"ഹരിനാമകീർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) malayalam wiki link |
(ചെ.) പുതിയ ചിൽ ... |
||
വരി 1:
കവി: [[W:തുഞ്ചത്ത്
ഇത്
വരി 11:
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ
ഓങ്കാരമായ
ആങ്കാരമായതിനു
ബോധം വരുത്തുവതിനാളായിനിന്ന പര-
മാചാര്യരൂപ ഹരിനാരായണായ നമഃ
ഒന്നായ നിന്നയിഹ രണ്ടെന്നുകണ്ടളവി-
പണ്ടേക്കണക്കെ
ളുണ്ടാകയെങ്കലിഹ നാരായണായ നമഃ
വരി 26:
തോന്നേണമേ വരദ, നാരായണായ നമഃ
കണ്ണിന്നുകണ്ണു മനമാകുന്ന കണ്ണതിനു
വാനന്ദമെന്തു! ഹരിനാരായണായ നമഃ
ഹരിനാമകീർത്തനമിതുരചെയ്‌വതിന്നു ഗുരു-
വരുളാലെ
നരനായ് ജനിച്ചുഭുവി മരണം ഭവിപ്പളവു-
ശ്രീമൂലമായ
നാന്ത്യത്തോളം പരമഹാമായതന്റെ ഗതി
ജന്മങ്ങളും പലകഴിഞ്ഞഅലുമില്ലവധി
കപ്പോളപോലെ ജനനാന്ത്യേ ന നിത്യഗതി
ത്വൽഭക്തി വർദ്ധനമുദിക്കേണമെന്മനസി
നിത്യം തൊഴായ്‌വരിക നാരായണായ നമഃ
ചിത്തത്തിലച്യുത!കളിപ്പന്തലിട്ടു വിള-
യാടീടുകെന്മനസി നാരായണായ നമഃ
പച്ചക്കിളിപ്പവിഴപാൽവർണ്ണമൊത്തനിറ-
വിശ്വസ്ഥിതിപ്രളയസൃഷ്ടിക്കു സത്വരജ-
സ്തമോഭേദരൂപ ഹരിനാരായണായ നമഃ
തത്വത്തിനുള്ളിലുദയം ചെയ്തിരുന്നപൊരു-
മുക്തിക്കുതക്കൊരുപദേശം തരും ജനന-
മറ്റിടുമന്നവനു നാരായണായ നമഃ
സമ്പൂർണ്ണലിഖ്യതഗിരം കേട്ടു ധർമ്മപതി
എമ്പക്കലുള്ള ദുരിതം
വംഭോരുഹാക്ഷ! ഹരി നാരായണായ നമഃ
നക്ഷത്രപംക്തികളുമിന്ദുപ്രകാശവു-
മൊളിക്കും
പക്ഷീഗണം
രക്ഷിക്കയെന്നടിമ നാരായണായ നമഃ
സ്വപ്നാദിയിൽ പലവുകണ്ടാലുണർന്നവനോ-
ടൊപ്പം ഗ്രഹിക്ക ഹരിനാരായണാ നമഃ
മഭോരുഹാക്ഷമിതി വാഴ്‌ത്തുന്നുഞാനുമിഹ
അമ്പത്തോരക്ഷരവുമോരോന്നിതെന്മോഴിയി-
ആദ്യക്ഷരത്തിലുളവായൊന്നിതൊക്കെയുമി-
താദ്യക്ഷരത്തിലിതടങ്ങുന്നതൗം കരുതി
ആദ്യക്ഷരാലിവയിലോരോന്നെടുത്തുപരി-
ഇക്കണ്ടവിശ്വമതുമിന്ദ്രാദിദേവകളു-
മർക്കേന്ദുവഹ്നികളോടൊപ്പം ത്രിമൂർത്തികളും
അഗ്രേവിരാട് പുരുഷ! നിന്മൂലമക്ഷരവു-
ഈവന്നമോഹമകലെപ്പോവതിന്നുപുന-
രിവണ്ണമിള്ളൊരുപദേശങ്ങളില്ലുലകിൽ
ജീവന്നു കൃഷ്ണഹരി ഗോവിന്ദരാമ തിരു-
നാമങ്ങളൊന്നൊഴികെ നാരായണായ നമഃ
ളുല്ലൊരുകാലമുടനെന്നാകിലും മനസി
ചൊല്ലുന്നിതാരു തിരുനാമങ്ങളന്നവനു
നല്ലുഗതിക്കുവഴി നാരായണായ നമഃ
ഊരിന്നുവേണ്ട
നീരിന്നുവേണ്ട
നാരായണാച്യുതഹരേയെന്നതിന്നൊരുവർ
നാവൊന്നേവേണ്ടു ഹരി നാരായണായ നമഃ
ഋതുവായപെണ്ണിന്നുമിരപ്പന്നുദാഹകനും
പതിതന്നുമഗ്നിയജനം ചെയ്തഭൂസുരനും
ഹരിനാമകീർത്തനമിതൊരുനാളുമാർക്കുമുട-
നരുതാത്തതല്ല ഹരിനാരായണായ നമഃ
ഋഭോഷനെന്നു
ളീപാപിയെന്നു പറയുന്നാകിലും മനസി
ആവോ നമുക്കു തിരിയായെന്നുറച്ചു തിരു-
(നു)
തജിതന്റെ നാമഗുണമതിനിങ്ങു വേണ്ട ദൃഡം
ഒരുകോടികോടിതവ തിരുനാമമുള്ളവയി-
വരി 128:
ഏകാന്ത യോഗികളിലാകാംക്ഷകൊണ്ടുപര-
മേകാന്തമെന്നവഴി പോകുന്നിതെന്മനവും
പോകുന്നപോലെ ഹരിനാരായണായ നമഃ
ഐയ്യഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
നൗവണ്ണമെട്ടുമുടനെൺമൂന്നുമേഴുമഥ
ചൊവ്വോടൊരഞ്ചുമപിരൺറ്റൊന്നു തത്വമതിൽ
മേവുന്ന നാഥ ജയ നാരായണായ നമഃ
വരി 141:
സാധിക്കവേണ്ടു ഹരി നാരായണായ നമഃ
മീതേകദാപി സുഖമില്ലെന്നുതത്പരിചു
ചേതൊവിമോഹിനി മയക്കായ്‌ക നായതവ
അംഭോജസംഭവനുമൻപൊടുനീന്തിബത
വന്മോഹവാരിധിയിലെന്നേടമോർത്തു മമ
വൻപേടിപാരമിവനൻപേടാടായ്‌വതിന്നു
അപ്പാശവും വടിയുമായ്ക്കൊണ്ടജാമിളനെ
മുല്പാടുചെന്നു കയറിട്ടൊരു കിങ്കരനെ
പിൽപാടുചെന്നഥതറ്റുത്തോരുനാല്വരെയു-
മപ്പോലെനൗമി ഹരിനാരായണായ നമഃ
കഷ്ടം!
ഗസ്ത്യേന നീ ബത! ശപിപ്പിച്ചതെന്തിനിഹ
നക്രേണ
ചെമ്മേ പറഞ്ഞു നിജപത്നീം പിരിഞ്ഞളവു
തന്നെതിരഞ്ഞുമറുകിച്ചാമൃഗാക്ഷികളെ
വരി 172:
ചമ്മട്ടിപൂണ്ടുകടിഞ്ഞാണും മുറുക്കിയുട-
നിന്ദ്രാത്മജന്നുയുധി
ചെമ്മേ മറഞ്ഞൊരുശരം കൊണ്ടുകൊന്നതുമൊ-
രിന്ദ്രാത്മജന്നെ ഹരി നാരായണായ നമഃ
ഛന്നത്വമാർന്നകനൽപോലെ നിറഞ്ഞുലകിൽ
അന്നന്നുകണ്ടതിനെ വാഴ്ത്തുന്നു മമുനിക-
ളെന്നത്രെ തോന്നി ഹരിനാരായണായ നമ:
ബന്ധം വിടാതെ
തന്തൗ
മെന്തെന്തു ജാതമിഹ നാരായണായ നമഃ
വരി 191:
മാനന്ദരൂപി! ഹരിനാരായണായ നമഃ
ഞാനെന്നുമീശ്വരനിതെന്നും
മോഹം നിമിത്തമതുപോകും പ്രകാരമപി
ചേതസ്സിലാക മമ നാരായണായ നമഃ
ടങ്കംകുരംഗവുമെടുത്തിട്ടു
ശംഖം രഥാംഗവുമെടുത്തിട്ടു
ഏകാക്ഷരം തവഹി രൂപം നിനപ്പവനു
പോകുന്നുമോഹമതു നാരായണായ നമഃ
നേകശ്രുതീങ്കലൊരുമിക്കുന്നപോലെ പരം
ഏകാക്ഷരത്തിലിതടങ്ങുന്നു
താകാശസൂക്ഷ്മതനു നാരായണായ നമഃ
വരി 209:
മുമ്പേനിജാസനമുറച്ചേകനഅഡിയുടെ
കമ്പം കളഞ്ഞു നിലയാറും കടപ്പതിന്നു
വിക്കാമിതിന്നിലയിലിന്നേടമോർത്തു മമ
പാർക്കുന്നതല്ലമനമാളാനബദ്ധകരി-
ണത്വംവരും പരിചു
മദ്ധേഭവിക്കിലുമതില്ലെങ്കിലും കിമപി
തത്വാദിയില്പരമുദിച്ചോരുബോധമനു-
ചിത്തേവരേണ്ടതിഹ നാരായണായ നമഃ
തത്വാർത്ഥമിത്ഥമഖിലത്തിന്നുമുണ്ടുബത!
സബ്ദങ്ങളുള്ളിൽ വിലസീടുന്നതിന്നടിയിൽ
മുക്തിക്കുകാരണമിതേശബ്ദമെന്നുതവ
ഥല്ലിന്നു മീതെ
നെല്ലാരോടും കുതറിവാപേശിയും സപദി
തള്ളിപ്പുറപ്പെടുമഹംബുദ്ധികൊണ്ടു ബത!
കൊല്ലുന്നു നീ ചിലരെ നാരായണായ നമഃ
ദംഭായ
കൊമ്പും തളിർത്തവധിയില്ലാത്ത കായ്‌കനികൾ
ധന്യോഹമെന്നുമതി മന്യോഹമെന്നുമതി
മൊന്നിച്ചു കൂറ്റിയതു നാരായണായ നമഃ
നന്നായി ഗതിക്കൊരു സഹസ്രാരധാരയില
മുന്നമ്മുളച്ചമുളഭക്തിക്കുവാഴ്‌ത്തുവതു-
മിന്നേ കൃപാനിലയ നാരായണായ നമ:
പലതുപറഞ്ഞു
കലിയായ കാലമിതിലതുകൊണ്ടു മോക്ഷഗതി
ഫലമില്ലാതെ മമ വശമൊക്കലാ ജഗതി
മലമൂത്രമായതടി
അളവില്ലാതെവെളിവകമേയുദിപ്പതിന്നു
കളയായ്‌കകാലമിനി നാരായണായ നമഃ
ബന്ധുക്കളർത്ഥഗൃഹപുത്രാദിജാലമതിൽ
ബന്ധിച്ചവന്നുലകിൽ നിന്തത്വമോർക്കിലുമ-
തന്ധന്നു കാട്ടിയൊരു കണ്ണാടിപോലെ വരു-
മെന്നാക്കിടൊല്ല ഹരിനാരായണായ നമഃ
ഭക്ഷിപ്പതിന്നു ഗുഹപോലെ
മയ്യോകൃതാന്തനിഹ പിമ്പേ നടന്നു മമ
രെന്തെന്നു
എന്തിന്നി മേലിലതുമെല്ലാമെനിക്കു ഹൃദി-
സന്തോഷമായ് വരിക നാരായണായ നമഃ
യാതൊന്നു കണ്ടതതു നാരായണപ്രതിമ
യാതൊന്നു
യാതൊന്നു ചെയ്‌വതതു
യാതൊന്നതൊക്കെ ഹരിനാരായണായ നമഃ
രവികോടി തുല്യമൊരു ചക്രം കരത്തിലിഹ
അണിയുന്നതൊക്കെ വനമാലാദികൗസ്തുഭവു-
മകമേ ഭവിപ്പതിനു നാരായണായ നമഃ
വരി 284:
രക്ഷിപ്പതിന്നുമതു ശിക്ഷിപ്പതിന്നുമിഹ
വിക്ഷേപമാവരണമീരണ്ടുശക്തികള-
വദനം നമുക്കു ശിഖി
മുദരം നമുക്കു ദധിയുലകേഴുരണ്ടുമിഹ
ഭുവനം നമുക്കു
ലകമേ ഭവിപ്പതിനു നാരായണായ നമഃ
ശക്തിക്കു തക്ക വഴിയിത്ഥം ഭജിപ്പവനു
ഭക്ത്യാവിദേഹദൃഢവിശ്വാസമോടുമഥ
ഭക്ത്യാകടന്നു തവ
യയ്‌ക്കുന്നതെന്നു ഹരിനാരായണായ നമഃ
ചിത്താംബുജം മമ തവാസ്ഥാനരംഗമിതു
തത്രാപി
സത്യസവരൂപ1 ഹരി നാരായണായ നമഃ
സത്യം വദാമി മമ
മൊക്ക്ര്ത്വദർപ്പണമതാക്കീട്ടു ഞാനുമിഹ
ഹരനും വിരിഞ്ചനുമിതമരാധിനായകനു-
മറിയുന്നതില്ല തവ മറിമായതന്മഹിമ
അറിവായ്
ളത്യം
തത്വം നിനക്കിലൊരു ജീവത്വമുള്ളുതവ
കത്തുന്നപൊന്മണിവിളക്കെന്നപോലെ ഹൃദി
ക്ഷരിയായൊരക്ഷരമതിങ്കേന്നൂദിച്ചതിതു
ലിപിയേഴുമക്ഷരമിതെന്നങ്ങുരപ്പു ജനം
അറിയാവതല്ലതവപരമാക്ഷരസ്യപ്പൊരുൾ
അറിയാറുമായ് വരിക നാരായണായ നമ:
കരുണാപയോധി മമ ഗുരുനാഥനിസ്തുതിയെ
ദുരിതാബ്ധിതൻ നടുവിൽ മറിയുന്നവർക്കു പര-
മൊരു പോതമായ് വരിക നാരായണായ നമഃ
മിതുകൊണ്ടു വാഴ്‌തുക നമുക്കും ഗതിക്കുവഴി
ഇതു
പതിയാ
</poem>
{{ml:wikipedia}}
[[
|