"താൾ:Prabhushakthi oru Gandakavyam 1914.pdf/30" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: '22 <poem> കണ്ടാൽ കരിങ്കുഴലിയാളെ നമുക്കിതിന്മേ- ലുണ...' താൾ |
|||
താളിന്റെ തൽസ്ഥിതി | താളിന്റെ തൽസ്ഥിതി | ||
- | + | തെറ്റുതിരുത്തൽ വായന കഴിഞ്ഞവ | |
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്): | താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്): | ||
വരി 10: | വരി 10: | ||
ആ നായരച്ചതി നടത്തിയതെങ്കിലിപ്പോ- |
ആ നായരച്ചതി നടത്തിയതെങ്കിലിപ്പോ- |
||
ളാനായമൊന്നവനു വൈക്കണമെന്നുറച്ചാൻ. ൧൧ |
ളാനായമൊന്നവനു വൈക്കണമെന്നുറച്ചാൻ. ൧൧ |
||
കല്പിച്ചു തൻ കരളിലിങ്ങിനെ ദേശനാഥ- |
|||
നുല്പന്നരോഷമുപമന്ത്രിയോടാജ്ഞ ചൊന്നാൻ |
|||
അല്പിഷ്ഠനാമവനെ വേഗമമച്ചൎ ചെയ്‌വാൻ |
|||
മല്പക്ഷപാതികൾ ഗമിക്കുവിനിക്ഷണത്തിൽ. ൧൨ |
|||
എല്ലാം നമുക്കു ശരിയാമെതിരാളിമാരി- |
|||
ങ്ങില്ലാതിരിക്കിലതുതന്നെ വിശേഷലാഭം |
|||
പൊല്ലാത്ത രോഗമുടലീന്നൊഴിയാതിരുന്നാൽ |
|||
കൊല്ലാതെ കൊല്ലുമതു ജന്മികളെ ക്രമത്താത ൧൩ |
|||
കായസ്ഥനായൊരു 'പഴിഞ്ഞി' പറഞ്ഞിതപ്പോ- |
|||
ളീയക്രമം വിഹിതമല്ല വിപത്തിനത്രേ |
|||
ആയത്തനല്ലിഹ നമുക്കുവനിന്നി മേലാൽ |
|||
പേയത്തരം പറകയല്ലിതു സൂക്ഷ്മമെല്ലാം. ൧൪ |
|||
കൊല്ലം മുതൽക്കഴിമുഖം വരെയുള്ള രാജ്യ |
|||
മെല്ലാം പിടിച്ചു തനതാക്കിയ മന്നവന്റെ |
|||
മല്ലൽപടത്തലവനോടിവിടത്തെ വൃത്തം |
|||
കല്യാണഗാത്രിയവൾ ചെന്നു പറഞ്ഞു പോലും. ൧൫ |
|||
</poem> |
</poem> |