യാക്കോബായ സുറിയാനിക്കാരുടെ അവകാശക്രമത്തിനെയും മറ്റും സംബന്ധിച്ചുള്ള കാനോൻ

രചന:മുത്തു കൃഷ്ണ നായിഡു (1870)

[ 1 ]

യാക്കോബായെ സുറിയാനിക്കാരുടെ അവകാശക്രമത്തിനെയും
മററും സംബന്ധിച്ചിട്ടുള്ള



കാ നോ ൻ.


THE

SYRIAN LAW OF INHERITANCE.
BY


R. MOOTHOOKRISTNA NAIDOO


TAHSILDAR OF COTTAYAM .



Printed at the Church Mission Press,Cottayam
1870

[ 3 ]

                               THE
         SYRIAN LAW OF INHERITANCE.
                                 BY
        R. MOOTHOOKRISTNA NAIDOO.
              TAHSILDAR OF COTTAYAM.
 (Copyright and Right of Translation are Reserved)
                 -----------:0:---------------

യാക്കോബായെ സുറിയാനിക്കാരുടെ അവകാശക്രമത്തിനെയും

                        മറ്റും സംബന്ധിച്ചിട്ടുള്ള
കാനോൻ.


                             മലംകരയുടെ
  മാർ അത്താനാസ്യോസ മെത്രാപോലീത്താ അവൎകൾ  
        ഇതിനെ പരിശോധിച്ചും സമ്മതിച്ചും ഇരിക്കുന്നു.
    കോട്ടയം തഹശീൽദാർ മുത്തു കൃഷ്ണ നായുഡു ഉണ്ടാക്കിയതു.
   Printed at the Church Mission Press, Cottayam
                                       1870. [ 4 ]                                  
PREFACE.


The want of a guide on the Syrian Law of Inheritance is greatly felt by the Syrians themselves, the law practitioners, and the public at large; and at no period perhaps has it been more felt than at the present time. The extensive facilities afforded to the professional reader by those excellent manuals on Hindu and mahomedan Laws made respectively by T.L. Strange, Esquire, and Shadagopacharloo, have induced me to make on a similar' plan the following epitome of the general principles of the Syrian Law.

The frequent opportunities I have had of studying the Syrian manners and customs, the discussions on various important points with learned Cattanars and others, and the occasional reference made to the Syriac canon, have led me to undertake this compilation in Malayalam, from a belief that it would form a somewhat useful hand book. But I regret to say, that I laboured under great disadvantage from the want of access to any public library or collection of such works as would enable me to give more authentic information to the public on the subject. Moreover, the usage and precedents of the Syrians have been allowed largely so as to invade the written law ; or in other words personal convenience has often been taken as Law, because the only existing law-book is the Syriac Canon, which though it contains a vast quantity of miscellaneous matters on religion, marriage &c, hides its precepts in an unknown tongue so as to render them accessible to but few. [ 5 ] I, hope, however, I shall be able to get more materials hereafter, which will serve to enlarge the work, should a second edition be ever called for.

I gladly take this opportunity of expressing my thank- fullness to the Most Reverened Mar Athanassius, the Syrian Metropolitan,for correcting and revising the manuscript and approving of its general usefulness, as well as to the Revd. Henry Baker, the Senior Missionary of the Chruch Missionary. Society, who is known as a true friend of the Syrians and well acquainted with their manners and customs, and who, after a careful perusal of the manuscript, kindly took the trouble of for warding it to the Metropolitan and suggested to me its early publication; my best acknowledgements are also due to the Right Revd. Mar Coorilose for kindly sending me the Syriac Canon, and to his brother, Mr. M.Gabriel, for translating several parts of it to me.


R.M.N.


Cottayam,
24th March, 1870 [ 6 ]
                                             Cottayam, 7th March, 1870

To

             R. MOOTHOOKRISHNA  NAIDOO, ESQ RE.
                                                 Tahsildar of Cottayam.

Sir,

I have received your letter and its accompaniment, a manuscript on the Syrian Law of Inheritance, drawn up by you from various sources.

It is very gratifying to me that such useful an idea has occurred to you.

I have carefully looked into the manuscript and have corrected and revised some of those obsolete laws, chiefly in matters connected with marriage and affiliation, as well as those parts which were irrelevant and inapplicable to the Syrians of Malabar.

I have no doubt that this compilation will prove a useful guide to the public and to the Courts of Judicature in general in the disposal of cases connected with the Syrian Law of Inheritance.

This work may be enlarged and more matters may be added in a subsequent edition if it be deemed necessary.

                                                     I have the honor to be,
                                                       Yours very faithfully
                                  (Signed) ATHANASIUS MALABAR.
                                                                   Metropolitan. [ 7 ] 

To

                THE TAHSILDAR, 
                                   Cottayam.
    Sir,

I think your attempt to collect the laws of the Syrian Christians into one vol; and get the approval of the Church and Metran of the Syrians most laudable. To make the book more complete, if you can also get some of the court decisions to the same purport,and show their agreement or some declarations from the judges of the Suder to the same effect you will have a complete and authoritative law-book on the subject. Wishing you every success,

                                                                I am,
                                                            Yours faithfully,
                                              (Signed) HENRY BAKER 
  March 1st.
I return your M.S.S. with many thanks for its perusal. [ 8 ] 
       മലംകരെയുള്ള യാക്കോബായെ സുറിയാനിക്കാരുടെ
              വിവാഹവും അവകാശവും സംബന്ധിച്ചുള്ള
                          കാനോൻ   ചട്ടങ്ങൾ  
                            ----------------------------

൧-ആമതു. യാക്കോബായെ സുറിയാനിക്കാറരു തങ്ങളുടെ മാൎഗ്ഗമൎ‌യ്യാദപ്രകാരം വിവാഹം ചെയ്ത അതിലുള്ള മക്കൾക്കു തങ്ങളുടെ സ്വത്തുക്കൾ അവകാശപ്പെടുത്തി കൊടുക്കുന്നു. മാൎഗ്ഗ വിരോധമായി ജനിക്കപ്പെടുന്ന മക്കൾക്കു യാതൊരു അവകാശവുമില്ലാ. മാൎഗ്ഗ വിരോധി സഭയിൽ കൂടി വരുന്നതിനും പന്തിഭോജനങ്ങളിൽ ഇരിക്കുന്നതിനും മത സംബന്ധമുള്ള കൎമ്മങ്ങളിൽ ഉൾപ്പെടുന്നതിനും അനുവദിക്കപ്പെട്ടിരിക്കുന്നില്ലാ. ഒരു അന്ന്യനെന്നപോലെ അവനെ വിചാരിക്കുന്നു.

൨. ആദാമ്മിനു ഹാവായെന്ന ഒരു ഭാൎ‌യ്യയെ ദൈവം കൊടുത്തു. അതു മൂലമായി സുറിയാനിക്കാർ ഒരു പുരുഷനു ഒരു സ്ത്രീയേയും ഒരു സ്ത്രീക്കു ഒരു പുരുഷനേയും മാത്രം വിവാഹത്തിനു അനുവദിക്കപ്പെട്ടിരിക്കുന്നു.

൩. വിവാഹം ചെയ്യപ്പെടുവാനുള്ള പുരുഷനും സ്ത്രീയും കന്ന്യകകളായിരിക്കുന്ന സമയം അവരുടെ മാതപിതാക്കന്മാരു മുതലായ അടുത്തവർ ചട്ടം പോലെ അവരെ വിവാഹം ചെയ്യിപ്പിക്കണം.

൪. ഒരു പുരുഷനു പുത്രന്മാരും പുത്രിമാരും ഉള്ള പക്ഷം പുത്രന്മാർ പിതാവിന്റെ ഭവനാവകാശികളും പുത്രിമാർ സ്ത്രീധന അവകാശികളുമാകുന്നു. ഇപ്രകാരം സ്ത്രീധനാവകാശികളായി തീരുന്ന പുത്രന്മാർ തറവാട്ടാലുള്ള കടത്തിനു ഉത്തരവാദികളല്ലാ.അതെന്തെന്നാൽ സ്ത്രീ അവളുടെ ഭൎത്താവിനോടു കൂടെ അന്ന്യഭവനത്തിൽ അവൾ അവകാശമനുഭവിക്കുന്നതുകൊണ്ടാകുന്നു.

൫. പുത്രന്മാരുടെ ഇടയിൽ പുത്രിമാരുടെ അവകാശക്രമം പുത്ര [ 9 ]

ന്മാരുടെ അവകാശ വീതത്തിൽ പാതിയോടു തുല്ല്യമായ ഒരു വീതം പുത്രിമാൎക്കു അവകാശമായിരിക്കേണ്ടതാകുന്നു.

൬. മാതാപിതാക്കന്മാരുടെ സ്വത്തുക്കൾ ആണ്മക്കൾക്കു ഒന്നുപോലെ അവകാശമാകുന്നു.എങ്കിലും മാതാപിതാക്കൾ ജീവനോടിരിക്കുമ്പോൾ തങ്ങളുടെ സ്വത്തുക്കൾ മക്കൾക്കു വീതിച്ചുകൊടുക്കുന്നുയെങ്കിൽ തക്ക ന്യായത്തോടു കൂടെ കൂടുതൽ കുറവായി വീതിപ്പാൻ അവൎക്കു അധികാരമുണ്ടൂ.

൭. മാതാപിതാക്കളിൽ ഒരാൾ മാത്രം ജീവിച്ചിരുന്നാലും മേലത്തെ വകുപ്പിൽ വിവരിക്കപ്പെട്ടിരിക്കുന്നപ്രകാരം ഏറക്കുറവായി പകുതി ചെയ് വാൻ ജീവനോടിരിക്കുന്ന ആളിനു ന്യായമുണ്ട്.

൮. മാതാപിതാക്കൾ കഴിഞ്ഞ ശേഷം മാത്രം മക്കൾ തമ്മിൽ പകുതിക്കു ഇടയായാൽ സ്വത്തുക്കൾ മക്കളുടെ ഇടയിൽ ശരിയായി വീതിപ്പാനല്ലാതെ ഏറക്കുറവായി വീതിക്കുന്നതിനു അവൎക്കു അധികാരമില്ലാ.എന്നാൽ കുഡുംബരക്ഷക്കും ശേഷക്രിയകൾക്കുമായി ഒരു വീതം ഇവരിൽ തറവാട്ടിൽ പാൎക്കുന്ന ആൾ മുഘാന്തിരം ഏൽപ്പിച്ചു കൊടുക്കുന്നതു oരo സംസ്ഥാനങ്ങളിലെ സുറിയാനിക്കാറരിൽ സാധാരണവുമാകുന്നു.

൯. ഒരുവൻ ദേഹണ്ണത്താൽ തനതു സമ്പാദ്യമുണ്ടാക്കുകയും ഒരാൾക്കു കടമുണ്ടാകയും ഒരാൾ ദേഹണ്ണത്തിനു പാടില്ലാത്ത വനായി തീരുകയും അതുവരെ പകുതി നടക്കാതെ ഇരിക്കയും ചെയ്താൽ പകുതി സമയം അന്നുവരെയുള്ള ധനവും കടവും സഹോദരന്മാർ ഒന്നുപോലെ വീതിക്കുകയും പിതാവു മരിക്കുമ്പോൾ ഗൎഭിണിയായിരുന്ന മാതാവു പ്രസവിക്കുന്നതു ആൺകുട്ടി ആണെങ്കിൽ സഹോദരന്മാരോടു കൂടെ ശരിയായ അവകാശവും പെൺകട്ടി എങ്കിൽ ൫ആം വകുപ്പിൽ വിപരിക്കപ്പെട്ടിരിക്കുന്ന സ്ത്രീധനാവകാശവും കൊടുപ്പാനും സഹോദരന്മാൎക്കു ന്യായമാകുന്നു.

൧0. പകുതിക്കു മുൻപിൽ ഒരവകാശി പൊതുവിലെ വസ്തുക്കളിൽനിന്നും ഉണ്ടാകുന്ന ആംശങൾ അധികം അനുഭവിച്ചു പോയതു പകുതി സമയം തിരികെ കൊടുപ്പാൻ ഇടയില്ലാ. ഒരാൾ വസ്തുക്കൾ കെടുമതികൾ ചെയ്തിരുന്നാൽ ആയ്തു അവന്റെ വീതത്തിൽ വക വൈക്കേണ്ടതാകുന്നു.

൧൧. ഒരുവൻ പകുതിക്കു മുൻപെ കുഡുംബത്തിൽനിന്നു യാതൊന്നും എടുക്കാതെ ദൂരസ്തനൊ സമീപസ്തനൊ ആയി പാൎത്ത സമ്പാദി [ 10 ]

ക്കുന്ന മുതൽ തറവാട്ടു മുതലിനോടു ചേൎത്തു പകുതി ചെയ്യെണ്ടതല്ലാ എന്നാൽ അവൻ കടം സമ്പാദിക്കുന്നു എങ്കിൽ അവന്റെ വീതത്തിൽനിന്നു വീട്ടേണ്ടതാകുന്നു.

൧൨. ഒരുവൻ തറവാട്ടു മുതൽ കൊണ്ടു പെരുമാറിയ്തിൽ വച്ചു അവനു ധനമോ കടമോ ഉണ്ടായാൽ ആയ്തു തറവാട്ടു മുതലിനോടു ചേൎത്തു പകുതി ചെയ് വാനുള്ളതാകുന്നു.

൧൩. ഒരുവൻ മെത്രാൻ മുതലായുള്ള മേൽപ്പട്ടസ്ഥാനത്തിനു പോകുന്ന സമയം തറവാട്ടവകാശം ചോദിക്കുന്നു എങ്കിൽ ആയാളിനു ചെല്ലുവാനുള്ളവീതം കടം ഉണ്ടെങ്കിൽ അതിനുള്ള അംശം നീക്കിശേഷം കൊടുക്കേണ്ടതാകുന്നു.പിന്നെ ആ തറവാട്ടിൽ ഉണ്ടാകുന്ന ധനത്തിനും കടത്തിനും ആയാൾ ബാദ്ധ്യനല്ലാ. ആയാളിന്റെ മേല്പട്ടസ്ഥാനം സിന്ധിച്ച നാൾ മുതൽക്കുള്ള സമ്പാദ്യങ്ങൾക്കു തറവാട്ടിലുള്ളവൎക്കും അവകാശമില്ലാ. മേല്പട്ടസ്ഥാനം സിന്ധിക്കുന്നതിനു മുൻപോ, പിൻപോ എപ്പോൾ എങ്കിലും ആയാൾ ആവശ്യപ്പെടുന്ന സമയം മേൽ പ്രകാരം വീതം കൊടുക്കേണ്ടതാകുന്നു

൧ർ. ഒരു മേല്പട്ടക്കാരൻ സമൂഹ മുതലിൽനിന്നും എടുത്തു തറവാട്ടിൽ സമ്പാദ്യമുണ്ടാക്കിയാൽ ആ മുതലിനു ശരിയിട്ടു തറവാട്ടിൽനിന്നും തിരികെ എടുപ്പാൻ ന്യായമുണ്ടു. ആയ്തു പകുതിക്കു മുൻപും പിൻപും ആയിരുന്നാലും ശരിയായി തിരികെ എടുക്കേണ്ടതാകുന്നു.

൧൫. കത്തനാരു മുതൽ കീഴ്പൊട്ടുള്ള സ്ഥാനം ഏൽക്കുന്ന ആളുകൾ തങ്ങളുടെ മാതാപിതാക്കന്മാരുടെ കടത്തിനും ധനത്തിനും എല്ലായ്പഴും ബാദ്ധ്യസ്ഥന്മാരാകുന്നു.

൧൬. പുത്രന്മാരില്ലാത്ത പക്ഷം പുത്രിമാരു തന്നേ തങ്ങളുടെ മാതാപിതാക്കന്മാരുടെ സ്വത്തുക്കൾക്കു പൂൎണ്ണ അവകാശികളാ കുന്നതു.

൧൭. മാതാപിതാക്കൾക്കു പുത്രന്മാരില്ലാതെയും പുത്രിമാർ മാത്രം ഉണ്ടായിരിക്കയും ചെയ്താൽ പുത്രിമാരിൽ ഒരുത്തിയെ വിവാഹം ചെയ്യിച്ചു അവകാശ കുറിയും കൊടുത്തു ഭവനാവകാശിയാക്കി പാൎപ്പിക്കുന്നതിനും ശേഷം പുത്രിമാൎക്കു ചെല്ലുവാനുള്ള അവകാശം കൊടുത്തു കെട്ടിച്ചയെക്കുന്നതിനും അധികാരമുണ്ടു.

൧൮. മാതാപിതാക്കൾ ജീവനോടിരിക്കുന്ന സമയം പുത്രിമാരിൽ ഒരുത്തിയേയും മേൽ വകുപ്പിൻ പ്രകാരം അവകാശപ്പെടുത്തിട്ടില്ലായെങ്കിൽ പുത്രിമാർ എല്ലാവരും തറവാട്ടു മുതലിന്മേൽ ഒന്നുപോലെ അവകാശപ്പെടുന്നു. [ 11 ]

൧൯. അവകാശകുറി ലഭിച്ചവൾ സന്തതിയില്ലാതെ മരിച്ചുപോകുന്ന പക്ഷം സ്ത്രീധനം കൊടുത്തു കെട്ടിച്ചയെച്ച മറ്റൊരു പുത്രിയെ എടുത്തു അവകാശപ്പെടുത്തുന്നതിനു മാതാപിതാക്കൾക്കു ന്യായമുണ്ടു.

൨0. പുത്രന്മാരും പുത്രിമാരും ഇല്ലാത്ത മാതാപിതാക്കൾക്കു ജേ ഷ്ടാനുജന്മാരുടെയോ മറ്റടുത്ത സംബന്ധികളുടെയോ മക്കളെ അവകാശപ്പെടുത്തുകയോ വസ്തു വീതിച്ചുകൊടുക്കുകയോ ചെയ്യുന്നതിനും അധികാരമുണ്ട്.

൨൧. മക്കളും അടുത്ത അവകാശികളും ഇല്ലാത്ത മാതാപിതാക്കൾക്കു ൨0-മതു വകുപ്പിൽ വിവരിച്ചിരിക്കുന്ന പ്രകാരം ഏഴു തലമുറവരെയും തങളുടെ സ്വത്തുക്കളിന്മേൽ അവകാശിയെ നിൎത്തുന്നതിനും സന്താനനിലയ്ക്കു ദെത്തു വൈക്കുന്നതിനും വീതിച്ചുകൊടുക്കുന്നതിനും മാതാപിതാക്കൾക്കു അധികാരമുണ്ട്.

൨൨. തങ്ങളുടെ സ്വത്തുകളിന്മേൽ അവകാശിയെ നിയമിക്കുന്ന തിനിടവരാതെയും അടുത്ത അവകാശികളില്ലാതെയും മരിച്ചു പോകുന്നവരുടെ സ്വത്തുക്കൾ മുഴുവൻ പള്ളിക്കു ചേരേണ്ടതാകുന്നു.

൨൩. ഏഴുമറിവിന്റെയോ തലമുറയുടെയോ വിവരം ഒന്നു . സഹോദരന്മാരും അവരുടെ സന്തതികളും. രണ്ടു സഹോദരിമാരും അവരുടെ സന്തതികളും. മൂന്നു. പിത്രുവഴി ചിറ്റപ്പൻ പേരപ്പന്മാരും അവരുടെ സന്തതികളും നാലു. അവരുടെ സഹോദരിമാരുടെ മക്കൾ വഴിക്കാറരും. അഞ്ച. മുത്തപ്പന്റെ സഹോദരന്മാരുടെ മക്കൾ വഴിക്കാറരും. ആറു. മുത്തപ്പന്റെ സഹോദരിമാരുടെ മക്കൾ വഴിക്കാറരും. ഏഴു. മുത്തപ്പന്റെ അപ്പന്റെ സഹോദരന്മാരുടെ മക്കൾ വഴിക്കാറരും. ഇങനെ ഏഴു തലമുറ പിത്രുവഴിയിലും അപ്രകാരം തന്നെ മാതൃവഴിയിലും സംബന്ധം പ്രമാണിച്ചുവരുന്നു. എങ്കിലും പെൺ വഴി അഞ്ചു മറിവു വരെ പ്രമാണിക്കുന്ന ന്യായവുമുണ്ട്.

൨൪. പിതൃവഴി മാതൃവഴി എവ രണ്ടു വഴികളിൽ പിതൃവഴിയിലുള്ള സമ്പാദ്യങൾക്കു പിതൃ വഴിക്കാറരു തന്നെ നേർ അവകാശികളാകുന്നു.

൨൫. ആൺ വഴിയും പെൺ വഴിയും ഏഴെഴു തലമുറവരെ തമ്മിൽ സംബന്ധമുള്ളതാകയാൽ ആ തലമുറകളിലുള്ളവർ തമ്മിൽ വിവാഹം ചെയ്തു കൂടായെന്നു ചട്ടമാകുന്നു. എങ്കിലും പെൺ വഴി അഞ്ചാം തലമുറക്കാറരു തമ്മിൽ വിവാഹം ചെയ്തു വരുന്നുണ്ടു. ഇപ്രകാരം വിവാഹം കഴിക്കപ്പെടുന്നവർ തമ്മിലുള്ള അവകാശവും സംബന്ധവും പിരിഞ്ഞിരിക്കുന്നു. [ 12 ]

൨൬. സന്തതിയില്ലാത്ത മാതാപിതാക്കൾക്കു ഏഴുതലമുറവരെ ഉള്ള സംബന്ധികളിൽ ഒരാളെ തങ്ങളുടെ പത്രികയോടു കൂടെ സ്വത്തുക്കളിന്മേൽ പ്രത്യേകിച്ചു അവകാശപ്പെടുത്തുകയോ ദെത്തു വൈക്കയോ ചെയ്യുന്നതിനു ന്യായമുണ്ടു.ഇപ്രകാരം നിയമിക്കപ്പെടുന്നവർ ധനത്തിനും കടത്തിനും ഉത്തരവാദി കളാകുന്നു. ഉടമക്കാരുടെ പിതാസംബന്ധ വഴികളിലുള്ളവരെ സാധാരണമായി അവകാശപ്പെടുത്തുകയും ചെയ്യുന്നു.

൨൭. അവകാശ പത്രിക സ്വജാതിയിൽ നാലാളെയും പട്ട ക്കാരിൽ ഒന്നൊ രണ്ടൊ പേരെയും കൂടെ സാക്ഷി നിൎത്തി എഴുതികൊടുപ്പാനുളളതാകുന്നു.

൨൮. സന്താനമില്ലാത്ത മുതൽ ഉടമക്കാൎക്കു തങ്ങളുടെ മുതൽ പ ള്ളി വകയ്ക്കൊ ധൎമ്മ വകയ്ക്കൊ കൊടുക്കന്നതിനു മനസ്സായാൽ അവകാശികൾ വിരോധപ്പെട്ടു കൂടാ. എന്നാൽ സന്തതിയുള്ള പക്ഷം തന്റെ മുതലിൽ നിയമിക്കപ്പെടുന്ന അംശം മാത്രമേ മേലെഴുതിയ വകകൾക്കു നിയമിച്ചു പത്രിക എഴുതുന്നതിനു ന്യായമുള്ളു.

൨ൻ. മക്കളുള്ളവർ തന്റെ മക്കളിൽ ഏതാനും പേൎക്കു അവകാശം കൊടുക്കയും ഏതാനും പേൎക്കു കൊടുക്കാതെ ഇരിക്കയും ചെയ്യുന്നതിനു ന്യായമില്ലാ.

൩0. പുത്രന്മാരും പുത്രിമാരും ഉണ്ടായി പുത്രിമാരെ സ്ത്രീധനം മുതലായ്തു കൊടുത്തു കെട്ടിച്ചയെക്കയും പുത്രന്മാൎക്കു ഭാഗം ചെയ്തുകൊടുക്കയും ചെയ്തതിൽ പിന്നെ സന്തതികൾ ഇല്ലാതെ മേലെഴുതിയ അവകാശികളായ മക്കൾ മരിക്കയും ചെയ്താൽ പുത്രിമാരും അവരുടെ സന്തതികളും തന്നെ അവകാശികളായി തീരുന്നു.

൩൧. മക്കളുള്ള വിധവ അവളുടെ ഭൎത്താവിന്റെ മുതലിനു മക്കളോടു കൂടെ അവകാശിയാകുന്നു. മക്കൾ പ്രാപ്തന്മാരാ കുന്നതു വരെ തറവാട്ടു മുതലിന്മേൽ ആവശ്യം പോലെ കൎത്തവ്യവും ചെയ്യാം.

൩൨. മക്കളില്ലാത്ത വിധവ രണ്ടാമതും വിവാഹം ചെയ്യപ്പെടുന്നില്ലാ എങ്കിൽ മരണം വരെ ഭൎത്താവിന്റെ മുതലിൽ നിന്നു ഉപജീവിക്കേണ്ടതാകുന്നു.എന്നാൽ സ്ത്രീധനം മുതലായ അവളുടെ സ്വന്ത മുതൽ മരണപൎ‌യ്യന്തം അവളുടെ ആധീനത്തിലും ആകുന്നു.

൩൩. സന്തതിയില്ലാതെയും രണ്ടാമതു വിവാഹം ചെയ്യ പ്പെടാതെയും പാൎക്കുന്ന വിധവ മരണ പൎ‌യ്യന്തം ഭൎത്താവിന്റെ മുതൽ ആക്കി അഴിച്ചു ഉപജീവിക്കുന്നതിനു ന്യായമുണ്ട്. എന്നാൽ ന്യായ രഹിതമായി കെടുമതി ചെയ്തു കൂടാ. എങ്കിലും വിധവ ൧ർ വയസ്സിൽ [ 13 ]

അധികമുള്ളവളും ഭൎത്താവിന്റെ മുതലിനു വേറെ അവകാശി കളില്ലാതെയും ഇരുന്നാൽ അവളുടെ മനസ്സുപോലെ നടത്തുന്നതിനു ന്യായമുണ്ടു.

൩ർ. തന്റെ ഭൎത്താവോടു കൂടെ ഏറിയനാൾ ജീവിച്ചു ഇരുപേരുടെയും അദ്ധ്വാനത്താലും ഉപജീവിക്കയും തറവാട്ടിൽനിന്നും ലഭിക്കപ്പെട്ട മുതലിന്മേൽ കൎത്തവ്യം ചെയ്കയും ചെയ്തു വന്ന വിധവ രണ്ടാം വിവാഹത്തെ ഇച്ഛിക്കുന്നു എങ്കിൽ അവളുടെ സ്ത്രീധനവും ഭൎത്താവിന്റെ സമ്പാദ്യത്തിൽ എട്ടിൽ ഒരംശവും അവൾക്കു ചെല്ലെണ്ടതാകുന്നു. എന്നാൽ ഒന്നാം വിവാഹത്തിൽ മക്കളുള്ള പക്ഷം മേൽ പറയപ്പെട്ടവ ഒന്നും അവൾക്കു ലഭിക്കുന്നതുമല്ലാ എന്തു കൊണ്ടെന്നാൽ അവളുടെ ഒന്നാം വിവാഹത്തിലെ മക്കൾ തന്നെ അവളുടെ സ്വത്തിനു അവകാശികളായി തീരുന്നതുകൊണ്ടാകുന്നു.

൩൫. വിവാഹത്തിനു പിൻപു ൧ർ വയസ്സിൽ താഴെയൊ പ്രസവിക്കാതെയൊ സ്ത്രീ മരിക്കുന്നുയെങ്കിൽ അവളുടെ സ്ത്രീധനം നാലിൽ ഒരംശം നീക്കി തിരികെ കൊടുക്കേണ്ട താകുന്നു. എന്നാൽ മക്കളുള്ള സ്ത്രീ അവളുടെ മക്കളോടു കൂടെ അനേക നാൾ ജീവിച്ച പിറകു മരിച്ചുപോകയും ക്രമേണ അവളുടെ സന്തതിയും നിൎമ്മൂലപ്പെടുകയും ചെയ്യുന്നുയെങ്കിൽ സ്ത്രീധനം അവകാശികൾക്കു തിരികെ കൊടുക്കുന്നതിനു ന്യായമില്ലാ.

൩൬. വിവാഹം ചെയ്യപ്പെട്ട സ്ത്രീ പ്രസവത്തിനു മുൻപോ പിൻപോ ഏതൊരു സമയമെങ്കിലും ഭൎത്താവിനെ വെടിഞ്ഞു പ്രസിദ്ധപ്പെട്ട വ്യപിചാരിണിയായി തീൎന്നു ഉപേക്ഷിക്കപ്പെട്ടു അന്ന്യമതത്തിൽ ചേരുന്ന പക്ഷം അവളുടെ സ്ത്രീധനവും തിരികെ കൊടുക്കേണ്ടതല്ലാ.

൩൭. വിവാഹം ചെയ്യപ്പെട്ട സ്ത്രീ ഭൎത്താവിനോടു കൂടെ പാൎത്തു വൃദ്ധത ഭവിച്ചു മക്കളില്ലാതെ മരിച്ചു പോകുന്നു എങ്കിലും അവളുടെ സ്ത്രീധനവും തിരികെ കൊടുക്കേണ്ടതില്ലാ.

൩൮. പകുതിക്കു മുൻപു ഒരു സഹോദരൻ മരിക്കയും അവന്റെ മക്കൾ കുട്ടികളൊ ഭാൎ‌യ്യ ഗൎഭിണിയൊ ആയിരിക്കയും ചെയ്താൽ മരിച്ച സഹോദരന്റെ അവകാശം ഭാൎ‌യ്യ മുഖാന്തിരം ഏൽപ്പിച്ചുകൊടുപ്പാനുള്ളതാകുന്നു. അവൾക്കു സന്തതി ഇല്ലാതെയും രണ്ടാം വിവാഹത്തെ ഇച്ശിക്കാതെയും ഇരിക്കുന്ന പക്ഷം ഭൎത്താവിന്റെ അവകാശം മുഴുവനും അവളുടെ കാലം വരെ അവൾ അനുഭവിക്കേണ്ടതാകുന്നു.

൩ൻ. ഒരു പുരുഷനൊ ഒരു സ്ത്രീയൊ രണ്ടാമതു വിവാഹം ചെ [ 14 ]

യ്യണമെന്നു ഉണ്ടാകുന്ന ഇച്ശക്ഷമെക്കു അടുത്തതെന്നും മൂന്നാം വിവാഹം ചട്ടവിരോധമെന്നും നാലാം വിവാഹം മൃഗസ്വഭാവ മെന്നും ചട്ടപ്പെടുത്തിയിരിക്കുന്നു. എങ്കിലും ഇച്ശ അടക്കമില്ലാത്ത പുരുഷനും സ്ത്രീക്കും വിവാഹം ഏതൊരു സമയവും ദൈവം വിരോധിച്ചിട്ടില്ലാ. ൎ0. രണ്ടു മുതൽ മേല്പോട്ടുള്ള വിവാഹങ്ങൾ ഒന്നാമത്തേതിൽ കുറഞ്ഞ കൎമ്മങ്ങളോടും അലങ്കാരങ്ങളും സന്തോഷ വിരുന്നുകളും ചുരുക്കിയും കഴിച്ചുവരുന്നു. നോമ്പു നീക്കിയുള്ള ഏതൊരു ദിവസങ്ങളിലും വിവാഹം അനുവദിക്കപ്പെട്ടിരിക്കുന്നു. ൎ൧. വിവാഹ മുറകൾ പുരുഷനേക്കാൾ പ്രായം കുറഞ്ഞ സ്ത്രീയെയും ഋതുകാലം അവസാനിച്ചിട്ടില്ലാത്ത സ്ത്രീയേയും വിവാഹം ചെയ് വാൻ ന്യായം പുരുഷനും സ്ത്രീയും തമ്മിൽ ഏഴു വയസ്സിനു മേൽ പ്രായം അതിക്രമിച്ചിരിക്കുന്നതും ന്യായമല്ലാ. ൎ൨. സഹോദരന്മാരും സഹോദരിമാരും ഉള്ളപ്പോൾ മൂത്ത സഹോദരനു മുമ്പേ ഇളയ സഹോദരിയെ വിവാഹം കഴിപ്പിക്കാം. എങ്കിലും തക്ക ഹേതുക്കളാൽ അല്ലാതെ മൂത്ത സഹോദരനു മുമ്പിൽ ഇളയ സഹോദരനെയും മൂത്ത സഹോദരിക്കു മുമ്പിൽഇളയ സഹോദരിയെയും വിവാഹം കഴിപ്പിക്ക മൎ‌യ്യാദയില്ലാ. രോഗം സന്ന്യാസം മുതലായ തക്ക ഹേതുക്കളാൽ മേലെഴുതിയ തടസ്സം നീങ്ങപ്പെടുന്നു. ൎ൩. സഹോദര സഹോദരിമാരിൽ ഒന്നോ രണ്ടൊ പേരിലധികം ഒന്നിച്ചു വിവാഹം കഴിക്ക മൎ‌യ്യാദയില്ലാ. ർ ർ. തറവാട്ടുമുതൽ ഭാഗം ചെയ്യുന്ന സമയം മാതാപിതാക്കൾ ക്കു വിശേഷാൽ വീതം വേണ്ടാ മരണപൎ‌യ്യന്തം തറവാട്ടാലുള്ള സകല സ്വത്തുക്കൾ മേലും അവർ തന്നെ പൂൎണ്ണ അധികാരി കളാകുന്നു. പകുതിക്കു പിൻപും എല്ലാ ഭാഗങ്ങളിൽനിന്നും എടുത്തു തൃപ്തിപോലെ ചിലവു കഴിയാം. എങ്കിലും മാതാപിതാ ക്കളും വീതക്കാരും തമ്മിൽ യോജിക്കാതെ അന്ന്യനു വിലക്കപ്പെട്ടുകൂടാ. ൎ൫. സഹോദരന്മാരു തമ്മിൽ ഭാഗം ചെയ്യുന്ന സമയം വിവാഹം കഴിക്കപ്പെടാത്ത സഹോദരികളുണ്ടെങ്കിൽ അവൎക്കുള്ള ന്യായം പകുതി കുറിയിൽ വെളിപ്പെടുത്തുകയോ അഞ്ചാമതു വകുപ്പിൽ വിപരിച്ചിരിക്കുന്ന പ്രകാരം അവൎക്കു ചെല്ലുവാനുള്ള വീതം പ്രത്യേകിച്ചു പൊതുവിൽ സൂക്ഷിക്കയോ ചെയ്യേണ്ടതല്ലാതെ കന്ന്യകയുടെ കൈവശം ഏല്പിക്കപ്പെടേണ്ടതല്ലാ. എന്നാൽ വല്ല ഹേതുവാലും വിവാഹ ത്തിൽനിന്നു അവൾ മുടങ്ങപ്പെടുന്ന പക്ഷം മരണപൎ‌യ്യന്തം തറവാട്ടു [ 15 ]

മുതലിൽനിന്നും അവളുടെ ഉപജീവനം മാത്രം വേണ്ടിയിരിക്കുന്നു. ൎ൬. വിവാഹം ചെയ്യപ്പെടാത്ത സ്ത്രീകൾ അദ്ധ്വാനത്താൽ ഉണ്ടാക്കുന്ന സമ്പാത്യം അവരുടെ സ്വന്ത കൎത്തവ്യത്തിൻ കീഴാകുന്നു. അവർ ആൎക്കു നിയമിക്കുന്നുവോ അവ അവൎക്കു ള്ളതാകുന്നു. ഒരുത്തൎക്കും നിയമിക്കുന്നതിനിടവരാതെ മരിച്ചു പോകുന്ന പക്ഷം അവരുടെ സഹോദര സഹോദരിമാൎക്കു മുറ പോലെ വീതിക്കപ്പെടേണ്ടതാകുന്നു. അവരില്ലെങ്കിൽ ഇരുപത്തു മൂന്നാമതു വകുപ്പിൽ വിപരിച്ചിരിക്കുന്ന പ്രകാരമുള്ള തലമുറ ക്കാരിൽ അടുത്തവൎക്കു ക്രമമായി ചേരേണ്ടതാകുന്നു. ൎ൭. സഹോദരന്മാരു തമ്മിൽ പകുതി ചെയ്ത പിമ്പു തങ്ങളുടെ വീതത്തിലുള്ള വസ്തുക്കൾ വിൽക്കയോ മറ്റൊ ചെയ്യുന്നതിനു അവൎക്കു പൂൎണ്ണ അധികാരമുണ്ട്. ൎ൮. ഇളകുന്നതൊ ഇളകാത്തതൊ ആയ മുതൽ സ്ത്രീധനമായി ലഭിക്കപ്പെട്ടിട്ടുള്ളവൾക്കു ഭൎത്താവിന്റെയും മക്കളുടെയും സമ്മതം കൂടാതെ വിറ്റു കളയുന്നതിനു അവൾക്കും അവളുടെ സമ്മതം കൂടാതെ ഇവൎക്കും ന്യായമില്ലാ. സ്ത്രീധനം വക മുതൽ മാതാവും പിതാവും ജീവനോടിരിക്കുമ്പോൾ മക്കൾക്കു ഭാഗം ചെയ്തു കൊടുക്കേണ്ടതായിരുന്നാൽ ആ വക മുതൽ മാതാവിന്റെ സമ്മതത്തോടു കൂടി വീതിച്ചു കൊടുപ്പാനുള്ള താകുന്നൂ. പിതാവ മരിക്കയും മാതാവ ജീവനോടിരിക്കയും ചെയ്താൽ മാതാവിന്റെ സമ്മതത്തോടു കൂടി ചെയ് വാനുള്ളതാകുന്നു. ർൻ. ഒരു സ്ത്രീയുടെ സ്ത്രീധനം മുതലായതിനു പുത്രന്മാരും അവരില്ലാത്ത പക്ഷം പുത്രിമാരും അവകാശികളാകുന്നു. ഒരുത്തൻ തന്റെ പുത്രിയെ തനിക്കു ഭവനാവകാശിയാക്കിയ പിറകു ഒന്നോ അധികമോ ആണ്മക്കൾ ഉണ്ടായാൽ ഭവനാ വകാശിയാക്കപ്പെട്ടവൾ അവളുടെ സഹോദരന്മാരോടുകൂടെ ശരിയായി അവകാശം അനുഭവിക്കേണ്ടതാകുന്നു. ൫0. പകുതി ലഭിച്ച ഒരുത്തനു അവകാശികളായ മക്കളില്ലെങ്കിൽ അവന്റെ സമ്പാദ്യങ്ങൾ എഴുതി വിൽക്കുന്നതിനു ഭാൎ‌യ്യയുടെ സമ്മതം മാത്രം മതി. ൫൧. ഒന്നാം വിവാഹത്തിൽ മക്കളില്ലാതെയും രണ്ടാം വിവാഹ ത്തിൽ മക്കളുള്ളതായും വന്നാൽ അവർ തന്നെ പിതാവിന്റെ പൂൎണ്ണ അവകാശികൾ. രണ്ടാമത്തേതിലും ഇല്ലാതെ മൂന്നാമത്തേതി [ 16 ]

ലൊ അതു കഴിച്ചൊ ഉണ്ടാകുന്നു എങ്കിൽ അവർ തന്നെ അവകാശികൾ. ൫൨. ഒരു പുരുഷനു ഒന്നൊ അതിലധികമൊ പ്രാവശ്യം വിവാഹ ത്തിനു ഹേതുവാകയും അവകളിലൊക്കെയും സന്തതികളുണ്ടാ കയുംചെയ്യുന്നപക്ഷം എല്ലാ വിവാഹത്തിലെ മക്കളും പിതാവിന്റെ സ്വത്തുക്കൾക്കു ശരിയായ അവകാശികളാകുന്നു. എന്നാൽ 0ര0 രണ്ടു സംസ്ഥാനങ്ങളിൽ മിക്കവാറുമുള്ള നടപ്പിൻ പ്രകാരം ഒന്നാം വിവാഹ മക്കൾ പിതാവിന്റെ സമ്പാദ്യത്തിൽ ഒരംശം കൂടെ എടുത്തുവരുന്നുണ്ട്. ൫൩. ഒന്നാം വിവാഹത്തിൽ പുത്രന്മാരില്ലാ, പുത്രിമാരെയുള്ളൂ. എങ്കിൽ അഞ്ചാമതു വകുപ്പിൽ വിപരിച്ചിരിക്കുന്ന പ്രകാരമുള്ള അംശത്തിനു മാത്രം അവർ അവകാശികളാകുന്നു. ൫ർ. ഒന്നാം വിവാഹത്തിൽ മക്കളില്ലാതെയും രണ്ടിലും മൂന്നിലും അതു കഴിച്ചും മക്കളുള്ളതായും വന്നാൽ ഇവ വിവാഹങ്ങളിലെ മക്കൾ പിതാവിന്റെ ധനത്തിനും കടത്തിനും ശരിയായ അവകാശികളാകുന്നു. ൫൫. ഒന്നാം വിവാഹത്തിൽ പുത്രന്മാരും ശേഷമുള്ളതിൽ പുത്രിമാരും മാത്രം ഉണ്ടായാൽ പുത്രിമാർ അഞ്ചാമതു വകുപ്പിൽ വിപരിക്കപ്പെട്ടിരിക്കുന്ന പ്രകാരമുള്ള അംശത്തിനു മാത്രം അവര വകാശികളാകുന്നു. ൫൬. ഏതു വിവാഹത്തിലെ പുത്രന്മാരും പിതാവിന്റെ ഭവനാവകാശികളും പുത്രിമാർ സ്ത്രീധനാവകാശികളുമാകുന്നു. ൫൭. ഒരു പുരുഷനു ഒന്നാം വിവാഹത്തിൽ ഒരു പുത്രി മാത്രം ഉണ്ടായി ഉടൻ മാതാവു മരിച്ചുപോകുന്ന പക്ഷം തന്റെ ഇഷ്ട ഭാൎ‌യ്യയ്ക്കു ഏക പുത്രിയായിരിക്കുന്ന തന്റെ പുത്രിക്കു പുത്രന്മാരോടു തുല്യമായ അവകാശ വീതം കൊടുക്കേണമെന്നു പിതാവു മനസ്സാകുന്നു എങ്കിൽ ശേഷം വിവാഹത്തിലെ പുത്ര ന്മാരും പുത്രിമാരും പിതാവിന്റെ ഇഷ്ടത്തിനു തടസ്സപ്പെട്ടു കൂടാ.

൫൮. ഒന്നിൽ അപ്പുറവുമുള്ള വിവാഹങ്ങളിലെ സന്തതികളെല്ലാം സ്ത്രീകളായിരുന്നാൽ ഇവരിൽ പിതാവിനു ബോധിച്ച ഒരു പുത്രിയെ മാത്രം ഭവനാവകാശിയാക്കി തീൎത്തു ശേഷം പുത്രിമാരെ ന്യായാവകാശങ്ങളോടു കൂടെ പിരിച്ചു വിടുന്നതിനു പിതാവിനു അധികാരമുണ്ട്. [ 17 ]

                                       ൧0

൫ൻ. മേൽ വകുപ്പിൻപ്രകാരം ഭവനാവകാശിയാകപ്പെട്ട സ്ത്രീ മക്കളില്ലാതെ മരിച്ചുപോയാൽ കെട്ടിച്ചയച്ചതിൽ ഒരു പുത്രിയെ തിരികെ ഭവനാവകാശിയായി എടുക്കുന്നതിനു പിതാവിനു അധികാരമുണ്ട്.

൬0. പുരുഷന്റെ ഒന്നു മുതൽ മേൽപോട്ടുള്ള വിവാഹങ്ങളിൽ പുത്രിമാർ മാത്രം ഉണ്ടായിരിക്കയും തന്റെ ഭവനാവകാശിയായി ഒരുത്തിയെ പ്രത്യേകിച്ചു നിയമിക്കുന്നതിനിട വരാതെ പിതാവു മരിച്ചു പോകയും ചെയ്യുന്ന പക്ഷം എല്ലാ വിവാഹത്തിലെ പുത്രിമാരും പിതാവിന്റെ ഭവനാവകാശം ശരിയായി വീതിക്കേണ്ടതാകുന്നു. എന്നാൽ അവരവരുടെ മാതാക്കന്മാരുടെ സ്ത്രീധനം മുതലായവ അവരവരുടെ തനതും ആകുന്നു.

൬൧. ഏതു വിവാഹത്തിലെ ഭാൎ‌യ്യയും ക്രമമായ വിവാഹ കാലം കഴിയുന്നതിനു മുൻപിൽ മരിച്ചുപോയാൽ സ്ത്രീധനം അവകാശികൾക്കു തിരികെ കൊടുക്കന്നതിനു ന്യായമാകുന്നു.

൬൨. ഒരുവൻ ഭാൎ‌യ്യയും സന്തതിയും കൂടാതെ മരിച്ചു പോകുന്നു എങ്കിൽ മരിച്ചവന്റെ അവകാശത്തിനു ജേഷ്ടാനുജന്മാരും അവരുടെ സന്തതികളും തന്നെ അവകാശികൾ, എന്നാൽ മരിച്ചവന്റെ മാതാവോ പിതാവോ ജീവനോടിരുന്നാൽ അവന്റെ സ്വത്തുക്കൾ മേൽ അവൎക്കു തന്നെ കൎത്തവ്യം ആയ്തു ക്രമമായി പകുതി ചെയ്തു കൊടുക്കുന്നതിനും മരണപൎ‌യ്യന്തം ഒഴിച്ചു വെക്കുന്നതിനും മാതാപിതാക്കൾക്കു ന്യായമുണ്ടു.

൬൩. പിതാവു ഏതൊരു വിവാഹത്തിലെ മക്കൾക്കും പകുതി സമയം തക്ക ന്യായത്തോടുകൂടെ ചെയ്യുന്ന ഏറ്റക്കുറച്ചിൽ മക്കൾ അനുസരിക്കേണ്ടതാകുന്നു.

൬ർ. ഒരു പുരുഷനു നാലു പുത്രന്മാരും നാലു പുത്രിമാരും ഉണ്ടാകയും അവരിൽ രണ്ടു പുത്രന്മാൎക്കു പുത്രസന്താനം ഉണ്ടായി പിതാക്കന്മാരു മരിക്കയും രണ്ടു പുത്രിമാരെ കെട്ടിച്ചയക്കയും രണ്ടു പേർ കന്യകമാരായിരിക്കയും ഒരു പുത്രന്റെ പൌത്രൻ മാത്രവും ഒരു പുത്രനും ജീവിച്ചിരിക്കയും അതു വരയും ഭാഗം ചെയ്യാതിരിക്കയും ചെയ്താൽ ഭാഗം ചെയ്യുന്ന സമയം ഒരു പുത്രന്റെ പൌത്രനും ഒരു പുത്രനും ഒന്നുപോലെ അവകാശം ലഭിക്കുന്നതിനും വിവാഹം ചെയ്യപ്പെടാത്ത പുത്രിമാൎക്കു അഞ്ചാമതു വകുപ്പിൽ വിവരിക്കപ്പെട്ടിരിക്കുന്ന പ്രകാരമുള്ള അംശം കൊടുക്കുന്നതിനും ന്യായമാകുന്നു. [ 18 ] ൧൧

൬൫. ഒരുത്തന്റെ തറവാട്ടുവസ്തുക്കൾ നാലു തലമുറവരെയും പകുതി ചെയ്യാതെ ഇരിക്കയും തറവാട്ടുമക്കൾ വഴിയിൽ ഒരുത്തനു അധികവും ഒരുത്തനു കുറഞ്ഞതുമായ സന്തതികളും ഉള്ളതായും ചിലൎക്കു അശേഷം ഇല്ലാതെയും വന്നാൽ പകുതി സമയം തറവാട്ടു പിതാവിന്റെ ആദ്യസന്തതികളുടെ എണ്ണപ്രകാരം മുതൽ ഭാഗം ചെയ് വാനുള്ളതാകുന്നു.

൬൬. ഒരു തകപ്പനു ഒന്നിൽ അധികം മക്കൾ ഉണ്ടായിരിക്കയും മക്കളിൽ ഒരാളിന്റെ പേരു വച്ചു വസ്തുക്കൾ തേടുകയും മറ്റും ചെയ്താൽ ശേഷമുള്ള മക്കൾക്കും ആ തേട്ടത്തിന്മേൽ അവനോട് തുല്ല്യമായ അവകാശമുണ്ട്. പകുതിക്കു പിൻപും വസ്തുക്കൾ അതാതു പേരിൽ വരവെഴുതുന്നതിനു സംഗതി വരാത്തപക്ഷം പകുതികുറി തന്നെ അവന്റെ അവകാശത്തിന്റെ ആധാരമെന്നു ചട്ടപ്പെടുത്തിയിരിക്കുന്നു.

൬൭. പകുതിക്കു മുമ്പു അവകാശികൾ തമ്മിൽ പകുതിയിടപെട്ടു തൎക്കമുണ്ടായാൽ നല്ല കാൎ‌യ്യസ്ഥന്മാരുടെയും ഇടവകപട്ടക്കാരുടെയും പഞ്ചായത്താലോ ആയതല്ലാത്ത പക്ഷം മേല്പട്ടക്കാരന്റെ കല്പനയാലൊ തീൎച്ചയുണ്ടാകേണ്ട താകുന്നു. മേല്പ്രകാരം നിമാനമുണ്ടാകാതെ സിവിൽ വ്യവഹാരം ആവശ്യപ്പെടുന്നുയെങ്കിൽ സിവിൽ വിധി ഉണ്ടാകുന്നതു വരെ ആ തറവാട്ടു വസ്തുക്കൾ ജാതി യജമാനന്റെ കല്പനപ്രകാരം സമ്മതനായ ഒരു മൂന്നാമന്റെ കൈമുഖാന്തിരം കൂടെ സൂക്ഷിക്ക പ്പെടേണ്ടതാകുന്നു.

൬൮. പിതാവു ജീവനോടിരിക്കുമ്പോൾ പകുതി ലഭിച്ച മക്കൾ അവകാശി കൂടാതെ മരിച്ചുപോയാൽ ആ പകുതികൾ വീണ്ടും തകപ്പന്റെ അധികാരത്തിൻ കീഴെ തന്നെ ആകുന്നു. തകപ്പൻ മരിച്ചു വല്ല്യപ്പനൊ ചിറ്റപ്പനോ ജീവനോടിരുന്നാൽ അവരിടെ അധികാരത്തിൽ തന്നെ ആകുന്നു. ആയതു അവർ മനസ്സാകുന്ന സമയം അവകാശികൾക്കു ക്രമമായി വീതിച്ചു കൊടുക്കുന്നതിനു അധികാരമുണ്ടു. ൬ൻ. പിതാവു ജീവനോടിരിക്കുമ്പോൾ പകുതിയിൽ ഉല്പെട്ട തറവാട്ടു വസ്തുക്കൾ പിതാവിന്റെ സമ്മതം കൂടാതെ പകുതി ക്കാൎ‌യ്യം വല്ല്യപ്പനും, വല്ല്യപ്പന്റെ സമ്മതം കൂടാതെ പിതാവിനും വിറ്റുകൂടാ എന്നു കല്പിക്കപെട്ടിരിക്കുന്നു. ൭0. പൂൎവ്വധനം കാരണതേട്ടവും സ്വന്തധനം ദേഹാന്ധതേട്ടവും ആകുന്നു. പൂൎവ്വധനത്തിന്മേൽ അതിന്റെ ഉത്ഭവം മുതലുള്ള പരമ്പ [ 19 ]

                                           ൧൨

ൎക്കു അധികാരമുണ്ടാകുന്നതാകുന്നു.വസ്തുക്കൾ അവകാശികളായ മകൾക്കു ഭാഗം ചെയ്തു കൊടുക്കണമെന്ന പിതാവിനു തൊന്നുന്ന സമയം പകുത്തു കൊടുക്കുന്നതല്ലാതെ മക്കൾ അപേക്ഷിക്കുന്ന സമയം പകുത്തു കൊടുക്കുന്ന പതിവില്ല.

൭൧. ഒരു പിതാവിനു പുത്രിമാരു മാത്രം ഉണ്ടായിരിക്കയും അതിൽ ഒരുത്തിക്കോ എല്ലാവൎക്കുമോ തന്റെ ഭവനാവകാശം വീതിച്ചു കൊടുത്തു വിവാഹവും കഴിപ്പിച്ചു പാൎപ്പിക്കുന്ന പക്ഷം അതാതു വീതത്തിലെ വീതക്കാറരു തന്നെ അധികാരികളാകുന്നു. എന്നാൽ ഭവനാവകാശിയായിരിക്കുന്ന സ്ത്രീക്കു തന്റെ ഭൎത്താവിന്റെ സമ്മതം കൂടാതെ യാതൊന്നും വിറ്റുകളയുന്നതിനു അധികാരമില്ലാ, ഭൎത്താവുള്ളപ്പോൾ അവൻ തന്നെ സകലത്തിനും പ്രധാന കൎത്തവ്യൻ.

൨. അവകാശിയായ സ്ത്രീയെ വിവാഹം ചെയ്യുന്ന പുരുഷൻ വിവാഹ കൎമ്മംകൊണ്ടു സ്ത്രീക്കും അവൾക്കുള്ള സകല വസ്തുക്കൾക്കും കൎത്തവ്യനായി ഭവിക്കുന്നു. എങ്കിലും സന്തതി കൂടാതെ സ്ത്രീ മരിച്ചുപോകയോ സന്തതിയുണ്ടായി അവരും മരിച്ചുപോകയൊ പുരുഷൻ രണ്ടാമതും വിവാഹം ചെയ്യാൻ ഇടവരികയൊ ചെയ്യുന്ന പക്ഷം ആ തറവാട്ടിന്മേൽ അവനുള്ള സംബന്ധം കഴിഞ്ഞിരിക്കുന്നു. അവന്റെ ദേഹണ്ഡ സ്ഥിതിക്കു തക്കവണ്ണം അല്പം ഏതെങ്കിലും മുതൽ കൂടുതലായൊ കുറവായൊ കൊടുക്കുന്നതിനു ന്യായമുണ്ട്.

൭൩. ഒരു സ്ത്രീയുടെ തറവാട്ടു ധനത്തിനും കടത്തിനും ഉള്ള അവകാശ സംബന്ധം പുരുഷന്മാരുടെ ക്രമം വിവരിച്ചിരിക്കുന്ന പ്രകാരം ഏഴു തലമുറവരെ നിൽക്കുന്നതാകുന്നു.

൭ർ. തന്റെ പിതാവിനു ഭവനാവകാശിയാകുന്ന സ്ത്രീ സന്തതിയില്ലാഴിക നിമിത്തം അവളുടെ സഹോദരികളുടെ പുത്രന്മാരിൽ ഒരുത്തനു അവകാശകുറി കൊടുക്കുന്നുയെങ്കിൽ അവൻ അവളുടെ പൂൎണ്ണ അവകാശിയാകുന്നു. എന്നാൽ അവളുടെ ഭൎത്താവിന്റെ ഭവനാവകാശത്തിനു അവന്റെ സംബന്ധികൾ തന്നെ അവകാശികളാകുന്നു.

൭൫. അവകാശിയായ സ്ത്രീയുടെ ഭൎത്താവു സന്തതി കൂടാതെ മരിച്ചു സ്ത്രീ രണ്ടാമതും വിവാഹം ചെയ്യപ്പെടുന്നുയെങ്കിൽ രണ്ടാം ഭൎത്താവിനും അവളുടെ ഭവനത്തു മുമ്പിലത്തെ ഭൎത്താവിനെ പോലെയുള്ള അവകാശമുണ്ട്. എന്നാൽ ഒന്നാം ഭൎത്താവു തന്റെ ഗ്രഹത്തിൽനിന്നും അ [ 20 ]

                                   ൧൩

വകാശവീതം കൊണ്ടുവന്നിട്ടുള്ളവനായിരുന്നാൽ ആയ്തു തിരികെ കൊടുപ്പാനും ന്യായമാകുന്നു.

൭൬. അവകാശിയായ സ്ത്രീക്കു ഒന്നാം വിവാഹത്തിൽ മക്കളുള്ളപ്പോൾ രണ്ടാമതൊ അതുകഴിച്ചൊ വിവാഹത്തിനു ഹേതുവാകുന്നുയെങ്കിൽ ആ വിവാഹക്കാൎക്കു ആ സ്ത്രീ ഭവനത്തു കൎത്തവ്യം ഉണ്ടാകുന്നതല്ലാ. എങ്കിലും സ്ത്രീയുടെ തറവാട്ടു ധനം വീതിക്കുന്ന സമയം അവളുടെ പിന്നത്തെ വിവാഹങ്ങളിലെ മക്കൾക്കും ക്രമമായ അംശം ചെരേണ്ടതാകുന്നു എന്തുകൊണ്ടെന്നാൽ അവരും അവകാശിയായ സ്ത്രീയുടെ സന്തതികളാകുന്നു. എന്നാൽ അവളുടെ ഓരോ വിവാഹക്കാരുടെ ഭവനത്തുനിന്നും ചേരുന്നതായ അവകാശം സ്ത്രീയുടെ തറവാട്ടുമുതലോടു ചേൎക്കാതെ അവരവരുടെ മക്കൾക്കു തന്നെ ചേരേണ്ടതാകുന്നു.

൭൭. അവകാശിയായ സ്ത്രീയെ വിവാഹം ചെയ്യുന്ന ഭൎത്താവിനു സന്തതികൂടാതെ ഭാൎ‌യ്യ മരിച്ചു അവൻ പുനർ വിവാഹത്തെ ഇഛിക്കുന്നുയെങ്കിൽ അവളുടെ ഭവനത്തിൽനിന്നും അവന്റെ അവകാശം അറ്റുപോകുന്നു. എന്നാൽ ഏകദേശം പാതിപ്രായത്തിനോളം അവളോടുകൂടെ ജീവിച്ചു ദേഹണ്ഡത്താലും മറ്റും ഭവനപരിപാലനം ചെയ്തു ധനവൎദ്ധനവുണ്ടാക്കുകയോ അവൾ മുഖാന്തിരം സന്തതിയുണ്ടായിരിക്കയോ ചെയ്താൽ അവകാശിയായ സ്ത്രീയുടെ മരണശേഷം ഇവൻ പുനർ പുനൎവിവാഹത്തെ ഇഛിച്ചാലും ആ ഭവനത്തുനിന്നും അവന്റെ അവകാശം അറ്റുപോകുന്നതല്ലാ. ൭൮. അവകാശിയായ സ്ത്രീയെ വിവാഹം ചെയ്യുന്ന പുരുഷനു സന്തതികൂടാതെ ഇളമ്പ്രായത്തിൽ സ്ത്രീ മരിക്കയും അവൻ രണ്ടാം വിവാഹത്തെ ഇഛിക്കാതെ പാൎക്കയും ചെയ്യുന്നു എങ്കിൽ അവന്റെ ഭാൎ‌യ്യയുടെ സകല സമ്പാദ്യത്തിന്മേലും മരണപൎ‌യ്യന്തം അവനവകാശമുണ്ടു. അവയിൽനിന്നുതന്നെ തന്റെ കാലംവരെ അവൻ ഉപജീവിക്കേണ്ടതുമാകുന്നു. എങ്കിലും വസ്തുക്കൾ വിറ്റുകളയുന്നതിനു അവന ന്യായമില്ലാ, എന്നാൽ വിധവയ്ക്കു നിശ്ചയിച്ചിരിക്കുന്നപ്രകാരം വിധവക്കാരനും ന്യായമുണ്ടു.

൭ൻ. അവകാശിയായ സ്ത്രീ സന്തതികൂടാതെ മരിക്കയും അടുത്ത അവകാശികൾ ഇല്ലാതെ വരികയും വസ്തുവിൽനിന്നും ഉണ്ടാകുന്ന അനുഭവംകൊണ്ടു ചിലവിനു മതിയാകാതെ വരികയും ചെയ്യുമ്പോഴും മക്കളുണ്ടായ ശേഷം സ്ത്രീ മരിച്ചു കുട്ടികളെ പുലൎത്തുന്നതിനു ദേഹ [ 21 ]
൧൪

ണ്ഡം മതിയാകാതെ ഇരിക്കുമ്പോഴും സംരക്ഷ്ണയ്ക്കായും മറ്റും വിധവക്കാരനു വസ്തു വില്ക്കുന്നതിനു ന്യായമുണ്ട. എന്നാൽ മക്കൾക്കു പ്രാപ്തി വന്നാൽ അവരുടെ സമ്മതം വേണ്ടിയിരിയ്ക്കുന്നു.

൮൦. ഒരു പുരുഷൻ അവകാശിയായ ഒരു സ്ത്രീയെ വിവാഹം ചെയ്തു അവളുടെ ഭവനത്തു കുഞ്ഞുകുട്ടികളോടു അവകാശമനുഭവിച്ചു പാൎക്കുന്ന സമയം ഒന്നാമതു സ്ത്രീയും പിന്നെ സന്തതികളും മരിച്ചു അവൻ ഏകനായി പാൎത്തു പിന്നത്തേതിൽ അവനും മരിച്ചുപോയാൽ അവന്റെ ദേഹണ്ഡതേട്ടമായിട്ടും പിതാവിന്റെ ഭവനാവകാശമായിട്ടും സ്ത്രീയുടെ ഭവനത്തുനിന്നും അവനു ചേരുന്നുയെന്ന മുതൽ അവന്റെ അവകാശികൾക്കും അവളുടെ ഭവനാവകാശം അവളുടെ അവകാശികൾക്കും കൊടുക്കേണ്ടതാകുന്നു. പുരുഷൻ രണ്ടാമതു ഒരു സ്ത്രീയെ വിവാഹം ചെയ്തു അവൾ പ്രസവിക്കുന്നതിനു മുൻപിൽ ഭൎത്താവ മരിക്കയും അതിൽപിന്നെ തറവാട്ടുമുതൽ ഭാഗം ചെയ്കയും ചെയ്യുന്നതായിരുന്നാൽ സ്ത്രീ കൊണ്ടുവന്നിരിയ്ക്കുന്ന സ്ത്രീധനം നീക്കി ഭൎത്താവിന്റെ സ്വത്തുക്കളിൽ പുത്രന്മാൎക്ക ഉണ്ടാകുന്ന വീതത്തിൽ എട്ടിൽ ഒരംശം കൂടെ സ്ത്രീക്കു കൊടുപ്പാനുള്ളതാകുന്നു.

൮൧. അവകാശിയായ സ്ത്രീയെ വിവാഹം ചെയ്തുപാൎക്കുന്ന പുരുഷൻ തന്റെ ഭവനത്തുനിന്നും കൊണ്ടുവന്നിട്ടുള്ള വീതം താൻ ഇരിക്കുമ്പോൾ ചിലവഴിച്ചുപോയിയെങ്കിൽ അതിനീടായി സ്ത്രീയുടെ അവകാശത്തിൽനിന്നും എടുക്കപ്പെടുവാനുള്ളതല്ലാ. അവകാശിയായ സ്ത്രീയുടെ പുനൎവിവാഹ ഭൎത്താക്കന്മാൎക്കു സ്ത്രീയുടെ ആദ്യവിവാഹത്തിൽ സന്തതിയുള്ളപക്ഷം സ്ത്രീയുടെമേൽ അല്ലാതെ അവളുടെ ഭവനത്തിൽ യാതൊരു അധികാരവുമില്ലാ.

൮൨. മാതാപിതാക്കന്മാരുടെ നേർ അവകാശികൾ അവരുടെ സന്തതികൾ ആകുന്നു. അവർ ഇല്ലാത്തപക്ഷം അവരുടെ സ്വത്തുക്കളുടെ അവകാശത്തിനും കുഡുംബത്തു സന്താന നിലയ്ക്കുമായി ജാതിമൎയ്യാദപ്രകാരം നിയമിക്കപ്പെടുന്നവർ സ്വത്തുക്കൾക്കു അവകാശികളും സന്താനവഴിക്കു ദെത്തുകാറരുമാകുന്നു. എന്നാൽ ഇവ ഉറയ്ക്കപ്പെടുന്നതു ഉടമ്പടിമേൽ ആകുന്നു. ഇതിനാൽ ഇവ നിയമങ്ങൾ ഭാൎയ്യഭൎത്താക്കന്മാരുടെ പിതാസംബന്ധവഴികളിൽ ഏതൊരു പുത്രന്മാരെയോ പുത്രിമാരെങ്കിൽ അന്ന്യന്മാരിൽനിന്നും അവൎക്കു പറഞ്ഞു ബോധിക്കപ്പെടുന്ന പുരുഷന്മാരെയോ ഉടമ്പടിപ്രകാരം നിയമിച്ചു സന്താനമില്ലാത്ത ഭവനത്തെ സന്താനവഴിയും അവകാ
[ 22 ]
൧൫

ശവഴിയും നിലനിൎത്തുന്നു. ഇതിനാൽ ഇവർ സന്താനവഴിക്കു ദെത്തുകാറരും അതുനിമിത്തം സ്വത്തുക്കൾക്കു അവകാശികളുമാകുന്നു. സകല ക്രിസ്ത്യാനികളും ദെത്തുമക്കൾ എന്നുവേദവിധി ഉള്ളതിനാൽ സുറിയാനിക്കാൎക്കും ദെത്തു അനുവദിക്കപ്പെട്ടിരിക്കുന്നു.

൮൩. മാതാപിതാക്കൾക്കു തങ്ങളുടെ ഉയിൽപത്രമൊ മറ്റൊ പത്രികപ്രകാരം തങ്ങളുടെ സ്വത്തുക്കളിൽനിന്നു മനസ്സോടു നിയമിക്കപ്പെടുന്ന അംശം അവൎക്കു മനസ്സുള്ള അന്ന്യന്മാൎക്കു കൊടുക്കുന്നതിനു അധികാരമുണ്ട്. എന്നാൽ കാരണതേട്ടങ്ങളിൽനിന്നു അന്ന്യൻ അവകാശപ്പെടുവാൻ പത്രിക എഴുതുന്നതിനു നേർ അവകാശികളുടെ സമ്മതം കൂടെ വേണ്ടിയിരിക്കുന്നു. പത്രിക പ്രാപിക്കുന്നവൻ അതിലുല്പെട്ട സകലത്തിനും അവകാശിയും ഉത്തരവാദിയും ആകുന്നു.

൮൪. ഒരുവൻ തന്റെ ഭാൎയ്യയുടെ പ്രസവം മാറി എന്നു വിചാരിച്ചു തന്റെ വസ്തുക്കൾ മക്കൾക്കു പകുതിചെയ്തുകൊടുത്തതിൽ പിന്നെ അവൾ പ്രസവിച്ചു മക്കളുണ്ടായാൽ ആദ്യപകുതി അസ്ഥിരപ്പെടുത്തി വീണ്ടും പകുക്കുന്നതിനു അവൎക്കു അധികാരമുണ്ട. എങ്കിലും അതാതുപകുതിക്കാറരു പകുതിക്കുപിമ്പു ദേഹണ്ഡത്താൽ ഉണ്ടാക്കിയിരിക്കുന്ന തേട്ടം അവരവൎക്കുള്ളതാകുന്നു. എന്നാൽ രണ്ടാം പ്രാവശ്യം പകുക്കുന്നസമയം ഒരു പകുതിക്കാരനു വല്ല കാരണ വശാൽ ഉണ്ടായിരിക്കുന്ന നഷ്ടത്തെക്കുറിച്ചു ചോദ്യത്തിനിടയുള്ളതുമല്ലാ.

൮൫. ഒരുവൻ തന്റെ മക്കൾക്കു ന്യായമായി ഭാഗം ചെയ്തുകൊടുക്കയും അവർ ക്രമമായി അനുഭവിച്ചുവരികയും ചെയ്യുന്നസമയം ഭാൎയ്യ മരിച്ചു രണ്ടാമതും വിവാഹം ചെയ്തു മക്കളുണ്ടായാൽ അവൎക്കായി ആദ്യപകുതി അസ്ഥിരപ്പെടുത്തിക്കൂടാ. എന്നാൽ താനും തന്റെ രണ്ടാം ഭാൎയ്യയും കൂടെ ദേഹണ്ഡിച്ചുണ്ടാക്കുന്ന മുതലിനു മാത്രം ആ കുടിയിലെ മക്കൾ അവകാശികളാകുന്നു. എങ്കിലും തന്റെ സ്വത്തുക്കൾ വീതിച്ചു അനുഭവിച്ചുവരുന്ന മക്കൾ തങ്ങളുടെ വീതത്തിൽനിന്നും ചുരുങ്ങിയ അംശം വിട്ടുകൊടുക്കേണമെന്നു ചോദിക്കുന്നതിനു പിതാവിനു അവകാശമുണ്ട്.

൮൬. ഒരുവൻ വിവാഹം ചെയ്തു സന്തതിയുണ്ടായ ശേഷം ഭാൎയ്യ മരിക്കയും ഭവനാവകാശിയായി പാൎക്കുന്ന ഒരു വിധവയെ രണ്ടാമതും വിവാഹം ചെയ്കയും ചെയ്ത അവളിൽനിന്നും സന്തതിയുണ്ടായാൽ അവന്റെ ധനം ൫൨ാം വകുപ്പിൻപ്രകാരവും അവളുടെ ധനം ൭൬ാം വകുപ്പിൻപ്രകാരവും വീതിക്കേണ്ടതാകുന്നു.
[ 23 ]
൧൬


൮൭. ഒരുവന്റെ തറവാട്ടുമുതൽ ഭാഗം ചെയ്യുന്ന സമയം ഒരവകാശി ദൂരദിക്കിൽ ആയിരുന്നാൽ വിവരം ആ അവകാശിയേയും തിൎയ്യപ്പെടുത്തേണ്ടതും അവന്റെ വീതം അവൻ നിയമിക്കപ്പെടുന്നവരുടെ കൈവശം ഏല്പിച്ചു നടത്തേണ്ടതുമാകുന്നു.

൮൮. പകുതി സമയം ഒരവകാശിയേ കാണ്മാനില്ലാതെയും മരിച്ചുപോയോ ജീവനോടിരിക്കുന്നൊയെന്നു നിശ്ചയം വരാതെയും ഇരുന്നാൽ അവന്റെ വീതം പ്രത്യേകിച്ചു പൊതുവിൽ സൂക്ഷിക്കുകയും അവൻ തിരികെ വരുന്ന സമയം വീതം അവനെ ഏല്പിക്കയും അവൻ മരിച്ചുപോയതായി അറിവു കിട്ടുന്ന സമയം ആ വീതം അവകാശികൾ തമ്മിൽ ഭാഗം ചെയ്ത എടുക്കയും ചെയ്യേണ്ടതാകുന്നു.

൮൯. പകുതിസമയം ദൂരസ്തനായിരിക്കുന്ന ഒരവകാശിയെക്കുറിച്ചു അവൻ ജീവനോടിരിക്കുന്നുവോ ഇല്ലയോയെന്നു യാതൊരു അറിവും കിട്ടാതെ ഇരിക്കുന്നുയെങ്കിൽ വസ്തുക്കൾ ശേഷം അവകാശികൾ വീതിച്ചു എടുക്കയും കാണാതെ പോയവന്റെ ഭാഗം പൊതുവിൽ വച്ചു സൂക്ഷിക്കയും അവനെ കാണാതെപോയ കാലം മുതൽ ൬൦ സംവത്സരം വരെ ശേഷം അവകാശികൾ അവനു വേണ്ടി കാത്തിരിക്കയും പിന്നീടു അവനു ചെല്ലുവാനുള്ള വീതം അവകാശികൾ വീതിച്ചു എടുക്കയും വേണം. അറുപതു സംവത്സരം കഴിഞ്ഞു അവൻ എങ്കിലും അവന്റെ സന്തതികൾ എങ്കിലും വരുന്നതായിരുന്നാൽ അവകാശികൾ അവരെ ഇന്നാരെന്നു തിരിച്ചറിഞ്ഞു അവരുടെ വീതം തിരികെ കൊടുപ്പാനുള്ളതുമാകുന്നു. അന്നുവരെയുള്ള അനുഭവം ചോദിക്കുന്നതിനു ന്യായവുമില്ലാ.

൯൦. ഒന്നാം വിവാഹത്തിൽ സന്തതിയുള്ള സ്ത്രീ രണ്ടാമതും അതു കഴിച്ചും വിവാഹം ചെയ്യപ്പെടുന്നുയെങ്കിൽ അതാതു സമയത്തെ ഭൎത്താക്കന്മാരുടെ ഭവനത്തല്ലാതെ കഴിഞ്ഞ ഭൎത്താവിന്റെ ഭവനത്തു അവൾക്കു അവകാശമില്ല.

൯൧. രണ്ടാമതു വിവാഹം കഴിക്കപ്പെടുന്ന സ്ത്രീക്കു രണ്ടാം വിവാഹത്തിൽ മക്കളുണ്ടാകാതെ ഭൎത്താവു മരിക്കയും അവിടെനിന്നും പിരിഞ്ഞു കഴിഞ്ഞുപോയ ഭൎത്താവിന്റെ ഭവനത്തു തിരിച്ചുചെന്ന പാൎക്കുന്നതിനു അവൾ മനസ്സാകയും ചെയ്യുന്നപക്ഷം അവളുടെ ഒന്നാം വിവാഹത്തിലെ മക്കൾ അവളെ സ്വീകരിപ്പാനുള്ളതാകുന്നു. എന്നാൽ രണ്ടാം ഭൎത്താവിന്റെ ഭവനത്തു തന്നെ പാൎത്തു അവനുള്ള വസ്തുക്കളിൽനിന്നു ഉപജീവിക്കേണമെന്നു അവൾ ആഗ്രഹിക്കുന്നുയെ
[ 24 ]
൧൭

ങ്കിൽ അപ്രകാരവും അവന്റെ അവകാശികൾ സമ്മതിക്കേണ്ടതുമാകുന്നു.

൯൨. ഇളകാത്തമുതൽ അല്ലാതെ ഇളകുന്ന മുതൽ ഒരു സ്ത്രീക്കു സ്ത്രീധനമായി കൊടുക്കുന്നതിനു പ്രമാണം വേണ്ടപ്പെടുന്നില്ലാ. ഇളകുന്ന മുതൽ സ്ത്രീധനം പറഞ്ഞുബോധിക്കുന്ന സമയം ഇടവകപട്ടക്കാരിൽ ഒരാളും സ്വജനങ്ങളിൽ മൎ‌യ്യാദക്കാറരായ നാലുപേരും സാക്ഷിക്കാറരായി വേണ്ടപ്പെടുന്നു.

൯൩. ഒരു സഹോദരന്റെ അവകാശ വീതത്തിന്റെ നേൎപാതിയോടു തുല്യമായ ഒരു വീതം ഒരു സഹോദരിക്കു സ്ത്രീധനാവകാശമുള്ളത ക്രമമായി നടത്തുന്നതിനു മാതാപിതാക്കന്മാരും അവരില്ലാത്ത പക്ഷം സഹോദരന്മാരും ഉത്തരവാദികളാകുന്നു. സ്ത്രീധനം വിവാഹത്തിനു മുമ്പും പിമ്പും അതാതു കാലാവസ്ഥ പോലെ പലപ്രകാരമായി കൊടുക്കുന്നതു ംരം സംസ്ഥാനങ്ങളിൽ സാധാരണമായിരിക്കുന്നു എങ്കിലും വിവാഹസമയം തന്നെ ആയ്തുകൊടുക്കുന്നതു ന്യായമാകുന്നു.

൯൪. ഇരട്ട പ്രസവിച്ചുണ്ടാകുന്ന രണ്ട ആൺ കുട്ടികളെ അവരുടെ സഹോദരന്മാരുടെ ഇടയിൽ രണ്ടെന്നു എണ്ണുകയും ശേഷം പേരോടു തുല്യമായ അവകാശം അവൎക്കു കൊടുക്കയും ചെയ്യേണ്ടതാകുന്നു.

൯൫. ജനനത്തിങ്കൽ കുരുടനോ, ചെകിടനോ, ഊമനോ, അംഗഹീനനോ, ആയി ജനിച്ചവനും ഭ്രാന്തനോ മഹാ രോഗിയോ ആയി തീൎന്നവനും വിവാഹത്തിനു ഹേതുവാകുന്നില്ലാ എങ്കിലും വിവാഹം ചെയ്യപ്പെട്ട സന്തതി ഉണ്ടാവാൻ ഇടവരുന്നുയെങ്കിൽ അവന്റെ വീതം അവന്റെ ഭാൎ‌യ്യയുടെയോ സന്തതികളുടെയോ മുഖാന്തിരം ഏല്പിച്ചു കൊടുക്കേണ്ടതാകുന്നു. എന്നാൽ വിവാഹവും അതിൽ നിന്നു സന്തതിയുമില്ലാ എങ്കിൽ മരണം വരെ ഉപജീവിക്കുന്നതിനു അവന്റെ അവകാശം ശേഷം പേർ പൊതുവിലൊ അവരിൽ ഒരുത്തനൊ അല്ലന്നുവരികിൽ അവകാശികൾ സമ്മതിക്കുന്ന അന്ന്യനെയോ ഏൾപ്പിച്ചു അവനെ രക്ഷിക്കുന്നതിനു ന്യായമുണ്ട. എന്നാൽ അവന്റെ മരണ ശേഷം ആ വീതം അവന്റെ അവകാശികൾക്കു ചേരേണ്ടതാകുന്നു.

൯൬. വിവാഹത്തിനു പിമ്പു ഭ്രാന്തു പിടിക്കയൊ മഹാ രോഗി ആകയൊ ചെയ്യുന്നവന്റെ അവകാശത്തിന്മേൽ ഭാൎ‌യ്യ കൎത്തവ്യക്കാരി ആകുന്നു എങ്കിലും ന്യായരഹിതമായി വസ്തു കെടുമതി ചെയ്തുകൂടാ. [ 25 ]
൧൮


൯൭. ജനനത്തിങ്കൽ അംഗഹീനന്മാരായി ജനിച്ചവർ വിവാഹത്തെ ഇച്ഛിക്കുന്നുയെങ്കിൽ വിരോധപ്പെട്ടുകൂടാ. വിവാഹം ചെയ്യുന്നതിനു അവരെ നിൎബന്ധിപ്പാനും ന്യായമില്ലാ. ഇരുഭാഗവും അവരുടെ മനസ്സുപോലെ അനുവദിക്കേണ്ടതാകുന്നു.

൯൮. നപുംസകനെ കൊണ്ടു ഒരു പ്രകാരവും വിവാഹം ചെയ്യിച്ചുകൂടാ. എന്നാൽ വിവരമറിയാതെ വിവാഹത്തിനു സംഗതി വന്നാൽ ആ വിവാഹം പ്രമാണിക്കേണ്ടതുമല്ലാ ജാതി യജമാനന്റെ കല്പനയോടുകൂടെ ആ സ്ത്രീയെ മറ്റൊരു പുരുഷൻ വിവാഹം ചെയ്യുന്നത് ന്യായരഹിതവുമല്ലാ.

൯൯. ഭാൎ‌യ്യയും മക്കളും ഉള്ളപ്പോൾ ഒരുത്തനു ഭ്രാന്താകുകയും അതിൽ പിന്നെ അവന്റെ തറവാട്ടുമുതൽ ഭാഗം ചെയ്കയും ചെയ്യുന്നു എങ്കിൽ ഭാൎ‌യ്യയെയോ മക്കളെയൊ കൂട്ടി അവന്റെ വീതം പകുതി ചെയ്യേണ്ടതാകുന്നു.

൧൦൦. ഒന്നിൽ അധികം ഭാൎ‌യ്യമാരെ കൈക്കൊണ്ടിരിക്കുന്ന ഒരജ്ഞാനി തന്റെ ഭാൎ‌യ്യമാരോടുകൂടെ മാൎഗ്ഗം അനുസരിക്കുന്നുയെങ്കിൽ ആ നാലു സ്ത്രീകളിൽ ഒരാളിനെ മാത്രം ജാതിമൎ‌യ്യാദ പ്രകാരം വിവാഹം ചെയ്യേണ്ടതും ശേഷം സ്ത്രീകളെ അവൻ ഒഴിച്ചുകൊള്ളേണ്ടതുമാകുന്നു.

൧൦൧. അജ്ഞാനിയായ ഒരുത്തൻ അവന്റെ സന്തതികളോടു കൂടെ മാൎഗ്ഗം അനുസരിക്കുന്നുയെങ്കിൽ പിന്നീടു അവന്റെ സന്തതികളായി അവരെ സ്വീകരിക്കുന്നതിനു ന്യായമുണ്ടു. പിന്നെ ഉണ്ടാകുന്ന അവന്റെ സന്തതികളോടുകൂടെ ഇവരും പിന്നീടുള്ള അവന്റെ സ്വത്തുക്കൾക്കു അവകാശികളാകുന്നു. എന്നാൽ മാൎഗ്ഗം അനുസരിക്കാതെയുള്ള സന്തതികളെ മാൎഗ്ഗം അനുസരിച്ചുവന്ന സന്തതികളായി സ്വീകരിച്ചുകൂടാ അവന്റെ സ്വത്തുക്കളിന്മേൽ അവകാശവുമില്ലാ. ഇത സകല ക്രിസ്ത്യാനികളുടെ ഇടയിലും ചട്ടവുമാകുന്നു.

൧൦൨. അജ്ഞാനിയായ ഒരുത്തൻ തന്റെ ഭാൎ‌യ്യയോടുകൂടെ പാൎക്കുന്ന സമയം അവരിൽ ഒരാൾ മൎഗ്ഗം അനുസരിക്കയും ഒരാൾ നിഷേധിക്കയും ചെയ്യുന്ന പക്ഷം മുമ്പിലത്തെ പോലെ ഭാൎ‌യ്യാഭൎത്താക്കന്മാരായി ഒന്നിച്ചു പാൎക്കുന്നതിനു ന്യായമില്ലാ. ഇതു ഏതു ക്രിസ്ത്യാനികൾക്കും ലംഘനമാകുന്നു.

൧൦൩. ക്രിസ്ത്യാനികളുടെ മൎ‌യ്യാദ പ്രകാരം വിവാഹം പുരുഷ
[ 26 ]
൧൯

നെയും സ്ത്രീയെയും തമ്മിൽ ഏകശരീരമാക്കുന്നു. ഇതു ഹേതുവായിട്ടു പുരുഷൻ തന്റെ സ്ത്രീയെയും സ്ത്രീ തന്റെ പുരുഷനെയും ഉപേക്ഷിക്കുന്നതിനു ക്രിസ്ത്യാനിമാൎഗ്ഗം ഒരു പ്രകാരവും അനുവദിക്കുന്നില്ല. ഉപേക്ഷിക്കുന്നവർ തമ്മിൽ കുറ്റം കാണിക്കുന്നവരും മാൎഗ്ഗലംഘനക്കാരുമാകുന്നു എന്നു കല്പിക്കപ്പെട്ടിരിക്കുന്നു. എന്നാൽ പുരുഷനൊ സ്ത്രീയൊ തമ്മിൽ തമ്മിൽ ഉപേക്ഷിക്കപ്പെട്ടു പുറപ്പെട്ടു പൊയ്ക്കളയുന്ന പക്ഷം തിരക്കം ചെയ്ത കാണ്മാനില്ലാതെ വന്നാൽ അങ്ങിനെ കാണ്മാനില്ലാതെ വന്ന കാലം മുതൽ ഏഴു വൎഷം കഴിയുമ്പോൾ ജാതി യജമാനസ്ഥാനത്തെ കല്പനപ്രകാരം രണ്ടാമതു വിവാഹത്തിനു അനുവദിക്കപ്പെടുന്നു.




------- : o : -------
[ 27 ]
തിരുവിതാംകൂർ സദർ കോൎട്ടിൽനിന്നും
സുറിയാനിക്കാരുടെ അവകാശക്രമത്തിനെ കുറിച്ചു
മാർ അത്താനാസ്യോസ മെത്രാപോലീത്താ അവൎകളോട
ചോദിച്ചിട്ടുള്ള ചോദ്യങ്ങളും അതുകളുടെ ഉത്തരങ്ങളും
താഴെ പറയുന്നു.
‌___________


൧ാമത ചോദ്യം: ഒരു പുരുഷനു ആണ്മക്കളും പെണ്മക്കളും കെട്ടിയവളും ഉണ്ടായിരിക്കുമ്പോൾ അവൻ മരിച്ചുപോയാൽ അവന്റെ സ്വത്തിനു ഇതിൽ ആൎക്കെല്ലാം ഏതേതു പ്രകാരം അവകാശമാകുന്നു?

ഉത്തരം: ഒരു പുരുഷന്റെ ഭാൎ‌യ്യയും പുത്രന്മാരും പുത്രിമാരും ഇരിക്കുമ്പോൾ പുത്രിമാരെ കെട്ടിച്ചുകൊടുക്കാതെയും മുതൽ ഭാഗം ചെയ്യാതെയും മരിച്ചാൽ ഭാഗം ചെയ്യുന്ന സമയം പുത്രന്മാൎക്കും മാതാവിനും ഒന്നുപോലെ ഭാഗിക്കയും അവരുടെ ഒരു വീതത്തിൽ പാതിപാതി വീതം പുത്രിമാൎക്കു സ്ത്രീധനങ്ങളായി ചെല്ലുവാൻ തക്കവണ്ണം കൊടുത്ത അവരെ കെട്ടിച്ചയ്ക്കയും ചെയ്യേണ്ടതാകുന്നു.

൨. ചോ. ഒരു പുരുഷനു നാലു ആണ്മക്കളും നാലു പെണ്മക്കളും ഉണ്ടായിരുന്നതിൽ ഒന്നാമത്തെ മകനും അവന്റെ പുത്രനും പൌത്രനും മരിച്ചു പൌത്രന്റെ മകൻ ഉണ്ട. രണ്ടാമത്തെ മകനും അവന്റെ പുത്രനും മരിച്ചു പൌത്രൻ ഇരിക്കുന്നു. മൂന്നാമത്തെ മകൻ മരിച്ചു അവന്റെ മകൻ ഉണ്ട. നാലാമത്തെ മകനും ഉണ്ട. നാലു പെണ്മക്കളിൽ രണ്ടുപേരെ കെട്ടികൊടുത്തുപോയി. കെട്ടി കൊടുക്കാത്തതിൽ രണ്ടു പെണ്മക്കളും ഉണ്ട. മേല്പറഞ്ഞ പുരുഷൻ രണ്ടാമത ഒരുത്തിയെ കെട്ടിയാറെ അവൾ പ്രസവിച്ചില്ലാ അവൾ ഉണ്ട. ഇങ്ങിനെ ഇരിക്കുമ്പോൾ ആ പുരുഷൻ മരിച്ചുപോയാൽ അവന്റെ സംബന്ധികളായ ഇവർ എല്ലാവൎക്കും അവന്റെ വസ്തുവിന അവകാശം ഉണ്ടോ? ഉണ്ടെങ്കിൽ ഏതേതു പ്രകാരമാകുന്നു?

ഉ. ഒരു പുരുഷന നാലു പുത്രന്മാരും നാലു പുത്രിമാരും ഉ
[ 28 ]
൨൧

ണ്ടായുരുന്നിട്ട ഒന്നാമത്തവന്റെ പൌത്രന്റെ പുത്രനും രണ്ടാമത്തവന്റെ പൌത്രനും മൂന്നാമത്തവന്റെ പുത്രനും നാലാമത്തെ പുത്രനും മാത്രം ജീവിച്ചിരിക്കയും രണ്ടുപെൺ‌മക്കളെ കെട്ടികൊടുത്തു രണ്ടുപേരെ കെട്ടികൊടുക്കാതെയും പുരുഷൻ രണ്ടാമതും ഒരുത്തിയെ കെട്ടി പ്രസവിക്കാതെ ജീവിച്ചിരിക്കയും അതുവരയും തന്റെ മുതൽ ഭാഗം ചെയ്തുകൊടുക്കാതെ ഇരിക്കയും ചെയ്തിരിക്കുംപോൾ പുരുഷൻ മരിച്ചു പോയാൽ ഭാഗംചെയ്യുന്ന സമയം ജീവനോടിരിക്കുന്ന പുത്രനും മരിച്ചുപോയ മൂന്നുപുത്രന്മാരുടെ സന്തതികൾക്കും ഒന്നുപൊലയും പുരുഷന്റെ രണ്ടാംഭാൎ‌യ്യ കൊണ്ടുവന്നിരിക്കുന്ന സ്ത്രീധനം നീക്കി പുത്രന്മാരുടെ ഒരു വീതത്തിൽ എട്ടിൽ ഒരംശം അവൾക്കും ഭാഗിക്കയും പുത്രന്മാരുടെ ഒരു വീതത്തിൽ പാതിപാതിപോലെ സ്ത്രീധനമായി ചെല്ലുവാൻ‌തക്കവണ്ണം കൊടുത്ത പെൺ‌മക്കളെ കെട്ടിച്ചയക്കയും ചെയ്യേണ്ടതാകുന്നു.

൩. ചോ. പകുതി ചെയ്യാത്ത ജ്യേഷ്ടാനുജന്മാരും സഹോദരികളും തള്ളയും ഉണ്ട. തള്ളയ്ക്കു സ്ത്രീധനം കിട്ടിയ മുതലും ജ്യേഷ്ടാനുജന്മാരുടെ അപ്പന്റെയും അപ്പൂപ്പന്റെയും സമ്പാദ്യമായിട്ടുള്ള മുതലും ഉടപിറന്നവന്മാരുടെയും ഉടപിറന്നവളുടെയും തനതു സമ്പാദ്യമായിട്ടുള്ള മുതലും ഉണ്ട. ഇതിന്മണ്ണം ഇരിക്കുമ്പോൾ ഇവൎക്ക തമ്മിൽ ഭാഗം ഉണ്ടായാൽ ംരം എല്ലാ മുതലും ഭാഗത്തിൽ ഉൾപ്പെടുമോ? വീതിക്കുന്നതും ഏതു പ്രകാരത്തിൽ ആകുന്നു?

ഉ.സുറിയാനിക്കാരുടെ മൎയ്യാദ പതിന്നാല വയസ്സിനകം പെൺപൈതങ്ങളെ കെട്ടികൊടുക്കുന്നതിനാൽ അവരുടെ തനതുസമ്പാദ്യം ഭൎത്താക്കന്മാരുടെ സമ്പാദ്യത്തോടു ഒന്നിച്ചിരിക്കുന്നതല്ലാതെ സഹോദരന്മാരുടെയും സഹോദരിമാരുടെയും സമ്പാദ്യം ഒരു ഭവനത്തതന്നെ കാണപ്പെടുന്നതിന ഇടയില്ല. വല്ല ഹേതുവാലും ഇപ്രകാരം ഇടയാകയും ഭാഗം ചെയ്യാതിരിക്കയും ചെയ്താൽ സഹോദരിമാരുടെ തനതു സമ്പാദ്യവും തള്ളയുടെ സ്ത്രീധനവും നീക്കി ശേഷമുള്ള മുതൽ മുഴുവനും ഭാഗത്തിൽ ചേൎത്ത സഹോദരന്മാൎക്കും അമ്മയുടെ സ്ത്രീധനം കൂട്ടി അവൾക്കും ഒന്നുപോലെ ഭാഗിക്കയും സഹോദരിമാരുടെ തനതു സമ്പാദ്യം അവൎക്കതന്നെ ഇരിക്കയും ചെയ്യേണ്ടതാകുന്നു.

൪. ചോ. രണ്ടു ജ്യേഷ്ടാനുജന്മാര പെണ്ണുകെട്ടി ഒന്നിച്ചു പാൎത്തു വരുമ്പോൾ ഒരുത്തനു മക്കൾ ഇല്ലാതെ അവൻ കഴിഞ്ഞുപോയി
[ 29 ]
൨൨

എന്നാൽ അവന്റെ കെട്ടിയവൾക്കും അവളുടെ കെട്ടിയവനും കൂടെ അവകാശപ്പെട്ടിരിക്കുന്ന മുതലിൽ വീതം ചെല്ലുമോ ചിലവിനു വേണ്ടുന്നതു മാത്രമെ കൊടുക്കുമോ എങ്ങിനെ ആകുന്നു?

ഉ. വിവാഹം ചെയ്തശേഷം ഭാഗം ചെയ്യാതെ സഹോദരന്മാര ഒന്നിച്ചുപാൎത്തുവരുംപോൾ ഒരുത്തൻ മക്കളില്ലാതെ കഴിഞ്ഞുപോയാൽ മരിച്ചവന്റെ കെട്ടിയവൾ ചെറുപ്പംകൊണ്ടു വീണ്ടും കെട്ടിച്ചുകൊടുക്കപ്പെടുന്നു എങ്കിൽ അവളുടെ സ്ത്രീധനവും ചെറുപ്പം എങ്കിലും ആ ഭവനം വിട്ടുപോകുന്നില്ലങ്കിൽ വെണ്ടചിലവും ഭാഗം ചെയ്യുന്ന സമയം ഭൎത്താവിന്റെ വീതത്തിൽ എട്ടിൽ ഒരു അംശവും അവളുടെ സ്ത്രീധനവും അവൾക്കു കൊടുക്കേണ്ടതാകുന്നു.

൫. ചോ. മരിച്ചുപോയവന്റെ കെട്ടിയവൾ രണ്ടാമതു കെട്ടുന്നതിന ഹേതുവില്ലാതെ വയസ്സ അതിക്രമിച്ചിരിക്കയോ അല്ലെങ്കിൽ രണ്ടാമതു കെട്ടുന്നതിനു തക്ക വയസ്സുള്ളവളായിരിക്കയോ ചെയ്താൽ അവകാശമോ ചിലവിനോ കൊടുക്കുന്നതിൽ വല്ല ഭേദം ഉണ്ടോ?

ഉ. ഭൎത്താവിന്റെ മരണ ശേഷം രണ്ടാമതും കെട്ടുന്നതിന ഹേതുവില്ലാതെയും ഭവനം വിട്ടുപോകാതയും ഇരുന്നാൽ മേൽ പറഞ്ഞപ്രകാരം ചിലവിനും മുതൽ ഭാഗം ചെയ്യുന്നതിനൊ അവളെ രണ്ടാമതു കെട്ടുന്നതിനൊ പിരിഞ്ഞുപോകുന്നതിനോ എപ്പോൾ എങ്കിലും ഹേതുവായാൽ ഭൎത്താവിന്റെ മുതലിൽ എട്ടിൽ ഒരംശവും സ്ത്രീധനവും അപ്പോൾ കൊടുക്കേണ്ടതുമാകുന്നു.

൬. ചോ. ജേഷ്ടാനുജന്മാർ പകുത്തു പിരിഞ്ഞു വെവ്വേറെ പാൎത്തു വരുമ്പോൾ അതിൽ ഒരുത്തൻ മക്കളില്ലാതെ കഴിഞ്ഞുപോകയും അവനു കെട്ടിയവളും ഒരു സഹോദരനും ഉണ്ടായിരിക്കയും ചെയ്താൽ മരിച്ചുപോയവന്റെ മുതലിന അവരിൽ ആൎക്ക അവകാശം?

ഉ. ജേഷ്ടാനുജന്മാരു പകുതി ചെയ്തു വെവ്വേറെ പാൎത്തു വരുമ്പോൾ അതിൽ ഒരുത്തൻ മക്കളില്ലാതെ കഴിഞ്ഞുപോകയും അവനു ഭാൎയ്യയും ഒരു സഹോദരനുമുണ്ടായിരിക്കയും ചെയ്താൽ ഭൎത്താവിന്റെ കാണ സമ്പത്തു മാത്രമെ ഉള്ളുവെങ്കിൽ അതിൽ എട്ടിൽ ഒരു അംശവും അവളുടെ സ്ത്രീധനവും കെട്ടിയവൾക്ക ഇരിക്കേണ്ടതു ഭൎത്താവിന്റെയും അവളുടെയും തനതു തേട്ടമായിരുന്നാൽ ഭൎത്താവിന്റെ അനുജനു കൊടുക്കുന്നതുപോലെ ഒരു വീതം അവൾക്കും കൊടുക്കെണ്ടതുമാകുന്നു.
[ 30 ]

൨൩


൭. ചോ. ഒരുത്തൻ സഹോദരനും മക്കളും ഇല്ലാതെ കെട്ടിയവളും തകപ്പന്റെ രണ്ടാമത്തെ കെട്ടിലെ മക്കളും ഉണ്ടായിരുന്നാൽ അവൻ മരിച്ചു പോയ്തിന്റെ ശേഷം മുതലിനു ആൎക്കു അവകാശം?

ഉ. ഒരുത്തനു സഹോദരനും മക്കളുമില്ലാതെ കെട്ടിയവളും അപ്പന്റെ രണ്ടാമത്തെ കെട്ടിലെ മക്കളും ഉണ്ടായിരുന്നാൽ അവൻ മരിച്ചു പോയ്തിന്റെ ശേഷം അവന്റെ സമ്പാദ്യം മേൽ പറഞ്ഞ ആറാമത്തെ സംഗതിയിലെ ന്യായംപോലെ ഒക്കയും അപ്പന്റെ രണ്ടാം കെട്ടിലെ മക്കൾക്കും കെട്ടിയവൾക്കും ചെല്ലേണ്ടതാകുന്നു.

൮. ചോ. ഒരുത്തനു സഹോദരനും മക്കളുമില്ലാതെ സഹോദരികളും അപ്പന്റെ രണ്ടാമത്തെ കെട്ടിലെ മക്കളുമുണ്ടായിരിക്കുമ്പോൾ അവൻ മരിച്ചുപോയാൽ ആ മുതലിനു ഇവരിൽ ആൎക്കു അവകാശം?

ഉ. ഒരുത്തൻ സഹോദരനും മക്കളുമില്ലാതെ സഹോദരികളും അപ്പന്റെ രണ്ടാമത്തെ കെട്ടിലെ മക്കളുമുണ്ടായിരിക്കുമ്പോൾ മരിച്ചുപോയാൽ ആറാമത്തെ സംഗതിയിൽ പറയപ്പെട്ടിരിക്കുന്ന ന്യായംപോലെ സമ്പാദ്യം മുഴുവനും അപ്പന്റെ രണ്ടാമത്തെ കെട്ടിലെ മക്കൾക്ക ചെല്ലേണ്ടതാകുന്നു.

൯. ചോ. മരിച്ചു പോയവനു സഹോദരരും സഹോദരികളും ഇല്ലാതെ ഇരുന്നാൽ അവന്റെ മുതൽ തകപ്പന്റെ രണ്ടാമത്തെ കെട്ടിലുണ്ടായ ആണ്മക്കൾക്കും പെണ്മക്കൾക്കും ചെല്ലുമോ എങ്ങിനെ ആകുന്നു?

ഉ. മരിച്ചു പോയവനു സഹോദരരും സഹോദരികളും ഇല്ലാതെ ഇരുന്നാൽ അവന്റെ മുതൽ മേൽ പറഞ്ഞപ്രകാരം തന്നെ അപ്പന്റെ രണ്ടാമത്തെ കെട്ടിലെ മക്കൾക്കു ചെല്ലേണ്ടതാകുന്നു.

൧൦. മക്കളും കെട്ടിയവളും ഇല്ലാതെ മരിച്ചുപോയ ഒരുത്തന്റെ സഹോദരരും അപ്പനും അമ്മയും ഉണ്ടായിരുന്നാൽ അവന്റെ മുതൽ അവൎക്കു എല്ലാവൎക്കും അവകാശം ചെല്ലുമൊ, ചെല്ലുമെങ്കിൽ വീതം എങ്ങിനെ?

ഉ. മക്കളും കെട്ടിയവളും ഇല്ലാതെ മരിച്ചുപോയ ഒരുത്തന്റെ സഹോദരരും അപ്പനും അമ്മയും ഉണ്ടായിരുന്നാൽ അവന്റെ മുതൽ അപ്പനമ്മമാരുടെ മരണം വരെയും അവൎക്ക ചേരേണ്ടതാകുന്നു.

൧൧. ചോ. ഒരുത്തനു സഹോദരികളും തകപ്പനും തള്ളയും ഉണ്ടായിരിക്കുകയൊ സഹോദരികൾ പോലും ഇല്ലാതെ തകപ്പനും ത
[ 31 ]

                                       ൨൪

ള്ളയും തകപ്പന്റെ രണ്ടാമത്തെ കെട്ടിയവളിൽ ഉണ്ടായ ആണ്മക്കളും ഉണ്ടായിരിക്കയൊ ചെയ്താൽ അവൎക്കു എല്ലാവൎക്കും അവകാശം ചെല്ലുമൊ ചെല്ലുമെങ്കിൽ വീതം എങ്ങിനെ?

ഉ. ഒരുത്തനു മാതാപിതാക്കന്മാരും സഹോദരികളും ഉണ്ടായിരിക്കുമ്പോൾ അവന്റെ മുതൽ മാതാപിതാക്കന്മാൎക്കു ചെല്ലുവാനുള്ളതും സഹോദരികൾ പോലും ഇല്ലാതെ തകപ്പനും തള്ളയും തകപ്പന്റെ രണ്ടാമത്തെ കെട്ടിയവളിൽ ഉണ്ടായ ആൺമക്കളും ഉണ്ടായിരിക്കുമ്പോൾ അവന്റെ മുതൽ അപ്പന്റെ മരണംവരെയും അപ്പനു ചെല്ലുന്നതുമാകുന്നു

൧൨. ചോ. മരിച്ചു പോയവനു കെട്ടിയവളും മക്കളും ജേഷ്ടാനു ജന്മാരും കൂടപ്പിറന്ന സ്ത്രീകളും തകപ്പന്റെ രണ്ടാമത്തെ കെട്ടിലെ മക്കളും അപ്പനും അമ്മയും ഇല്ലാതെ അപ്പൂപ്പനും അമ്മൂമ്മയും അപ്പന്റെ ജേഷ്ടാനുജന്മാരും അവരുടെ മക്കളും ഉണ്ടായിരുന്നാൽ മരിച്ചുപോയവന്റെ മുതൽ അവകാശം ആൎക്ക് എല്ലാം ചെല്ലും വീതം എങ്ങിനെ?

ഉ. മരിച്ചു പോയവനു കെട്ടിയവളും മക്കളും ജേഷ്ടാനുജന്മാരും കൂടപിറന്ന സ്ത്രീകളൂം അപ്പന്റെ രണ്ടാമത്തെ കെട്ടിലെ മക്കളും അപ്പനും അമ്മയും ഇല്ലാതെ അപ്പൂപ്പനും അമ്മൂമ്മയും അപ്പന്റെ ജേഷ്ടാനുജന്മാരും അവരുടെമക്കളും ഉണ്ടായിരുന്നാൽ മരിച്ചുപോയവന്റെ മുതൽ അപ്പൂപ്പനും അമ്മൂമ്മക്കും ചെല്ലേണ്ടതാകുന്നു

൧൩. ചോ.മരിച്ചുപോയവനു മേല്പറഞ്ഞ ആളുകൾ ആരും ഇല്ലാതെ അപ്പൂപ്പന്റെ അപ്പനും അമ്മൂമ്മയുടെ അമ്മയും അപ്പൂപ്പന്റെ ജേഷ്ടാനുജന്മാരും അപ്പന്റെ കൂടപ്പുറന്ന സ്ത്രീകളും അമ്മയുടെ കൂടപിറന്ന സ്ത്രീപുരുഷന്മാരും ഉണ്ടായിരുന്നാൽ മരിച്ചുപോയവന്റെ മുതലിനു ഇവരിൽ ആൎക്കു എല്ലാം അവകാശം ഏതു വീതപ്രകാരം?

ഉ.മരിച്ചുപോയവനു മേൽ പറഞ്ഞവര ഔമില്ലാതെ അപ്പൂപ്പന്റെ അപ്പനും അമ്മൂമ്മയുടെ അമ്മയും അപ്പൂപ്പന്റെ ജേഷ്ടാനുജ ന്മാരും അപ്പന്റെ കൂടപ്പിറന്ന സ്ത്രീകളും ഉണ്ടായിരുന്നാൽ മരിച്ചു പോയവന്റെ മുതൽ വല്ല്യപ്പൂപ്പനും വല്ല്യ അമ്മൂമ്മക്കും ചെല്ലേണ്ട താകുന്നു..

൧൪. ചോ. മൂന്നു പേരു ജേഷ്ടാനുജന്മാരുണ്ടായിരുന്നതിനാൽ ഒരുത്തൻ മരിച്ചു അവന്റെ മക്കളും ശേഷം രണ്ടുപേരും ഉള്ളപ്പോൾ ആ രണ്ടു പേരിൽ ഒരുത്തൻ മക്കളില്ലാതെ മരിച്ചു പോയാൽ അവന്റെ മുതലിനു ആൎക്കെല്ലാം ഏതു വീപ്രകാരം അവകാശം [ 32 ]

                                        ൨൫

ഉ. മൂന്നു പേർ ജേഷ്ടാനുജന്മാരായിരുന്നതിൽ ഒരുത്തൻ മരിച്ചു അവന്റെ മക്കളും ശേഷം രണ്ടു പേരും ഉള്ളപ്പോൾ ആ രണ്ടു പേരിൽ ഒരുത്തൻ മക്കളില്ലാതെ മരിച്ചുപോയാൽ അവന്റെ മുതൽ മക്കളുണ്ടായ ശേഷം മരിച്ചവന്റെ മക്കൾക്കും ജീവനോടിരിക്കുന്നവൎക്കും ഒന്നുപോലെ അവകാശമാകുന്നു.

൧൫. ചോ. തകപ്പൻ മുതലായ മേൽ പൊട്ടുള്ള പരമ്പൎക്കും പുത്രൻ മുതലായ കീഴ്പോട്ടുള്ള പരമ്പൎക്കും എത്ര ദൂരം വരെ അവകാശം ചെല്ലും?‍ ഉ.അപ്പൻ മുതലായി മെൽപോട്ടുള്ള പരമ്പൎക്കും പുത്രൻ മുതലായ കീഴ്പോട്ടുള്ള പരമ്പൎക്കും ഏഴെഴ തലമുറവരെ അവകാശ സംബന്ധമുണ്ടു. ൧൬. ചോ. 0ര0 ചോദ്യങ്ങളിൽ പറഞ്ഞിരിക്കുന്ന സംബന്ധികളിൽ ഒരുത്തൻ ഇരിക്കുമ്പോൾ മറ്റൊരുത്തനു അവകാശം വരാതെയും അവൻ മരിച്ചതിന്റെ ശേഷം അവകാശം വരുന്നതായും ഉള്ള വിഷയത്തിൽ ആരാരു മരിച്ചതിന്റെ ശേഷം ആരാൎക്കു അവകാശം വരുമെന്നും ക്രമം ഏതു വിധത്തിൽ ആകുന്നു?

ഉ. മേൽ വിവരിക്കപ്പെട്ടിരിക്കുന്ന സംബന്ധികൾ എല്ലാവരും ജീവനോടിരിക്കുമ്പോൾ‌ ഒരു പുരുഷൻ മരിച്ചുപോയാൽ അവന്റെ മുതൽ ഒന്നാമതു മക്കൾക്കും മക്കളില്ലാത്ത വിഷയത്തിൽ മാതാപിതാക്കന്മാൎക്കും അവർ ഇല്ലാതെ വന്നാൽ സഹോദരന്മാൎക്കും അവരെ കഴിഞ്ഞാൽ സഹോദരിമാൎക്കും പിന്നെ അപ്പൂപ്പനും അമ്മൂമ്മക്കും അവരും ഇല്ലാതെ വന്നാൽ അപ്പന്റെ ജേഷ്ടാനുജന്മാൎക്കും അവരു കഴിഞ്ഞാൽ അപ്പന്റെ സഹോദരിമാൎക്കും അവരുടെ ശേഷം അപ്പൂപ്പന്റെ ജേഷ്ടാനുജന്മാൎക്കും മേൽ പറഞ്ഞവരെല്ലാം ഇല്ലാതെയിരിക്കുന്ന വിഷയത്തിൽ അപ്പൂപ്പന്റെ സഹോദരി മാൎക്കും ഒതുങ്ങുവാൻ ന്യായം 0രം സംബന്ധികളിൽ അടുത്തവൻ ഇരിക്കെ മറ്റവനെ ന്യായമില്ല,

൧൭, ചോ. ,സ്ത്രീധന വിഷയത്തെ കുറിച്ചു ഒരു പെണ്ണിനെ കെട്ടികൊടുക്കുന്ന സമയത്തും അതിൽ പിന്നെയും അവളുടെ കൈയ്യിലോ കെട്ടിയന്റെ കയ്യിലോ അവൾക്കായിട്ടും അവളുടെ സന്തതിക്കായിട്ടും അവളുടെഅപ്പൂപ്പനെ അമ്മയൊ കൂടുപിറന്നവരോ മറ്റു വേറെ ബന്ധുക്കളോ കൊടുക്കുന്ന മുതലിനെ അ്വൾ സ്വമേധയായിട്ടു ചിലവു ചെയ്യാമോ?

ഉ. ഒരു സ്ത്രീക്കു പിതാമാതൃസംബന്ധ വഴികളിലായി സ്തീധനമോ ദാനമോ ആയി പരസ്യത്തിൽ കിട്ടുന്ന മുതൽ തന്റെ ഭൎത്താവു ജീ [ 33 ]

                                          ൨൬

വനോടിരിക്കയും ഭാഗം കൊണ്ടൊ മറ്റൊ അതിന്മേൽ പൂൎണ്ണ അധികാരം അവൾക്കു ഉണ്ടാകാതെ ഇരിക്കയും ചെയ്തിരി ക്കുന്ന സമയം അവളുടെ മനസ്സുപോലെ ആ വക ചിലവഴിച്ചു കൂടാ.

൧൮. ചോ. അവളുടെ മനസ്സു കൂടാതെ ആ മുതലിനെ അവളുടെ കെട്ടിയവനൊ മക്കളൊ ആരെങ്കിലും ചിലവു ചെയ്യാമോ?

ഉ. അവളുടെ മനസ്സു കൂടാതെ ആ മുതലിനെ ഭൎത്താവു മുതലായി യാതൊരുത്തൎക്കും ചിലവു ചെയ്തു കൂടാ.

൧ൻ. ചോ. അതിൽ ഇളകാത്ത മുതൽ ഉണ്ടായിരുന്നാൽ മക്കളുടെയും കെട്ടിയവന്റെയും സമ്മതംകൂടാതെ അവൾ എഴുതി വിൽക്കാമോ?

ഉ. ഒരു സ്ത്രീയുടെ സ്ത്രീധനം വകയിൽ ഇളകാത്ത മുതൽ ഉണ്ടായിരുന്നാൽ മക്കളുടെയും കെട്ടിയവന്റെയും സമ്മതം കൂടാതെ ഒരുപ്രകാരത്തിലും എഴുതി വിൽക്കാവുന്നതുമല്ല.

൨0. ചോ. അവൾക്കു ആണും പെണ്ണൂം മക്കൾ ഉണ്ടായിരുന്നാൽ ആ രണ്ടു വകക്കാൎക്കും ആ മുതലിനു അവകാശം ഉണ്ടൊ?

ഉ.അവൾക്കു പുത്രന്മാരും പുത്രിമാരും ഉണ്ടായിരുന്നാലും പുത്രന്മാരുള്ളപ്പൊൾ ആ മുതലിനു പുത്രിമാൎക്കു അവകാശം വരുന്നതല്ല.

൨൧. ചോ. സ്ത്രീധനക്കാരി പെൺ മക്കൾക്കു മാത്രം അവകാശമായിരുന്നാൽ സ്ത്രീധനക്കാരി ഇരിക്കുമ്പോൾ തന്നേ പെൺ മക്കൾ മരിച്ചു അവരുടെ പെൺ മക്കളും ആൺ മക്കളും സ്ത്രീധനക്കാരിയുടെ ആൺ മക്കളും ഉള്ള സമയം സ്ത്രീധനക്കാരി മരിച്ചാൽ ആ മുതലിനു അവകാശം അവരിൽ ആൎക്കാകുന്നു?

ഉ. ഒരു സ്ത്രീക്കു പെൺ മക്കൾ മാത്രം അവകാശികളായി തീൎന്നു അവരിൽനിന്നു പുത്രന്മാരും പുത്രിമാരും ഉണ്ടായിട്ടു പെൺ മക്കൾ മരിക്കയും പെണ്മക്കളുടെ അവകാശം കരാറ ചെയ്ത പിൻപ് സ്ത്രീക്ക് ആൺ മക്കൾ ഉണ്ടാകയും പിന്നീടു സ്ത്രീ മരിക്കയും ചെയ്താൽ മുതൽ സ്ത്രീയുടെ ആൺ മക്കൾക്കും പെൺ മക്കൾക്കും ഒന്നു പോലെ വീതിക്കേണ്ടതാകുന്നു.

രണ്ടു വകക്കും സാധാരണമായ ചോദ്യം

൨൨. ചോ. വസ്തു ഉടമക്കാരൻ അതിനെ വിലയായിട്ടു എഴുതി കൊടുക്കുമ്പോൾ ശേഷക്കാറരുടെ സമ്മതം വേണമോ?

ഉ. വസ്തു ഉടമക്കാരൻ തന്റെ വസ്തുവിന്മേൽ പൂൎണ അധികാ [ 34 ]

                                            ൨൭

രി ആയിരിക്കയും തന്റെ ആൺമക്കളോ, പെൺമക്കളോ ആയ നേർ അവകാശികൾ ഇല്ലാതെ ഇരിക്കയും, ചെയ്തിരിക്കു മ്പോൾ തന്റെ വസ്തു അന്ന്യനു എഴുതി വില്ക്കയൊ മറ്റൊ ചെയ്യുന്നതിനു മറ്റു യാതൊരുത്തരുടെ സമ്മതവും വേണ്ടപ്പെട്ടിരിക്കുന്നില്ല.

൨൩. ചോ. പുത്രസന്തതി ഇല്ലാതെ പെണ്മക്കളും പകുത്ത പിരിഞ്ഞ ജേഷ്ടാനുജന്മാരും ഉണ്ടായിരുന്നാൽ ഇവരിൽ ആരുടെ എങ്കിലും സമ്മതം വേണമോ?

ഉ. വസ്തു ഉടമക്കാരനു പുത്ര സന്തതി ഇല്ലാതെ പുത്രിമാരൊ പകുത്ത പിരിഞ്ഞ ജേഷ്ടാനുജന്മാരൊ ഉണ്ടായിരുന്നാൽ തന്റെ വസ്തു അന്ന്യനു വില്ക്കുന്നതിനു പുത്രിമാരുടെ സമ്മതം മാത്രം കൂടെ വേണ്ടിയിരിക്കുന്നു.

൨൪. ചോ. 0ര0 ജാതിയിൽ ദെത്തെടുക്കുന്ന മൎ‌യ്യാദ ഉണ്ടോ ഉണ്ടായിരുന്നാൽ ഏതു പ്രകാരം?

ഉ. സുറിയാനിക്കാരുടെ ഇടയിൽ ദെത്ത മൎ‌യ്യാദയുണ്ട ആയ്തു ഒരു പുരുഷനും തന്റെ ഭാൎ‌യ്യയും ജീവിച്ചിരുന്ന അവൎക്ക പുത്രസന്തതിയില്ലാതെ ഒരു പുത്രിയൊ പുത്രിമാരൊ മാത്രം ശേഷിച്ചാൽ അവരു മനസ്സാകുന്ന ഏതു ഭവനത്തിൽനിന്നും തങ്ങളുടെ പുത്രിമാൎക്കു നിശ്ചയിക്കപ്പെടുന്ന ആൺ പൈതങ്ങളെയൊ പുത്രി പോലും ഇല്ലാതെ വന്നാൽ പിതാസംബന്ധ വഴികളിലുള്ള ഏതൊരു ആൺ പൈതലിനയൊ ദെത്തായി എടുക്കുന്നതു ന്യായമാകുന്നു.

൨൫. ചോ. ദെത്തെടുത്തതിൽ പിന്നെ സ്വതെ മക്കൾ ഉണ്ടായാൽ ആ രണ്ടു വക മക്കൾക്കും തമ്മിൽ അവകാശ ക്രമം എങ്ങിനെ?

ഉ. ദെത്തെ എടുത്തതിൽ പിന്നെ സ്വതെ മക്കളുണ്ടായാൽ ആ രണ്ടു വക മക്കൾക്കും അവകാശം ഒന്നു പോലെ ചെല്ലേണ്ടതാകുന്നു.

൨൬. ചോ. ആദ്യം ഒരുത്തിയെ കെട്ടി അവളിൽ സന്തതി ഉണ്ടാകാതെയിരുന്നാൽ അവളുടെ സമ്മതത്തോടു കൂടിയൊ കൂടാതയൊ രണ്ടാമത ഒരു പെണ്ണിനെ കെട്ടാമോ?

ഉ. ഒരു പുരുഷന്റെ ഒന്നാമത്തെ ഭാൎ‌യ്യ ജീവനോടിരിക്കുമ്പോൾ യാതൊരു കാരണ വശാലും അവളുടെ സമ്മതത്തോടു കൂടയൊ കൂടാതെയൊ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുന്നതിനു അവനും അപ്രകാരം തന്നെ മറ്റൊരു പുരുഷനാൽ വിവാഹം ചെയ്യപ്പെടുന്നതിനു അവൾക്കും ന്യായമുള്ളതല്ലാ. [ 35 ] ൨൭. ചോ.ഇവരുടെ മൎ‌യ്യാദയ്ക്കു ഉയിൽ പത്രം പ്രമാണ മാകുമോ? അതു ഇന്ന സമയത്തെ എഴുതാവൂ എന്നു വിവസ്ഥയുണ്ടോ ?

ഉ .സുറിയാനിക്കാരുടെ മൎ‌യ്യാദയ്ക്കു ഉയിൽപത്രം പ്രമാണവും ഒരാൾ വാൎധക്യം കൊണ്ടോ രോഗം കൊണ്ടോ സൽബുദ്ധി ക്ഷയിക്കുന്നതിനു മുൻപേ ആയ്തു എഴുതേണ്ടതുമാകുന്നു.

൨൮. ചോ.നേരെ മുതൽ അവകാശികൾ ഉള്ളപ്പോൾ അവൎക്കു ഒരു വിവസ്ഥ ചെയ്യാതെ അന്ന്യഥാൽ ഉള്ളവനു വസ്തു അവകാശപ്പെടുത്തി ഉയിൽപത്രം എഴുതിക്കൊടുക്കാമോ ?ഉയില്പത്രത്തിൽ എന്തെല്ലാം വചനങ്ങൾ അടങ്ങുകയും ഏതുക്രമം അനുസരിച്ചുണ്ടാകുകയും ചെയ്‌താൽ ആയതു പ്രമാണമായി വരും ?

ഉ ;ഉയിൽ പത്രം എഴുതുന്ന ആൾ കാണ സമ്പത്തായിട്ടു ലഭിക്കപ്പെട്ടിരിക്കുന്ന മുതൽ അവകാശികൾക്കല്ലാതെ അന്യഥാൽ ഉള്ളവൎക്കു കൊടുക്കപ്പെട്ടുകൂടാ.സ്വന്ത ദേഹണ്ഡത്താലും തേട്ടത്താലും ഉള്ള മുതലുകൾ അവനു ബോധിച്ചവൎക്ക് ഉയിൽ പത്രത്തിൽ എഴുതാം .ഉയിൽപത്രം എഴുതുന്നതു തനതു ഇടവകകളിലുള്ള പട്ടക്കാരും കൊള്ളാവുന്നവരും കൂടി ഇരിക്കേ എഴുതേണ്ടതും അവർ അതിൽ സാക്ഷിക്കാറരായി ഇരിക്കേണ്ടതും അവർ മുഖാന്തിരം ജാതി കൎത്തവ്യന്റെ അടുക്കൽ അയച്ചു വയ്പിച്ചു വരുത്തേണ്ടിയുമാകുന്നു.

൨ൻ. ചോ.പുത്രസന്തതിയും പിതൃസന്തതിയും ഭ്രാതൃസന്തതിയും പിതൃപിതാ മഹാതിഭ്രാതൃ സന്തതിയും മാതൃ സഹോദര സന്തതിയും സഹോദരി സന്തതിയും ഇല്ലാതെ ഒരുത്തൻ മരിച്ചു പോയാൽ അവന്റെ മുതൽ ആൎക്കു ചെല്ലും ?

ഉ . ഇരുപത്തുനാലാം സംഗതിയിൽ വിവരിച്ചിരിക്കുന്ന മൎ‌യ്യാദ പ്രകാരം നടന്നു വരുന്നതിനാൽ ഒരു പുരുഷന്റെ മുതലിന് അവകാശികളില്ലാതെ വരുന്നതു ദുൎലഭമാകുന്നു. 0രം നിയമപ്രകാരം ദത്തുവയ്ക്കുന്നതിനു ഇടകൂടാതെയും അവകാശികൾ ഇല്ലാതയും വരുന്ന വിഷയത്തിൽ പുരുഷന്റെ മുതൽ തന്റെ ഇടവകപ്പള്ളിയ്ക്കു ചേരേണ്ടതായി കാണപ്പെടുന്നു.

൩0 ചോ. ഒരു സ്ത്രീയെ കല്യാണം കഴിക്കുന്നതിനു മുമ്പിൽ എങ്കിലും കല്യാണം കഴിഞ്ഞു ഭൎത്താവിനോടുകൂടെ പാൎക്കുന്ന സമയം എങ്കിലും കെട്ടിയവൻ മരിച്ചു അവളെ രണ്ടാമതു ആരും കെട്ടാതെ പാൎക്കുമ്പോൾ എങ്കിലും ആ സ്ത്രീയുടെ സ്വജ്ജിതമായുള്ള മുതലിനെക്കുറിച്ചുള്ള അവകാശം ആ സ്ത്രീക്കു സ്ത്രീധനം കിട്ടിയ മുതലിനെ സംബന്ധിച്ചുള്ള അ [ 36 ]

൨൯

വകാശം പോലെ തന്നെയൊ വല്ലതും ഭേദം ഉണ്ടെങ്കിൽ അതിന്റെ ക്രമം എങ്ങിനെയാകുന്നു?

ഉ. ഒരു സ്ത്രീ കല്യാണം കഴിക്കുന്നതിനു മുമ്പിൽ അവളുടെ ഭവന അവകാശത്തിൽനിന്നൊ തനതായിട്ടൊ കല്യാണം കഴിച്ച ഭൎത്താവിനോടുകൂടെ പാൎത്തുവരുന്ന സമയം ഭൎത്താവ കഴിഞ്ഞ വിധവയായി പാൎത്തിരിക്കുമ്പോൾ ഭൎത്താവിന്റെ അവകാശത്തിൽനിന്നൊ അവൾക്കു ചേരപ്പെടുന്ന മുതൽ അവളുടെ സ്ത്രീധന അവകാശം പോലെ തന്നെ ഉള്ളതാകുന്നു.



-------oIO-OIo-------
[ 38 ]
സംഗ്രഹം

ഇത്രാമതു ഖണ്ഡം.


സുറിയാനിക്കാര മാൎഗ്ഗപ്രകാരം അവകാശപ്പെടുന്നെയും അതിനു വിരോധിച്ചിരിക്കുന്നതിനെയും കുറിച്ചു
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
വിവാഹത്തിനു അനുവദിച്ചിരിക്കുന്ന ക്രമത്തെപ്പറ്റി.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
വിവാഹം ചെയ്‌വാനുള്ള ക്രമം.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
പുത്രന്മാരുടെയും പുത്രിമാരുടെയും അവകാശക്രമം.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
പുത്രിമാൎക്ക അവകാശം ലഭിക്കേണ്ടുന്ന സംഖ്യാ.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
മാതാപിതാക്കന്മാരുടെ സ്വത്തുക്കളിന്മേൽ സമാവകാശികളായ പുത്രന്മാൎക്കു കൂടുതൽ കുറവായി വീതിക്കാമെന്നു.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
അങ്ങിനെ ചെയ്യേണ്ടതിലേക്കു മാതാവിനോ പിതാവിനോ തനിച്ചു കൎത്തവ്യം ഉണ്ടെന്നു.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
മാതാപിതാക്കൾ മരിച്ചതിൽ പിന്നെ ഭാഗം ചെയ്യുന്നതായാൽ സ്വത്തുക്കൾ വീതിക്കേണ്ടുന്ന ക്രമം.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
ഭാഗത്തിനു മുൻപു തനതു സമ്പാദ്യവും കടവും വരുന്നതു വീതിക്കേണ്ടുന്നതിനെപ്പറ്റി.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
ഓഹരികാരു പൊതുവിൽ ഉള്ള വസ്തു കെടുമതി ചെയ്കയും അധികം അനുഭവിക്കയും ചെയ്താൽ വേണ്ടുന്ന ക്രമം
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൧൦
തനതു സമ്പാദ്യം വീതിക്കേണ്ടതല്ലെന്നു.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൧൧
തറവാട്ടുമുതലിനാൽ വരുന്ന വൎദ്ധനവും കെടുമതിയും വീതിക്കെണമെന്നു.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൧൨
അവകാശികളിൽ പട്ടക്കാറർ അപേക്ഷിക്കുമ്പോൾ ഭാഗിച്ചുകൊടുക്കെണമെന്നു.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൧൩
സമൂഹമുതലിൽനിന്ന മേല്പട്ടക്കരൻ തറവാട്ടിൽകൊടുക്കുന്ന സമ്പാദ്യം തിരികെ കൊടുക്കാമെന്നു.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൧൪
കത്തനാരു മുതൽ കീൾ പട്ടക്കാറരു തറവാട്ടുമുതലിനു അവകാശിയെന്ന.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൧൫
പുത്രന്മാരില്ലെങ്കിൽ ആ സ്വത്തുക്കൾക്കു പുത്രിമാര അവകാശിയെന്നു.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൧൬
പുത്രന്മാരില്ലാത്ത തറവാട്ടിൽ പുത്രിമാരെ അവകാശമാക്കാമെന്നു.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൧൭
അങ്ങിനെ അവകാശമാകാതെയും പുത്രന്മാരില്ലാതെയും ഇരിക്കുന്ന സ്വത്തുക്കളുടെ അവകാശക്രമം.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൧൮
അവകാശമാക്കിയ പുത്രി മരിച്ചാൽ വേറെ പുത്രിയെ അവകാശമാക്കാമെന്നു.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൧൯
പുത്രന്മാരും പുത്രികളും ഇല്ലാത്തവന്റെ സ്വത്തുക്കൾ അടുത്ത സംബന്ധികൾക്കു കൊടുക്കാമെന്നു.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൨൦
സന്താന നിലയ്ക്കു ദത്ത വെപ്പാനും വീതിച്ചുകൊടുപ്പാനും അധികാരം ഉള്ളതിനെക്കുറിച്ചു.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൨൧
അവകാശികൾ ഇല്ലാത്തവന്റെ മുതൽ അടങ്ങേണ്ടുന്ന മാൎഗ്ഗം.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൨൨
ഏഴു തലമുറവരെ സംബന്ധം പ്രമാണിച്ചുവരുന്നതിന്റെ ക്രമം.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൨൩
പിതൃവഴിയുള്ള സമ്പാദ്യങ്ങൾ അവകാശപ്പെടുത്തുന്ന ക്രമം.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൨൪
വിവാഹത്തിനു വിരോധിച്ചിരിക്കുന്ന ഭാഗങ്ങളെ കുറിച്ചു.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൨൫
സന്തതിയില്ലാത്തവന്റെ സ്വത്തിനു അവകാശപ്പെടുത്തേണ്ടുന്ന ക്രമം.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൨൬
അവകാശ പത്രിക എഴുതേണ്ടതിനെ കുറിച്ചു.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൨൭
സന്താനം ഇല്ലാത്തവന്റെയൊ ഉള്ളവന്റെയൊ മുതൽ പള്ളിക്കൊ ധൎമ്മത്തിനൊ കൊടുക്കേണ്ടുന്ന ക്രമം.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൨൮
അവകാശികൾ എല്ലാവൎക്കും ഉപകരി ചെല്ലേണ്ടുന്നതിനെപ്പറ്റി.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൨൯
[ 39 ]
പുത്രികളെ കെട്ടിച്ചയക്കുകയും പുത്രന്മാർക്ക് ഭാഗിച്ചുകൊടുക്കയും ചെയ്തതിൽ പിന്നെ സന്തതിയില്ലാതെ അവരു മരിച്ചാൽ ആ സമ്പത്തിനു അവകാശം സിദ്ധിക്കേണ്ടുന്ന മുറ.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൩0
ഭർത്താവിന്റെ മുതലിനു വിധവയ്ക്കു എത്രത്തോളം കർത്തവ്യം ഉണ്ടെന്നു .
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൩൧
മക്കളില്ലാത്ത വിധവ രണ്ടാം വിവാഹം ഇച്ചിക്കുന്നില്ലെങ്കിൽ ഉപജീവിക്കേണ്ടുന്നക്രമം .
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൩൨
സന്തതിയും രണ്ടാം വിവാഹവും ഇല്ലാത്തവൾക്ക് ഭർത്താവിന്റെ മുതലിനുള്ള കർത്തവ്യത്തെ കുറിച്ചു .
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൩൩
രണ്ടാം വിവാഹം ഇഛിക്കുന്ന വിധവക്ക് ചെല്ലേണ്ടുന്ന അവകാശക്രമം .
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൩ർ
സ്ത്രീധനം വക മുതൽ തിരിയെ കൊടുപ്പാൻ ഹേതുവില്ലാത്ത സംഗതി
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൩൫
സ്ത്രീധനം തിരിയെ കൊടുക്കാതിരിക്കുന്നതിനുള്ള കാരണങ്ങൾ
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൩൬
മക്കൾ ഇല്ലാതെ മരിക്കുന്നവരുടേ സ്ത്രീധനം തിരികെ കൊടുക്കേണ്ടുന്ന ഹേതു. .
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൩൭
ഭർത്താവിന്റെ അവകാശ വീതം ഭാര്യയെ ഏൾപ്പിക്കേണ്ടി വരുന്ന സംഗതി
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൩൮
വിവാഹസംഖ്യയുടെ യോഗ്യതയെയും അയോഗ്യതയെയും കുറിച്ച്
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൩ൻ
വിവാഹത്തിനുള്ള സ്ത്രീയുടെ പ്രായ മുറയെപ്പറ്റി .
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൪൧
പ്രായം കുറഞ്ഞ സഹോദര സഹോദരിമാരെ ആദ്യം വിവാഹം ചെയ്യിക്കാവുന്ന
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൪൨
സഹോദര സഹോദരിമാരെ രണ്ടിൽ അധികം പേരെ ഒന്നിച്ചു വിവാഹം കഴിക്കരുതെന്ന്.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൪൩
പകുതി സമയം വിവാഹം കഴിയാത്ത കന്യകക്കുള്ള മുതലിനെ നിർത്തേണ്ടുന്ന ക്രമം.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൪൫
കന്യകയുടെ സമ്പാദ്യമുതൽ ചേരേണ്ടുന്ന ക്രമം
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൪൬
പകുതിക്കാരന്റെ മുതൽ വില്പാൻ അധികാരം ഉള്ളതിനെപ്പറ്റി
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൪൭
സ്ത്രീധനം വക മുതൽ അന്യാധീനമാക്കുന്നതിനുള്ള അധികാരത്തെപ്പറ്റി
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൪൮
സ്ത്രീധനാവകാശത്തെയും മറ്റും കുറിച്ച്
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൪൯
മക്കളില്ലാത്തവന്റെ വസ്തു വിൽക്കുന്നതിനു ഭാര്യയുടെ സമ്മതം മതിയെന്ന്
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൫0
പിതാവിന്റെ മുതലിനു അവകാശികളുടെ വിവരം
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൫൧
പിതാവിന്റെ മുതലിനു മക്കൾ വീതിക്കേണ്ടുന്ന ക്രമം
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൫൨
ഒന്നാം വിവാഹത്തിൽ പുത്രന്മാരുടെ മാത്രമായുള്ള അവകാശ ക്രമം
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൫൩
ഒന്നാം വിവാഹത്തിൽ മക്കളില്ലാത്തവന്റെ സ്വത്തുക്കൾക്ക് അവകാശപ്പെടുത്തുന്ന ക്രമം
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൫൪
പുത്രിമാരു സ്വത്തിനു അവകാശപ്പെടുന്ന ക്രമം.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൫൫
പുത്രന്മാരുടെയും പുത്രിമാരുടെയും അവകാശ ക്രമം
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൫൬
ഒന്നാം വിവാഹത്തിലെ ഏക പുത്രിക്കു പിതാവിന്റെ ഇഷ്ടം പോലെ വീതം കൊടുക്കാമെന്ന്
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൫൭
മക്കളിൽ പിതാവിനു ബോധിച്ച സ്ത്രീയെ ഭവനാവകാശിയാക്കാമെന്ന്
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൫൮
അവൾ മക്കളില്ലാതെ മരിച്ചാൽ വേറെ അവകാശിയെ എടുപ്പാൻ കർത്തവ്യമുണ്ടെന്ന്
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൫൯
പുത്രന്മാരില്ലാതെയും പുത്രിമാരെ ഭവനാവകാശി യാക്കീട്ടില്ലാ തെയും മരിക്കുന്നവന്റെ സ്വത്തിനു അവകാശപ്പെടുന്ന ക്രമം
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൬0
സ്ത്രീധനം തിരിയെ കൊടുക്കേണ്ടി വരുന്ന സംഗതി
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൬൧
ഭാര്യയും സന്തതിയുമില്ലാതെ മരിക്കുന്നവന്റെ സ്വത്തിനു അവകാശപ്പെടുന്ന ക്രമം
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൬൨
പകുതിയിൽ മക്കൾക്കു ഭേദഗതിയായി വീതിക്കാമെന്നു
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൬൩
പുത്രർക്കും പുത്രികൾക്കും പൗത്രികൾക്കും ഭാഗസമയം മുതൽ വീതിക്കേണ്ടുന്ന ക്രമം
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൬൪
തറവാട്ടു പിതാവിന്റെ ആദ്യ സന്തതിയുടെ എണ്ണപ്രകാരം മുതൽ ഭാഗിക്കേണമെന്നു
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൬൫
പിതാവു പുത്രന്റെ പേരിൽ വസ്തു തേടിയാൽ ശേഷം പേർക്ക് അവകാശമുണ്ടെന്ന്
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൬൬
പവുതിക്കു മുമ്പ് വസ്തുക്കളെപ്പറ്റി തർക്കപ്പെടുന്നതിലേക്ക് നടക്കേണ്ടുന്ന ക്രമം
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൬൭
പവുതി ലഭിച്ച അവകാശി മരിച്ചാൽ ആ സ്വത്തുക്കൾ ആക്കി അഴിക്കുന്നതിനെപ്പറ്റി
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൬൮
[ 40 ]
പ്രവൃത്തിയിലുൾപ്പെട്ട വസ്തു എഴുതി കൊടുക്കുന്നതിനെപ്പറ്റി .
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൬൯
തനതു തേട്ടത്തിലും പൂർവ്വം ധനത്തിലുമുള്ള സ്വത്തിന്റെ അവകാശ ക്രമം .
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൭0
തറവാട്ടു മുകൻ പുത്രിമാർക്കു വീതിച്ചതില്പിനെ അതിലേക്കുള്ള കൎത്തവ്യ വിവരം.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൭൧
വിവാഹം കഴിഞ്ഞവനു ആ തറവാട്ടു സംബന്ധം നീങ്ങുന്ന സംഗതികൾ .
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൭൨
സ്ത്രീയുടെ തറവാട്ടു സ്വത്തിന്റെ അവകാശ ക്രമം.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൭൩
സ്ത്രീയുടെ ഭവനാവകാശ ക്രമം .
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൭൫
മകളുള്ളവളെ വീണ്ടും വിവാഹം ചെയുന്നവർക്കു സ്ത്രീഭവനത്തുള്ള കർത്തവൃത്തിനെ കുറിച്ചു.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൭൬
ഭർത്താവിനു സ്ത്രീഭവനത്തെ അവകാശം പോകുന്ന ഹേതുവെപ്പറ്റി.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൭൭
മകളില്ലാതെ മരിക്കുന്ന ഭാൎ‌യ്യയുടെ സ്വത്തിനു ഭൎത്താവു അവകാശിയാകുന്ന സംഗതി .
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൭൮
വിധകാരനു വസ്തു വില്പാൻ അധികാരമുണ്ടാകുന്ന അവസ്ത.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൭൯
ഭാര്യയും ഭർത്താവും കുഞ്ഞുങ്ങളുമില്ലാതെ വരുന്ന മുതലിന്റെ അവകാശത്തെ കുറിച്ചു .
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൮0
ഭാര്യയുടെ സന്പാദ്യത്തിനു ഭർത്താവിനും അവകാശമില്ലാതെ ആകുന്ന സംഗതി .
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൮൧
സന്തതിയില്ലാതെ വരുന്നവർ ദെത്തെടുകാമെന്നു .
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൭൨
സ്വന്ത സമ്പാദ്യം അന്യനു കൊടുക്കാമെന്നു.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൮൩
ആദ്യ പവുതിയെ ഭേദപ്പെടുത്തി രണ്ടാമതും പവുകാമെന്നുള്ളതിനെ കുറിച്ചു .
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൮൫
ആദ്യ പവുതിയെ അസ്ഥിരപ്പെടുത്തി കുടാ എന്നുള്ള സംഗതി.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൮൫
വിധവയെ രണ്ടാമതും പവുകാമെന്നുള്ളതിനെ കുറിച്ചു .
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൮൪
അല്ല പ്രവൃതിയെ അസ്ഥിരപ്പെടുത്തി കൂടാ എന്നുള്ള സംഗതി .
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൮൫
വിധവയെ രണ്ടാമതും വിവാഹം ചെയ്തതിൽ ഉണ്ടാകുന്ന സന്തതികൾക്കു മുതൽ വീതി കേണ്ടുന്നതിനുള്ള ക്രമം .
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൮൬
പവൃതിസമയം ഹാജവില്ലാതെ അവകാശിയുടെ ഉപകരിയെ കുറിച്ചു .
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൮൭
പവൃതി സമയം ഉമ്ടോ മരിച്ചോ എന്നു സംശയിക്കുന്ന അവകാശിയുടെ ഭാഗം വിതിച്ചെടുകാമെന്നു.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൮൯
രണ്ടാം വിവാഹം മുതൽ സ്ത്രീക്കു അതാതു ഭർത്താകന്മാരുടെ ഭവനത്തെ അവകാശം ഉള്ളൂ എന്നു.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൯0
രണ്ടാം വിവാഹം കഴിച്ചു ഭർത്താവു മരിക്കുന്ന സ്ത്രീ അവളുടെ ആദ്യ ഭർത്താവിന്റെ യൊ ഭവനത്തു ചെന്നു പാർകാമെന്നുള്ളതിനെ കുറിച്ചു .
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൯൧
ഇളകുന്ന മുതൽ സ്ത്രീധനം കൊടുക്കുന്നതിനെെ ക്കുറിച്ചു .
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൯൨
സ്ത്രീക്കുള്ള സ്ത്രീക്കുള്ള സ്ത്രീധന അവകാശം കൊടുക്കുന്നതിലേക്കുള്ള ഉത്തരവാദികളുടെ വിവരം .
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൯൩
ഇരട്ട പ്രസവിച്ചുള്ള കുട്ടികളുടെ അവകാശം ക്രമം.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൯യ
ജനനം മുതൽ കുരുടമൊ ചെകിടനൊ മറ്റാ ആയിരുന്നാൽ വേണ്ട ക്രമം.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൯൫
ഭർത്താവിന്റെ സ്വത്തിനു ഭാര്യ കർത്തവ്യകാരി ആയിവരുന്ന സംഗതികൾ.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൯൬
അംഗഹീനന്മാരെ വിവാഹത്തിനു വിരോധിപ്പാനും നിർബന്ധിപ്പാനും ഇടയിലെന്നു.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൯൭
നപുംസകനെകൊണഅടു വിവാഹം ചെയ്യിക്കരുതെന്നു.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൯൮
ഭർത്താവിന്റെ വീതം പവൃതി സമയം ഭാര്യ മുതൽപേരെ ഏൽപ്പിക്കണമെന്നു.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൯൯
അധികം ഭാര്യ ഉള്ളവൻ മാർഗ്ഗം അനുസരിച്ചാൽ ഒന്നു നീകി ശേഷം ഉപേക്ഷികണമെന്നും.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൧00
പിതാവോടു കൂടി മാർഗ്ഗം അനുസരികാത്ത പുത്രന്മാർക്കു അവന്റെ സ്വത്തിനു അവകാശം ഇല്ലെന്നു .
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൧0൧
മാർഗ്ഗം അനുസരിച്ചും അല്ലാതെയും ഉള്ളവർ ഭാൎ‌യ്യാ ഭർത്താക്കന്മാരായി പാർപ്പാൻ ന്യായമില്ല.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൧0൨
വിവാഹം ചെയ്തു ഭാൎയ്യയെ ഉപേക്ഷിച്ചു കൂടാ എന്നു.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൧0൩
സദൎകോൎട്ടിൽനിന്നും മാർഅത്താനാമസ്യാസ മെത്രാപോലീത്താ അവൎകളോടു ചോദിച്ച ചേദ്യങ്ങളുെ അതുകളുടെ ഉത്തരങ്ങളും.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
[ 41 ]




Printed at the Church Mission Press, Cottayam
1870.

"https://ml.wikisource.org/w/index.php?title=സുറിയാനി_കാനോൻ&oldid=139992" എന്ന താളിൽനിന്ന് ശേഖരിച്ചത്