"താൾ:SreemahaBhagavatham 1871.pdf/101" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pywikibot touch edit
No edit summary
 
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
൮൯== എകാദശസ്തന്ധം൧൯-ാം അദ്ധ്യായം ==
൮൯== എകാദശസ്തന്ധം൧൯-ാം അദ്ധ്യായം ==


ഞ്ഞിട്ടു സർവ്വവുംവിട്ടുജ്ഞാനവിജ്ഞാനസമ്പന്നനാ യ്സർവ്വദാമമഭക്തിഭൂവിതനായിട്ടെന്ന ഭൂജിച്ചീടുകജ്ഞാനവിജ്ഞാനയജ്ഞംകൊണ്ടു ത്യജിച്ചുസർവ്വംസർവ്വയജ്ഞെശനായാത്തവാ മെന്നയുമാത്മാവിങ്കൽയജിച്ചുമുനിന്ദ്രന്മാരെന്നെപ്രാപിച്ചാർനിങ്കലാശ്രയിച്ചീടുന്നൊരു ആദ്ധ്യാത്മികാരിവികാരങ്ങളാംദെഹാദിക ളാദ്യന്തങ്ങളില്ലാമദ്ധ്യത്തിലുണ്ടായാൽ രജ്ജുവിൽസർപ്പംപൊലെമായയാകുന്നിതെടൊ നിശ്ചയംജന്മാദികളീവികാരത്തിന്നെത്രെ അധിഷ്ഠാനഭൂതാനാംനിനക്കെന്തതുകൊണ്ടു അസത്താംസർപ്പമാദ്യന്തത്തിങ്കലില്ലായ്കയാൽ മദ്ധ്യത്തിങ്കലുമില്ലഎന്നപൊലീവികാരം മദ്ധ്യാന്ത്യാദ്യങ്ങളിലില്ലെന്നതുധരിച്ചാലും ആദ്യന്തങ്ങളിലുള്ളതെത്രെമദ്ധ്യത്തിങ്കലും ആദ്യനാമമതിന്നുജന്മാദികളില്ലയെല്ലൊ അതിനാൽനിർവ്വികാരബ്രഹ്മന്നീയ്യെന്നുകെട്ടു മതിമാൻപന്ത്രണ്ടാമതുദ്ധവർചൊദിക്കുന്നു വിശ്വെശവിശുദ്ധമായ്പിപുലമായിപിന്നെ നിശ്ശെഷവൈരാഗ്യവിജ്ഞാനസംയുക്തമായി എത്രയുംപുരാണമായുള്ളൊരുജ്ഞാനത്തെയും നിത്യവുംബ്രഹ്മാദികളാലുമന്വെഷിക്കുന്ന ത്വത്ഭക്തി യൊഗത്തെയുംചൊല്ലെണംവിശ്വമൂർത്തെ നിർഭരതാപത്രയംകൊണ്ടഭിഹതനായി ഘൊരമാംഭവാദ്ധ്വാവിൽസന്തപിയ്ക്കുന്നവന്നു ചാരുവാന്തവപദദ്വാപത്രമതും പാദാബ്ധത്തിന്നൊഴുകുമൂതാഭിവർഷവുംസാകരമെഴിച്ചന്യമാശ്രയംകാണുന്നില്ലെ സംസാരവിലത്തിങ്കൽസമ്പതിതനുമായി കംസാരെകാലാഹിയാൽദഷ്ടനെന്നിരിക്കിലും ക്ഷുദ്രമാംസുഖത്തിങ്കൽതല്പരനായോരെന മുദ്ധരിയ്ക്കെണെമൊക്ഷകരങ്ങളായിട്ടുള്ള വാക്കുകൾകൊണ്ടുകൃപയാഭിഷെചനമതും പാർക്കാതെമഹാനുഭാവപ്രഭൊചെയ്തീടെണെ ഇത്തരമുധവന്റെചൊദ്യത്തെകെട്ടനെര ത്തുത്തമപുരുഷനുമരുൾചെയ്തു ഇങ്ങനെഇതുപണ്ടു ധർമ്മജൻഭീഷ്മരൊടു തങ്ങടെസുഹൃദ്വധംകൊണ്ടുവിഹ്വലനായ മംഗലനജാതശത്രുക്ഷിതീശ്വരൻധന്യൻ തുംഗഭാരതയുദ്ധംകഴിഞ്ഞശെഷത്തിങ്കൽ ചൊദ്യഞ്ചെയ്തിതുഞങ്ങളെല്ലാരുംകെൾക്കതല്ലെ ചൊദ്യസ്യൊത്തരമായിബഹുധർമ്മങ്ങൾഭീഷ്മർ പറഞ്ഞുകെട്ടുധർമ്മജന്താനുംപിന്നെ നിറഞ്ഞുമൊദാൽമൊഷധർമ്മങ്ങൾചൊദ്യഞ്ചെയ്തു ഗംഗാദത്തൻെറമുഖത്തിങ്കന്നുശ്രുതങ്ങളാ യ്തീങ്ങുംവിജ്ഞാനജ്ഞാനവൈരാഗ്യശ്രദ്ധാഭക്തി സംയുക്തങ്ങലായുള്ളൊരമ്മൊക്ഷധർമ്മങ്ങളെ സംയമിയാകുന്നിനക്കായ്ക്കൊണ്ടുചൊല്ലിടുന്നു പ്രകൃതിപുരുഷനുമ്മഹത്തത്വാഹങ്കാരം പ്രകടങ്ങളായുള്ളപഞ്ചതന്മാത്രകളും എന്നിതൊയ്മ്പതുംജ്ഞാനകർമ്മെന്ദ്രിയങ്ങൾമന സ്സെന്നിവപതിനൊന്നുമന്മഹാഭൂതമഞ്ചും ഗുണമ്മൂന്നെവമിരിപത്തെട്ടുതത്വങ്ങളെ ഗുണികളാം ബ്രഹ്മാദിസ്ഥാവരാന്തങ്ങളായ കാർയ്യങ്ങളിങ്കലനുഗതങ്ങളെന്നിങ്ങിനെ ആർയ്യയാതൊന്നുകൊണ്ടുദർശ്ശിപ്പടുന്നിതു അത്രയുമല്ലപിന്നെസർവ്വഭാവങ്ങളിലും നിത്യവുമനുഗതമെകമാംപരതത്വം എന്നതും യാതൊന്നിനാൽ ദർശ്ശിക്കപ്പെടുന്നിതു എന്നല്ലകാർയ്യകാരണാത്മമായ്ജഗത്തെ കണ്ടുടൻപരമകാരണരൂപന്താനിതു രണ്ടില്ലപക്ഷമതിങ്കന്നുവെറല്ലയെന്നും യാതൊന്നുകൊണ്ടുദർശിക്കപ്പെടുന്നിതുമതു വീതസന്ദെഹംജ്ഞാനമെന്നതുധരിച്ചാലും യാതൊന്നുഎപ്പൊൾയെനൈകെനാനുഗതങ്ങളായ്സാദരമനെകാത്മകങ്ങളായാവങ്ങളെ പൂർവ്വരീക്ഷിച്ചു പുനരിന്നതുകളെ തഥാ പൂർവ്വവൽകണ്ടീടാതെയതെല്ലാ മെകമെന്നും പരമകാരണമാംബ്രഹ്മന്തന്നെഎന്നുള്ളൊ രറിവുദൃഢപ്പെടുന്നതുവിജ്ഞാനമെല്ലൊ പാരൊക്ഷ്യങ്ങളായുള്ളജ്ഞാനമെല്ലൊ നെരൊടെജ്ഞാനവിജ്ഞാനങ്ങളെന്നുരക്കുന്നൂ ത്രിഗുണാത്മങ്ങളാംസാവയവങ്ങൾക്കെല്ലാം സ്ഥിതിയുമുല്പത്തിയുംവ്യയവുംകണ്ടീടെണം ഉല്പത്തിയിങ്കൽപരിണാമാന്തരാപ്തിയിലും ശില്പംകാരണത്വെനമദ്ധ്യൊചാശ്രയത്വെന കാർയ്യാൽകാർയ്യാന്തരംപ്രത്യനിശമനുഗാമി ച്ചാർകെളതുകടെപ്രളയകാലത്തിലും യാതൊന്നുശെഷിച്ചിരിക്കുന്നതുമതുതന്നെ ചാതുർയ്യമതെസത്തെന്നിങ്ങിനെകണ്ടീടെണം ഇഹനാനാവായ്കിഞ്ചിത്ഭവിക്കുന്നില്ലിത്യാദി ബഹുധാഘൊഷിിച്ചീടുംനൽശ്രുതിപ്രമാണവും കാർയ്യമാം ഘടപടാദികൾമൃൽതന്തുക്കളെ വെറിട്ടന്യമല്ലെന്നുകാഴ്ചയാൽചെതന്യംവി ട്ടന്യമൊന്നുമില്ലെന്നപ്രത്യക്ഷപ്രമാണവും ചൊല്ലെഴുംശുക്തൗെരജതഭ്രാന്തിപൊലെ തന്നെ ദൃശ്യവുമെന്നാമനുമാനമാംപ്രമാണവും നശ്വരമായിട്ടുള്ള പ്രപഞ്ചജാലമെല്ലാം ഇന്നാലുപ്രമാണത്താൽബാധിക്കപ്പെടുകയാൽ ഒന്നെസർവ്വാനുഗതംസത്യമാമാത്മതത്വം ഇങ്ങിനെകണ്ടുള്ളവൻവികല്പംമിഥ്യയെന്നൊ ർത്തെങ്ങുമെവിരക്തനായുവിച്ചീടുന്നൂസഖെ കർമ്മങ്ങൾക്കെല്ലാംപരിണാമിത്വംനിമിത്തമായി ബ്രഹ്മലൊകത്തൊളവും
ഞ്ഞിട്ടു സർവ്വവുംവിട്ടുജ്ഞാനവിജ്ഞാനസമ്പന്നനാ യ്സർവ്വദാമമഭക്തിഭൂവിതനായിട്ടെന്ന ഭജിച്ചീടുകജ്ഞാനവിജ്ഞാനയജ്ഞംകൊണ്ടു ത്യജിച്ചുസർവ്വംസർവ്വയജ്ഞെശനാത്മാവാ മെന്നയുമാത്മാവിങ്കൽയജിച്ചുമുനിന്ദ്രന്മാ രെന്നെപ്രാപിച്ചാർനിങ്കലാശ്രയിച്ചീടുന്നൊരു ആദ്ധ്യാത്മികാദിവികാരങ്ങളാംദെഹാദിക ളാദ്യന്തങ്ങളില്ലാമദ്ധ്യത്തിലുണ്ടായാൽ രജ്ജുവിൽസർപ്പംപൊലെമായയാകുന്നിതെടൊ നിശ്ചയംജന്മാദികളീവികാരത്തിന്നെത്രെ അധിഷ്ഠാനഭൂതാനാംനിനക്കെന്തതുകൊണ്ടു അസത്താംസർപ്പമാദ്യന്തത്തിങ്കലില്ലായ്കയാൽ മദ്ധ്യത്തിങ്കലുമില്ലഎന്നപൊലീവികാരം മദ്ധ്യാന്ത്യാദ്യങ്ങളിലില്ലെന്നതുധരിച്ചാലും ആദ്യന്തങ്ങളിലുള്ളതെത്രെമദ്ധ്യത്തിങ്കലും ആദ്യനാമമതിന്നുജന്മാദികളില്ലയെല്ലൊ അതിനാൽനിർവ്വികാരബ്രഹ്മന്നീയ്യെന്നുകെട്ടു മതിമാൻപന്ത്രണ്ടാമതുദ്ധവർചൊദിക്കുന്നു വിശ്വെശവിശുദ്ധമായ്വിപുലമായിപിന്നെ നിശ്ശെഷവൈരാഗ്യവിജ്ഞാനസംയുക്തമായി എത്രയുംപുരാണമായുള്ളൊരുജ്ഞാനത്തെയും നിത്യവുംബ്രഹ്മാദികളാലുമന്വെഷിക്കുന്ന ത്വത്ഭക്തിയൊഗത്തെയുംചൊല്ലെണംവിശ്വമൂർത്തെ നിർഭരതാപത്രയംകൊണ്ടഭിഹതനായി ഘൊരമാംഭവാദ്ധ്വാവിൽസന്തപിയ്ക്കുന്നവന്നു ചാരുവാന്തവപദദ്വാപത്രമതും പാദാബ്ധത്തിന്നൊഴുകുമമൃതാഭിവർഷവുംസാകരമെഴിച്ചന്യമാശ്രയംകാണുന്നില്ലെ സംസാരവിലത്തിങ്കൽസമ്പതിതനുമായി കംസാരെകാലാഹിയാൽദഷ്ടനെന്നിരിക്കിലും ക്ഷുദ്രമാംസുഖത്തിങ്കൽതല്പരനായോരെന മുദ്ധരിയ്ക്കെണെമൊക്ഷകരങ്ങളായിട്ടുള്ള വാക്കുകൾകൊണ്ടുകൃപയാഭിഷെചനമതും പാർക്കാതെമഹാനുഭാവപ്രഭൊചെയ്തീടെണെ ഇത്തരമുദ്ധവന്റെചൊദ്യത്തെകെട്ടനെര ത്തുത്തമപുരുഷനുമരുൾചെയ്തു ഇങ്ങനെഇതുപണ്ടു ധർമ്മജൻഭീഷ്മരൊടു തങ്ങടെസുഹൃദ്വധംകൊണ്ടുവിഹ്വലനായ മംഗലനജാതശത്രുക്ഷിതീശ്വരൻധന്യൻ തുംഗഭാരതയുദ്ധംകഴിഞ്ഞശെഷത്തിങ്കൽ ചൊദ്യഞ്ചെയ്തിതുഞങ്ങളെല്ലാരുംകെൾക്കതന്നെ ചൊദ്യസ്യൊത്തരമായിബഹുധർമ്മങ്ങൾഭീഷ്മർ പറഞ്ഞുകെട്ടുധർമ്മജന്താനുംപിന്നെ നിറഞ്ഞുമൊദാൽമൊക്ഷധർമ്മങ്ങൾചൊദ്യഞ്ചെയ്തു ഗംഗാദത്തൻെറമുഖത്തിങ്കന്നുശ്രുതങ്ങളാ യ്തീങ്ങുംവിജ്ഞാനജ്ഞാനവൈരാഗ്യശ്രദ്ധാഭക്തി സംയുക്തങ്ങലായുള്ളൊരമ്മൊക്ഷധർമ്മങ്ങളെ സംയമിയാകുന്നിനക്കായ്ക്കൊണ്ടുചൊല്ലിടുന്നു പ്രകൃതിപുരുഷനുമ്മഹത്തത്വാഹങ്കാരം പ്രകടങ്ങളായുള്ളപഞ്ചതന്മാത്രകളും എന്നിതൊയ്മ്പതുംജ്ഞാനകർമ്മെന്ദ്രിയങ്ങൾമന സ്സെന്നിവപതിനൊന്നുമന്മഹാഭൂതമഞ്ചും ഗുണമ്മൂന്നെവമിരിപത്തെട്ടുതത്വങ്ങളെ ഗുണികളാം ബ്രഹ്മാദിസ്ഥാവരാന്തങ്ങളായ കാർയ്യങ്ങളിങ്കലനുഗതങ്ങളെന്നിങ്ങിനെ ആർയ്യയാതൊന്നുകൊണ്ടുദർശ്ശിക്കപ്പടുന്നിതു അത്രയുമല്ലപിന്നെസർവ്വഭാവങ്ങളിലും നിത്യവുമനുഗതമെകമാംപരതത്വം എന്നതും യാതൊന്നിനാൽ ദർശ്ശിക്കപ്പെടുന്നിതു എന്നല്ലകാർയ്യകാരണാത്മകമായ്ജഗത്തെ കണ്ടുടൻപരമകാരണരൂപന്താനിതു രണ്ടില്ലപക്ഷമതിങ്കന്നുവെറല്ലയെന്നും യാതൊന്നുകൊണ്ടുദർശിക്കപ്പെടുന്നിതുമതു വീതസന്ദെഹംജ്ഞാനമെന്നതുധരിച്ചാലും യാതൊന്നുഎപ്പൊൾയെനൈകെനാനുഗതങ്ങളായ്സാദരമനെകാത്മകങ്ങളായ്ഭാവങ്ങളെ പൂർവ്വമീക്ഷിച്ചുപുനരിന്നതുകളെ തഥാ പൂർവ്വവൽകണ്ടീടാതെയതെല്ലാമെകമെന്നും പരമകാരണമാംബ്രഹ്മന്തന്നെഎന്നുള്ളൊ രറിവുദൃഢപ്പെടുന്നതുവിജ്ഞാനമെല്ലൊ പാരൊക്ഷ്യങ്ങളായുള്ളജ്ഞാനമെല്ലൊ നെരൊടെജ്ഞാനവിജ്ഞാനങ്ങളെന്നുരക്കുന്നൂ ത്രിഗുണാത്മങ്ങളാംസാവയവങ്ങൾക്കെല്ലാം സ്ഥിതിയുമുല്പത്തിയുംവ്യയവുംകണ്ടീടെണം ഉല്പത്തിയിങ്കൽപരിണാമാന്തരാപ്തിയിലും ശില്പംകാരണത്വെനമദ്ധ്യൊചാശ്രയത്വെന കാർയ്യാൽകാർയ്യാന്തരംപ്രത്യനിശമനുഗാമി ച്ചാർകെളതുകടെപ്രളയകാലത്തിലും യാതൊന്നുശെഷിച്ചിരിക്കുന്നതുമതുതന്നെ ചാതുർയ്യമതെസത്തെന്നിങ്ങിനെകണ്ടീടെണം ഇഹനാനാവായ്കിഞ്ചിത്ഭവിക്കുന്നില്ലിത്യാദി ബഹുധാഘൊഷിച്ചീടുംനൽശ്രുതിപ്രമാണവും കാർയ്യമാം ഘടപടാദികൾമൃൽതന്തുക്കളെ വെറിട്ടന്യമല്ലെന്നുകാഴ്ചയാൽചെതന്യംവി ട്ടന്യമൊന്നുമില്ലെന്നപ്രത്യക്ഷപ്രമാണവും ചൊല്ലെഴുംശുക്തൗെരജതഭ്രാന്തിപൊലെ തന്നെ ദൃശ്യവുമെന്നാമനുമാനമാംപ്രമാണവും നശ്വരമായിട്ടുള്ള പ്രപഞ്ചജാലമെല്ലാം ഇന്നാലുപ്രമാണത്താൽബാധിക്കപ്പെടുകയാൽ ഒന്നെസർവ്വാനുഗതംസത്യമാമാത്മതത്വം ഇങ്ങിനെകണ്ടുള്ളവൻവികല്പംമിഥ്യയെന്നൊ ർത്തെങ്ങുമെവിരക്തനായ്ഭവിച്ചീടുന്നൂസഖെ കർമ്മങ്ങൾക്കെല്ലാംപരിണാമിത്വംനിമിത്തമായി ബ്രഹ്മലൊകത്തൊളവും
"https://ml.wikisource.org/wiki/താൾ:SreemahaBhagavatham_1871.pdf/101" എന്ന താളിൽനിന്ന് ശേഖരിച്ചത്