കുനിങ്ങൾക്കു കാഹളധ്വനിയുടെ ജ്ഞാപകവും വിശുദ്ധസഭായോഗമുള്ള സ്വസ്ഥദിവസവുമായിരിക്കേണം.
 
{{verse|25}} അന്നു സാമാന്യവേല യാതൊന്നും ചെയ്യാതെ യഹോവേക്കു ദഹനയാഗം അര്‍പ്പിക്കേണംഅർപ്പിക്കേണം.
 
{{verse|26}} യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
 
{{verse|27}} ഏഴാം മാസം പത്താം തിയ്യതി പാപപരിഹാരദിവസം ആകുന്നു. അന്നു നിങ്ങള്‍ക്കുനിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; നിങ്ങള്‍നിങ്ങൾ ആത്മതപനം ചെയ്കയും യഹോവേക്കു ദഹനയാഗം അര്‍പ്പിക്കയുംഅർപ്പിക്കയും വേണം.
 
{{verse|28}} അന്നു നിങ്ങള്‍നിങ്ങൾ യാതൊരു വേലയും ചെയ്യരുതു; അതു നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ നിങ്ങള്‍ക്കുനിങ്ങൾക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നുള്ള പാപപരിഹാരദിവസം.
 
{{verse|29}} അന്നു ആത്മതപനം ചെയ്യാത്ത ഏവനെയും അവന്റെ ജനത്തില്‍നിന്നുജനത്തിൽനിന്നു ഛേദിച്ചുകളയേണം.
 
{{verse|30}} അന്നു ആരെങ്കിലും വല്ല വേലയും ചെയ്താല്‍ചെയ്താൽ അവനെ ഞാന്‍ഞാൻ അവന്റെ ജനത്തിന്റെ ഇടയില്‍ഇടയിൽ നിന്നു നശിപ്പിക്കും.
 
{{verse|31}} യാതൊരു വേലയും ചെയ്യരുതു; ഇതു നിങ്ങള്‍ക്കുനിങ്ങൾക്കു തലമുറതലമുറയായി നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
 
{{verse|32}} അതു നിങ്ങള്‍ക്കുനിങ്ങൾക്കു സ്വസ്ഥതെക്കുള്ള ശബ്ബത്ത്; അന്നു നിങ്ങള്‍നിങ്ങൾ ആത്മതപനം ചെയ്യേണം. ആ മാസം ഒമ്പതാം തിയ്യതി വൈകുന്നേരം മുതല്‍മുതൽ പിറ്റെന്നാള്‍പിറ്റെന്നാൾ വൈകുന്നേരംവരെ നിങ്ങള്‍നിങ്ങൾ ശബ്ബത്ത് ആചരിക്കേണം.
 
{{verse|33}} യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
 
{{verse|34}} നീ യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാല്‍എന്തെന്നാൽ: ഏഴാം മാസം പതിനഞ്ചാം തിയ്യതി മുതല്‍മുതൽ ഏഴു ദിവസം യഹോവേക്കു കൂടാരപ്പെരുനാള്‍കൂടാരപ്പെരുനാൾ ആകുന്നു.
 
{{verse|35}} ഒന്നാം ദിവസത്തില്‍ദിവസത്തിൽ വിശുദ്ധസഭായോഗം ഉണ്ടാകേണം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുതു.
 
{{verse|36}} ഏഴു ദിവസം യഹോവേക്കു ദഹനയാഗം അര്‍പ്പിക്കേണംഅർപ്പിക്കേണം; എട്ടാംദിവസം നിങ്ങള്‍ക്കുനിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; യഹോവേക്കു ദഹനയാഗവും അര്‍പ്പിക്കേണംഅർപ്പിക്കേണം; അന്നു അന്ത്യസഭായോഗം; സാമാന്യവേല യാതൊന്നും ചെയ്യരുതു.
 
{{verse|37}} യഹോവയുടെ ശബ്ബത്തുകളും നിങ്ങളുടെ വഴിപാടുകളും നിങ്ങളുടെ എല്ലാ നേര്‍ച്ചകളുംനേർച്ചകളും നിങ്ങള്‍നിങ്ങൾ യഹോവേക്കു കൊടുക്കുന്ന സകല സ്വമേധാദാനങ്ങളും കൂടാതെ
 
{{verse|38}} അതതു ദിവസത്തില്‍ദിവസത്തിൽ യഹോവേക്കു ദഹനയാഗവും ഹോമയാഗവും ഭോജനയാഗവും പാനീയയാഗവും അര്‍പ്പിക്കേണ്ടതിന്നുഅർപ്പിക്കേണ്ടതിന്നു വിശുദ്ധസഭായോഗങ്ങള്‍വിശുദ്ധസഭായോഗങ്ങൾ വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങള്‍ഉത്സവങ്ങൾ ഇവ തന്നേ.
 
{{verse|39}} ഭൂമിയുടെ ഫലം ശേഖരിച്ചശേഷം ഏഴാം മാസം പതിനഞ്ചാം തിയ്യതി യഹോവേക്കു ഏഴുദിവസം ഉത്സവം ആചരിക്കേണം; ആദ്യദിവസം വിശുദ്ധസ്വസ്ഥത; എട്ടാം ദിവസം വിശുദ്ധസ്വസ്ഥത.
 
{{verse|40}} ആദ്യദിവസം ഭംഗിയുള്ള വൃക്ഷങ്ങളുടെ ഫലവും ഈത്തപ്പനയുടെ കുരുത്തോലയും തഴെച്ചിരിക്കുന്ന വൃക്ഷങ്ങളുടെ കൊമ്പും ആറ്റലരിയും എടുത്തു കൊണ്ടു നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ ഏഴു ദിവസം സന്തോഷിക്കേണം.
 
{{verse|41}} സംവത്സരംതോറും ഏഴു ദിവസം യഹോവേക്കു ഈ ഉത്സവം ആചരിക്കേണം; ഇതു തലമുറതലമുറയായി നിങ്ങള്‍ക്കുനിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം; ഏഴാം മാസത്തില്‍മാസത്തിൽ അതു ആചരിക്കേണം.
 
{{verse|42}} ഞാന്‍ഞാൻ യിസ്രായേല്‍മക്കളെയിസ്രായേൽമക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നപ്പോള്‍കൊണ്ടുവന്നപ്പോൾ
 
{{verse|43}} അവരെ കൂടാരങ്ങളില്‍കൂടാരങ്ങളിൽ പാര്‍പ്പിച്ചുപാർപ്പിച്ചു എന്നു നിങ്ങളുടെ സന്തതികള്‍സന്തതികൾ അറിവാന്‍അറിവാൻ നിങ്ങള്‍നിങ്ങൾ ഏഴു ദിവസം കൂടാരങ്ങളില്‍കൂടാരങ്ങളിൽ പാര്‍ക്കേണംപാർക്കേണം; യിസ്രായേലിലെ സ്വദേശികള്‍സ്വദേശികൾ ഒക്കെയും കൂടാരങ്ങളില്‍കൂടാരങ്ങളിൽ പാര്‍ക്കേണംപാർക്കേണം; ഞാന്‍ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
 
{{verse|44}} അങ്ങനെ മോശെ യഹോവയുടെ ഉത്സവങ്ങളെ യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു അറിയിച്ചു.
 
{{Navi|