"ഹരിനാമകീർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) malayalam wiki link
(ചെ.) പുതിയ ചിൽ ...
വരി 1:
കവി: [[W:തുഞ്ചത്ത് എഴുത്തച്ഛന്‍എഴുത്തച്ഛൻ|തുഞ്ചത്തു് എഴുത്തച്ഛന്‍എഴുത്തച്ഛൻ]]
 
ഇത് കുട്ടികള്‍ക്ക്കുട്ടികൾക്ക് അക്ഷരമുറപ്പിക്കാന്‍അക്ഷരമുറപ്പിക്കാൻ അക്ഷരമാലാക്രമത്തില്‍അക്ഷരമാലാക്രമത്തിൽ രചിക്കപ്പെട്ടതാണെന്നും അതല്ല എഴുത്തച്ഛന്റെ പുത്രിക്കോ അനന്തരവള്‍ക്കോഅനന്തരവൾക്കോ സന്ധ്യാസമയങ്ങളില്‍സന്ധ്യാസമയങ്ങളിൽ ജപിക്കുന്നതിന്‌ വേണ്ടി രചിച്ചതാണെന്നും പല ഐതീഹ്യങ്ങള്‍ഐതീഹ്യങ്ങൾ നിലവിലുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലകൃതിയാണ്‌ ഹരിനാമകീര്‍ത്തനംഹരിനാമകീർത്തനം എന്നു കരുതുന്നവരാണ്‌ ഭൂരിഭാഗവും.
 
 
വരി 11:
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ
 
ഓങ്കാരമായ പൊരുള്‍പൊരുൾ മൂന്നായ് പിരിഞ്ഞുടനെ
ആങ്കാരമായതിനു താന്‍തന്നെതാൻതന്നെ സാക്ഷിയതു
ബോധം വരുത്തുവതിനാളായിനിന്ന പര-
മാചാര്യരൂപ ഹരിനാരായണായ നമഃ
 
ഒന്നായ നിന്നയിഹ രണ്ടെന്നുകണ്ടളവി-
ലുണ്ടായൊരിണ്ടല്‍ബതലുണ്ടായൊരിണ്ടൽബത മിണ്ടാവതല്ല മമ
പണ്ടേക്കണക്കെ വരുവാന്‍വരുവാൻ നിന്‍കൃപാവലികനിൻകൃപാവലിക-
ളുണ്ടാകയെങ്കലിഹ നാരായണായ നമഃ
 
വരി 26:
തോന്നേണമേ വരദ, നാരായണായ നമഃ
 
അര്‍ക്കനലാദിഅർക്കനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു
കണ്ണിന്നുകണ്ണു മനമാകുന്ന കണ്ണതിനു
കണ്ണായിരുന്നപൊരുള്‍കണ്ണായിരുന്നപൊരുൾ താനെന്നുറയ്‌ക്കുമള-
വാനന്ദമെന്തു! ഹരിനാരായണായ നമഃ
 
ഹരിനാമകീർത്തനമിതുരചെയ്‌വതിന്നു ഗുരു-
ഹരിനാമകീര്‍ത്തനമിതുരചെയ്‌വതിന്നു ഗുരു-
വരുളാലെ ദേവകളുമരുള്‍ചെയ്‌കദേവകളുമരുൾചെയ്‌ക ഭൂസുരരും
നരനായ് ജനിച്ചുഭുവി മരണം ഭവിപ്പളവു-
മുരചെയ്‌വതിന്നരുള്‍കമുരചെയ്‌വതിന്നരുൾക നാരായണായ നമഃ
 
ശ്രീമൂലമായ പ്രകൃതീങ്കല്‍പ്രകൃതീങ്കൽ തുടങ്ങിജന-
നാന്ത്യത്തോളം പരമഹാമായതന്റെ ഗതി
ജന്മങ്ങളും പലകഴിഞ്ഞഅലുമില്ലവധി
കര്‍മ്മത്തിനുംകർമ്മത്തിനും പരമനാരായണഅയ നമഃ
 
ഗര്‍ഭസ്ഥനായ്ഗർഭസ്ഥനായ് ഭുവി ജനിച്ചും മരിച്ചുമുദ-
കപ്പോളപോലെ ജനനാന്ത്യേ ന നിത്യഗതി
ത്വൽഭക്തി വർദ്ധനമുദിക്കേണമെന്മനസി
ത്വല്‍ഭക്തി വര്‍ദ്ധനമുദിക്കേണമെന്മനസി
നിത്യം തൊഴായ്‌വരിക നാരായണായ നമഃ
 
ണത്താരില്‍മാനനിമണാളന്‍ണത്താരിൽമാനനിമണാളൻ പുരാണപുരു-
ഷന്‍ഷൻ ഭക്തവത്സലനനന്താദിഹീനനപി
ചിത്തത്തിലച്യുത!കളിപ്പന്തലിട്ടു വിള-
യാടീടുകെന്മനസി നാരായണായ നമഃ
 
പച്ചക്കിളിപ്പവിഴപാൽവർ‍ണ്ണമൊത്തനിറ-
പച്ചക്കിളിപ്പവിഴപാല്‍വര്‍‍ണ്ണമൊത്തനിറ-
മിച്ഛിപ്പവര്‍ക്കുമിച്ഛിപ്പവർക്കു ഷഡാധാരം കടന്നുപരി
വിശ്വസ്ഥിതിപ്രളയസൃഷ്ടിക്കു സത്വരജ-
സ്തമോഭേദരൂപ ഹരിനാരായണായ നമഃ
 
തത്വത്തിനുള്ളിലുദയം ചെയ്തിരുന്നപൊരു-
ളെത്തീടുവാന്‍ളെത്തീടുവാൻ ഗുരുപദാന്തേ ഭജിപ്പവനു
മുക്തിക്കുതക്കൊരുപദേശം തരും ജനന-
മറ്റിടുമന്നവനു നാരായണായ നമഃ
 
യെന്‍പാപമൊക്കെയറിവാന്‍യെൻപാപമൊക്കെയറിവാൻ ചിത്രഗുപ്തനുടെ
സമ്പൂർണ്ണലിഖ്യതഗിരം കേട്ടു ധർമ്മപതി
സമ്പൂര്‍ണ്ണലിഖ്യതഗിരം കേട്ടു ധര്‍മ്മപതി
എമ്പക്കലുള്ള ദുരിതം പാര്‍ത്തുകാണുമളപാർത്തുകാണുമള-
വംഭോരുഹാക്ഷ! ഹരി നാരായണായ നമഃ
 
നക്ഷത്രപംക്തികളുമിന്ദുപ്രകാശവു-
മൊളിക്കും ദിവാകരനുദിച്ചങ്ങുയര്‍ന്നളവുദിവാകരനുദിച്ചങ്ങുയർന്നളവു
പക്ഷീഗണം ഗരുഡനെക്കണ്‍റ്റുഗരുഡനെക്കൺറ്റു കൈതൊഴുതു
രക്ഷിക്കയെന്നടിമ നാരായണായ നമഃ
 
മല്‍പ്രാണനുംമൽപ്രാണനും പരനുമൊന്നെന്നുറപ്പവനു
തല്‍പ്രാണദേഹവുമനിത്യംതൽപ്രാണദേഹവുമനിത്യം കളത്രധനം
സ്വപ്നാദിയിൽ പലവുകണ്ടാലുണർന്നവനോ-
സ്വപ്നാദിയില്‍ പലവുകണ്ടാലുണര്‍ന്നവനോ-
ടൊപ്പം ഗ്രഹിക്ക ഹരിനാരായണാ നമഃ
 
അന്‍പേണമെന്മനസിഅൻപേണമെന്മനസി ശ്രീനീലകണ്ഠഗുരു-
മഭോരുഹാക്ഷമിതി വാഴ്‌ത്തുന്നുഞാനുമിഹ
അമ്പത്തോരക്ഷരവുമോരോന്നിതെന്മോഴിയി-
ലന്‍പോടുചേര്‍ക്കലൻപോടുചേർക്ക ഹരിനാരായണായ നമഃ
 
ആദ്യക്ഷരത്തിലുളവായൊന്നിതൊക്കെയുമി-
താദ്യക്ഷരത്തിലിതടങ്ങുന്നതൗം കരുതി
ആദ്യക്ഷരാലിവയിലോരോന്നെടുത്തുപരി-
കീര്‍ത്തിപ്പതിന്നരുള്‍കകീർത്തിപ്പതിന്നരുൾക നാരായണായ നമഃ
 
ഇക്കണ്ടവിശ്വമതുമിന്ദ്രാദിദേവകളു-
മർക്കേന്ദുവഹ്നികളോടൊപ്പം ത്രിമൂർത്തികളും
മര്‍ക്കേന്ദുവഹ്നികളോടൊപ്പം ത്രിമൂര്‍ത്തികളും
അഗ്രേവിരാട് പുരുഷ! നിന്മൂലമക്ഷരവു-
മോര്‍ക്കായ്മോർക്കായ് വരേണാമിഹ നാരായണായ നമഃ
 
ഈവന്നമോഹമകലെപ്പോവതിന്നുപുന-
രിവണ്ണമിള്ളൊരുപദേശങ്ങളില്ലുലകിൽ
രിവണ്ണമിള്ളൊരുപദേശങ്ങളില്ലുലകില്‍
ജീവന്നു കൃഷ്ണഹരി ഗോവിന്ദരാമ തിരു-
നാമങ്ങളൊന്നൊഴികെ നാരായണായ നമഃ
 
ഉള്ളില്‍ഉള്ളിൽ കനത്ത മദമാത്സര്യമെന്നിവക-
ളുല്ലൊരുകാലമുടനെന്നാകിലും മനസി
ചൊല്ലുന്നിതാരു തിരുനാമങ്ങളന്നവനു
നല്ലുഗതിക്കുവഴി നാരായണായ നമഃ
 
ഊരിന്നുവേണ്ട നിജഭാരങ്ങള്‍നിജഭാരങ്ങൾ വേണ്ടതിനു
നീരിന്നുവേണ്ട നിജദാരങ്ങള്‍നിജദാരങ്ങൾ വേണ്ടതിനു
നാരായണാച്യുതഹരേയെന്നതിന്നൊരുവർ
നാരായണാച്യുതഹരേയെന്നതിന്നൊരുവര്‍
നാവൊന്നേവേണ്ടു ഹരി നാരായണായ നമഃ
 
ഋതുവായപെണ്ണിന്നുമിരപ്പന്നുദാഹകനും
പതിതന്നുമഗ്നിയജനം ചെയ്തഭൂസുരനും
ഹരിനാമകീർത്തനമിതൊരുനാളുമാർക്കുമുട-
ഹരിനാമകീര്‍ത്തനമിതൊരുനാളുമാര്‍ക്കുമുട-
നരുതാത്തതല്ല ഹരിനാരായണായ നമഃ
 
ഋഭോഷനെന്നു ചിലര്‍ചിലർ ഭാഷിക്കിലും ചിലര്‍ചിലർ ക-
ളീപാപിയെന്നു പറയുന്നാകിലും മനസി
ആവോ നമുക്കു തിരിയായെന്നുറച്ചു തിരു-
നാമങ്ങള്‍നാമങ്ങൾ ചൊല്‍കചൊൽക ഹരിനാരായണായ നമഃ
 
(നു)ലുസ്മാദിചേര്‍ത്തൊരുലുസ്മാദിചേർത്തൊരു പൊരുത്തം നിനയ്ക്കിലുമി-
തജിതന്റെ നാമഗുണമതിനിങ്ങു വേണ്ട ദൃഡം
ഒരുകോടികോടിതവ തിരുനാമമുള്ളവയി-
വരി 128:
ഏകാന്ത യോഗികളിലാകാംക്ഷകൊണ്ടുപര-
മേകാന്തമെന്നവഴി പോകുന്നിതെന്മനവും
കാകന്‍കാകൻ പറന്നു പുനരന്നങ്ങള്‍പുനരന്നങ്ങൾ പോയവഴി-
പോകുന്നപോലെ ഹരിനാരായണായ നമഃ
 
ഐയ്യഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
നൗവണ്ണമെട്ടുമുടനെൺമൂന്നുമേഴുമഥ
നൗവണ്ണമെട്ടുമുടനെണ്‍മൂന്നുമേഴുമഥ
ചൊവ്വോടൊരഞ്ചുമപിരൺറ്റൊന്നു തത്വമതിൽ
ചൊവ്വോടൊരഞ്ചുമപിരണ്‍റ്റൊന്നു തത്വമതില്‍
മേവുന്ന നാഥ ജയ നാരായണായ നമഃ
 
വരി 141:
സാധിക്കവേണ്ടു ഹരി നാരായണായ നമഃ
 
ഔദുംബരത്തില്‍ഔദുംബരത്തിൽ മശകത്തിന്നു തോന്നുമതില്‍തോന്നുമതിൽ
മീതേകദാപി സുഖമില്ലെന്നുതത്പരിചു
ചേതൊവിമോഹിനി മയക്കായ്‌ക നായതവ
ദേഹോഹമെന്നിവയില്‍ദേഹോഹമെന്നിവയിൽ നാരായണായ നമഃ
 
അംഭോജസംഭവനുമൻപൊടുനീന്തിബത
അംഭോജസംഭവനുമന്‍പൊടുനീന്തിബത
വന്മോഹവാരിധിയിലെന്നേടമോർത്തു മമ
വന്മോഹവാരിധിയിലെന്നേടമോര്‍ത്തു മമ
വൻപേടിപാരമിവനൻപേടാടായ്‌വതിന്നു
വന്‍പേടിപാരമിവനന്‍പേടാടായ്‌വതിന്നു
മുന്‍പേമുൻപേ തോഴാമടികള്‍തോഴാമടികൾ നാരായണായ നമഃ
 
അപ്പാശവും വടിയുമായ്ക്കൊണ്ടജാമിളനെ
മുല്പാടുചെന്നു കയറിട്ടൊരു കിങ്കരനെ
പിൽപാടുചെന്നഥതറ്റുത്തോരുനാല്വരെയു-
പില്‍പാടുചെന്നഥതറ്റുത്തോരുനാല്വരെയു-
മപ്പോലെനൗമി ഹരിനാരായണായ നമഃ
 
കഷ്ടം! ഭവാനെയൊരുപാണ്ഡ്യന്‍ഭവാനെയൊരുപാണ്ഡ്യൻ ഭജിച്ചളവ-
ഗസ്ത്യേന നീ ബത! ശപിപ്പിച്ചതെന്തിനിഹ
നക്രേണ കാല്‍ക്കഥകാൽക്കഥ കടിപ്പിച്ചന്തിനിതു-
മോര്‍ക്കാവതല്ലമോർക്കാവതല്ല ഹരിനാരായണായ നമഃ
 
ഘര്‍മ്മാതപംഘർമ്മാതപം കുളിര്‍നിലാവെന്നുകുളിർനിലാവെന്നു തമ്പിയൊടു
ചെമ്മേ പറഞ്ഞു നിജപത്നീം പിരിഞ്ഞളവു
തന്നെതിരഞ്ഞുമറുകിച്ചാമൃഗാക്ഷികളെ
വരി 172:
 
ചമ്മട്ടിപൂണ്ടുകടിഞ്ഞാണും മുറുക്കിയുട-
നിന്ദ്രാത്മജന്നുയുധി തേര്‍പൂട്ടിനിന്നുബതതേർപൂട്ടിനിന്നുബത!
ചെമ്മേ മറഞ്ഞൊരുശരം കൊണ്ടുകൊന്നതുമൊ-
രിന്ദ്രാത്മജന്നെ ഹരി നാരായണായ നമഃ
 
ഛന്നത്വമാർന്നകനൽപോലെ നിറഞ്ഞുലകിൽ
ഛന്നത്വമാര്‍ന്നകനല്‍പോലെ നിറഞ്ഞുലകില്‍
ചിന്നുന്നനിന്മഹിമയാര്‍ക്കുംചിന്നുന്നനിന്മഹിമയാർക്കും തിരിക്കരുത്
അന്നന്നുകണ്ടതിനെ വാഴ്ത്തുന്നു മമുനിക-
ളെന്നത്രെ തോന്നി ഹരിനാരായണായ നമ:
 
ജന്തുക്കള്‍ജന്തുക്കൾ വിലസീടുന്ന നിന്നുടയ
ബന്ധം വിടാതെ പരിപൂര്‍ണ്ണാത്മജനാസതതംപരിപൂർണ്ണാത്മജനാസതതം
തന്തൗ മണിപ്രവാളകരഭേദങ്ങള്‍പോലെമണിപ്രവാളകരഭേദങ്ങൾപോലെ പര-
മെന്തെന്തു ജാതമിഹ നാരായണായ നമഃ
 
വരി 191:
മാനന്ദരൂപി! ഹരിനാരായണായ നമഃ
 
ഞാനെന്നുമീശ്വരനിതെന്നും വളര്‍ന്നളവുവളർന്നളവു
ജ്ഞാനദ്വയങ്ങള്‍ജ്ഞാനദ്വയങ്ങൾ പലതുണ്ടായതിന്നുമിഹ
മോഹം നിമിത്തമതുപോകും പ്രകാരമപി
ചേതസ്സിലാക മമ നാരായണായ നമഃ
 
ടങ്കംകുരംഗവുമെടുത്തിട്ടു പതിയുടല്‍പതിയുടൽ
ശംഖം രഥാംഗവുമെടുത്തിട്ടു പാതിയുടല്‍പാതിയുടൽ
ഏകാക്ഷരം തവഹി രൂപം നിനപ്പവനു
പോകുന്നുമോഹമതു നാരായണായ നമഃ
 
ഠായങ്ങള്‍ഠായങ്ങൾ ഗീതമിവനാദപ്രയോഗമുട-
നേകശ്രുതീങ്കലൊരുമിക്കുന്നപോലെ പരം
ഏകാക്ഷരത്തിലിതടങ്ങുന്നു സര്‍വ്വവുമിസർവ്വവുമി-
താകാശസൂക്ഷ്മതനു നാരായണായ നമഃ
 
വരി 209:
മുമ്പേനിജാസനമുറച്ചേകനഅഡിയുടെ
കമ്പം കളഞ്ഞു നിലയാറും കടപ്പതിന്നു
തുമ്പങ്ങള്‍തുമ്പങ്ങൾ തീര്‍ക്കതീർക്ക ഹരിനാരായണായ നമഃ
 
ഢക്കാമൃദംഗതുടിതഅളങ്ങള്‍ഢക്കാമൃദംഗതുടിതഅളങ്ങൾ കേട്ടനുഭ-
വിക്കാമിതിന്നിലയിലിന്നേടമോർത്തു മമ
വിക്കാമിതിന്നിലയിലിന്നേടമോര്‍ത്തു മമ
പാർക്കുന്നതല്ലമനമാളാനബദ്ധകരി-
പാര്‍ക്കുന്നതല്ലമനമാളാനബദ്ധകരി-
തീന്‍കണ്ടപോലെതീൻകണ്ടപോലെ ഹരിനാരായണായ നമഃ
 
ണത്വംവരും പരിചു കര്‍മ്മവ്യാപായമിഹകർമ്മവ്യാപായമിഹ
മദ്ധേഭവിക്കിലുമതില്ലെങ്കിലും കിമപി
തത്വാദിയില്പരമുദിച്ചോരുബോധമനു-
ചിത്തേവരേണ്ടതിഹ നാരായണായ നമഃ
 
തത്വാർത്ഥമിത്ഥമഖിലത്തിന്നുമുണ്ടുബത!
തത്വാര്‍ത്ഥമിത്ഥമഖിലത്തിന്നുമുണ്ടുബത!
സബ്ദങ്ങളുള്ളിൽ വിലസീടുന്നതിന്നടിയിൽ
സബ്ദങ്ങളുള്ളില്‍ വിലസീടുന്നതിന്നടിയില്‍
മുക്തിക്കുകാരണമിതേശബ്ദമെന്നുതവ
വാക്യങ്ങള്‍തന്നെവാക്യങ്ങൾതന്നെ ഹരിനാരായണായ നമഃ
 
ഥല്ലിന്നു മീതെ പരമില്ലെന്നുമോര്‍ത്തുമുടപരമില്ലെന്നുമോർത്തുമുട-
നെല്ലാരോടും കുതറിവാപേശിയും സപദി
തള്ളിപ്പുറപ്പെടുമഹംബുദ്ധികൊണ്ടു ബത!
കൊല്ലുന്നു നീ ചിലരെ നാരായണായ നമഃ
 
ദംഭായ വന്മരമതിന്നുള്ളില്‍വന്മരമതിന്നുള്ളിൽ നിന്നും ചില
കൊമ്പും തളിർത്തവധിയില്ലാത്ത കായ്‌കനികൾ
കൊമ്പും തളിര്‍ത്തവധിയില്ലാത്ത കായ്‌കനികള്‍
അന്‍പേറിയത്തരുവില്‍അൻപേറിയത്തരുവിൽ വാഴായ്‌വതിന്നുഗതി
നിന്‍നിൻ പാദഭക്തി ഹരി നാരായണായ നമഃ
 
ധന്യോഹമെന്നുമതി മന്യോഹമെന്നുമതി
പുണ്യങ്ങള്‍പുണ്യങ്ങൾ ചെയ്ത പുരുഷന്‍പുരുഷൻ ഞാനിതെന്നു മതി
ഒന്നല്ലകാണ്‍കൊരുഒന്നല്ലകാൺകൊരു കൊടുങ്കാടുദന്തിമയ-
മൊന്നിച്ചു കൂറ്റിയതു നാരായണായ നമഃ
 
നന്നായി ഗതിക്കൊരു സഹസ്രാരധാരയില
തന്നീറ്റില്‍തന്നീറ്റിൽ നിങ്കരുണ വന്മാരി പെയ്‌തുപുനര്‍പെയ്‌തുപുനർ
മുന്നമ്മുളച്ചമുളഭക്തിക്കുവാഴ്‌ത്തുവതു-
മിന്നേ കൃപാനിലയ നാരായണായ നമ:
 
പലതുപറഞ്ഞു പകല്‍പകൽ കളയുന്നനാവുതവ
തിരുനാമകീര്‍ത്തനമിതറ്ഋഇനഅയ്‌തിരുനാമകീർത്തനമിതറ്ഋഇനഅയ്‌ വരേണമിഹ
കലിയായ കാലമിതിലതുകൊണ്ടു മോക്ഷഗതി
എളുതെന്നുകേള്‍പ്പുഎളുതെന്നുകേൾപ്പു ഹരിനാരായണായ നമഃ
 
ഫലമില്ലാതെ മമ വശമൊക്കലാ ജഗതി
മലമൂത്രമായതടി പലനാളിരുത്തിയുടന്‍പലനാളിരുത്തിയുടൻ
അളവില്ലാതെവെളിവകമേയുദിപ്പതിന്നു
കളയായ്‌കകാലമിനി നാരായണായ നമഃ
 
ബന്ധുക്കളർത്ഥഗൃഹപുത്രാദിജാലമതിൽ
ബന്ധുക്കളര്‍ത്ഥഗൃഹപുത്രാദിജാലമതില്‍
ബന്ധിച്ചവന്നുലകിൽ നിന്തത്വമോർക്കിലുമ-
ബന്ധിച്ചവന്നുലകില്‍ നിന്തത്വമോര്‍ക്കിലുമ-
തന്ധന്നു കാട്ടിയൊരു കണ്ണാടിപോലെ വരു-
മെന്നാക്കിടൊല്ല ഹരിനാരായണായ നമഃ
 
ഭക്ഷിപ്പതിന്നു ഗുഹപോലെ പിളര്‍ന്നുമുഖപിളർന്നുമുഖ-
മയ്യോകൃതാന്തനിഹ പിമ്പേ നടന്നു മമ
എത്തുന്നുദര്‍ദുരമുരത്തോടെഎത്തുന്നുദർദുരമുരത്തോടെ പിമ്പേയൊരു
സര്‍പ്പംസർപ്പം കണക്കെ ഹരിനാരായണായ നമഃ
 
മന്നിങ്കല്‍മന്നിങ്കൽ വന്നിഹ പിറന്നന്നുതൊട്ടു പുന-
രെന്തെന്നു വാങ്മനസുദേഹങ്ങള്‍വാങ്മനസുദേഹങ്ങൾ ചെയ്‌തതതു
എന്തിന്നി മേലിലതുമെല്ലാമെനിക്കു ഹൃദി-
സന്തോഷമായ്‌ വരിക നാരായണായ നമഃ
 
യാതൊന്നു കണ്ടതതു നാരായണപ്രതിമ
യാതൊന്നു കേള്‍പ്പതതുകേൾപ്പതതു നാരായണശ്രുതികള്‍നാരായണശ്രുതികൾ
യാതൊന്നു ചെയ്‌വതതു നാരായണാര്‍ച്ചണകള്‍നാരായണാർച്ചണകൾ
യാതൊന്നതൊക്കെ ഹരിനാരായണായ നമഃ
 
രവികോടി തുല്യമൊരു ചക്രം കരത്തിലിഹ
ഫണിരാജനെപ്പൊഴുമിരിപ്പാന്‍ഫണിരാജനെപ്പൊഴുമിരിപ്പാൻ, കിടപ്പതിനും
അണിയുന്നതൊക്കെ വനമാലാദികൗസ്തുഭവു-
മകമേ ഭവിപ്പതിനു നാരായണായ നമഃ
വരി 284:
രക്ഷിപ്പതിന്നുമതു ശിക്ഷിപ്പതിന്നുമിഹ
വിക്ഷേപമാവരണമീരണ്ടുശക്തികള-
തിങ്കേന്നുദിച്ചവകള്‍തിങ്കേന്നുദിച്ചവകൾ നാരായണായ നമഃ
 
വദനം നമുക്കു ശിഖി വസനങ്ങള്‍വസനങ്ങൾ സന്ധ്യകളു-
മുദരം നമുക്കു ദധിയുലകേഴുരണ്ടുമിഹ
ഭുവനം നമുക്കു ശവനേത്രങ്ങള്‍ശവനേത്രങ്ങൾ രാത്രിപക-
ലകമേ ഭവിപ്പതിനു നാരായണായ നമഃ
 
ശക്തിക്കു തക്ക വഴിയിത്ഥം ഭജിപ്പവനു
ഭക്ത്യാവിദേഹദൃഢവിശ്വാസമോടുമഥ
ഭക്ത്യാകടന്നു തവ തൃക്കാല്‍പിടിപ്പതിനതൃക്കാൽപിടിപ്പതിന-
യയ്‌ക്കുന്നതെന്നു ഹരിനാരായണായ നമഃ
 
ഷഡൈരികള്‍ക്കുഷഡൈരികൾക്കു വിളയാട്ടത്തിനാക്കരുതു
ചിത്താംബുജം മമ തവാസ്ഥാനരംഗമിതു
തത്രാപി നിത്യവുമൊരിക്കാലിരുന്നരുള്‍കനിത്യവുമൊരിക്കാലിരുന്നരുൾക
സത്യസവരൂപ1 ഹരി നാരായണായ നമഃ
 
സത്യം വദാമി മമ ഭൃത്യാദിവര്‍ഗ്ഗമതുഭൃത്യാദിവർഗ്ഗമതു-
മര്‍ത്ഥംമർത്ഥം കളത്രഗൃഹ പുത്രാദിജാലമതു-
മൊക്ക്ര്ത്വദർപ്പണമതാക്കീട്ടു ഞാനുമിഹ
മൊക്ക്ര്ത്വദര്‍പ്പണമതാക്കീട്ടു ഞാനുമിഹ
തൃക്കാല്‍ക്കല്‍തൃക്കാൽക്കൽ വീണുഹരി നാരായണായ നമഃ
 
ഹരനും വിരിഞ്ചനുമിതമരാധിനായകനു-
മറിയുന്നതില്ല തവ മറിമായതന്മഹിമ
അറിവായ്‌ മുതല്‍ക്കരളിലൊരുപോലെമുതൽക്കരളിലൊരുപോലെ നിന്നരുളും
പരജീവനില്‍തെളികപരജീവനിൽതെളിക നാരായണായ നമ:
 
ളത്യം കലര്‍ന്നിതുകലർന്നിതു ലകാരത്തിനപ്പരിചു
തത്വം നിനക്കിലൊരു ജീവത്വമുള്ളുതവ
കത്തുന്നപൊന്മണിവിളക്കെന്നപോലെ ഹൃദി
നില്‍ക്കുന്നനാഥനിൽക്കുന്നനാഥ നരിനാരായണായ നമഃ
 
ക്ഷരിയായൊരക്ഷരമതിങ്കേന്നൂദിച്ചതിതു
ലിപിയേഴുമക്ഷരമിതെന്നങ്ങുരപ്പു ജനം
അറിയാവതല്ലതവപരമാക്ഷരസ്യപ്പൊരുൾ
അറിയാവതല്ലതവപരമാക്ഷരസ്യപ്പൊരുള്‍
അറിയാറുമായ്‌ വരിക നാരായണായ നമ:
 
കരുണാപയോധി മമ ഗുരുനാഥനിസ്തുതിയെ
വിരവോടുപാര്‍ത്തുവിരവോടുപാർത്തു പിഴവഴിപോലെ തീര്‍ത്തരുള്‍കതീർത്തരുൾക
ദുരിതാബ്ധിതൻ നടുവിൽ മറിയുന്നവർക്കു പര-
ദുരിതാബ്ധിതന്‍ നടുവില്‍ മറിയുന്നവര്‍ക്കു പര-
മൊരു പോതമായ് വരിക നാരായണായ നമഃ
 
മദമാത്സരാദികള്‍മദമാത്സരാദികൾ മനസ്സില്‍മനസ്സിൽ തൊടാതെ ജന-
മിതുകൊണ്ടു വാഴ്‌തുക നമുക്കും ഗതിക്കുവഴി
ഇതു കേള്‍ക്കതാനിതൊരുകേൾക്കതാനിതൊരു മൊഴിതാന്‍മൊഴിതാൻ പഠിപ്പവനും
പതിയാ ഭവാംബുധിയില്‍ഭവാംബുധിയിൽ നാരായണായ നമ:
 
</poem>
{{ml:wikipedia}}
[[വര്‍ഗ്ഗംവർഗ്ഗം:എഴുത്തച്ഛന്റെ കൃതികള്‍കൃതികൾ]]
"https://ml.wikisource.org/wiki/ഹരിനാമകീർത്തനം" എന്ന താളിൽനിന്ന് ശേഖരിച്ചത്