"വീണ പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) malayalam wiki link
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Veena puuvu}}
{{കുമാരനാശാൻ}}
{{കുമാരനാശാന്‍}}
 
1
വരി 7:
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ<br />
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-<br />
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍കിടപ്പിതോർത്താൽ?<br />
 
2
 
ലാളിച്ചു പെറ്റ ലതയന്‍പൊടുലതയൻപൊടു ശൈശവത്തില്‍ശൈശവത്തിൽ,<br />
പാലിച്ചു പല്ലവപുടങ്ങളില്‍പല്ലവപുടങ്ങളിൽ വെച്ചു നിന്നെ;<br />
ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-<br />
ട്ടാലാപമാർന്നു മലരേ, ദളമർമ്മരങ്ങൾ<br />
ട്ടാലാപമാര്‍ന്നു മലരേ, ദളമര്‍മ്മരങ്ങള്‍<br />
 
3
 
പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും<br />
ബാലാതപത്തില്‍ബാലാതപത്തിൽ വിളയാടിയുമാടലെന്യേ<br />
നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേര്‍ന്നുചേർന്നു<br />
ബാലത്വമങ്ങനെ കഴിച്ചിതു നാളില്‍നാളിൽ നാളില്‍നാളിൽ<br />
 
4
 
ശീലിച്ചു ഗാനമിടചേര്‍ന്നുഗാനമിടചേർന്നു ശിരസ്സുമാട്ടി-<br />
ക്കാലത്തെഴും കിളികളോടഥ മൗനമായ്‌ നീ<br />
ഈ ലോകതത്വവുമയേ, തെളിവാര്‍ന്നതെളിവാർന്ന താരാ-<br />
ജാലത്തൊടുന്മുഖതയാര്‍ന്നുജാലത്തൊടുന്മുഖതയാർന്നു പഠിച്ചു രാവില്‍രാവിൽ<br />
 
5
 
ഈവണ്ണമന്‍പൊടുഈവണ്ണമൻപൊടു വളര്‍ന്നഥവളർന്നഥ നിന്റെയംഗ-<br />
മാവിഷ്ക്കരിച്ചു ചില ഭംഗികള്‍ഭംഗികൾ മോഹനങ്ങള്‍മോഹനങ്ങൾ<br />
ഭാവം പകര്‍ന്നുപകർന്നു വദനം, കവിള്‍കവിൾ കാന്തിയാര്‍ന്നുകാന്തിയാർന്നു<br />
പൂവേ! അതില്‍അതിൽ പുതിയ പുഞ്ചിരി സഞ്ചരിച്ചു.<br />
 
6
വരി 41:
ആരോമലാമഴക്‌, ശുദ്ധി, മൃദുത്വ,മാഭ<br />
സാരള്യമെന്ന, സുകുമാര ഗുണത്തിനെല്ലാം<br />
പാരിങ്കലേതുപമ, ആ മൃദുമെയ്യില്‍മൃദുമെയ്യിൽ നവ്യ-<br />
താരുണ്യമേന്തിയൊരു നിന്‍നിൻ നില കാണണം താന്‍താൻ<br />
 
7
 
വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ-<br />
വൈരിയ്ക്കു മുന്‍പുഴറിയോടിയമുൻപുഴറിയോടിയ ഭീരുവാട്ടെ<br />
നേരേ വിടര്‍ന്നുവിടർന്നു വിലസീടിന നിന്ന നോക്കി-<br />
യാരാകിലെന്തു, മിഴിയുള്ളവര്‍മിഴിയുള്ളവർ നിന്നിരിക്കാം<br />
 
8
വരി 55:
മെല്ലെന്നു സൗരഭവുമൊട്ടു പരന്നു ലോക-<br />
മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ<br />
തെല്ലോ കൊതിച്ചനുഭവാര്‍ത്ഥികള്‍കൊതിച്ചനുഭവാർത്ഥികൾ ചിത്രമല്ല-<br />
തില്ലാര്‍ക്കുമീഗുണവുതില്ലാർക്കുമീഗുണവു, മേവമകത്തു തേനും<br />
 
9
 
ചേതോഹരങ്ങള്‍ചേതോഹരങ്ങൾ സമജാതികളാം സുമങ്ങ-<br />
ളേതും സമാനമഴകുള്ളവയെങ്കിലും നീ<br />
ജാതാനുരാഗമൊരുവന്നു മിഴിക്കുവേദ്യ-<br />
മേതോ വിശേഷസുഭഗത്വവുമാർന്നിരിക്കാം<br />
മേതോ വിശേഷസുഭഗത്വവുമാര്‍ന്നിരിക്കാം<br />
 
10
 
"കാലം കുറഞ്ഞ ദിനമെങ്കിലുമര്‍ത്ഥദീര്‍ഘംദിനമെങ്കിലുമർത്ഥദീർഘം,<br />
മാലേറെയെങ്കിലുമതീവ മനോഭിരാമം<br />
ചാലേ കഴിഞ്ഞരിയ യൗവന"മെന്നു നിന്റെ-<br />
വരി 75:
 
അന്നൊപ്പമാണഴകു കണ്ടു വരിച്ചിടും നീ-<br />
യെന്നോര്‍ത്തുയെന്നോർത്തു ചിത്രശലഭങ്ങളണഞ്ഞിരിക്കാം<br />
എന്നല്ല ദൂരമതില്‍നിന്നനുരാഗമോതിദൂരമതിൽനിന്നനുരാഗമോതി<br />
വന്നെന്നുമാം വിരുതനങ്ങൊരു ഭൃംഗരാജന്‍ഭൃംഗരാജൻ<br />
 
12
വരി 83:
കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു<br />
തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ<br />
അല്ലെങ്കില്‍അല്ലെങ്കിൽ നിന്നരികില്‍നിന്നരികിൽ വന്നിഹ വട്ടമിട്ടു<br />
വല്ലാതിവന്‍വല്ലാതിവൻ നിലവിളിക്കുകയില്ലിദാനീം<br />
 
13
 
എന്നംഗമേകനിഹ തീറുകൊടുത്തുപോയ്‌ ഞാന്‍ഞാൻ<br />
എന്നന്യകാമുകരെയൊക്കെ മടക്കിയില്ലേ?<br />
ഇന്നോമലേ വിരവിലെന്നെ വെടിഞ്ഞിടല്ലേ<br />
വരി 96:
 
ഹാ! കഷ്ട, മാ വിബുധകാമിതമാം ഗുണത്താ-<br />
ലാകൃഷ്ടനായ്‌, അനുഭവിച്ചൊരു ധന്യനീയാള്‍ധന്യനീയാൾ<br />
പോകട്ടെ നിന്നൊടൊരുമിച്ചു മരിച്ചു; നിത്യ-<br />
ശോകാർത്തനായിനിയിരിപ്പതു നിഷ്‌ഫലംതാൻ!<br />
ശോകാര്‍ത്തനായിനിയിരിപ്പതു നിഷ്‌ഫലംതാന്‍!<br />
 
15
 
ചത്തീടുമിപ്പോഴിവനല്‌പവികല്‌പമില്ല<br />
തത്താദൃശം വ്യസനകുണ്ഠിതമുണ്ടു കണ്ടാല്‍കണ്ടാൽ<br />
അത്യുഗ്രമാം തരുവില്‍തരുവിൽ ബത കല്ലിലും പോയ്‌<br />
പ്രത്യക്ഷമാഞ്ഞു തല തല്ലുകയല്ലി ഖിന്നന്‍ഖിന്നൻ?<br />
 
16
 
ഒന്നോര്‍ക്കിലിങ്ങിവഒന്നോർക്കിലിങ്ങിവ വളര്‍ന്നുവളർന്നു ദൃഢാനുരാഗ-<br />
മന്യോന്യമാര്‍ന്നുപയമത്തിനുമന്യോന്യമാർന്നുപയമത്തിനു കാത്തിരുന്നൂ<br />
വന്നീയപായമഥ കണ്ടളി ഭാഗ്യഹീനന്‍ഭാഗ്യഹീനൻ<br />
ക്രന്ദിയ്ക്കയാം; കഠിന താന്‍താൻ ഭവിതവ്യതേ നീ.<br />
 
17
വരി 118:
ഇന്നല്ലയെങ്കിലയി നീ ഹൃദയം തുറന്നു<br />
നന്ദിച്ച വണ്ടു കുസുമാന്തരലോലനായി<br />
എന്നെച്ചതിച്ചു ശഠന്‍ശഠൻ, എന്നതു കണ്ടു നീണ്ടു<br />
വന്നുള്ളൊരാധിയഥ നിന്നെ ഹനിച്ചു പൂവേ<br />
 
18
 
ഹാ! പാര്‍ക്കിലീപാർക്കിലീ നിഗമനം പരമാര്‍ത്ഥമെങ്കില്‍പരമാർത്ഥമെങ്കിൽ<br />
പാപം നിനക്കു ഫലമായഴല്‍ഫലമായഴൽ പൂണ്ട വണ്ടേ!<br />
ആപത്തെഴും തൊഴിലിലോര്‍ക്കുകതൊഴിലിലോർക്കുക മുമ്പു; പശ്ചാ-<br />
ത്താപങ്ങള്‍ത്താപങ്ങൾ സാഹസികനിങ്ങനെയെങ്ങുമുണ്ടാം.<br />
 
19
 
പോകട്ടതൊക്കെയഥവാ യുവലോകമേലു-<br />
മേകാന്തമാം ചരിതമാരറിയുന്നു പാരില്‍പാരിൽ<br />
ഏകുന്നു വാക്‍പടുവിനാര്‍ത്തിവാൿപടുവിനാർത്തി വൃഥാപവാദം<br />
മൂകങ്ങള്‍മൂകങ്ങൾ പിന്നിവ പഴിക്കുകില്‍പഴിക്കുകിൽ ദോഷമല്ലേ?<br />
 
20
 
പോകുന്നിതാ വിരവില്‍വിരവിൽ വണ്ടിവിടം വെടിഞ്ഞു<br />
സാകൂതമാം പടി പറന്നു നഭസ്ഥലത്തില്‍നഭസ്ഥലത്തിൽ<br />
ശോകാന്ധനായ്‌ കുസുമചേതന പോയമാര്‍ഗ്ഗപോയമാർഗ്ഗ-<br />
മേകാന്തഗന്ധമിതു പിന്‍തുടരുന്നതല്ലീപിൻതുടരുന്നതല്ലീ?<br />
 
21
 
ഹാ! പാപമോമല്‍മലരേപാപമോമൽമലരേ ബത നിന്റെ മേലും<br />
ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തന്‍കൃതാന്തൻ<br />
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ<br />
വ്യാപന്നമായ്‌ കഴുകനെന്നു കപോതമെന്നും?<br />
വരി 158:
23
 
ഞെട്ടറ്റു നീ മുകളില്‍നിന്നുമുകളിൽനിന്നു നിശാന്തവായു<br />
തട്ടിപ്പതിപ്പളവുണര്‍ന്നവര്‍തട്ടിപ്പതിപ്പളവുണർന്നവർ താരമെന്നോ<br />
തിട്ടം നിനച്ചു മലരേ ബത! ദിവ്യഭോഗം<br />
വിട്ടാശു ഭുവിലടിയുന്നൊരു ജീവനെന്നോ<br />
വരി 165:
24
 
അത്യന്തകോമളതയാര്‍ന്നൊരുഅത്യന്തകോമളതയാർന്നൊരു നിന്റെ മേനി-<br />
യെത്തുന്ന കണ്ടവനിതന്നെയധീരയായി<br />
സദ്യദ്‌സ്ഫുടം പുളകിതാംഗമിയന്നു പൂണ്ടോ-<br />
രുദ്വേഗമോതുമുപകണ്ഠതൃണാങ്കുരങ്ങൾ<br />
രുദ്വേഗമോതുമുപകണ്ഠതൃണാങ്കുരങ്ങള്‍<br />
 
25
 
അന്യൂനമാം മഹിമ തിങ്ങിയൊരാത്മതത്വ-<br />
മെന്യേ ഗതമൗക്തികശുക്തിപോല്‍ഗതമൗക്തികശുക്തിപോൽ നീ<br />
സന്നാഭമിങ്ങനെ കിടക്കുകിലും ചുഴന്നു<br />
മിന്നുന്നു നിന്‍നിൻ പരിധിയെന്നു തോന്നും<br />
 
26
വരി 181:
ആഹാ, രചിച്ചു ചെറു ലൂതകളാശു നിന്റെ<br />
ദേഹത്തിനേകി ചരമാവരണം ദുകൂലം<br />
സ്നേഹാർദ്രയായുടനുഷസ്സുമണിഞ്ഞൂ നിന്മേൽ<br />
സ്നേഹാര്‍ദ്രയായുടനുഷസ്സുമണിഞ്ഞൂ നിന്മേല്‍<br />
നീഹാരശീകരമനോഹരമന്ത്യഹാരം<br />
 
27
 
താരങ്ങള്‍താരങ്ങൾ നിന്‍നിൻ പതനമോര്‍ത്തുപതനമോർത്തു തപിച്ചഹോ ക-<br />
ണ്ണീരായിതാ ഹിമകണങ്ങള്‍ഹിമകണങ്ങൾ പൊഴിഞ്ഞിടുന്നു;<br />
നേരായി നീഡതരുവിട്ടു നിലത്തു നിന്റെ<br />
ചാരത്തു വീണു ചടകങ്ങള്‍ചടകങ്ങൾ പുലമ്പിടുന്നു<br />
 
28
വരി 195:
ആരോമലമാം ഗുണഗണങ്ങളിണങ്ങി ദോഷ-<br />
മോരാതുപദ്രവമൊന്നിനു ചെയ്തിടാതെ,<br />
പാരം പരാര്‍ത്ഥമിഹപരാർത്ഥമിഹ വാണൊരു നിന്‍നിൻ ചരിത്ര-<br />
മാരോര്‍ത്തുമാരോർത്തു ഹൃത്തടമഴിഞ്ഞു കരഞ്ഞുപോകാ?<br />
 
29
 
കണ്ടീ വിപത്തഹഹ! കല്ലലിയുന്നിതാടല്‍കല്ലലിയുന്നിതാടൽ-<br />
കൊണ്ടാശു ദിങ്‌മുഖവുമിങ്ങനെ മങ്ങിടുന്നു<br />
തണ്ടാർസഖൻ ഗിരിതടത്തിൽ വിവർണ്ണനായ്‌ നി-<br />
തണ്ടാര്‍സഖന്‍ ഗിരിതടത്തില്‍ വിവര്‍ണ്ണനായ്‌ നി-<br />
ന്നിണ്ടൽപ്പെടുന്നു, പവനൻ നെടുവീർപ്പിടുന്നു.<br />
ന്നിണ്ടല്‍പ്പെടുന്നു, പവനന്‍ നെടുവീര്‍പ്പിടുന്നു.<br />
 
30
 
എന്തിന്നലിഞ്ഞു ഗുണധോരണി വെച്ചു നിന്മേല്‍നിന്മേൽ?<br />
എന്തിന്നതാശു വിധിയേവമപാകരിച്ചു?<br />
ചിന്തിപ്പതാരരിയ സൃഷ്ടിരഹസ്യ, മാവ-<br />
തെന്തുള്ളു ഹാ, ഗുണികളൂഴിയില്‍ഗുണികളൂഴിയിൽ നീണ്ടു വാഴാ.<br />
 
31
 
സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം<br />
സാധിഷ്‌ഠര്‍സാധിഷ്‌ഠർ പോട്ടിഹ സദാ നിശി പാന്ഥപാദം<br />
ബാധിച്ചു രൂക്ഷശില വാഴ്‌വതില്‍നിന്നുവാഴ്‌വതിൽനിന്നു മേഘ-<br />
ജ്യോതിസ്സുതന്‍ജ്യോതിസ്സുതൻ ക്ഷണികജീവിതമല്ലി കാമ്യം?<br />
 
32
 
എന്നാലുമുണ്ടഴലെനിക്കു വിയോഗമോര്‍ത്തുംവിയോഗമോർത്തും<br />
ഇന്നത്ര നിന്‍നിൻ കരുണമായ കിടപ്പു കണ്ടും<br />
ഒന്നല്ലി നാ,മയി സഹോദരരല്ലി, പൂവേ,<br />
ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം<br />
വരി 229:
 
ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-<br />
ന്നൊന്നായ്‌ത്തുടര്‍ന്നുന്നൊന്നായ്‌ത്തുടർന്നു വരുമാ വഴി ഞങ്ങളെല്ലാം<br />
ഒന്നിനുമില്ല നില-ഉന്നതമായ കുന്നു-<br />
മെന്നല്ലയാഴിയുമൊരിക്കൽ നശിക്കുമോർത്താൽ.<br />
മെന്നല്ലയാഴിയുമൊരിക്കല്‍ നശിക്കുമോര്‍ത്താല്‍.<br />
 
34
 
അംഭോജബന്ധുവിത നിന്നവശിഷ്ടകാന്തി<br />
സമ്പത്തെടുപ്പതിനണഞ്ഞു കരങ്ങള്‍കരങ്ങൾ നീട്ടി<br />
ജൃംഭിച്ച സൗരഭമിതാ കവരുന്നു വായു<br />
സമ്പൂര്‍ണ്ണമാസമ്പൂർണ്ണമാ,യഹഹ! നിന്നുടെ ദായഭാഗം.<br />
 
35
 
ഉത്‌പന്നമായതു നശിക്കു,മണുക്കള്‍മണുക്കൾ നില്‍ക്കുംനിൽക്കും<br />
ഉത്‌പന്നനാമുടല്‍ഉത്‌പന്നനാമുടൽ വെടിഞ്ഞൊരു ദേഹി വീണ്ടും<br />
ഉത്‌പത്തി കര്‍മ്മഗതികർമ്മഗതി പോലെ വരും ജഗത്തില്‍ജഗത്തിൽ<br />
കൽപിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങൾ<br />
കല്‍പിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങള്‍<br />
 
36
 
ഖേദിക്കകൊണ്ടു ഫലമില്ല, നമുക്കതല്ല<br />
മോദത്തിനും ഭുവി വിപത്തു വരാം ചിലപ്പോള്‍ചിലപ്പോൾ<br />
ചൈതന്യവും ജഡവുമായ്‌ കലരാം ജഗത്തി-<br />
ലേതെങ്കിലും വടിവിലീശ്വര വൈഭവത്താല്‍വൈഭവത്താൽ<br />
 
37
 
ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ-<br />
ലുത്‌പന്നശോഭമുദയാദ്രിയിലെത്തിടും പോല്‍പോൽ<br />
സത്‌പുഷ്പമേ! യിവിടെ മാഞ്ഞു സുമേരുവിന്‍സുമേരുവിൻ മേല്‍മേൽ<br />
കൽപദ്രുമത്തിനുടെ കൊമ്പിൽ വിടർന്നിടാം നീ.<br />
കല്‍പദ്രുമത്തിനുടെ കൊമ്പില്‍ വിടര്‍ന്നിടാം നീ.<br />
 
38
 
സംഫുല്ലശോഭമതു കണ്ടു കുതൂഹലം പൂ-<br />
ണമ്പോടടുക്കുമളിവേണികള്‍ണമ്പോടടുക്കുമളിവേണികൾ ഭൂഷയായ്‌ നീ<br />
ഇമ്പത്തെയും സുരയുവാക്കളിലേകി രാഗ-<br />
സമ്പത്തെയും തമധികം സുകൃതം ലഭിക്കാം<br />
വരി 270:
39
 
അല്ലെങ്കിലാ ദ്യുതിയെഴുന്നമരര്‍ഷിമാര്‍ക്കുദ്യുതിയെഴുന്നമരർഷിമാർക്കു<br />
ഫുല്ലപ്രകാശമിയലും ബലിപുഷ്പമായ്‌ നീ<br />
സ്വര്‍ല്ലോകവുംസ്വർല്ലോകവും സകലസംഗമവും കടന്നു<br />
ചെല്ലാം നിനക്കു തമസഃ പരമാം പദത്തില്‍പദത്തിൽ<br />
 
40
 
ഹാ! ശാന്തിയൗപനിഷദോക്തികള്‍ശാന്തിയൗപനിഷദോക്തികൾ തന്നെ നല്‍കുംനൽകും<br />
ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം<br />
ആശാഭരം ശ്രുതിയില്‍ശ്രുതിയിൽ വയ്ക്കുക നമ്മള്‍നമ്മൾ, പിന്നെ-<br />
യീശാജ്ഞ പോലെ വരുമൊക്കെയുമോര്‍ക്കവരുമൊക്കെയുമോർക്ക പൂവേ!<br />
 
41
 
കണ്ണേ, മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു<br />
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍വിസ്മൃതമാകുമിപ്പോൾ<br />
എണ്ണീടുകാര്‍ക്കുമിതുതാന്‍എണ്ണീടുകാർക്കുമിതുതാൻ ഗതി! സാദ്ധ്യമെന്തു<br />
കണ്ണീരിനാല്‍കണ്ണീരിനാൽ? അവനി വാഴ്‌വു കിനാവു കഷ്ടം!<br />
 
{{ml:wikipedia}}
[[കുമാരനാശാന്‍കുമാരനാശാൻ|കുമാരനാശാന്റെ കവിതകള്‍കവിതകൾ]]
[[Category:ഖണ്ഡകാവ്യം]]
[[വര്‍ഗ്ഗംവർഗ്ഗം:കുമാരനാശാന്റെ കൃതികള്‍കൃതികൾ]]
"https://ml.wikisource.org/wiki/വീണ_പൂവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്