കൗടില്യന്റെ അർത്ഥശാസ്ത്രം
കണ്ടകശോധനം - നാലാമധികരണം
[ 349 ]
കണ്ടകശോധനം. നാലാമധികരണം

ഒന്നാം അധ്യായം

എഴുപത്താറാം പ്രകരണം.
കാരുകരക്ഷണം


പ്രദേഷ്ടാക്കന്മാർ മുന്നുപേരോ, അമാത്യന്മാർ മൂന്നുപേരോ ചേൎന്നു കണ്ടകശോധനത്തെ [1] ചെയ്യണം.

അൎത്ഥ്യപ്രതീകാരന്മാരും (നഷ്ടം സംഭവിച്ചാൽ പകരം ചോദിപ്പാൻ തക്ക സ്ഥിതിയിലുള്ളവർ), കാരുക്കളെ ശാസിക്കുന്നവരും, ഭേദപ്പെട്ട നിക്ഷേപ്താക്കളോടിടപെടുന്നവരും, സ്വവിത്തകാരുക്കളും (സ്വന്തം ധനം കൊണ്ട് ആഭരണാദികളെ നിൎമിക്കുന്നവർ),ശ്രേണിപ്രമാണന്മാരും (ശ്രേണിയെ=തൊഴിൽ യോഗത്തെ പ്രമാണമാക്കിയവർ) ആയിട്ടുള്ള കാരുക്കൾ മാത്രമേ നിക്ഷേപത്തെ(പണിചെയ്യാനേല്പിക്കുന്ന ദ്രവ്യം) ഏറ്റുവാങ്ങുവാൻ പാടുള്ളൂ. അങ്ങനെ വാങ്ങിയ നിക്ഷേപത്തിന്നു സംഗതിവശാൽ നാശം സംഭവിച്ചാൽ ശ്രേണി അതിനെ ഭാഗം ഭാഗമായി മടക്കികൊടുക്കുകയും വേണം.

കാരുക്കൾ ദേശവും കാലവും കാൎയ്യവും പറഞ്ഞു നിശ്ചയിച്ചിട്ടുവേണം പ്രവൃത്തി ചെയ്യാൻ. ദേശകാലകാൎയ്യങ്ങളെ നിൎദ്ദേശിച്ചിട്ടില്ലെന്നുള്ള കാരണത്താൽ പണിക്കു കാലാതിക്രമം വരുത്തിയാൽ വേതനത്തിൽ നാലിലൊന്നു


[ 350 ] കുറയ്ക്കുകയും, വേതനത്തിന്റെ ഇരട്ടിദണ്ഡം വസൂലാക്കുകയും വേണം. ഭ്രേഷം, ഉപനിപാതം എന്നിവയൊഴിച്ചു് വല്ല കാരണങ്ങളാലും വരുന്ന നാശവും നഷ്ടവും അവർ വകവച്ചു കൊടുക്കുകയും വേണം. നിൎദ്ദേശത്തിന്നു വിപരീതമായി പ്രവൃത്തി ചെയ്താൽ വേതനം നശിക്കുകയും, അതിന്റെ ഇരട്ടി ദണ്ഡം കൊടുക്കേണ്ടിവരികയും ചെയ്യും.

തന്തുവായന്മാർ (നെയ്ത്തുകാർ) വസ്ത്രം മുതലായതു നെയ്തുകൊടുക്കുമ്പോൾ ഏറ്റുവാങ്ങിയ നൂലിന്റെ തൂക്കത്തെക്കാൾ നെയ്തതിന്റെ തൂക്കം പത്തുപലത്തിന്നു പതിനൊന്നുപലമായിട്ടു വൎദ്ധിപ്പിച്ചുകൊടുക്കണം. ഈ വൃദ്ധിയിൽ കുറവുവന്നാൽ കുറഞ്ഞതിന്റെ ഇരട്ടി ദണ്ഡം. നെയ്ത നൂലിന്ന് എത്ര വിലയുണ്ടോ അത്രയാണ് വാനവേതനം (നെയ്ത്തുകൂലി). ക്ഷൌമം, കൌശേയം എന്നീ പട്ടുകൾക്കു നൂലിന്നുള്ള വിലയുടെ ഒന്നുക്കൊന്നരവീതവും പത്രോൎണ്ണ, കംബളം, ദുകുലം എന്നിവയ്ക്കു വിലയുടെ ഇരട്ടിയുമാണ് നെയ്ത്തുകൂലി. നെയ്തുകൊടുത്ത വസ്ത്രം മാനഹീന(പറഞ്ഞതിനേക്കാൾ വലുപ്പം കുറഞ്ഞത്) മായാൽ വലുപ്പത്തിൽ എത്ര അംശം കുറവുണ്ടോ അത്ര അംശം വേതനത്തിലും കുറയ്ക്കുകയും, അതിന്റെ ഇരട്ടി ദണ്ഡം വാങ്ങുകയും ചെയ്യണം. തുലാഹീന(തൂക്കം കുറഞ്ഞതു്) മായാൽ കുറഞ്ഞതിന്റെ നാലിരട്ടി ദണ്ഡം. സൂത്രപരിവൎത്തനം (നൂൽമാറ്റുക) ചെയ്താൽ വിലയുടെ ഇരട്ടി ദണ്ഡം. ഇതിനെപ്പറഞ്ഞതുകൊണ്ടുതന്നെ ദ്വിപടവാനവും (ഈരെഴനെയ്ത്തു) പറഞ്ഞുകഴിഞ്ഞു.

ഊൎണ്ണാവാനത്തിൽ (രോമം കൊണ്ടുള്ള നെയ്ത്തു) തുലാത്തിന്നഞ്ചുപലംവീതം വിഹനനച്ഛേദവും (ശ്രദ്ധീകരിക്കുമ്പോഴുള്ള കുറവ്) അത്രതന്നെ രോമച്ഛേദവും (നെയ്യു [ 351 ] മ്പോൾ രോമങ്ങൾക്കുണ്ടകുന്ന കുറവു്) സംഭവിക്കുന്നതാണു്.

രജകന്മാർ (അലക്കുകാർ) മരപ്പലകകളിന്മേലോ മിനുത്ത കല്ലുകളിന്മേലോ വേണം വസ്ത്രങ്ങൾ അലക്കുവാൻ. അങ്ങനെയല്ലാത്തവയിൽ അലക്കുന്ന രജകന്മാർ വസ്ത്രത്തിനു സംഭവിക്കുന്ന നഷ്ടവും , ആറുപണം ദണ്ഡവും കൊടുക്കണം.

മൃദ്ഗരമെന്ന ആയുധത്തിന്റെ അടയാളമുള്ള വസ്ത്രം ഒഴികെ മറ്റൊരു വസ്ത്രം രജകന്മാർ ഉടുത്താൽ അവർ മൂന്നു പണം ദണ്ഡം അടയ്കണം. മറ്റുള്ളവരുടെ വസ്ത്രങ്ങൾ വിൽക്കുകയോ വാടകയ്കു കൊടുക്കുകയോ പണയം വയ്കുകയോ ചെയ്താൽ പന്ത്രണ്ടുപണം ദണ്ഡം. വസ്ത്രങ്ങൾ മാറിയാൽ അവയുടെ വിലയുടെ ഇരട്ടി ദണ്ഡം കെട്ടുകയും, പകരമായിട്ടു പുതിയവസ്ത്രം കൊടുക്കുകയും വേണം.

മുകളാവദാതം (പൂമൊട്ടുപോലെ വെളുത്തതു് ), ശിലാപട്ടശുദ്ധം (ശിലാതലം പോലെ സ്വച്ഛമായതു് ), ധൌതസൂത്രവൎണ്ണം (ക്ഷാളിതമായ നൂലിന്റെ നിറത്തോടുകൂടിയതു് ) പ്രമുഷ്ടശ്വേതം (അത്യന്തധവളം) എന്നിങ്ങനെയുള്ള വസ്ത്രങ്ങൾ ഒരു ദിവസം മുതൽക്കു ഓരോ ദിവസവും അധികം താമസിച്ചു് അലക്കിക്കൊടുക്കേണ്ടതാണ്.[2]

തനുരാഗമായ (അല്പമായ കാവിനിറം വരുത്തേണ്ടതു് ) വസ്ത്രം അഞ്ചു ദിവസം കൊണ്ടും, നീലമായതു (നീല നിറം വരുത്തേണ്ടത്) ആറുദിവസം കൊണ്ടും, പുഷ്പം ലാക്ഷ (അരക്കു) മഞ്ജിഷ്ഠാരാഗം എന്നിവയുടെ ചായമിടേ [ 352 ] ൩൫൨

         കണ്ടകശോധനം                           നാലാമധികരണം
  ണ്ടന്ന വസ്രവും, വളരെ പരിക്രമം  ചെയതു പണിപ്പെട്ടുപചരിക്കേണ്ടുന്ന ജാതി (ശ്രേഷും) മായ  വസ്ത്രവും ഏഴു  ദിവസംകൊണ്ടും  രജകൻ   അലക്കിക്കൊടുക്കണം.  അതിൽ ക്കവിഞ്ഞു   താമസിച്ചാൽ   വേതനം  നഷ്ടപ്പെടേണ്ടിവരും.
    വസ്ത്രങ്ങളുടെ  രാഗത്തെസ്സംബന്ധിച്ച  വിവാദങ്ങളിൽ   ശ്രദ്ധേയന്മാരും (ആപ്തന്മാ൪)  കശലന്മാരുമായിട്ടുള്ളവ൪   വേതനത്തെ  നി൪ണ്ണയിക്കണം.   പരാ൪ദ്ധ്യങ്ങൾ  (ശ്രേഷ്ഠങ്ങൾ)  ക്ക്   ഒരു  പണവും,  മധ്യമങ്ങൾ ക്കു   അരപ്പണവും,  താഴ്ന്ന്തരത്തിലുളളവയ്ക്ക കാൽപ്പണവുമാണ് രംഗവേതനം (ചായം പിടിപ്പിക്കുവാനുളള കൂലി.)                                                                             
      സ്ഥലകങ്ങൾ (പരുക്ക൯)ക്കു ഒരു മാഷകമോ രണ്ടു മാഷകമോ ര​​ണ്ടു മാഷകമോ 

ആണ് അലക്കുകകൂലി . രക്തകങ്ങൾക്ക് അതിന്റെ ഇരട്ടി . പ്രഥമനേജനത്തിൽ (കോടിയലക്കി) അലക്കിൽ അഞ്ചിലൊരംശം കുറയും . ഇതുകൊണ്ട് അതിനു മേൽപ്പോട്ടുള്ള അലക്കുകളിൽ വരുന്ന കുറവു പറഞ്ഞു കഴിഞ്ഞു.

            രാജന്മാരെപ്പറ്റിപ്പറഞ്ഞുകൊണ്ട്     തുന്നവായന്മാരെ (തുന്നൽക്കാരെ) പ്പറ്റിയും  പറഞ്ഞു കഴിഞ്ഞു . 
 സുവർണ്ണകാരന്മാരെക്കുറിച്ച്  എങ്ങനെയെന്നാൽ :-അശുചികളായവരുടെ( വിൽക്കവാനർഹതയില്ലാത്തവരുടെ ) കയ്യിൽനിന്ന് ;സൌവർണ്ണികനോടു പറയാതെ  സരൂപമായ  (ആഭരണരൂപത്തിലുള്ള)വെള്ളിയോ സ്വർണ്ണമോ വാങ്ങുന്നവർക്കു പന്ത്രണ്ടു പണം ദണ്ഡം;വിരൂപമായിട്ടുള്ള അവയെ വാങ്ങുന്നവർക്കു ഇരുപത്തിനാലുപണം ദണ്ഡം.

  • അലക്കുമ്പോൾ വസ്ത്രത്തിന്നു വരുന്ന വിലക്കുറവിനെപ്പറഞ്ഞത് രജകന്റെ അപരാധത്താൽ വസ്ത്രത്തിന്റെ വില വസൂലാക്കെണ്ടി വരുമ്പോഴത്തെ ആവശ്യത്തിനാണ്.

[ 353 ]
                                      ൨൫൩

എഴുപത്താറാം പ്രകരണം ഒന്നാം അധ്യയം ചോരന്റെ കയ്യിൽനിന്നു സ്വർണ്ണമോ വെള്ളിയോ വാങ്ങുന്നവർക്ക് നാല്പത്തെട്ടുപണം ദണ്ഡം . പ്രച്ഛന്നമായോ,വിരുപമാക്കിയോ,വിലകുറചോ വാങ്ങിയാൽ സ്തേയദണ്ഡം. കൃതഭാണ്ഡോപധി(പണികഴിഞ്ഞ പണ്ടത്തിൽ വ്യജം)ചെയ്താലും ഇതുതന്നെ ദണ്ഡം.

   ഒരു സുവർണ്ണം (പതിനാറു മാഷത്തുക്കം)സ്വർണ്ണത്തിൽനിന്നു ഒരു  ‌മാഷത്തുക്കം അപഹരിക്കുന്ന സ്വർണ്ണക്കാരനു് ഇരുനൂറ് പണം ദണ്ഡം . ഒരു ധരണം വെള്ളിയിൽനിന്നു ഒരു മാഷത്തുക്കം അപഹരിക്കുന്നവനു് പന്ത്രണ്ടുപണം ദണ്ഡം. ഇതുകൊണ്ട് അതിനു 

മേൽപൊട്ടുള്ള അപഹരണങ്ങളിലെ ദണ്ഡം പറയപ്പെട്ടു .

   അസാരമായ (വർണ്ണം കുറഞ്ഞ)സ്വർണ്ണത്തിനു വർണ്ണോൽക്കഷം തോന്നിക്കുക ,യോഗം(കൂട്ട്) ചേർക്കുക എന്നിവ ചെയ്യുന്നവന് അഞ്ഞുറുപണം ദണ്ഡം.ഈ സംഗതികളിൽ അപചരണം(തിയ്യിക്കാച്ചി അശുദ്ധിയെ കളയൽ) ചെയ്താൽ വർണ്ണത്തിന്റെ അപഹാരം എത്രയെന്ന് അറിയാവുന്നതാണ്.
   ഒരു ധരണം വെള്ളികൊണ്ടുള്ള പണിക്കു ഒരു രൂപ്യമാഷകമാണ് വേതനം;ഒരു സുവർണ്ണം സ്വർണ്ണംകൊണ്ടുള്ള പണിക്ക് അരക്കാൽ സുവർണ്ണമാഷകം വേതനം .പണിക്കാരന്റെ ശിക്ഷാവിശേഷം (ശില്പവിദ്യകൌശല്യം) അനുസരിച്ച് പണികൂലി ഇരട്ടി വർദ്ധിപ്പിക്കാം.ഇതുകൊണ്ട് അധികം തൂക്കം വരുന്ന പണികള്ളിലെ വേതനം പറഞ്ഞുകഴിഞ്ഞു.
   ചെമ്പ്,പിച്ചള,ഓട്,വൈകൃന്തകം,ആരക്കുടം എന്നിവകൊണ്ടുള്ള പണികള്ളിൽ നൂറുപലംകൊണ്ടുള്ളതിന്ന് അഞ്ചു പണമാണ് വേതനം. ചെമ്പുകൊണ്ടുള്ള പണിചെയ്യുമ്പോൾ പത്തിലൊരു ഭാഗം കുറവുവരും. തൂക്കത്തിൽ ഒരു പലം കുറഞ്ഞാൽ കുറഞ്ഞതിന്റെഇരട്ടി ദ [ 354 ]      ൩൫൪
കണ്ടകശോധനം                                    നാലാമധികരണം 
     
    ണ്ഡം. ഇതുകൊണ്ട് അധികം തൂക്കമുള്ള പണികളിലെ കാര്യം പറഞ്ഞുകഴിഞ്ഞു. 
         സീസം ,ത്രപു എന്നിവയുടെ പിണ്ഡം പണിചെയ്തുവരുമ്പോൾ ഇരുപതിലൊരു ഭാഗം കുറവു കാണും . അതിന്റെ പണിക്കൂലി ഒരു പലം തൂക്കത്തിന് ഒരു കാകണിയാണ്.ഇരുമ്പ് കട്ടികൊണ്ടുള്ള പണിയിൽ അഞ്ചിലൊരംശം കുറവുവരും. അതിന്റെകൂലി പലത്തിന്നു രണ്ടു കാകണി വീതമാകുന്നു. ഇതുകൊണ്ട് അധികം തൂക്കമുള്ളതിന്റെ കാര്യം പറയപ്പെട്ടു.
      നിലവിലിരിക്കുന്ന അകോപ്യ (അദൃഷ്യ) യായ പണയാത്രയെ (പണവ്യവഹാരത്തെ ) ദുഷിക്കുകയോ കോപ്യയായ പണയാത്രയെ ദുഷിക്കാതിരിക്കുകയോ ചെയ്യുന്ന രൂപദർശകന്നു(നാണ്യപരിശോധകനു) പന്ത്രണ്ടുപണം ദണ്ഡം. ഇതു കൊണ്ടു മേൽപ്പോട്ടുള്ളതിന്റെ കാര്യം പറഞ്ഞുകഴിഞ്ഞു.
      കുടരൂപം (കള്ളനാണ്യം)ഉണ്ടാക്കുകയോ ,വാങ്ങുകയോ ,കൊടുക്കുകയോ , ചെയ്യുന്നവന് ആയിരം പണം ദണ്ഡം .കള്ളനാണ്യത്തെ കോശത്തിൽ അടയ്ക്കുന്നവനു വധം ദണ്ഡം. 
      സരകപാംസു (രത്നം കലർന്നപൊടി) ചേറി രത്നമെടുക്കുന്നവർക്കു കിട്ടിയതിന്റെ മൂന്നിലൊരു ഭാഗം ലഭിക്കുന്നതാണ് .ശേഷം രണ്ടു ഭാഗവും ,കിട്ടിയ രത്നവും രാജാവിന്നുള്ളതാകുന്നു. രത്നത്തെ അപഹരിക്കുന്നവന് ഉത്തമ സാഹസം ദണ്ഡം.
     ഖനികൾ  ,രത്നങ്ങൾ ,നിധികൾ എന്നിവ സ്വയമായിക്കണ്ടുപിടിച്ചുരാജാവിനെ അറിയിച്ചാൽ   അറിയിക്കു 

[ 355 ] ൩൫൫


എഴുപത്തേഴാം പ്രകരണം രണ്ടാംഅധ്യായം

ന്നവന്നു്അതിന്ആറിലൊരംശം ലഭിക്കും. അറിയിച്ചവൻ രാജഭൃതകനാണെങ്കിൽ പന്ത്രണ്ടിലൊരംശമേ ലഭിക്കുകയുള്ളു നിധികിട്ടിയത്. ലക്ഷത്തിനു മേൽ വരുന്ന പക്ഷം അതു രാജാവിനു ചേരേണ്ടതാണ്. അതിൽക്കുറഞ്ഞുള്ള നിധികിട്ടിയാൽ കിട്ടിയതിന്റെ ആറിലൊരംശം രാജാവിനു കൊടുക്കണം. എന്നാൽ പൌർവ്വപുരിഷികമായ (പൂർവ്വപുരുഷൻമ്മാർ സൂക്ഷിച്ചുവച്ച) ഒരു നിധി ശുചിയായി ഒരു ജാനപദനു കിട്ടിയാൽ അതു തന്റേതാണെന്ന് തെളിയിക്കുന്നപക്ഷം അതു മുഴുവനും അവന് എടുക്കാവുന്നതാണ്. തന്റേതാണെന്നു തെളിയിക്കാത്തപക്ഷം അവനു അഞ്ഞൂറു പണം ദണ്ടം . പ്രാണബാധകരമായ രോഗത്തെ രാജാവിനെ അറിയിക്കാതെ ചികിത്സിക്കുന്ന ചികിത്സകനു രോഗി മരിച്ചുപോയാൽ പൂർവ്വസാഹസം ദണ്ടം .കർമ്മാപരാധം (ചികിത്സയിലുള്ള നോട്ടക്കുറവ്) കൊണ്ടു മരണം സംഭവിച്ചാൽ മധ്യമസാഹസം ദണ്ഡം. മർമ്മസ്ഥാനത്തു അപകടമായവിധം ശസ്ത്രക്രിയചെയ്താൽ അതിനെ ദണ്ഡപാരുഷ്യമായിട്ടു വിചാരിക്കണം . *

         കുശീലവന്മാർ വർഷക്കാലം മുഴുവൻ  ജനപദങ്ങളിൽ  സഞ്ചരിക്കാതെ ഒരു സ്ഥലത്ത് താമസിക്കേണ്ടതാണ്. ഒരുവൻ ചെയ്യുന്ന അതിരുകവിഞ്ഞ കാമദാനത്തെ (പ്രീതികൊണ്ടുള്ള സമ്മാനത്തെ ) യും ഒരുത്തന്നായിട്ടുവരുന്ന വരുന്ന അതിപാതത്തെ (നഷ്ടത്തെ )യും അവർ വർജ്ജിക്കണം . ഇതി

   *ഇപ്രകാരം ചെയ്യൂ വൈദ്യന്റെ മേൽ അഭിയോഗം നടത്തുകയും ശസ്ത്രക്രിയാദോഷംകൊണ്ടു രോഗിയുടെ ഏതവയവം മുറിഞ്ഞുപോയോ വൈദായന്റെ ആ അവയവം ഛേദിക്കുകയും ചെയ്യെണമെന്നു താല്പര്യം .  

[ 356 ] ൩൫൬

കണ്ടകശോധനം നാലാമധികരണം

നെ അതിക്രമിച്ചു നടന്നാൽ പന്ത്രണ്ടു പണം ദണ്ഡം .ദേശം ,ജാതി,ഗോത്രം ,ചരണം (ശാഖ),മൈഥുനം(ദ്വന്ദ്വഭാവം)എന്നിവയ്ക്കു യോജിച്ചവിധത്തിൽ വേണം അവർ കാണികളെ വിനോദിപ്പിക്കുവാൻ.
   കുശീലവന്മാരെപ്പറഞ്ഞതുകൊണ്ട് ചാരണന്മാരെയും ഭിക്ഷുകന്മാരെയും പറഞ്ഞുകഴിഞ്ഞു . അവരുടെ അപരാധങ്ങളിൽ ധർമ്മസ്ഥന്മാർ എത്ര പണം അപരാധം വിധിക്കുന്നുവോ അത്ര അടി ഇരുമ്പുവടികൊണ്ടടിക്കുകയാണ് അവർക്ക് ദണ്ഡം .
     ഇവിടെപ്പറഞ്ഞതു കഴിച്ച്ശേഷമുള്ള  ശില്പികളുടെ കർമ്മങ്ങൾക്കുള്ല വേതനം ഊഹം കൊണ്ട് കല്പിക്കേണ്ടതാണ്. 
                          വാണിജകാരുകശീലവ-
                         ഭികിഷുകകഹക്ഷാദ്യർ  പീഡകത്വത്താൽ 
                       ചോരാഖ്യ കൈവരാത്തൊരു 
                ചോരന്മാ, രവരെ വാരണം ചെയ്യവൂ
   ------------------------------------------------------------


                                   രണ്ടാം അധ്യായം  
                       ---------------
                          എഴുപത്തിയേഴാം പ്രകരണം.
                          വൈദേഹകരക്ഷണം .
സംസ്ഥാധ്യക്ഷൻ  പണ്യസംസ്ഥയിൽ  (പണ്യശാവലയിൽ ) ജനങ്ങൾ കൊണ്ടുവരുന്നവയും  അവരുടെ വകയാണെന്നു തെളിയിക്കപ്പെട്ടവയുമായ പുരാണഭാണ്ഡങ്ങൾ . 

[ 357 ] ൩൭൭
    എഴുപത്തേഴാം പ്രകരണം                        രണ്ടാം അധ്യായം
   
   (പഴയ ചരക്കുകൾ ) ആധാനമായി  വാങ്ങുകയും  വിൽക്കുകയും  ചെയ്യണം.   അളവിലും  തൂക്കത്തിലും  വ്യാജം  വരാതിരിപ്പാൻ വേണ്ടി  തുലമാനഭാണ്ഡങ്ങളെ  പരിശോധിക്കുകയും  വേണം . 
             പാരിമാണി ,  ദ്രോണം  എന്നിവയ്ക്കു്  അരർപ്പാലം  കുറഞ്ഞോ  കൂടിയോ  ഇരിക്കുന്നതിൽ  ദോഷമില്ല; ഒരു  പലം  കുറവോ കൂടുതലോ ഉണ്ടായിരുന്നാൽ അവകൊണ്ട് വ്യവഹരിക്കുന്നുലെന്ന് പന്ത്രണ്ടുപണം ദണ്ഡം. ഇതുകൊണ്ട് ഒരു പലത്തിനു മേൽപ്പോട്ടുള്ള കൂടുതൽ കുറവുകളിലെ ദണ്ഡവൃദ്ധി പറഞ്ഞു കഴിഞ്ഞു . തുലാക്കോലിൽ ഒരു കർഷം തൂക്കം കുറഞ്ഞു കൂടിയോ ഇരിക്കുന്നതിൽ കുറ്റമില്ല;രണ്ടു കർഷം കുറവോ കൂടുതലോ ഉണ്ടായാൽ ആറു പണം ദണ്ഡം. ഇതുകൊണ്ട് കർഷത്തിനു മേൽപ്പോട്ടുള്ള കൂടുതൽ കുറവുകളിലെ ദണ്ഡവൃദ്ധി പറയപ്പെട്ടു. ആഢകത്തിനു അരക്കർഷം കുറഞ്ഞോ കൂടിയോ ഇരിക്കുന്നത് ദോഷമല്ല; ഒരു കർഷം കുറഞ്ഞോ കൂടിയോ ഇരുന്നാൽ മൂന്നുപണം ദണ്ഡം. ഇതുകൊണ്ട് കർഷത്തിനു മേൽപ്പോട്ടുള്ള കൂടുതൽ കുറവുകളിലെ ദണ്ഡവൃദ്ധി പറഞ്ഞുകഴിഞ്ഞു . ഇതിൽ  നിന്നു മറ്റു പലതരത്തിലുള്ള തുലാമാനങ്ങളുടെ കാർയ്യം അനുമിച്ചുകൊള്ളണം. കൂടുതലായിട്ടുള്ള തുലാമാനങ്ങളെ ക്കൊണ്ട് ചരക്കുകൾ വാങ്ങി കുറവായിട്ടുള്ള തുലാമാനങ്ങളെക്കൊണ്ട് വിൽക്കാവുന്നു്മേൽപ്പറഞ്ഞ ദണ്ഡങ്ങൾ  തന്നെ ഇരട്ടിയായിട്ടു വിധിക്കേണ്ടതാണ്. ഗണ്യപണ്യങ്ങളിൽ (എണ്ണി വിൽക്കേണ്ട വസ്തുക്കളിൽ ) വിലയുടെ എട്ടിലൊരംശം അപഹരിക്കുന്നുവെന്നു തൊണ്ണൂറ്റിയാറുപണം ദണ്ഡം.

[ 358 ] --------------------------------------------------------
                                          ൩൫൮ 
             കണ്ടകശോധനം                       നാലാമധികരണം
              
             മരം,ലോഹം,മണി  എന്നിവയോ കയറു", തോലു്,മണ്ണ്എന്നിവയോ  നൂലു്.നാര്,രോമം,എന്നിവയോ കൊണ്ടുള്ള  പണ്യങ്ങൾ  ഉയർന്നതരമാണെന്നു പറഞ്ഞു  താഴ്ന്നതരമായവെ വിൽക്കുകയോ ആധാനം ചെയ്കയോ ചെയ്യുന്നവന്നു"അവയ്കുള്ള വിലയുടെ എട്ടിരട്ടി ദണ്ഡം.
       സാരഭാണ്ഡമാണെന്നു പറഞ്ഞു  അസാരഭാണ്ഡമോ, ഇന്നസ്ഥലത്തുണ്ടായതാണെന്നു പറഞ്ഞു"അവിടെയുണ്ടായതല്ലാത്ത ഭാണ്ഡമോ,രാഡായുക്ത  (പ്രഭയുള്ളതു) മായഭാണ്ഡത്തോടുകൂടി അങ്ങനെയല്ലാത്ത ഭാണ്ഡമോ,വ്യാജമല്ലാത്തതിനോടുകൂടി വ്യാജമായ ഭാണ്ഡമോ ഒരു സമുദ്ഗം(ചെപ്പു") തുറന്നുകാട്ടി മറെറാന്നിലെ ഭാണ്ഡമോ ഒരു പണത്തിൽ കുറഞ്ഞ വിലയ്കുള്ളതു വിൽക്കുകയോ ആധാനംചെയ്കയോ ചെയ്യുന്നവന്നു അയ്മ്പത്തിനാലു പണം ഭണ്ഡം;രണ്ടുപണം വിലയ്കുള്ളതു് അങ്ങനെ  ചെയതാൽ  ഇരുനൂറുപണം ദണ്ഡം. ഇതുകൊണ്ടു് മൂല്യവ്യദ്ധിയിലുള്ള ദണ്ഡവൃദ്ധി പറയപ്പെട്ടു.
     പലരുംകൂടി ഒത്തുചേർന്നു" കാരുക്കളുടേയും ശിപ്പികളുടേയും പ്രവൃത്തിയിൽ ഗുണക്കുറവോ അവരുടെ ലാഭത്തിന്നു കറവോ അവരുണ്ടാക്കിയ  വസ്തുക്കളുടെ ക്രയവിക്രയങ്ങൾക്കു തടസ്ഥമോ  വരുത്തുന്നതായാൽ അങ്ങനെ ചെയ്യുന്നവർക്കു"ആയിരം  പണം ദണ്ഡം.
       വണിക്കുകൾ ഒത്തൊരുമിച്ച് പണ്യത്തെ വിൽക്കുവാനയയ്ക്കാതെ അവരോധിക്കുകയോ, അയുക്തമായ ,വിലയ്ക്കു"വിൽക്കുകയോ,വാങ്ങുകയോ ചെയ്യുന്നതായാൽ അവർക്കു ആയിരം പണം ദണ്ഡം.
       തൂക്കുന്നവന്റെയോ അളക്കുന്നവന്റെയോ ഹസ്തദോഷംകൊണ്ട് ഒരു പണം വിലയുള്ള ദ്രവ്യത്തിന്നു എട്ടിലൊരു ഭാഗം വീതമുള്ള മഷ്ടം അളവിലും തുക്കത്തിലുമുള്ള.     

[ 359 ] ൩൫൯
          എഴുപത്താറാം  പ്രകരണം                      രണ്ടാം അധ്യായം
       
        അന്തരമായിട്ടോ ദ്രവ്യത്തിന്റെഗുണത്തിലുള്ള   അന്തരമായിട്ടോവരുത്തിത്തീർക്കുന്നവന്"ഇരുന്നൂറുപണം ദണ്ഡം.ഇതുകൊണ്ടു ഇരുന്നൂറുപണത്തിന്നു മേൽപ്പോട്ടുള്ള ദണ്ഡവൃദ്ധിയെ പറഞ്ഞു കഴിഞ്ഞു. ധാന്യം,സ്നേഹം,ക്ഷാരം,ലവണം,ഗന്ധം,മൈഷജ്യം എന്നീ  ദ്രവ്യങ്ങളുടെ  വിക്രയത്തിൽ  വർണ്ണസാമ്യമുള്ളവയും  വില കുറഞ്ഞവയുമായവയെ  ഉപധാനം ചെയ്യുന്നവന്നു" പന്ത്രണ്ടു പണം  ദണ്ഡം.സംസ്ഥാധ്യക്ഷന്റെ  കിഴിലുള്ള  വിക്രേതാക്കൾക്ക് ഉപജീവനത്തിന്ന് അനുവദിക്കപ്പെട്ടിട്ടുള്ളതെന്തോ അത് അവർ മുഖേന ദിവസംതോറുമുള്ള വരവു കണക്കാക്കി ഉറപ്പിക്കേണ്ടതാണ്.ക്രേതാവിന്റെയും വിക്രേതാവിന്റയും  മധ്യത്തിൽവച്ച് ഉണ്ടാകുന്ന ലാഭം ആദായത്തിൽന്നിന്നു ഭിന്നമായ ഒന്നാണ്. അങ്ങനെയുണ്ടാകുന്ന കൊണ്ട് അവർക്ക് അധ്യക്ഷന്റെ അനുവാദംവാങ്ങി  ധാന്യപണ്യങ്ങളെ ശേഖരിക്കുന്നതിന്നു വിരോധമില്ല. അങ്ങനെയല്ലാതെ അവർ സമ്പാദിച്ചതെല്ലാം  പണ്യാധ്യക്ഷൻതന്നെ  വാങ്ങുകയും വേണം . അവർ മേൽപ്രകാപരം സമ്പാദിച്ചതുകൊണ്ട് ധാന്യപണ്യവിക്രയം ചെയ്യുമ്പോൾ അധ്യക്ഷൻ അത് പ്രജകൾക്കനുഗ്രഹമാകുമാറ് ചെയ്യിക്കണം.
        മധ്യവർത്തികളായിട്ടുള്ളവർക്ക് ചരക്കു വാങ്ങുമ്പോൾ  അനുവദിക്കപ്പെട്ട വിലയിൽക്കവിഞ്ഞ് സ്വദേശീയപണ്യങ്ങളിന്മേൽ നൂററിന്നഞ്ചുവീതവും , വിദേശീയപണ്യങ്ങളിന്മേൽ  നൂററിന്ന് പത്തുവീതവും ഒരു ലാഭം വ്യവസ്ഥപ്പെടുത്താം . അതിൽക്കവിഞ്ഞ് പണ്യങ്ങളുടെ ക്രയവിക്രയങ്ങളിൽ  വില വർദ്ധിപ്പിക്കുകയോ, നൂറു പണത്തിന്നഞ്ചുപണത്തിൽക്കവിഞ്ഞു ലാഭമെടുക്കുകയോ ചെയ്യുന്നതായാൽ ഇരുനൂറുപണം ദണ്ഡം.

[ 360 ] ൩൯ഠ
    കണ്ടകശോധനം                                    നാലാമധികാരം   
                      
           ഇതുകൊണ്ട്   മൂല്യവൃദ്ധിയിലുള്ള   ദണ്ഡവൃദ്ധി   പറയപ്പെട്ടു.
    മൊത്തമായിട്ടു  വാ‌ങ്ങിയ   ചരക്ക്  വിറ്റഴിയാതെ   കിടന്നാൽ  അത്  മൊത്തമായ ഒരു  വില  നിശ്ചയിച്ച്  വിൽക്കുവാനൻ പാടില്ല. അങ്ങനെയുള്ള  പണ്യങ്ങൾ ക്ക്  ഉപഘാതം   സംഭവിച്ചാൽ  പണ്യാധ്യക്ഷൻ  അവയ്ക്ക്  അനുഗ്രഹം   നൽകേണ്ടതാണ്. പണ്യങ്ങൾ വളരെയുണ്ടാകുമ്പൊൾ പണ്യാധ്യക്ഷൻ സർവ്വപണ്യങ്ങളെയും  ഏകമുഖമായിട്ടു വിൽക്കണം . അങ്ങനെ വിൽക്കുന്ന പണ്യങ്ങൾ വിറ്റഴിക്കുന്നതിനുമ്പ് അത്തരത്തിലുള്ള മറ്റു പണ്യങ്ങൾ മറ്റുള്ളവർ വിറ്റുപോകരുതെന്നു നിശ്ചയിക്കുകയും വേണം. ഏകമുഖമായി വിൽക്കുവാൻ നിശ്ചയിച്ച പണ്യങ്ങളെ വിക്രേതാക്കൾ ദിവസവേതനം വാങ്ങി ജനങ്ങൾക്കനുഗ്രഹമാകുമാറ വിൽക്കണം. ദേശാന്തരിതങ്ങളും (അന്യദേശത്തുനിന്നു വന്നവ) കാലാന്തരിതങ്ങളും (അന്യകാലത്തിങ്കൽ ശേഖരിച്ചവ) ആയ പണ്യങ്ങൾക്ക് 
            വാസ്തുമൂല്യം, പണ്യലബ്ധി ,
          ശുൽക്കം, വൃദ്ധി, യവക്രയം ,
      അന്യവ്യങ്ങളും ,നോക്കി മൂല്യം തീർപ്പെടുത്തണം .
  കൗടില്ല്യന്റെ അർത്ഥശാസ്ത്രത്തിൽ കണ്ടകശോധനമെന്ന നാലാമധികരണത്തിൽ  ദേവദേഹകരണക്ഷണ മെന്ന രണ്ടാമധ്യായം.
-----------------------------------[ 361 ]  മൂന്നാം അധ്യായം 
          -----------
     
                എഴുപത്തെട്ടാം പ്രകരണം 
                  ഉപനിപാതപ്രതികാരം 

ദൈവവശാൽ സംഭവിക്കുന്നവയായിട്ട് എട്ടു മഹാഭയങ്ങളുണ്ട്. അഗ്നി, ജലം, വ്യാധി , ദുർഭിക്ഷം, എലികൾ, വ്യാളങ്ങൾ ,സർപ്പങ്ങൾ , രക്ഷസ്സുകൾ എന്നിവയാണ് അവ .അവയുടെ ഉപദ്രവത്തിൽ നിന്ന് രാജാവു ജനപദത്തെ രക്ഷിക്കണം.

  ഗ്രീഷ്മകാലത്തു ഗ്രാമജനങ്ങൾ ഗൃഹത്തിന്റെ   ബഹിർഭാഗത്തുവച്ചേ  അധിശ്രയണം (പാകാർത്ഥമായഅഗ്നിജ്വാലനം) ചെയ്യാവൂ.അല്ലെങ്കിൽ ദസകുലൂരക്ഷകൻ (ഗോപൻ) നിർദ്ദേശിക്കുന്ന സ്ഥലത്ത്  അധിശ്രയണം ചെയ്യാം. അഗ്നിഭയത്തെ തടുക്കുവാനുള്ള വിധി  നാഗരികപ്രണിധി എന്ന പ്രകരണത്തിലും ,നിശാന്തപ്രണിധിയിൽ  രാജഗൃഹത്തെക്കുറിച്ച്  പറയുന്നിടത്തും വിവരിക്കപ്പെട്ടിട്ടുണ്ട്. അഗ്നിഭയം വരാതിരിപ്പാൻ വേണ്ടി പർവ്വങ്ങളിൽ(വാവു മുതലായവയിൽ)ബലി(ഭൂതബലി),ഹോമം,സ്വസ്തിവാചനം എന്നിവ ചെയ്ത് അഗ്നിയെ പൂജിക്കണം.
  വർഷകാലത്തു അനൂപഗ്രാമക്കാർ (ജലപ്രായമായ ഗ്രാമങ്ങളിലെജനങ്ങൾ )പൂരവേലയെ (വെള്ളപ്പൊക്കമുണ്ടാകുന്ന തീരപ്രദേശത്തെ ) വിട്ടു താമസിക്കണം. ജലത്തിങ്കൽ നിന്നു രക്ഷ പ്രാപിപ്പാനാവശ്യമായ മരം,മുള,തോണി,മുതലായവയെ  തയ്യാറാക്കിവെയ്ക്കുകയും വേണം. ജലപ്രവാഹത്തിൽ  ഒലിച്ചുപോകുന്ന ആളുകളെ അലാബു(ചുരങ്ങ),ദൃതി (തുരുത്തി),പ്ലവം(പൊങ്ങുതടി), ഗണ്ഡിക(പലക),വേണിക(മുള) എന്നിവയിലൂടെ കരയ്ക്കു കയറ്റണം. അങ്ങനെ ചെയ്യുന്നതിന്  പ്ലവഹീനന്മാർ (പ്ലവം കൈവശമില്ലാത്തവർ )ഒഴികെയുള്ളവർ ഒരുങ്ങി.
     46* [ 362 ]        ൩൬൨

കണ്ടകശോധനം

                                             നാലാമധികരണം 


ചെല്ലാതിരുന്നാൽ അവർക്കു പന്ത്രണ്ടു പണം ദണ്ഡം, വച്ച് ദിവസങ്ങളിൽ നദീപൂജകൾ ചെയ്യുകയോ, മായയോ ഗവേദികളോ വേദജ്ഞന്മാരും വഷത്തെ അഭിചരിക്കുക (വിലക്കുക)യും ചെയ്യണം,ഇപ്രകാരംതന്നെ,വർഷാവഗ്രഹം(വർഷപ്രതിബന്ധം)ഉണ്ടാകന്ന കാലത്തു ശചീനാഥ൯(ഇന്ദ്രൻ),ഗംഗ,പർവ്വതം,മഫാകച്ഛ൯(വരുണ൯) എന്നിവയ്ക്കു പൂജകൾ കഴിപ്പിക്കുകയും ​​വേണം. ‌‌‌‌വ്യാധിഭയത്തെ ഔപനിഷദിക‌‌‌പ്രകരണത്തിൽ പറയുന്ന പ്രതിവിധികൾ കൊണ്ട് നിവാരണം ചെയ്യണം.ചികിത്സകന്മാ൪ഔഷധങ്ങളെക്കൊണ്ടും, സിദ്ധന്മാരും താപസന്മാരും ശാന്തികർമ്മങ്ങൾ , പ്രായശ്ചിത്തങ്ങൾ എന്നിവയെ കെണ്ടും വ്യാധികൾക്കും പ്രതിവിധി ചെയ്യണം.ഇപ്പറഞ്ഞതുകൊണ്ടുതന്നെ മരകത്തിന്റെ(മാരി എന്ന മഹാവ്യാധിയുടെ ) പ്രതിവിധിയും പറഞ്ഞു കഴിഞ്ഞു. അതിന്നു വിശേഷവിധിയായി തീർത്ഥാഭിഷേചനം(തീർത്ഥസ്നാനം) , മഹാകച്ഛവർദ്ധനം(വരുണപൂജ), ശ്മശാനത്തിൽ വച്ചു പശുക്കളെക്കറക്കുക, കബന്ധദഹനം*, ദേവരാത്രി(ദേവനെ പൂജിച്ചു വച്ചതിന്റെ മുമ്പാകെ രാത്രി ഉറക്കൊഴിച്ചിരിക്കുക) എന്നിവയും ചെയ്യിക്കണം.പശൂവ്യാധിമകരത്തിങ്കൽ(പശൂവ്യാധിയായിട്ടുള്ള മാരിയങ്കൽ) അവയെ സ്ഥാനം മാറ്റിത്താമസിപ്പിക്കുക, അർദ്ധനീരാജനം(അഹസ്സിന്റെയും രാത്രിയുടെയും അർദ്ധഭാഗത്തിങ്കൽ തിരി‌യുഴിയുക)ചെയ്ത സ്വദേവതമാരെ പൂജിക്കുക$എന്നിവ ചെയ്യിക്കണം.


  • കബന്ധദഹനം=അരിയരച്ചതുകൊണ് ഒരു കബന്ധത്തിന്റെ (ശിരസ്സില്ലാത്ത മനുഷ്യന്റെ)പ്രതിമയുണ്ടാക്കി അതിനെ ശ്മശാനത്തിൽ വച്ച് ദഹിപ്പിക്കുക.

&സ്വദേവതമാർ=ഗജങ്ങൾക്കു സുബ്രഹ്മണ്യൻ , അശ്വങ്ങൾക്കു അശ്വനീമേവകൾ,ഗോക്കൾക്കു പശൂപതി , മഹിഷങ്ങൾക്കു വരുണൻ കോവർക്കഴതകൾക്കുവായൂ ​ആടുകൾക്കുഅഗ്നി എന്നിങ്ങനെയാകണം. [ 363 ] ൩൬൩

എഴുപത്തെട്ടാംപ്രകരണം മൂന്നാംഅധ്യായം


   ദുർഭിക്ഷം ബാധിക്കുന്ന കാലത്തു രാജാവ് പ്രജകളെ ബീജങ്ങളും( കൃഷിക്കുവേണ്ട വിത്തുകൾ) അന്നവും കൊടുത്തു  സഹായിക്കുകയും , അവർക്ക് അനുഗ്രഹം  നൽകുകയും ചെയ്യണം. കോട്ടപണിയുക, ചിറകെട്ടുക എന്നീ മരാമത്തുൾ ദുർഭിക്ഷകാലത്ത് പ്രജകൾക്ക് ഭക്ഷണം കെടുത്ത് അവരെക്കൊണ്ട് നടത്തിക്കുകയോ ഭക്തസംവിഭാഗം(ചോറ് പകർന്ന് കൊടുക്കുക)  ദേശനിക്ഷേപം (ദേശത്തുള്ള ധനവാന്മാരുടെ കയ്യിൽ പ്രജകളെ ഏല്പിക്കുക) എന്നിവ ചെയ്കയോ മിത്രങ്ങളായിട്ടുള്ള രാജാക്കന്മാരുടെ സാഹായം ആവശ്യപ്പെടുകയോ കുർശനം (കൂടുതൽ  നികുതി  പിരിച്ചു  ധനവാന്മാരെ കൃശന്മാരാക്കുക),വമനം (ധനവാന്മാരുടെ കയ്യിൽ കെട്ടിയിരിപ്പുള്ള ധനം പുറത്തു വരുത്തിക്കുക)എന്നിവ  ചെയ്കയോ വേണം $.അതല്ലെങ്കിൽ ദുർഭിക്ഷകാർലത്തു രാജാവു തന്റെ പ്രജകളോടുംകുടി,ധാരാളം സസ്യങ്ങൾ വിളഞ്ഞുണ്ടായിട്ടള്ള അന്യരാജ്യത്തേയക്കു പോക്കുന്നതിന്നും വിരോധമില്ല, സമുദ്രത്തിന്റെയോ കായലുകളുടേയോ തീരപ്രദേശങ്ങളിൽ താമസിക്കുക,സേതുക്കളിൽധാന്യങ്ങ,ശാകങ്ങൾ , മുലങ്ങൾ,ഫലങ്ങൾ , എന്നിവ കൃഷിചെയ്തുണ്ടാക്കക,മൃഗപശുപക്ഷിവ്യാളമത്സ്യങ്ങളെ ദുർഭിക്ഷകാലത്തു രാജാവിനു ചെയ്യവുന്നതാണ്.
   മൂഷികഭയമുണ്ടാകുന്ന കാലത്തു പൂച്ചകളെയും കീരികളെയും ധാരാളമായി നാട്ടിൽ സഞ്ചരിക്കുവാൻ വിടണം .അവയെരിടിക്കുകയോ കൊല്ലുകയോ ചെയ്യുന്നവർക്ക് പ

$കർശനമെന്നാൽ തൽക്കാലം നാട്ടിൽ ഉപയോഗമില്ലാതെ ജനങ്ങളെ ദേശാന്തരത്തേയ്ക്കയച്ചു ജനസംഖ്യ ചുരുക്കുകയും വമനമെന്നതു സുഭിക്ഷമുള്ള അന്യരാജ്യത്തെയ്ക്കു ജനങ്ങളെ അയയ്ക്കുകയുമാണെന്ന് ഒരുവ്യാഖ്യാതാവു പറയുന്നു.



[ 364 ] ൩൬൪

കണ്ടകശോധനം നാലാമധികരണം.

   ന്ത്രണ്ടു പണം ദണ്ഡവും കലപിക്കണം. വനചരന്മാരൊഴികെയൂള്ളവ൪ തങ്ങളുടെ ശ്വാക്കളെ നിഗ്രഹം (ബന്ധനം) ചെയ്യാതിരുന്നാൽ അവ൪ക്കും പന്ത്രണ്ടുപണം ദണ്ഡം കലപിക്കണം. എലികൾ ചത്തുപോകുന്നതിനു വേണ്ടി  സ്കഹീകരണം  (കള്ളിപ്പാലു്)പുുരട്ട ധിന്യങ്ങളോ , ഔപനിഷദികപ്രകരണത്തിൽപ്പറയുന്ന യോഗങ്ങൾ ചേർത്ത ധാന്യങ്ങളൊ വിതരണം .  മൂഷികകരം  * ഏർപ്പെടുത്തുകയു വേണം .സിദ്ധതാപസന്മാർ മൂഷികനിവാരണത്തിനുവേണ്ടി ശാന്തികർമ്മം ചെയ്യുകയും ,പർവ്വദിവസങ്ങളിൽ മൂഷികപൂജകൾ ചെയ്യിക്കുകയും വേണം .ഇതിനെപ്പറഞ്ഞതുകൊണ്ട്  തന്നെ ശലഭങ്ങൾ (പാററകൾ)പക്ഷികൾ,കൃമികൾ   എന്നിവയിൽനിന്നുള്ള
ഭയത്തിന്റെ  പ്രതിവിധികളും  പറഞ്ഞുകഴിഞ്ഞു . 
  വ്യാളഭയം  (ഹിംസ്രമ്യഗങ്ങളിൽനിന്നുള്ള ഭയം )ഉണ്ടാക്കുന്ന കാലത്തു് മദനരസം ചേർവുത്ത പശുക്കളുടെ ശവങ്ങൾ തക്ക സ്ഥലങ്ങളിൽ എടുത്തു് അതിമദനരസവും കോദ്രവവും നിറച്ചു് അതിനേയും  തത്തൽസ്ഥങ്ങളിൽ പ്രക്ഷേപിക്കാവുന്നതാണ്.     ലുബ്ഗകരും ശ്വഗണികളും കൂടപഞ്ജരങ്ങൾ (കള്ളക്കൂടുകൾ)എന്നിവയെ പ്രയോഗിച്ച് വ്യാളങ്ങളെ പിടിക്കണം . ആവരണം ധരിച്ചിട്ടുള്ള ആയുധപാണികൾ വ്യാളങ്ങളെ ഹനിക്കുകയും ചെയ്യണം . വ്യാളഭയം നേരിട്ടുള്ള ആളുകളെ രക്ഷിക്കുവാൻ ഓടിച്ചെല്ലാത്തവന്നു പന്ത്രണ്ടു പണം ദണ്ഡം . വ്യാളത്തെ കൊല്ലുന്നവന്നു സമ്മാനവും പന്ത്രണ്ടു പണം തന്നെ . വ്യാളബാധാനിവാരണത്തി 

    *മൂഷികകുരം = ഓരോവീട്ടുകാരും പ്രതിദിനം ഇത്രയിത്ര എലികളെ പിടിച്ച് ഇന്ന സ്ഥലത്ത് ഹാജരാക്കണമെന്നുള്ള വ്യവസ്ഥ.


[ 365 ] ൩൬൫

എഴുപത്തട്ടാം പ്രകരണം മൂന്നാം അധ്യായം

ന്നായി പർവ്വദിവസങ്ങളിൽ പർവ്വതങ്ങളെ പൂജിക്കുകയും വേണം. ഇതിനെപ്പറഞ്ഞതുകൊണ്ടു തന്നെ മൃഗസംഘങ്ങൾ പക്ഷിസഘങ്ങൾ , മുതലകൾ എന്നിവയിൽ നിന്നുള്ള ഭയത്തിന്റെ പ്രതിവിധികളും പറഞ്ഞു കഴിഞ്ഞു. സർപ്പഭയമുണ്ടാകുന്ന കാലത്തു വിഷഹാരികൾ മന്ത്രങ്ങളെക്കൊണ്ടും ഔഷധങ്ങളെക്കൊണ്ടും അതിനു പരിഹാരം ചെയ്യണം. അല്ലെങ്കിൽ പൌരന്മാർ സംഘമായിച്ചേർന്നു കണ്ണിൽപ്പെട്ട സർപ്പങ്ങളെയെല്ലാം കൊല്ലണം.അഥർ വ്വ വേദഞ്ജന്മാർ സർപ്പങ്ങൾക്ക് ആഭിചാരം ചെയ്കയും വേണം . പർവ്വദിവസങ്ങളിൽ സർപ്പപൂജകളും ചെയ്യിക്കണം . ഇതുകൊണ്ടുതന്നെ ജലജീവികളിൽനിന്നുള്ള ഭയത്തിന്റെ പ്രതീകാരങ്ങളും പറയപ്പെട്ടു . രക്ഷസ്സുകളിൽനിന്ന് ഭയമുണ്ടകുമ്പോൾ അഥർവ്വയോഗജ്ഞന്മാരും മായായോഗജ്ഞന്മാരും രക്ഷോഘ്നങ്ങളായ കർമ്മങ്ങളെ ചെയ്യണം . പർവ്വങ്ങളിൽ വിതദ്ദിയിൽ( തറ ), ഛത്രം, ഉല്ലോപിക (ഒരുതരം അപ്പം), ഹസ്തപതാക(ചെറു കൊടി ), ഛാഗോപഹാരം (ആടിനെ അറുത്തു ബലികൊടുക്കുക) എന്നിവയെക്കൊണ്ട് ചൈത്യപൂജകൾ ചെയ്യിക്കണം . എല്ലാ വിധത്തിലുള്ള രക്ഷോബാധകൾ നേരിടുമ്പോഴും ആളുകൾ "നിങ്ങൾക്കു ഹവിസ്സിനെ ബലിതരാം " എന്നിങ്ങനെ പറഞ്ഞു കൊണ്ടു വേണം രാപ്പകൽ സഞ്ചരിക്കുവാൻ . എല്ലാവിധഭയങ്ങളിലും പീഢുതരായ ജനങ്ങലെ രാജാവു പിതാവെന്നപ്പോലെ അനുഗ്രഹിക്കണം.


                                             ദൈവികാപൽപ്രതീകാരം  
                                             ചെയ്തിടും സിദ്ധതാപസർ [ 366 ]         ൩൬൬
      കണ്ടകശോധനം                             നാലാമധികരണം
                    മായായോഗജ്ഞ,രവരെ
                    നൃപൻ   മാനിച്ചരുത്തണം 
        കൌടില്യ  അർത്ഥശാസ്ത്രത്തിൽ, കണ്ടകശോധനമെന്ന
               നാലാമധാകരത്തിൽ,ഉചനിപാതപ്രതീകാരം
                                 എന്ന  മൂന്നമധ്യയം


                                     നാലാമധ്യയം 
             
                         എഴുപത്തൊബ്ബതാം പ്രകരണം
                                ഗുഢജീവിതരക്ഷ
        സമാഹർത്തൃപ്രണിധിയിൽ ജനപരേക്ഷണത്തെ പറഞ്ഞിട്ടുണ്ട്അതിങ്കലെ കണ്ടകശോധാനത്തെ ഇനി വിവരിക്കാം.

സമാഹർത്താവ് ജനപദത്തങ്കൽ സിദ്ധന്മാർ,താപസന്മാർ,,പ്രവ്രജിതന്മാർ,ചക്രചാരന്മാർ, ( നാടുചിറ്റിസ്സഞ്ചരിക്കുന്നവർ),ചാരണന്മാർ,കഹകന്മാർ,പ്രച്ഛന്ദകന്മാർ(മായാവികൾ)കാർത്താന്തകന്മാർ (ജ്യൌതിഷികന്മാർ),നൈമിത്തികന്മാർ(നിമിത്തങ്ങളെപറയുന്നവർ),മൌഹൂർത്തികന്മാർ,ചികിത്സകന്മാർ, ഉന്മത്തന്മാർ, മൂകന്മാർ, ബധിരന്മാർ, ജഡന്മാർ, (ഒന്നും അറിവില്ലാത്തവർ ), അന്ധന്മാർ, വൈദേഹകന്മാർ, കാരുക്കൾ, ശില്പികൾ, കശീലവന്മാർ, വേശന്മാർ( വേശ്യാത്തെരുവിൽപ്പെരുമാറുന്നവർ), ശൌണ്ഡികന്മാർ,ആപൂപികന്മാർ, പാക്വമാംസികന്മാർ, ഔദനികന്മാർ എന്നിവരുടെ വേഷം ധരിച്ച ഗ്രുഢപുരുഷന്മാരെ ഏർപ്പെടുത്തണം .അവർ ഗ്രാമമുഖ്യന്മാരുടെയും അധ്യക്ഷന്മാരുടേയും നടവടിയിലുള്ള ശൌചാശൌചങ്ങളെ അറിയുകയും വേണം. [ 367 ] ൩൬൭ എഴുപത്തൊമ്പതാം പ്രകരണം നാലാം അധ്യായം

                ജനപദത്തിൽ യാതൊരുവനെ  ഗ്രഢാജീവി  (ഗ്രുഢകർമ്മം  കൊണ്ടു  ജനങ്ങളെ  വഞ്ചിച്ചു  ജീവിക്കുന്നവർ) എന്നു  ശങ്കിക്കുന്നുവോ  അവനെ   അവനോടു   സവർണ്ണനായ (സമാനനായ )  സത്രിയെക്കൊണ്ടു  അപസർപ്പിക്കണം.സത്രി  തനിക്കു  ശങ്ക  തൊന്നുന്ന   ധർമ്മസ്ഥന്റെയോ   പ്രദേഷ്ടാവിന്റെയോ  അടുക്കൽ  വിശ്വസ്തന്റെ  നിലയിൽ​പ്പെരുമാറിയ അവനോടു പറവൂ:_"അഭിയുക്തനായിരിക്കുന്ന(അഭിയോഗത്തിൽ പ്രതിവാദിയായ) ഇന്നവൻ  എന്റെ 

ബന്ധുവാണ്.അവനു വന്നിട്ടുള്ള ഈ അനർത്ഥം നീക്കിക്കൊടുക്കണം. ഇതാ ഈ ദ്രവ്യം സ്വീകരിച്ചുകൊൾക.ഇതു കേട്ടു് അവൻ അപ്രകാരം ചെയ്താൽ അവനെ ഉപദഗ്രാഹകൻ (ഉപദ=കാഴ്ചദ്രവ്യം വാങ്ങുന്നവൻ ) എന്ന കാരണത്താൽ പ്രവാസനം (നാട്ടിൽ നിന്നു നീക്കുക). ചെയ്യണം. ധർമ്മസ്ഥനെപ്പറഞ്ഞതുകൊണ്ടുതലന്നെ പ്രദേഷ്ടാക്കളെയും പറഞ്ഞു കഴിഞ്ഞു. ഗ്രാമകുട(ഗ്രാമമുഖ്യ നേയോ അധ്യക്ഷനെയോ കുറിച്ചു ശങ്ക തോന്നിയാൽ സത്രി പറയുക ഇന്നു മനു ഷ്യൻ ജാല്മനും (ആലോചനകൂടാ തെ പ്രവർത്തിക്കുന്നവൻ ) വളരെ ദ്ര വ്യം കയ്യിലുള്ളവനുമാ​ണ്. അവന് ഇന്നൊരനർത്ഥം സംഭവിച്ചിരിക്കുന്നു.അത് നീക്കിക്കൊടുത്ത്അവൻറെ ദ്രവ്യംമെല്ലാം വാങ്ങിക്കൊൾക".ഇതിനു വഴിപ്പെട്ട് അപ്രകാരം പ്രവർത്തിച്ചാൽ ആ ഗ്രാമമുഖ്യനെയോ അധ്യക്ഷനെയോ ഉൽക്കോചകൻ (കൈക്കൂലിക്കാരൻ ) എന്ന കുറ്റത്തിന് പ്രവാസനം ചെയ്യണം . സത്രി കൃത്രിമമായി ഒരഭിയോഗത്തിൽ അഭിയുക്തനായിട്ടു കൂടസാക്ഷികളെന്നു ശങ്കയുള്ളവരുടെ അടുക്കൽ ചെന്നു ധാരാളം ധനം കൊടുക്കാമെന്നു പറഞ്ഞ് അവരെ കൂടസാക്ഷ്യത്തിന്നു പ്രേരിപ്പിച്ചു. അവർഅപ്രകാരം ചെയ്താൽ അവരെ കൂടസാക്ഷികൾ എന്ന കുറ്റത്തിന് പ്രവാസനം [ 368 ] ൩൬൮


കണ്ടകശോധനം നാലാമധികരണം

ചെയ്റൂ. ഇതൂ കൊണ്ടു കൂടശ്രാവണകാരന്മാരെയും (കൂടസാക്ഷ്യം പറയിക്കണമെന്ന ദുരുദ്ദേശത്താൽ മറ്റൊരാളോടു ഇല്ലാത്ത സംഗതി പരഞ്ഞു കേൾപ്പിക്കുന്നവർ) പരഞ്ഞു കഴിഞ്ഞു.

      യാതൊരുവൻ മന്ത്രയോഗങ്ങൾ, മൂലകർമങ്ങൾ ഔഷധപ്രയോഗങ്ങൾ ) ശ്മാശാനികങ്ങൾ (ശ്മശാനത്തിൽ വെച്ചു ചെയ്യുന്ന കർമ്മങ്ങൾ ),എന്നിവ കൊണ്ട് സംവനനം (വശീകരണം) ചെയ്യുന്നവനാണെന്നു ശങ്കിക്കപ്പെടുന്നുവോ അവനോടു സത്രി പറവൂ:-"ഇന്നാളുടെ ഭാര്യയെയോ സ്നുഷയേയോ മകളേയോ ഞാൻ കാമിക്കുന്നുണ്ട് .അവൾ എന്നെ ഇങ്ങോട്ടുകാമിക്കണം .ഇതിന്നു വേണ്ടി ഈ ദ്രവ്യം വാങ്ങിക്കൊള്ളൂ ".ഇതിന്നു വഴിപ്പെട്ടു അവൻ അപ്രകാരം ചെയ്താൽ 

അവനെ സംവനനകാരകൻ എന്നു നിശ്ചയിച്ചു പ്രവാസനം ചെയ്യണം .ഇതിനെ പ്പറഞ്ഞതുകൊണ്ടുതന്നെ ക്രിത്യാശീലൻ ( പിശാചിനെ ആവേശിപ്പിക്കുന്നവൻ) , ആഭിചാരശീലൻ എന്നിവരേയും പറഞ്ഞുകഴിഞ്ഞു. യാതൊരുവനെക്കുറിച്ചു രസം (വിഷം ) ഉണ്ടാക്കുകയോ വാങ്ങുകയോ വിൽക്കുകയോ രസം ചേർത്ത് ഭൈഷ്യജ്യങ്ങളാലും ആഹാരങ്ങളാലും വ്യവഹരിക്കുകയോ ചെയ്യുന്ന രസദനാണിവനെന്നു ശങ്കിക്കുന്നുവോ അവനോട് സത്രി പറവൂ :-"ഇന്നവൻ എന്റെ ശത്രുവാണ് . അവനെ കൊന്നു തരണം . അതിനു ഈ ദ്രവ്യം സ്വീകരിക്കാം ". ഇതിനുവ വഴിപ്പെട്ട് അപ്രകാരം ചെയ്താൽ അവനെ രസദൻ എന്ന നിലയ്ക്കു പ്രവാസനം ചെയ്യണം. ഇതുകൊണ്ടു മദനയോഗവ്യവഹാരിയേയും (മദനയോഗം=മയക്കുമരുന്നു കൊണ്ട് വ്യവഹരിക്കുന്നവൻ) പറഞ്ഞുകഴിഞ്ഞു. യാതൊരുവൻ നാനാപ്രകാരത്തിലുള്ള ലോഹങ്ങളും ക്ഷാരങ്ങളും അംഗാരം (കരിക്കട്ട) , ഭസ്ര(ഒല) സന്ദംശം


[ 369 ] ൩൬൯
      എഴുപത്തെമ്പതാം പ്രകണം                        നാലാം അധ്യായം  

(കൊടില്) , മുഷ്ടിക (ചുറ്റി), അധികരണി (മുട്ടി) ,ബിംബം (അച്ച്),ടങ്കം (ഉളി),മൂഷ(മൂശ)എന്നീ വസ്തുക്കളും വളരെയധികം വാങ്ങുന്നവരും മഷി , ഭസ്മം , ധുമം എന്നിവ കൈകളിലും വസ്ത്രത്തിലും കലർന്നു അടയാലപ്പെട്ടിര്ക്തുവാനും കർമ്മാരന്മരുടെ (കരുവാരന്മാരുടെ ) പണിയായുധങ്ങളെല്ലാം കൈവശമുള്ളവനുമാകയാൽ കൂടരൂപകാരൻ (കള്ളനാണ്യമുണ്ടക്കുന്നവൻ) ആണെന്നു ശങ്കിക്കപ്പെടുന്നുവോ അവന്റെ അടുക്കൽ സത്രി ചെന്നു ശിഷ്യന്റെ നിലയ്ക്കു പെരുമാറി അനുപ്രവേശിച്ച് (ഉള്ളുകള്ളികൾ അറിഞ്ഞു) രാജാവിനെ വിവരം ഗ്രഹിപ്പിപ്പൂ.കൂടരൂപകാരകനാണെന്നറിഞ്ഞാൽ അവനെ പ്രവാസനം ചെയ്യണം . ഇനെപ്പറഞ്ഞതുകൊണ്ടുതന്നെ സ്വർണ്ണത്തിന്റെ രാഗമപഹരിക്കുന്ന കൂടസുവർണ്ണവ്യവഹാരിയേയും പറഞ്ഞുകഴിഞ്ഞു.


                                   അഞ്ചാം  അധ്യായം
                                  എൺപതാം പ്രകരണം
                    സിദ്ധവ്യഞ്ജനരെക്കൊണ്ട് മാണവപ്രകാശനം
 സതിപ്രയോഗം   കഴിഞ്ഞതിനുശേഷം, സിദ്ധവ്യഞ്ജനരായഗ്രഢപുരുഷന്മാർ 
                                 മാണവിദ്യകൾ(മാണവന്മാ [ 370 ]  ൩൭ഠ

കണ്ടകശോധനം നാലാമധികരണം

ക്കു വേണ്ടമന്ത്രങ്ങൾ )കൊണ്ടു മാണവന്മാരെ*പ്രലോഭനം ചെയ്യണം .പ്രസ്വാപനം (ഉറക്കിടുക),അന്തർദ്ധാനം (മറയുക),ദ്വാരാപോഹം (വാതിൽ തുറക്കുക )എന്നിവയ്ക്കുള്ള മന്ത്രംകൊണ്ടു പ്രതിരോധകന്മാരെയും ,സംവനന മന്ത്രംകൊണ്ടു പാരതല്പികന്മാരെയും (പരദാപസക്തന്മാരെ) പ്രലോഭിപ്പിപ്പു.

  അവർ പ്രലോഭനം  കൊണ്ടു ഉത്സാഹം തോന്നിപുറപ്പെട്ട മാണവന്മാരുടെ ഒരു വലിയ സംഘത്തെക്കൂട്ടി .രാത്രിയിൽ ഒരു ഗ്രാമത്തിലേയ്ക്കെന്നുദ്ദേശിച്ചു ,മുൻകൂട്ടിത്തന്നെ കൃത്രിമസ്തീപുരുഷന്മാരെ പറഞ്ഞു നിറുത്തിയ്ട്ടുള്ള മറ്റൊരു ഗ്രാമത്തിലേയ്ക്ക്  പോവൂ .അവിടെ ചെന്നെത്തിയാൽ പറവൂ :-"ഇവിചെ വെച്ച്  തന്നെ മന്ത്രത്തിന്റെ പ്രഭാവത്തെ കണ്ടുകൊൾക .മറ്റേ  ഗ്രാമത്തിലേയ്ക്ക് ഇപ്പോൾ പോകുവാൻ പ്രയാസമാണ് ."ഇങ്ങനെ പറഞ്ഞതിന്നുസേഷം ദ്വാരാപോഹാമന്ത്രംകൊണ്ടു വാതിലുകൾ തുറന്നു."കടന്നുകൊൾവിൻ "എന്നുപറവൂ .പിന്നെ അന്തർദ്ധാന മന്ത്രം ചൊല്ലി ,ഉണർന്നുതന്നെയിരിക്കുന്ന രക്ഷികളുടെ മദ്ധ്യത്തിലൂടെ മാണവന്മാരെ കടത്തിക്കൊണ്ടുപോകൂ.പ്രസ്വാപനമന്ത്രംക്കൊണ്ടു  രക്ഷികളെ ഉറക്കി അവരുടെ ശര്യകളിൽക്കൂടെത്തന്നെ മാണവന്മാരെ നടത്തിപ്പൂ .പിന്നെ  സംവനനമന്ത്രം ചൊല്ലി, പരഭാര്യാവ്യഞ്ജനകളായ സ്ത്രീകളെ ആ മാണവന്മാരോടു ചേർത്ത സന്തോഷിപ്പിക്കുകയും ചെയ്യൂ.
    മേൽപ്രകാരം പ്രത്യക്ഷമായിത്തന്നെ മന്ത്രപ്രഭാവം  കണ്ടറിഞ്ഞതിന്നുശേഷം സ്മരണാർത്ഥമായിട്ടു  ആ മന്ത്രങ്ങ

    *മാണവന്മാ=ക്ഷുദ്രജനങ്ങൾ; പിടിച്ചുപഠി, പരദാർഗമനം  മുതലായ ക്ഷുദ്രകാര്യങ്ങളെച്ചെയ്യുന്നവരെന്നർത്ഥം. [ 371 ] എണ്പതാംപ്രകരണം                                                             അഞ്ചാം അധ്യായം 
 ളുടെ പുരശ്ചരണം * മുതളായവയെയും മാണവന്മാർക്കുപദ്ദേശിക്കണം.
     മേൽപ്രകാരം പഠിപ്പിച്ച വിദ്യയുടെ പ്രയോഗത്തെ കൃതലക്ഷണങ്ങളായ(തിരിച്ചറിവാൻതക്ക അടയാളത്തോടുകൂടിയ)ദ്രവ്യങ്ങളുള്ള ഗൃഹങ്ങളിൽ മേൽപ്പറഞ്ഞ മാണവന്മരെക്കൊണ്ടു ചെയ്യിക്കണം. അങ്ങനെ ഒരു ഗൃഹത്തിൽ  അവർ  പ്രവേശിച്ചാൽ അവിടെവച്ച്  അവരെ പിടിപ്പിപ്പൂ;അതല്ലെങ്കിൽ അവർ മോഷണം ചെയ്ത് കൃതലക്ഷണങ്ങളായ ദ്രവ്യങ്ങളെ ക്രയംചെയ്കയോ വിക്രയം യ്യുകയോ ആധാനംചെയ്യുകയോ ചെയ്യുമ്പോൾ പിടിപ്പിക്കുകയോ , യോഗസുര(മദനയോഗങ്ങൾ ചേർത്തമദ്യം)കൊടുത്തു മത്തന്മാരാക്കിത്തീർത്തു പിടിപ്പിക്കുകയോ ചെയ്യവൂ. പിടിപ്പിച്ചാൽ അവരുടെ പൂർച്ചാപദാനം (പൂർവചരിത്രം ) എങ്ങനെയെന്നും ,അവർക്കു ചോരകർമ്മത്തിൽ സഹായമായിട്ടുള്ളതാരെന്നും ചോദിക്കണം. മേൽപ്രകാരം തന്നെ പുരാണചോരവ്യാജനരായ ഗ്രഢപുരുഷന്മാരം ചോരന്മാരുടെ ഇടയിൽ കടന്നു കൂടി അവരെക്കൊണ്ടു ചോരകർമ്മം ചെയ്യിക്കുകയും അവരെ പിടിപ്പിക്കുകയും ചെയ്യവൂ. അങ്ങനെ പിടിക്കപ്പെട്ട ചോരന്മാരെ സമാഹത്താവ് പൌരജാനപദൻമ്മാർക്കു കാട്ടിക്കൊടുക്കുകയും "ചോരഗ്രഹണത്തിനുള്ള വിദ്യയെ രാജാവു പഠിപ്പിക്കന്നുമുണ്ട്. ; അദ്ധഹത്തിന്റെ ഉപദേശപ്രകാരമാണ് ഈ ചോരന്മാരെപിടിപ്പിച്ചത് ; ഇനിയും ഞാൻ പിടിക്കുന്നതുമാണ്; നിങ്ങളുടെ ആളുകളാരെങ്കിലും ദുർന്നടവടിക്കാരനായിട്ടുണ്ടെങ്കിൽ  അവരെ അതിൽ നിന്നും വിലക്കണം" എന്നു 

[ 372 ] കണ്ടകശോധനം നാലാമധികരണം


അവരോടുപറയുകയും വേണം. പൌരജാനപദന്മാർക്കു വിശ്വാസം വരുവാൻ വേണ്ടി,ചാരന്മാർ മുഖേന ശമ്യ (നുകഴി), പ്രതോദം (മുടിങ്കോലു) മുതലായ ചില്ലറ സാധനങ്ങൾ വല്ലവരും മോഷ്ടിച്ചിട്ടുണ്ടെന്നറിഞ്ഞാൽ അവയെക്കൂടിയും കൊണ്ടുവരിചിച്ചു ജനങ്ങൾക്കു കാട്ടിക്കൊടുത്തു "ഇതാ രാജാവിന്റെ പ്രഭാവം " എന്നു പറയണം. ഇങ്ങനെതന്നെ പുരാണചോരന്മാർ , ഗോപാലകൻമ്മാർ , വ്യധൻമ്മാർ , ശ്വഗണികൾ എന്നിവരുടെ വേഷം ധരിച്ച ഗ്രഢപുരുഷൻമ്മാർ വനചോരൻമ്മാരുടെയും ആടവികൻമ്മാരുടെയും ഇടയിൽ പ്രവേശിച്ച് അവരെ കൂടഹിരണ്യവും കുപ്യഭാണ്ടങ്ങളും ധാരാളം കൊണ്ടുപോകുന്ന സാർത്ഥവാഹൻമ്മാരുടെ മാർഗ്ഗങ്ങളിലും വ്രജങ്ങളിലും ഗ്രാമങ്ങളിലും കടന്നു ചോരണം ചെയ്യാൻ പ്രേരിപ്പിച്ചു. അപ്രകാരം ചൊരണം ചെയ്യുമ്പോൾ അവരെ ഗ്രുഢമായി സജ്ജീകരിച്ചുനിർത്തിയ സൈന്യങ്ങളെക്കൊണ്ടു കൊല്ലിക്കുകയോ , മദനരസം ചെർത്ത് പത്ഥ്യദനം ( വഴിച്ചോറ് ) ഭക്ഷിപ്പാൻകൊടുത്തു മയക്കി പിടിപ്പിക്കയോ ചെയ്യവൂ. അവർ ലോപത്രപാരം (മോഷ്ടിച്ച ദ്രവ്യത്തിന്റെ ചുമടു).ചുമന്നുംകൊണ്ടു ദീർഗമാർഗ്ഗസൻഞ്ചാരം ചെയ്തു ക്ഷീണിച്ചു കിടന്നുറങ്ങുമ്പോൾ പിടിപ്പിക്കുകയോ ,പ്രവഹണങ്ങളിൽ (സന്തോഷസൂചകമായ സദ്യകളിൽ ) യോഗസര കൊടുത്തു മത്തൻമ്മാരാക്കി പിടിപ്പിക്കുകയോ ചെയ്യുകയുമാവാം. പിടിച്ചാൽ നാട്ടുകാർമുമ്പിൽ സമാഹർത്താവു മുൻവിധം നൃപന്റെ സർവ്വജ്ഞത്വത്തെ ചൊല്ലിക്കൊടുത്തിരിക്കണം .

     കൌടില്ല്യന്റെ അർത്ഥശാസ്ത്രത്തിൽ , കണ്ടകശോധനം എന്ന നാലാമധികരണത്തിൽ , സിദ്ധവ്യജനരെക്കൊണ്ടു മാണവപ്രകാശനം എന്ന അഞ്ചാ മധ്യായം.

[ 373 ] 1
                                                ആറാം അധ്യായം
                                        എൺപത്തൊന്നാം പ്രകരണം.
                                          ശങ്കാരൂപകർമ്മാഭിഗ്രഹം
                                     
                                      സിദ്ധവ്യഞ്ജനരെ പ്രയോഗിച്ചതിന്നു ശേഷം ശങ്ക, രൂപം,കർമ്മം എന്നിവയെകൊണ്ടു ചോരന്മാരെ ഗ്രഹിക്കുന്നതിനു പ്രയത്നം ചെയ്യണം.
                                      കുടുംബത്തിലെ പൂർവ്വസ്വത്തു ക്ഷയിച്ചവൻ, നിർവ്വേശം (സമ്പാദ്യം) കുറഞ്ഞവൻ,ദേശവും ജാതിയും ഗോത്രവും നാമവും കർമ്മവും അപദേശം (വ്യവഹാരം) മാറ്റി കൊണ്ടിരിക്കുന്നവൻ വൃത്തികർമ്മത്തെ (വൃത്ത്യർത്ഥമായ തൊഴിലിനെ) മറച്ചുവയ്ക്കുന്നവൻ, മദ്യമാസങ്ങളിലും ഭക്ഷ്യഭോജനങ്ങളിലും ഗന്ധമാലിന്യങ്ങളിലും വസ്ത്രാലങ്കാരങ്ങളിലും അതിസക്തിയുള്ളവൻ അതിവ്യയം ചെയ്യുന്നവ, വേശ്യാസ്ത്രീകളിലും ചൂതുകളിയിലും മദ്യവ്യവഹാരികളിലും അതിപ്രസക്തിയുള്ളവൻ,കൂടെക്കൂടെ നാട്ടിൽ നിന്നു പോകുന്നവൻ, ഇരിക്കുന്ന സ്ഥലവും പോകുന്ന ദേശവും ചെയ്യുന്ന കച്ചവടവും എന്തെന്നു് അന്യന്മാർക്കു ഗ്രഹിപ്പാൻ വയ്യാത്തവൻ,ഏകാന്ത(വിഭജനം)ത്തിലും വനത്തിലും നിഷരുടെ (ഉദ്യാനം)ത്തിലും അകാലത്തിൽ സഞ്ചരിക്കുന്നവൻ, പ്രച്ഛന്നമോ, ആമിഷ (ദ്രവ്യം)മുള്ളതോ ആയ ദേശത്തു പല പ്രാവശ്യം പോകുകയും മന്ത്രിക്കുകയും ചെയ്യുന്നവൻ, പെട്ടുന്നണ്ടായ ക്ഷതങ്ങൾക്കും വ്രണങ്ങൾക്കും ഗൂഢമായിട്ടു ചികിത്സ ചെയ്യുന്നവൻ,ഗൃഹാന്തർഭാഗത്തിങ്കൽത്തന്നെ നിത്യവും വസിക്കുന്നവൻ, അഭൃധിഗമനം (ആരെങ്കിലും വരുമ്പോൾ അവരുടെ നേരെ വേഗത്തിൽച്ചെന്നു മടങ്ങിവരിക) ചെയ്തു ശീലമായവർ, സ്ത്രീകളിൽ അതിലോലനായവൻ, പരപരിജനങ്ങളെയും പരസ്ത്രീകളേയും പരദ്രവ്യങ്ങളേയും പരഗൃങ്ങളെയും കുറിച്ചു  വളരെ പ്രാ [ 374 ]                                                                
                                                      ന്മ൭൪

കണ്ടകശോധനം നാലാമധികരണം

 വശ്യം ചോദ്യം ചെയ്യുന്നവൻ , കുത്സിതകർമ്മങ്ങൾക്കു ഉപയോഗിക്കുവാനുള്ള ശസ്രങ്ങളിലും സംസർഗ്ഗം(പരിചയം)ഉള്ളവൻ, വിരാത്ര (അർദ്ധരാത്രം)ത്തിങ്കൽ ഗൂഢമായിട്ടു  ചുമരിന്റെ മറവിൽക്കൂടെ സഞ്ചരിക്കുന്നവൻ,വിരൂപങഅങളായ ദ്രവ്യങ്ങളെ അദേശത്തിങ്കലും അകാലത്തിങ്കലും വിൽക്കുന്നവൻ, മനസ്സിൽ വൈരമുള്ളവനെപ്പോലെ ഓരോന്നു പ്രവർത്തിക്കുന്നൻ,ഹിനമായ കർമ്മത്തോടും ജാതിയോടും കൂടിയവൻ,സ്വന്തം രൂപത്തെ മറച്ചുകൊണ്ടിര്ിക്കുന്നവൻ ലിംഗി(/യതി)യല്ലായിരുന്നിട്ടും ഭിന്നമായ ലിംഗിചിഹ്നത്തെ ധരിക്കുന്നവൻ, ലിംഗിയായിരുന്നിട്ടും ഭിന്നമായ ആചാരം അനുഷ്ഠിക്കുന്നവൻ, മുൻപു ചോര കർമ്മം ചെയ്തിട്ടുള്ളവൻ, തന്റെ ദുഷ്ഠകർമ്മം കൊണ്ട് പ്രസിദ്ധനായവൻ,നാഗരികനേയൊ മഹാമാത്രനേയൊ കാണഉമ്പോൾ, ഒളിച്ചുപോകുന്നവൻ,അനുച്ഛ്വസനായിട്ടു (വീർപ്പടക്കിക്കൊണ്ടു) വല്ലസ്ഥലത്തും ഇരിക്കുന്നവൻ, വിഗ്നൻ (ഭീതൻ), മെലിഞ്ഞും പകർന്നുമുളള സ്വരത്തോടും മുഖവർണ്ണത്തോടും കൂടിയവൻ, ശസ്ത്രഹസ്തരായ ആളുകൾ വരുമ്പോൾ ഭയപ്പെടുന്നവൻ-എന്നിപ്രകാരമുളള ഒരുവനെക്കണ്ടാൽ അവൻ  ഹിംസ്രൻ (ഘാതുകൻ), ചോരൻ , നിധിയോ നിശക്ഷേപമോ  അപഹരിച്ചവൻ, മറെറന്തങ്കിലും ഒരു ദുഷ്പ്രയോഗം  ചെയ്തവൻ, ഗ്രഢാജീവി എന്നിവരിലൊതൂവനാണെന്നു ശങ്കിക്കണം. ഇങ്ങനെ ശങ്കാഭിഗ്രഹം
 ത്രപാഭിഗ്രഹമാവിതു്--ഒരു ദ്രവ്യം നഷ്ടമാക (കൈമോശം വരിക) യൊ ചെയ്ത് അവിദ്യമാനമായാൽ തജ്ജാതവ്യവഹാരികൾ (ആ ജാതിയിലുളള ദ്രവ്യങ്ങക്കൊണ്ടു  വ്യവഹരിക്കുന്നവർ) വിവരം അറിയിക്കണം. അങ്ങനെ അറിയിച്ച ദ്രവ്യം അവരുടെ കയ്യിൽ വന്നിട്ട്  അവരതു മറച്ചു [ 375 ]                                                    ൩൭൫

എണ്പത്തൊന്നാം പ്രകരണം ആറാം അധ്യായം

വച്ചാൽ സാചിവ്യകരദോഷം (കളവിന്നു സഹായിച്ച കററം) അവക്കിരിക്കുന്നതാണ്, കയ്യിൽ വന്ന ദ്രവ്യം അന്യന്റെ വകയാണെന്ന അവരറിഞ്ഞിട്ടില്ലങ്കിൽ അതിന്റെ അതിസർഗ്ഗം (അർപ്പണം) കൊണ്ട് അവർക്ക് മോചനം ലഭിക്കും. അവർതങ്ങളുടെ കൈയ്യിൽ വന്ന പുരാണഭാണ്ഡങ്ങളെ സംസ്ഥധൃക്ഷന്നറിവുകൊടുക്കാതെ ആധാനം ചെയ്കയൊ വിൽക്കുകയൊ ചെയ്യരുതു്.

          അപ്രകാരം അറിയിക്കപ്പെട്ട ഒരു ദ്രവ്യം കാട്ടിയാൽ  സംസ്ഥധ്യക്ഷൻ  ത്രപാഭിഗൃഹിത (ആ ദ്രവ്യംകൊണ്ടുവന്നവൻ) നൊട്      നിനക്കെവിടെനിന്നാണിതു കിട്ടിയതു   എന്നു ചോദിക്കണം.  അവൻ ദായാദ്യം (ദായദത്വം)  വഴിക്കു  കിട്ടിയതൊ,  ഇന്നാളിൽനിന്നു കിട്ടിയതൊ, വിലയ്കു വാങ്ങിയതൊ, പുതുതായി ഉണ്ടാക്കിച്ചതൊ, ആധിപ്രച്ഛന്ന (പണയത്തിൽ  മറഞ്ഞിരുന്നത്) മോ ആണ്   എന്നുംഅതിന്റെ ദേശവും കാലവും സമ്പ്രാപ്തിയും അർഗ്ഘ (വസ്തുമൂലം ) വും  പ്രമാണവും  ലക്ഷണവും വിലയും ഇന്നതാണന്നും  പറഞ്ഞ്  ആഗമസധി (ആഗമത്തിന്റെ=കിട്ടിയ പ്രകാരത്തിന്റെ സമർത്ഥനം)  ചെയ്താൽ  അവന്നു  മോചനം ലഭിക്കും.
നാഷ്ടികനും (ദ്രവ്യം പോയവൻ; അഭിയോക്താവ്)അപ്രകാരംതന്നെ  ബോധിപ്പിച്ചാൽ, അവരിൽ  ആരാണോ മുൻപിലും  ദീർഗ്ഘകാലവും അതു കൈവശം  വച്ചനുഭവിച്ചിരുന്നത്, ആർക്കാണോ ശുചിയായ ദേശൻ (സാക്ഷി) ഉളളത്  അവന്റെതാണ് ദ്രവ്യമെന്ന്  തീരുമാനിക്കണം  നാൽക്കാലികൾക്കും ദ്വിപദങ്ങർക്കുംകൂടി  ത്രപംകൊണ്ടും ലിംഗംകൊണ്ടും  ഉളള സാമ്യം കാണുന്നുണ്ടല്ലൊ; പിന്നെ ഒരേ  യോനിദ്രവ്യംകൊണ്ട്  ഒരേകർത്താവ്  (പണിക്കാരൻ) നിർമ്മിച്ച  കുപ്യാഭരണഭാണ്ഡങ്ങൾക്ക  സാമ്യമുണ്ടാകുമെന്നു പറയേണ്ടതുണ്ടോ? [ 376 ] 


൩൭൬ കണ്ടകാശോധനം നാലാമധികരണം

ആ ത്രപാഭിഗൃഹീതൻ ആ ദ്രവ്യം താൻ ഇന്നാളോടു എരവൽ വങ്ങിയതോ സൂക്ഷിപ്പാൻ വാങ്ങിയതോ വൈയാവൃത്യഭർമ്മ (കർമ്മവേതനം ) മായി വാങ്ങായതോ ആണെന്നു പറുന്നതായാൽ അപസാരൻ (ആരിൽന്ന്നും കിട്ടിയതായിപറഞ്ഞുവോ അവൻ ) അതു സമ്മതിന്നപക്ഷം അവൻ മുക്തനാകും. അങ്ങനെയല്ല എന്ന് അപസാരൻ പറഞ്ഞുവെങ്കിൽ പരൻ (അപസാരൻ) അതു തനിക്കു തന്നതിന്റെ കാരണവും, ഉപലിംഗനവും, ദായകൻ, നിബന്ധകൻ (ലേഖകൻ), പ്രതഗ്രാഹകൻ, ഉപദേഷ്ടാവ് (ലേഖ്യം പറഞ്ഞുകൊടുത്തവൻ), ഉപശ്രോതാവ് (കേട്ട സാക്ഷി) എന്നിവയോടുകൂടി പ്രതിസമാനയിരിക്കണം (സമർത്ഥിക്കണം) ഉജഡിതം (ഉപേക്ഷിച്ചത്), പ്രനഷ്ടം, നിഷ്പതിരും (കൂട്ടംതെററിയത്) എന്നിങ്ങനെയുളള ഒരുദ്രവ്യത്തിന്റെ സംഗതിയിൽ ത്രപാഭിഗ്രഹീതൻ ദേശവും കാലവും ലാഭപ്രകാരവും തെളിയിച്ചാൽ അവനു ശുദ്ധിവരും. അശുദ്ധനായാൽ ആ ദ്രവ്യവും, ദണ്ഡമായിട്ടു വേറെ അത്രയും കൊടുക്കണം. അതില്ലാത്തപക്ഷം സ്തേയദണ്ഡം കൊടുക്കെണ്ടവരും. ഇങ്ങനെ ത്രപാഭിഗ്രഹം.

   കർമ്മാഭിഗ്രഹമാവിതു:___മോഷണം ചേയ്തഗ്രഹത്തിൽ  അദ്വാരത്തിലൂടെ  (വാതില്ക്കൽക്കൂടെഅല്ലാതെ )  അകത്തു കടക്കുകയും  പുറത്തു  കടക്കുകയും  പുറത്തുപോകുകയും ചെയ്തിരിക്കുക ,  ദ്വാരത്ത സന്ധി (തുരങ്കം)  കൊണ്ടോ ബീജം (വേധസാധനം)  കൊണ്ടോ പൊളിച്ചിരിക്കുക, ഉത്തമാഗാരത്തിന്റെ (മേൽത്തട്ടിന്റെ) ജാലമോ  വാതായനമോ  നീവ്രമോ (മേൽപ്പുര)  പൊളിച്ചിരിക്കുക,  കയറുകയും  ഇറങ്ങുകയും ചെയ്യുമ്പോൾ   ചുമരിന്മേൽ  വെട്ടിപ്പുഴുതുണ്ടാക്കിയിരിക്കുക, [ 377 ] 
                                                      ൩൭൭

എണ്പത്തൊന്നാം പ്രകരണം ആറാം അധ്യായം

ഗ്രഢമായ ദ്രവ്യനിക്ഷേപത്തെ എടുക്കുന്നതിനുവേണ്ടി ഉപദേശംകൊണ്ടു മാത്രം അറിയാവുന്നവിധം ഉപഖനനം (ചുമരിന്റെ അരികിൽ നിലം കഴിക്കുക) ചെയ്തു അന്തഭാഗത്തിൽ വെട്ടിത്തുറന്നു പൊടിപടലങ്ങൾ പുറപ്പെടുവിച്ചിരിക്കുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ ചോരണം അഭ്യന്തരകൃത (അകത്തുനിന്നു ചെയ്യപ്പെട്ടത) മാണെന്നറിയണം. ഇതിന്നു വിവരീതമായിക്കണ്ടാൽ ബാഹ്യകൃതമാണെന്നു മനസ്സിലാക്കണം. രണ്ടിന്റെ ലക്ഷണങ്ങളും സമ്മിശ്രമായിക്കണ്ടാൽ രണ്ടുഭാഗത്തുനിന്നും കൂടി ചെയ്തതാണെന്നും ധരിക്കണം

  അകത്തുനിന്നാണു ചോരണംചെയ്തിട്ടുളളതെന്നു  തോന്നിയാൽ വ്യസനിയും  ക്രൂരജനങ്ങളോടു  കൂട്ടുളളവനും  തസ്കരോപകരണങ്ങൾ  കൈവശമുളളവനുമായ  ആസന്നപുരഷൻ, ദരിദ്രകലത്തിൽ  ജനിച്ചവളൊ അന്യപുരുഷനിൽ ആസക്തയോ ആയ സ്ത്രീ, അപ്രകാരംതന്നെയിരിക്കുന്ന  പരിചാരകൻ,അധികം  ഉറങ്ങുന്നവൻ , ഉറക്കം  വന്നു  തളർന്നവൻ,  ആധികൊണ്ടു ക്ലാന്തനായവൻ, ഭയപരവശനായവൻ,വരണ്ടും ഇടറിയുമുളള  സ്വരത്തോടും  മുഖവർണ്ണത്തോടും കൂടിയിരിക്കുന്നവൻ, അവസ്ഥിതിൻ (ഒരുസ്ഥലത്ത് ഉറച്ചിരിക്കാത്തവൻ),അതിപ്രലാപം ചെയ്യുന്നവൻ, ഉച്ചാരോഹണം  (ഉയരത്തിൽ കയറുക) കൊണ്ടുദേഹം ക്ഷോഭിച്ചിട്ടുളളവൻ, ചിരകിയും വ്രണപ്പെട്ടും പൊട്ടിയും മുറിഞ്ഞുമുളള ശരീരത്തോടും വസ്ത്രത്തോടും കൂടിയിരിക്കന്നവൻ, കോറിയും കങ്ങിയുമിരിക്കുന്ന കൈകാലുകളോടുകൂടിയവൻ, തലമുടിയും  നഖങ്ങളും പോടി നിറഞ്ഞോ പറിഞ്ഞോ വളഞ്ഞോ ഇരിക്കുന്നവൻ, നല്ലവണ്ണം കളിച്ചു കുറിയിട്ടവൻ, ദേഹത്തിൽ എണ്ണപുരട്ടിയവൻ, അപ്പോൾത്തന്നെ കൈകാലുകൾ കഴുകിയവൻ, പാസു (പൊടി) വിലും  പിച്ഛില:(ചളിയുളള സ്ഥലം)ത്തിലും കാൽ  പതിഞ്ഞു [ 378 ]                                                                 ൩൭൮

കണ്ടകശോധനം നാലാമധികരണം കാണുന്നതിനോടു തുല്യമായ പദിനിക്ഷേപ(കാലടിപ്പാട്)മുള്ളവൻ, അടുക്കൽക്കൂടെ കടന്നുപോകുമ്പോൾ മൂഷിതഗ്രഹത്ഹഹമതിനുള്ള പുഷ്പം,മദ്യം, ചന്ദനം വസ്തരചേഛദഠ,കറിക്കുട്ടു​ ​​​​​​​​​​​​​​​​​​​​​ എന്നിവയുടെ ഗന്ധത്തോടു തുല്യമായ ഗന്ധത്തേ പ്പൊഴിക്കുന്നവ൯ ഇങ്ങനെയെലാല്ലാമൂളളവരെ പാരദാരികനോ ആണെന്നു മനസ്സിലാക്കുകയുഠ ചെയ്യണം

                                            ഏവം ചോരെയാരായറൃ
                                            ഗോപസഥാനികയുക്തനായ്
                                           അന്തദുർഗ്ഗേ നാഗരികൻ,
                                           പ്രദേഷ്ടാവു പുറത്തുമേ.
               കൌടില്യൻറ അത്ഥശാസ്രത്തിൽ, കണ്ടകശോധനമെന്ന 
                     നാലാമധികരണത്തിൽ, ശങ്കത്രപകമ്മാഭിഗ്രഹം  
                                             എന്ന ആറാമധ്യായം    
                                                                                                                                                                                                                                                                                                                                                                                       
                                    ഏഴാം അധ്യായം.
               
                               എണപരണ്ടാം പ്രകരണം.
                                    ആശുമുതകപരീക്ഷ.
                        ആശുമുതകനെ  (പെട്ടന്നു മരിച്ചവനെ) ദേഹമാസകലം എണ്ണ പുരട്ടി പരീക്ഷിക്കണം. മലമൂത്രങ്ങ പുറപ്പെടും, കോഷുത്തിലും ത്വക്കിലും വായു നിറഞ്ഞും, കയ്യുംകാലും വീങ്ങിയും, കണ്ണുകൾ മിഴിച്ചം, കുഴുത്തി അടയാളത്തോടുകൂടിയുമിരിക്കുന്ന ആശുമൃതകനെ  ഞെക്കി വീർപ്പുമുട്ടിച്ചു കൊന്നതാണെന്നറിയണം
                              ഈ ലക്ഷണങ്ങളോടുകൂടീയും, വിശേഷിച്ചു  കൈകളും തുടകളും സങ്കോചിപ്പിച്ചുമിരിക്കുന്നവനെ ഉദ് ബന്ധഹതൻ(തുക്കിക്കൊലപ്പെട്ടവഎന്നറിയണം                   
           
                              

  








































ബ ഹ [ 379 ]

                                                        ൩൭൯
 എണ്പത്തിരണ്ടാം പ്രകരണം                                  എഴാം അധ്യായം
           കൈകളും കാലുകലും വയറും വീർത്തും,അപഗതമായ (ഉള്ളിലേക്കു വലിഞ്ഞ) കണ്ണുകളോടും ഉദ്വൃത്തമായ(പുറത്തേക്കുന്തിയ) നാഭിയോടുംകൂടിയുമിരിക്കുന്നവനെ അവരോപിതൻ(കുഴുവേററിക്കൊല്ലപ്പെട്ടവഎന്നു  ധരിക്കമണം
    ഇദവും കണ്ണുകളും സ്തംഭിച്ചം, നാവുകടിച്ചം,വയറുചീർത്തുമിരിക്കുന്നവനെ ഉദകഹത  (വെള്ളത്തിൽ മുക്കികൊല്ലപ്പെട്ടവൻ)എന്നു വിചാരിക്കണം
       രക്തംകൊണ്ടു നന‌‌‌‌‌‌ഞ്ഞും പൊട്ടിയും വ്രണപ്പെട്ടമിരിക്കുന്ന അവയവങ്ങളോടു കൂടിയുള്ളവനെ കാഷുരശ്മിഹതൻ (വകൊണ്ടൊ കൊല്ലപ്പെട്ടവൻ)എന്നറിയ​ണം
      കൈകൾ, കാലുകൾ, പല്ലകൾ, നഖങ്ങൾ എന്നിവ ശ്യാമവർണ്ണങ്ങളായും, മാംസവും രോമങ്ങളും തോലും അയഞ്ഞും, വായിൽ നുര പൂരണ്ടുമിരിക്കുന്നവനെ വഷഹനെ വിഷഹതൻ (വിഷംകൊടുത്തു കൊല്ലപ്പെട്ടവർ)എന്നറിയണം
 അതേ ലക്ഷണങ്ങളോടും , വിശേഷിച്ചു രക്തം തുറിച്ച ദംശ (കടിവായ) ത്തോടുംകുടിയിരിക്കുന്നവനെ സർപ്പകീടഹതൻ (സർപ്പങ്ങളംലോ മാറുറ സവിഷപ്രാണികളാലൊ കൊല്ലപ്പെട്ടവൻ)എന്നു ധരിക്കണം.
     വിക്ഷിപ്തമായ (അങ്ങുമിങ്ങും ചിതറിയുലഞ്ഞ)  വസ്രത്തോടും  കൂടിയും, വളരെ ഛദ്ദിച്ചം, വിരോചിച്ചുമുളളവനെ മദനയോഗഹതൻ) എന്നറിയണം 
      ഇപ്പറഞ്ഞവയിലോതെങ്കിലുമൊതൂ കാരണംകൊണ്ടുമരിച്ചവനെ തന്നെത്താൻ കൊലപ്പെടുത്തുകയൊ, കൊ [ 380 ] 
                                                                              ൩൮൦

കണ്ടകശോധനം നാലാമധികരണം ന്നതിനുശേഷം ദണ്ഡഭയം കാരണം കെട്ടിത്തൂക്കി കഴുത്തറുക്കുകയോ ചെയ്തതാണെന്നറിയണം.

             വിഷഹതനായവന്റെ ഭോജനശേഷം (ഭക്ഷിച്ചു ദഹിക്കാതെ കിടക്കുന്ന ആഹാരം) പയസ്സിൽ. (പാലിൽ) ഇട്ടു പരീക്ഷിക്കണം. ഹൃദയത്തിൽനിന്ന് അ ഭാഗം കീറിയെടുത്തു തീയ്യിലിട്ടാൽ അതു ചടചട എന്നു പൊട്ടുകയൊ ഇന്ദ്രചാപത്തിൻറെ  നിറമുള്ളതാകയൊ ചെയ്യുന പക്ഷം വിഷമുണ്ടെന്നറിയണം. ശവം ദഹിപ്പിക്കുമ്പോ ദേഹം മുഴുവൻ ദഹിക്കാതിരിക്കുന്ന പക്ഷവും വിഷമുണ്ടെന്നറിയണം
             വിഷദനെ അറിയുന്നു, ഹതന്റെ വാക്പാരുഷ്യത്താലൊ ദണ്ഡപാരുഷ്യത്താലൊ പീഡിതനായിട്ടുള്ള പരിചാരകൻ, ദു:ഖത്തിൽപ്പെട്ടൊ അന്യപുരുഷനിൽ ആസക്തി പൂണ്ടൊ ഇരിക്കുന്ന സ്ത്രീജനം, ഹതന്റെ അഭാവത്തിൽ ദായനിവൃത്തി (ദയം അവനു ചേരാതെ തനിക്കുലഭിക്കാൽ) യേയോ അവന്റെ സ്ത്രീജനത്തെയൊ കാംക്ഷിച്ചുംകൊണ്ടിരിക്കുന്ന ബന്ധുഎന്നിവരെ അന്വേഷിക്കണം. ഹതൊദ്ബദ്ധന്റെ (കൊന്നു തൂക്കപ്പേട്ടവന്റെ) കായ്യത്തിലും അതുതന്നെ പരീക്ഷിക്കണം
           സപയമുദ്ബദ്ധൻ (തന്നെത്താ തുങ്ങുച്ചത്തവൻ) ആയവന്റെ സംഗതിയിൽ ഞനോടു ആരെങ്കിലും അയുക്തമായ വിപ്രകാരം (ദ്രോഹം) ചെയ്ക്കയുണ്ടോ എന്നന്വേഷിക്കണം.
        സ്ത്രീനിമിത്തമായ ദോഷം, ദായാദ്യം(മുതലവകാശം) കാരണമായ ദോഷം, കർമ്മസ്പർദ്ധ, പ്രതിപക്ഷദ്വേഷം(ശ
      വിഗയാധികാരികത്തിലെ ആത്മരക്ഷിതകപ്രകരണത്തിൽ പറഞ്ഞ വിധിയനുസരിച്ചു പരീക്ഷിക്കണമെന്നർത്ഥം. ഇവിടെ പ്രയോമി:' എന്ന മുലത്തിന്നു 'വനോമ:' എന്നം പാഠാന്തരമുണ്ട്. ആപക്ഷത്തിൽ പക്ഷികളോക്കാണ്ടു പരീക്ഷിക്കണമെന്നർത്ഥം. [ 381 ]            
                                                            ൩൮൧

എണ്പത്തിരണ്ടാം പ്രകരണം എഴാം അധ്യായം

 ത്രുവൈരം), പണ്യസംസ്ഥ (കച്ചവടം), സമവായം (തൊഴിൽയോഗം) എന്നിവയോ വിവാപേങ്ങേളിലേതെങ്കിലുമൊന്നോ ആണു് എല്ലാവർക്കം രോഷത്തിന്നു കാരണം. രോഷം നിമിത്തമായിട്ടാണു് ഘാതം (വധം) സംഭവിക്കുന്നതു്.
         തന്നെത്താനാ, താൻ നിയോഗിച്ച ആളുകളാലോ, ധനാർത്ഥമായിട്ടു ചോരന്മാരാലോ, സാദൃശ്യം കാര​ണം  മറെറാരാളുടെ ശത്രുക്കാളാലോ, ഒരുവൻ വധിക്കപ്പെട്ടാൽ അതിനെപ്പററി അറിവാൻ അടുത്ത ജനങ്ങളെപ്പരീക്ഷിക്കണം. ആരാണോ അവനെ വിളിക്കുകയോ, അവന്റെ കൂടെയുണായിരിക്കയോ, അവനോടൊതുമിച്ചു പോകയോ, അവനെ ​ ഹതഭ്രമി (കൊലസ്ഥലം)യിലേക്കു കൊണ്ടുപോകയോ ചെയ്തതു്  അവനോടു ചോദിപ്പു:-ആരാ​ണു ഇവനെ ഇവിടെക്കൊണ്ടുവരികയോ കൊല്ലുകയോ ചെയ്തതു്? ആരെയെങ്കിലും ആയുധപാണിയായിട്ടോ സംഗ്രഹമാൻ (പ്രച്ഛന്നചാരി) ആയിട്ടോ ഉദപിഗ്നനായിട്ടോ നിങ്ങൾ കാണുകയുണ്ടായോ  അവർ എങ്ങനെ പറയുന്നുവോ അങ്ങനെ വേണം പിന്നീടു അന്വേഷണം നടത്തുവാൻ.
                         
                                    മൃതന്റെ മെയ്യിലേതാനു_
                                    മുപഭോഗം, പരിച്ഛദം,
                                    വസ്ത്രം, വേഷ,മലങ്കാര_ 
                                    മിവ കണ്ടകിലായവ
                                     കൊടുത്തോരോടു ചൊദിപ്പു
                                     കുട്ടുപാപ്പുകൾ, ഹേതുവും, 
                                     വ്രവഹാരം, തൊഴിലിവ;__
                                      പിന്നെച്ചെയ്യുക മാർഗ്ഗ​ണം. [ 382 ]       
                                                             ൩൮൨

കണ്ടകശോധനം നാലാംമധാകരണം

                                    എവൻ കാമക്രോധവാശാ,-
                                    ലെവളോ പാപബുദ്ധിയാൽ
                                    തന്നെത്താൻ കൊലചെയ്യുന്നൂ
                                     രജ്ജുശസ്രവിഷങ്ങളാൽ
                                   
                                     ചണ്ഡാലനെക്കൊണ്ടവരെ-
                                     ക്കയറാൽക്കെട്ടി വീഥിയിൽ
                                     വലിപ്പിപ്പി, തവക്കില്ലാ
                                      സംസ്കാരം പ്രേതകർമ്മവും.
                                    അവർക്കു വന്ധുവാരാനും 
                                     പ്രേതകാർയ്യം കഴിക്കുകിൽ
                                     അതേ ഗതിയവന്നെത്തും,
                                     വതൂം ജാതിപ്രവാസേവും. 
                                  യാജനാധ്യാപനവിവാ-
                                  ഹങ്ങളെ ഭ്രഷ്ടരൊത്തു താൻ
                                  ചെയിവോനാണ്ടാൽ ഭ്രഷ്ടനാകു- 
                                  മവരായ് ച്ചെയ്യുമന്യനും.
      
    കൌടില്യന്റെ  അർത്ഥശാസ്ത്രത്തിൽ, കണ്ടകശോധനമെന്ന നാലാമധികരണത്തിൽ, ആശുമൃതകചരീക്ഷ എന്ന ഏഴമധ്യായം     
               ________________________
                                                    എട്ടാം അധ്യായം
                            ______                      
                                 എണ്പത്തിമൂന്നാം പ്രകരണം.
                                  വാക്യകർമ്മാനു യോഗം
     മുഷിന്റെയം (മുതൽ മോഷ്ടിക്കപ്പെട്ടവന്റെ) ബാ​​ഹ്യന്മാതൂമായ സാക്ഷികസളുടെയും സന്നി

_____________________________________________________________

    *വാക്യകർമ്മാനുയോഗം=വാക്യംകൊണ്ടുംമുളള ചോദ്യം.     വാക്യമെന്നാൽ വചനം , കർമ്മമെന്നതു കൈക്രിയ (പ്രഫരം) [ 383 ] 

എണ്പത്തിമൂന്നാം പ്രകരണം എട്ടാംഅധ്യായം


ധിയിൽവച്ച് അഭിശസ്ത ൻ (കുററം ആരോപിക്കപ്പട്ട വൻ) ദേ​ശം ,ജാതി,ഗോത്രം,പേര്,പ്രവൃത്തി,ധനം, സഹായൻ,വാസസ്ഥലം എന്നിവയെ ചോദിച്ചു. അതി ന്നുത്തരമായിക്കിട്ടുന്ന സംഗതികളെ അപദേശങ്ങൾ(ഉപ പത്തികൾ)കൊണ്ട് പ്രതിസമാനിയിക്കുകയും (പയ്യാലോ ചിക്കുക) ചെയ് വൂ.അതിന്നു ശേഷം ചോരണം നടന്ന തിനു തലേദിവസത്തെ അവ പ്രചാരണവും(പെരുമാ

 ) രാത്രിയിലെ നിവാസവും മററുമായി   അവനെ പിടി

ക്കുന്നതുവരെയുളള വിവരങ്ങളെലാം ചോദിപ്പൂ.അതിൽ നിന്നു അവസാനം (അപരാധത്തിൽ നിന്നു വിട്ടുപോകാനു ളള കാരണം) കിട്ടിയാൽ അവൻ ശുദ്ധനാകു. ഇല്ലാത്ത പക്ഷം അവൻ കമ്മപ്രാപ്തൻ (കമ്മത്തിന്നു വിഷയീഭുതൻ; അപരാധി)ആകും.

       പാരണം                             കഴിഞ്ഞതിനു ശേ

ഷം ശ ത നെ പിടിക്കുവാൻ പാടില്ല. എ കൊണ്ടെ ന്നാൽ, അങ്ങനെ പിടിച്ചാൽ ചോദ്യങ്ങൾ ചോദിക്കുന്ന

ന്നു യുക്തിയില്ലാതെ പോകുന്നതുകൊണ്ടു തന്നെ.  എ

ന്നാൽ ഉപകരണം കാണുന്ന സംഗതിയിൽ ഇതുബാധ കമല്ല.

    ചോരനല്ലാത്തവനെ ചോരനെന്നും വ്യാഹരിക്കുന്ന

വന്നും ,ചോരനായിട്ടുളളവനെ പ്രച്ഛാദനം (ഒളിപ്പിക്കുക) ചെയ്യുന്നവനും ചോരതുല്യമായ ന്ധം വിധിക്കണം.

    ചോരനായ അന്യൻ          ദ്വേ‌ഷവും കാരണം

കളവായിട്ടു ത പേരിൽ ആക്ഷേപം കൊണ്ടുവന്ന താണെന്നു തെളിയിച്ചാൽ അഭിശസ്തകൻ ന്ന താണു്. ശുദ്ധനായിട്ടുളളവനെ പരിവാസനം(തടങ്ങലിൽ വയക്കുക ) ചെയ്യുന്നവന്നു പൂവ്വസാഹസം ദണ്ഡം.


(ഒന്നിനൊന്നു വിരുദ്ധമായിപ്പറയുക)ചെയ്യുന്നതായാൽ അവൻ ചോരനല്ലെന്നു ധരിക്കേണ്ടതാണു്.ചേരനല്ലാ ത്തവനും ചോരമാർഗ്ഗത്തിൽ കാണപ്പെട്ടവനെന്നും കണ്ടസമയത്തുളള വേഷത്തിൻറയും ആയുധത്തിൻറയും ഭാണ്ഡത്തിൻറയും സംദൃശ്യതകൊണ്ടോ കളവുചെയ്ത

വൃത്തിൻറ ഉപവാസം(സമീപസ്ഥിതി) കൊണ്ടോ സ

വൻ പിടിപക്കപ്പെട്ടുവെന്നും വരല്ലൊ. താൻ ചോരന ല്ലാതിരുന്നിട്ടും കന്മക്ലേശത്തെ യപ്പെട്ടു "ചോരനാണു് ഞാൻ"എന്നു പറഞ്ഞ മാണ്ഡവ്യൻതന്നെ ഉദാഹരണം.ആയതുകൊണ്ട് സമാപ്തകരമണൻ (എല്ലാ )ആയവനെ മാത്രമേ ദണ്ഡിക്കുവാൻ പാടുളളൂ. [ 384 ] കണ്ടകശോധനം നാലാമധികരണം

ഗിച്ചിട്ടുളള സാധനം), മന്ത്രി (മന്ത്രാലോചനയിൽ സാ ഹായ ചെയ്തവൻ),സഹായൻ(ചോരണത്തിൽ സഹാ യിച്ചവൻ), രൂപം(മോഷ്ടിച്ച ദ്രവ്യം(വൈയാവൃത്യകര ന്മാർ(മോഷ്ടിച്ച ദ്രവ്യത്തെ വിൽക്കുവാനും മററും സഹാ യിച്ചവർ)എന്നീ വിവരങ്ങ ചോദ്യം ചെയ്ത പുറത്തുവ രുത്തണം അവയെ,ചോരക സ്സംബന്ധിച്ചു് മൂ ഷിതഗൃഹത്തിൽ ആരെല്ലാം പ്രവേശിച്ചു എന്നും,ദ്രവ്യാ നം ചെയ്തത് ആരെന്നും,അംശവിഭാഗം( ഓരോരുത്തർക്കു മുളള ഭാഗം) എങ്ങനെയെന്നും ചോദിച്ചു് പ്രതിസമാനയി ക്കുകയും ചെയ്യണം.

     ഈ കാരണങ്ങളെ ശരിക്കു പറയാതെ വിപ്രലാപം

(ഒന്നിനൊന്നു വിരുദ്ധമായിപ്പറയുക)ചെയ്യുന്നതായാൽ അവൻ ചോരനല്ലെന്നു ധരിക്കേണ്ടതാണു്.ചേരനല്ലാ ത്തവനും ചോരമാർഗ്ഗത്തിൽ കാണപ്പെട്ടവനെന്നും കണ്ടസമയത്തുളള വേഷത്തിൻറയും ആയുധത്തിൻറയും [ 385 ] ൩൨൫ എൺപത്തിമൂന്നാം പ്രകരണം എട്ടാം അധ്യായം

    ശങ്കിതന്മാരെ തുല്യശീലന്മാർ, പുംശ്ചലികൾ(വേശ്യകൾ), പ്രാവാദികന്മാർ(ചാടുഭാഷികൾ),കഥ പറയുന്നവർ,ഉവകാശം(താമസസ്ഥലം)കൊടുക്കുന്നവർ,ഭോജനം നല്കുന്നവർ എന്നിവരെക്കൊണ്ട് അപസർപ്പിപ്പിക്കണം. നിക്ഷേപാപഹാരത്തിൽ പറഞ്ഞതുപോലെയും അവരെ അതിസന്ധാനം ചെയ്യാം.
     ദോഷം(അപരാധം) തെളിഞ്ഞവനെ കർമ്മം ചെയ്യിക്കണം. എന്നാൽ ഗർഭിണിയോ പ്രസവിച്ചിട്ട് ഒരു മാസമാകാത്തവളോ ആയ സ്ത്രീയെ കർമ്മം ചെയ്യിക്കരുത്. സ്ത്രീക്ക്  പുരുഷന്നുളളതിൽ പകുതിയേ കർമ്മം പാടുളളൂ. അഥവാ സ്ത്രീയിൽ വാക്യാനുയോഗം മാത്രം പ്രയോഗിച്ചാലും മതി. ബ്രാഹ്മണന്നും, വിദ്വാനായവന്നും, തപസ്വിക്കും കർമ്മം ചെയ്യിക്കേണ്ട സ്ഥാനത്തു സത്രിപരിഗ്രഹം*

ചെയ്യിച്ചാൽമതി. ഇവയെ അതിക്രമിച്ചു പ്രവർത്തിച്ചാൽ കർത്താവിന്നും കാരയിതാവിന്നും ഉത്തമസാഹസം ദണ്ഡം. കർമ്മം കൊണ്ട് മരണം വരുവാനിടയാക്കിയാലുംദണ്ഡം ഇതുതന്നെ.

    നാലുവിധം കർമ്മമാണ് നടപ്പിലുളളത്. ദണ്ഡം(ദണ്ഡം കൊണ്ടുളള അടി)ആറ്,കശ(ചൂരൽപ്രഹരം)ഏഴ്,ഉപരിനിബന്ധം(കൈകൾ പിന്നോക്കം പിടിച്ചുചെർത്തു കെട്ടുകയും കൈകളും ശിരസ്സും ചേർത്തു കെട്ടുകയും), ഉദകനാളിക(മൂക്കിൽ വെളളം പീച്ചിക്കേററുക)എന്നിവയാണവ.
    ഇതിനുപുറമേ വലിയ പാപകർമ്മം ചെയ്തവർക്കു നവവേരൂലത(ഒമ്പതുഹസ്തം നീളമുളള ചൂരൽ കൊണ്ടുളള അടി)പന്ത്രണ്ട്, ഊരുവേഷ്ടങ്ങൾ രണ്ടുവിധം,നക്തമാലലത(ഉങ്ങിൻവടികൊണ്ടുളള അടി)ഇരുപത്,തലങ്ങൾ

  • സത്രികളെക്കൊണ്ട് പിടിപ്പിക്കുക=സത്രികൾ പിടിച്ച് അങ്ങുമിങ്ങും നടത്തി ക്ളേശിപ്പിക്കുക എന്നു സാരം.

49 [ 386 ] ൩൮൬ കണ്ടകശോധനം നാലാമധികരണം (ഉളളൻകയ്യിലുളള അടി)മുപ്പത്തിരണ്ട്,വൃശ്ചികബന്ധങ്ങൾ രണ്ടുവിധം, ഉല്ലംബനങ്ങൾ രണ്ടു വിധം, ഹസ്തസൂചി(കയ്യിന്റെ നഖങ്ങളിൽ സൂചി കയറ്റുക), യവാഗ്രപീതൻ(കഞ്ഞികുടിച്ചവൻ) ആക്കി നിർത്തുക, കൈവിരലിന്റെ ഒരു പർവ്വം(സന്ധി) പൊള്ളിക്കുക, നൈ കുടിപ്പിച്ച് ഒരു ദിവസം മുഴുവൻ വെയിലത്തു നിറുത്തുക,ശിശിരകാലത്ത് ഒരു രാത്രി മുഴുവൻ ബൽബജാഗ്രങ്ങളിൽ (പച്ചപ്പുല്ലുകളുടെ മുകളിൽ) കിടത്തുക എന്നിവയാണ് കർമ്മങ്ങൾ. ഇങ്ങനെ കർമ്മങ്ങൾ പതിനെട്ടുവിധം.*

    ഇപ്പറഞ്ഞ കർമ്മങ്ങൾക്കുളള ഉപകരണം , അതിന്റെ വലുപ്പം,പ്രഹരണം, പ്രധാരണം (അപരാധി യെ കർമ്മത്തിന്നു നിറുത്തേണ്ടും വിധം), അവധാരണം എന്നിവയെല്ലാം ഖരപട്ട$ ത്തിൽ നിന്നറിയേ ണ്ടതാണ്.
   പലപ്രകാരമുളള കർമ്മങ്ങളിൽ ഓരോന്നും ഓരോ ദിവസം എടവിട്ടിട്ടുവേണം ചെയ്യിക്കുവാൻ.
    മുമ്പുതന്നെ ചോരകർമ്മം ചെയ്തിട്ടുളളവൻ, മുൻകൂട്ടി

*ആദ്യത്തേതു നാലും ഇതു പതിന്നാലും കൂടി പതിനെട്ടുവിധം.ഇതിൽ ഊരുവേഷ്ടങ്ങളെന്നാൽ തുടകൾ തമ്മിൽ കൂട്ടിക്കെട്ടുകയാണ്. രണ്ടുതുടകളും കൂട്ടിക്കെട്ടുക, അതോടുകൂടി ശിരസ്സും ചേർത്തു കെ ട്ടുക എന്നിങ്ങനെ ഇതു രണ്ടുവിധം. വൃശ്ചികബന്ധങ്ങൾ =തേളിന്റെ ആകൃതിയിയിലുളള കെട്ടുകൾ. എടത്തുകയ്യും എടത്തുകാലും പുറത്തേക്ക് ചേർത്തുകെട്ടുക,വലത്തുകയ്യും വലത്തുകാലും അപ്രകാരം കെ ട്ടുക എന്നിങ്ങനെ ഇതു രണ്ടുവിധം. ഉല്ലംബനങ്ങൾ ഊർധ്വലംബനങ്ങൾ. കൈകൾ രണ്ടും കൂട്ടി ക്കെട്ടി മുകളിൽപിടിച്ചു തൂങ്ങിക്കുക, കൈകൾക്കു പുറമേ രണ്ടുകാലുകളും കൂട്ടിക്കെട്ടി അപ്രകാരം തൂങ്ങി ക്കുക എന്നിങ്ങനെ ഇതു രണ്ടുവിധം. യവംഗുപീതനാക്കി നിർത്തുക എന്നതിനു വയറുനിറയെ കഞ്ഞി കുടിപ്പിച്ചു മൂത്രവിസർജ്ജനത്തിനയക്കാതെ നിർത്തുക എന്നർത്ഥം.
      $ ഖരപട്ടമെന്നാൽ ഖരപട്ടനെന്ന ആചാര്യനാൽ പ്രണീതമായ പഴയ ശാസ്ത്രമാണെന്നു ഒരു വ്യഖ്യാനത്തിൽ കാണുന്നു. [ 387 ] താൾ:Koudilyande Arthasasthram 1935.pdf/398 [ 388 ] ഒമ്പതാം അധ്യായം

എണ്പത്തിനാലാം പ്രകരണം സർവ്വാധികരണരക്ഷണം*

സമാഹർത്താവിനാൽ നിശ്ചയിക്കപ്പെട്ട പ്രദേഷ്ടാക്കന്മാർ ഒന്നാമതായി അധ്യക്ഷന്മാരെയും അവരുടെ കീഴിലുള്ള പുരുഷന്മാരെയും നിയമനം ചെയ്യണം. ഖനികൾ സാരകർമ്മാന്തങ്ങൾ (സാരദ്രവ്യങ്ങളുടെ കർമ്മശാലകൾ) എന്നിവയിൽനിന്നു സാരദ്രവ്യമോ രത്നമോ അപഹരിക്കുന്നവന്നു ശുദ്ധവധം ദണ്ഡം. ഫല്ഗുദ്രവ്യങ്ങളുടെ കർമ്മാന്തങ്ങളിൽനിന്നു ഫല്ഗുദ്രവ്യമോ ഉപസ്കരമോ (നിത്യവും ആവശ്യമുള്ള വസ്തു) അപഹരിക്കുന്നവന്നു പൂർവ്വസാഹസം ദണ്ഡം. പുണ്യഭൂമികളിൽനിന്ന് ഒരു മാഷകം (മാഹാണിപ്പണം) മുതൽക്കു കാൽപ്പണംവരെ വിലയുള്ള രാജപണ്യത്തെ അപഹരിക്കുന്നുവന്നു പന്ത്രണ്ടുപണം ദണ്ഡം; കാൽപണം മുതൽ അരപ്പണം വരെ വിലയുള്ളതപഹരിച്ചാൽ ഇരുപത്തിനാലുപണം ദണ്ഡം; അരപ്പണം മുതൽ മുക്കാൽപ്പണം വരെ വിലയുള്ളതപഹരിച്ചാൽ മുപ്പത്താറുപണം ദണ്ഡം; മുക്കാൽപ്പണം മുതൽ ഒരുപണം വരെ വിലയുള്ളതപഹരിച്ചാൽ നാല്പത്തെട്ടുപണം ദണ്ഡം; ഒരുപണം മുതൽ രണ്ടുപണം വരെ വിലയുള്ളതപഹരിച്ചാൽ പൂർവ്വസാഹസം ദണ്ഡം; രണ്ടുപണം മുതൽക്കു നാലുപണം വരെ വിലയുള്ളതപഹരിച്ചാൽ മധ്യമസാഹസം ദണ്ഡം; നാലുപണം മുതൽ എട്ടുപണം വരെ വിലയുള്ളതപഹരിച്ചാൽ ഉത്തമസാഹസം ദണ്ഡം; എട്ടുപണം മുതൽക്കു പത്തുപണം വരെ വിലയുള്ള ദ്രവ്യം അപഹരിക്കുന്നവന്നു വധം ദണ്ഡം.













  • രാജാവിന്റെ വക എല്ലാ അധികരണങ്ങളിലുമുള്ള അധികൃതന്മാരെ അന്യായകർമ്മങ്ങളിൽനിന്നു നിവാരണം ചെയ്യൽ. [ 389 ]
    ൩൮൯

എണ്പത്തിനാലാം പ്രകരണം ഒമ്പതാം അധ്യായം

കോഷ്ഠാഗാരം,പണ്യാഗാരം, കുപ്യഗോരം, ആയുധാഗാരം എന്നിവയിൽനിന്ന് മേൽപ്പറഞ്ഞവയുടെ പകുതി വിലയുള്ള കപ്യഭാണ്ഡങ്ങളോ ഉപസ്കരങ്ഹളോ അപഹരിച്ചാൽ മേൽക്കാണിച്ചവതന്നെയാണു ദണ്ഡങ്ങൾ; കോശാഗാരം, ഭാണ്ഡാഗാരം, അക്ഷശാല എന്നിവയിൽനിന്നാണെങ്കിൽ മേൽപ്പറഞ്ഞവയുടെ നാലിലൊന്നു വിലയുള്ള ദ്രവ്യങ്ങൽ അപഹരിച്ചാലും ഈ ദണ്ഡങ്ങൾതന്നെ ഇരട്ടി.


ചോരന്മാർക്ക് അഭിപ്രധർഷണം * (തുരന്നു കവർച്ചയ്ക്കു സഹായിക്കുക) ചെയ്താൽ ചിത്രഘാത (ചിത്രവധം) ദണ്ഡം. ഇങ്ങനെ രാജപരിഗ്രഹങ്ങളിൽ (രാജാവിന്റെ കാര്യാലയങ്ങളിൽ) ഉള്ള അപഹരണം പറയപ്പെട്ടു.


ബാഹ്യങ്ങളായ സ്ഥലങ്ങളിൽ ക്ഷേത്രം (വയൽ), കുളം, ഗൃഹം, ആപണം എന്നിവയിൽനിന്നു പകൽസമയത്തു ആരുംകാണാതെ ഒരു മാഷകം മുതൽക്കു കാൽപ്പണംവരെ വിവയുള്ള കുപ്യഭാണ്ഡത്തെയോ ഉപസ്കരത്തെയോ അപഹരിക്കുന്നവന്നു മൂന്നുപണം അതല്ലെങ്കിൽ സർവ്വാംഗവും ചാണകം തേച്ചു അവഘോഷണം (നഗരംമുഴുവൻ കൊട്ടിഘോഷിച്ചു നടത്തുക) ദണ്ഡം. കാൽപ്പണം മുതൽക്ക് അരപ്പണംവരെ വിലയുള്ള ദ്രവ്യങ്ങളപഹരിച്ചാൽ ആറുപണം, അഥവാ ദേഹംമുഴുവൻ ഗോമയഭസ്മം (ചാണകച്ചാരം) തേച്ച് അവഘോഷണം ദണ്ഡം. അരപ്പണംമുതൽക്കു മുക്കാൽപ്പണംവരെ വിലയുള്ള ദ്രവ്യമപഹരിച്ചാൽ ഒമ്പതുപണം, അല്ലെങ്കിൽ ഗോമയഭസ്മം തേച്ചോ ശരാവമേഖല (ശരാവം=ചിരാതു കോർത്തചരടു്) കഴുത്തിൽക്കെട്ടി


  • അഭിപ്രധർഷണമെന്നതിനു രാജപുരുഷന്മാർ തന്നെ ചെയ്യു അപഹരണം, അവരുടെ (ചോരന്മാരടെ) തലയിൽ വച്ചുകെട്ടുക എന്നൊരു വ്യാഖ്യാനം കാണുന്നു.












  • രാജാവിന്റെ വക എല്ലാ അധികരണങ്ങളിലുമുള്ള അധികൃതന്മാരെ അന്യായകർമ്മങ്ങളിൽനിന്നു നിവാരണം ചെയ്യൽ. [ 390 ] ൩൯0

കണ്ടകശോധനം നാലാമധികരണം

യോ അവഘോഷണം ദണ്ഡം. മുക്കാൽപ്പണം മുതൽ ഒരുപണംവരെ വിലയുള്ള ദ്രവ്യമപഹരിച്ചാൽ പന്ത്രണ്ടുപണം, അഥവാ മുണ്ഡനമോ (തലമൊട്ടയടിക്കുക) പ്രവ്രാജനമോ (നാട്ടിൽനിന്നു പുറത്താക്കുക) ചെയ്ക ദണ്ഡം.ഒരു പണംമുതൽ രണ്ടുപണം വരെ വിലയുള്ള ദ്രവ്യമപഹരിച്ചാൽ ഇരുപത്തിനാലു പണം, അഥവാ തല മുണ്ഡനം ചെയ്യിച്ച ഇഷ്ടകാശകലംകൊണ്ടെറിഞ്ഞു പുറത്താക്കുക ദണ്ഡം. രണ്ടുപണം മുതൽ നാലുപണംവരെ വിലയുള്ള ദ്രവ്യമപഹരിച്ചാൽ മുപ്പത്താറു പണവും, നാലുപണം മുതൽ അഞ്ചുപണംവരെ വിലയുള്ളതപഹരിച്ചാൽ നാല്പത്തെട്ടുപണവും, അഞ്ചുപണം മുതൽക്കു പത്തുപണംവരെ വിലയുള്ളതപഹരിച്ചാൽ പൂർവ്വസാഹസവും, പത്തുപണംമുതൽ ഇരുപതുപണം വരെ വിലയുള്ളതപഹരിച്ചാൽ ഇരുന്നൂറുപണവും, ഇരുപതുപണംമുതൽ മുപ്പതുപണംവരെ വിലയുള്ളതപഹരിച്ചാൽ അഞ്ഞൂറുപണവും, മുപ്പതുപണംമുതൽ നാല്പതുപണംവരെ വിലയുള്ളതപഹരിച്ചാൽ ആയിരം പണവും ദണ്ഡം. നാല്പതുപണം മുതൽക്കു അയ്മ്പതുപണംവരെ വിലയുള്ള ദ്രവ്യമപഹരിക്കുന്നവന്നുവധം ദണ്ഡം. പകലോ രാത്രിയിലോ മേൽപ്പറഞ്ഞവയുടെ പകുതി വിലയുള്ള ദ്രവ്യങ്ങൾ അന്തര്യാമിക (യാമംതോറും കാവൽ നില്ക്കുന്നവൻ) നിൽബലം പ്രയോഗിച്ച് അപഹരിക്കുന്നവന്നു മേൽപ്പറഞ്ഞ ദണ്ഡങ്ങൾ തന്നെ ഇരട്ടി; പകലായാലും രാത്രിയിലായാലും ആയുധപാണിയായിച്ചെന്ന് ബലാൽക്കാരേണ മേൽപ്പറഞ്ഞവയുടെ നാലിലൊന്നു വിലയുള്ള ദ്രവ്യങ്ങളപഹരിച്ചാലും ഇവതന്നെ ദണ്ഡങ്ങൾ. കുടുംബി, അധ്യക്ഷൻ, മുഖ്യൻ, സ്വാമി (സമാഹത്താവ്) എന്നിവർ കൂടശാസനം (കപടലേഖ്യം), കുടമുദ്ര എന്നിവ നിർമ്മിച്ചാൽ ക്രമത്തിൽ പൂർവ്വസാഹസം, മധ്യമസാഹസം, ഉത്തമസാഹസം, വധം എന്നിവ ദണ്ഡ [ 391 ] ൩൯൧ എണ്പത്തിനാലാം പ്രകരണം ‌ ഒമ്പതാം അധ്യായം

ങ്ങൾ. അഥവാ അപരാധത്തിന്റെ അവസ്ഥപോലെയും ദണ്ഡം വിധിക്കാം. ദർമ്മസ്ഥൻ വിവാദം ചെയ്യുന്ന പുരുഷനെ തർജ്ജനം (ആംഗ്യംകൊണ്ടു ഭയപ്പെടുത്തുക) ചെയ്ക, ഭത്സനം (വാക്കുകൊണ്ടു ഭയപ്പെടുത്തുക) ചെയ്ക, അപസരിപ്പിക്കുക (പുറത്താക്കുക), ആഭിഗ്രസിക്കുക (മൂകനാക്കുക) എന്നിവയിലേതെങ്കിലും ചെയ്താൽ അവന്നു പൂർവ്വസാഹസം ദണ്ഡം; വാക്പാരുഷ്യം ചെയ്താൽ ഇതുതന്നെ ഇരട്ടി ദണ്ഡം. വിവാദം ചെയ്യുന്ന ആളോടു ചോദിക്കേണ്ടതു ചോദിക്കാതിരിക്കുകയോ, ചോദിക്കേണ്ടാത്തതു ചോദിക്കുകയോ, ചോദിച്ചതിനെ സമാധാനം കേൾക്കാതെ വിട്ടുകളകയോ, ശിക്ഷിക്കുക (പറയേണ്ടതിനെ പഠിപ്പിക്കുക) യോ, മറന്നതിനെ ഓർമ്മപ്പെടുത്തുകയോ, പൂർവ്വദാനം ചെയ്ത (പറയേണ്ടതിൻരെ ആദ്യഭാഗം സൂചിപ്പിക്കുക) യോ ചെയ്താൽ ധർമ്മസ്ഥന്നു മധ്യമസാഹസം ദണ്ഡം. ദേശനോടു (സാക്ഷിയോടു) ദേയത്തെ (സമാധാനം നൽകേണ്ട സംഗതിയെ) ചോദിക്കാതിരിക്കുകയോ, ദേയമല്ലാത്തതു ചോദിക്കുകയോ, സാക്ഷിയെക്കൂടാതെ കാര്യം നിർണ്ണയിക്കുകയോ, സാക്ഷിയെ ഛലം (വ്യാജം) പറഞ്ഞു തെറ്റിക്കുകയോ,ളരെനേരം കാത്തുനിറുത്തി ക്ഷീണിപ്പിച്ചുമടക്കി അയയ്ക്കുകയോ, മാർഗ്ഗാപന്നമായ (വഴിക്കുവഴിയായുള്ള) വാക്യത്തെക്രമം തെറ്റിക്കുകയോ, സാക്ഷികൾക്കു ബുദ്ധിസാഹായം നൽകുകയോ,അരിതാനുശിഷ്ടമായ (തീർച്ചപ്പെടുത്തിക്കഴിഞ്ഞ) കാര്യം പിന്നേയും എടുത്തു ചോദിക്കുകയോ ചെയ്താൽ ധർമ്മസ്ഥന് ഉത്തമസാഹസം ദണ്ഡം. ഒരിക്കൽ ദണ്ഡമനുഭവിച്ചിട്ടു പിന്നേയും ധർമ്മസ്ഥൻ അപരാധം ചെയ്താൽ ഇരട്ടി ദണ്ഡം വിധിക്കുകയും സ്ഥാനത്തുനിന്നു നീക്കുകയും ചെയ്യണം. ലേഖകൻ കക്ഷികൾ പറഞ്ഞതിനെ എഴുതാതിരി [ 392 ] ൩൯൨ കണ്ടകശോധനം നാലാമധികരണം

ക്കുകയോ, പറയാത്തതിനെ എഴുതുകയോ, നേരെയല്ലാതെ പറഞ്ഞതിനെ നന്നാക്കി എഴുതുകയോ, നേരെപ്പറഞ്ഞതിനെ ചീത്തയാക്കി എഴുതുകയോ, അർത്ഥോൽപത്തിയെ മാറിദ്ധരിക്കത്തക്കവിധം എഴുതുകയോ ചെയ്താൽ അവന്നു പൂർവ്വസാഹസദണ്ഡമോ, അല്ലെങ്കിൽ അപരാധത്തിന്നു തക്കതായ ‌ദണ്ഡമോ കല്പിക്കണം. ധർമ്മസ്ഥനോ പ്രദേഷ്ടാവോ ദണ്ഡ്യനല്ലാത്തവന്നു ഹിരണ്യദണ്ഡം വിധിക്കുന്നതായാൽ അവരെക്കൊണ്ട് ആ വിധിച്ചതിന്റെ ഇരട്ടി ദണ്ഡം കെട്ടിക്കണം. ന്യായപ്രകാരം വേണ്ടതിൽ കൂടുതലായോ കുറവായോ ഉള്ള ദണ്ഡം വിധിച്ചാൽ അതിന്റെ എട്ടിരട്ടി ദണ്ഡം വസൂലാക്കണം. ധർമ്മസ്ഥനോ പ്രദേഷ്ടാവോ ദണ്ഡ്യനല്ലാത്തവന്നു ശരീരദണ്ഡം വിധിച്ചാൽ അവർക്കും ശാരീരദണ്ഡം തന്നെ വിധിക്കണംച അല്ലെങ്കിൽ ശരീരദണ്ഡത്തിന്നുള്ള നിഷ്ക്രയത്തിന്റെ ഇരട്ടി ദണ്ഡം വസൂലാക്കണം. ഉള്ളതായ അർത്ഥത്തെ നശിപ്പിക്കുകയോ ഇല്ലാത്തതായ അർത്ഥത്തെ ഉണ്ടാക്കിക്കൊടുക്കുകയോ ചെയ്താൽ അതിന്റെ എട്ടിരട്ടി ദണ്ഡം. ധർമ്മസ്ഥനാൽ കല്പിക്കപ്പെട്ട ചാരക (ഠാണാവ്) ത്തിൽനിന്നോ ബന്ധനാഗാരത്തിൽനിന്നോ അപരാധികളെ പുറത്തുവിടുക, രോധത്തിലും (ചാരകത്തിൽ) ബന്ധനാഗാരത്തിലുമുള്ള അപരാധികളുടെ ശയനം, ആസനം, ഭോജനം, ഉച്ചാരസഞ്ചാരം (മൂത്രപുരീഷോത്സർഗ്ഗത്തിന്നുള്ള സഞ്ചാരം) എന്നിവയ്ക്കു തടസ്ഥം വരുത്തുക എന്നിവ ചെയ്താൽ കർത്താവിനും കാരയിതാവിന്നും ക്രമത്തിൽ മൂന്നുപണം മുതൽക്കു മുമ്മൂന്നു പണം അധികമായിട്ടുള്ള ദണ്ഡം വിധിക്കണം. ചാരകത്തിൽനിന്നു അഭിയുക്തനെ മോചിപ്പിക്കുകയോ നിഷ്പതിപ്പിക്കുകയോ ചെയ്യുന്നവന്നു മധ്യമസാഹസ [ 393 ] ൩൯൩ എണ്പത്തിനാലാം പ്രകരണം ഒമ്പതാം അധ്യായം

വും അഭിയോഗ്യദ്രവ്യം കെട്ടിക്കുകയും ദണ്ഡം. ബന്ധനാഗാരത്തിൽനിന്നു അപരാധിയെ മോചിപ്പിക്കുകയോ നിഷ്പതിപ്പിക്കുകയോ ചെയ്യുന്നവന്നു സർവ്വസ്വഹരണവും വധവും ദണ്ഡം. ബന്ധനാഗാരാധ്യക്ഷനോടു പറയാതെ സംരുദ്ധകനെ (ബന്ധനത്തിലിരിക്കുന്നവനെ) സഞ്ചരിപ്പിക്കുന്നവന്നു ഇരുപത്തിനാലുപണം ദണ്ഡം; കർമ്മം ചെയ്യിക്കുന്നവന്ന് അതിലിരട്ടി; അന്യസ്ഥാനത്തേക്കു നയിക്കുകയോ അന്നപാനങ്ങളെ നിരോധിക്കുകയോ ചെയ്യുന്നവന്നു തൊണ്ണൂറ്റാറുപണം ദണ്ഡം; പരിക്ലേശിപ്പിക്കുക (അടിച്ചു വേദനപ്പെടുത്തുക) യോ ഉൽകോവം (കൈക്കൂലി) വാങ്ങുകയോ ചെയ്യുന്നവന്നു മധ്യമസാഹസം ദണ്ഡം; ബസനസ്ഥനെ അടിച്ചു കൊല്ലുന്നവന് ആയിരം പണം ദണ്ഡം. പരിഹൃഹീതയോ, ദാസിയോ, ആഹിതികയോ ആയ സംരുദ്ധികയെ (ബന്ധനത്തിലിരിക്കുന്ന സ്ത്രീയെ) അധിചരിക്കുന്നവന്നു പൂർവ്വസാഹസം ദണ്ഡം. ബന്ധനസ്ഥയായ ചോരഭാര്യയേയോ ഡാമരികന്റെ (യുദ്ധത്തിൽ പിടിക്കപ്പെട്ടവന്റെ) ഭാര്യയേയോ ഗമിക്കുന്നുവന്നു മാധ്യമസാഹസം ദണ്ഡം. ബന്ധനസ്ഥയായ ആര്യയെ (കുലസ്ത്രീയെ) ഗമിക്കുന്നുവെന്ന് ഉത്തമസാഹസം ദണ്ഡം. സംരുദ്ധനായ ഒരുവൻ സംരുദ്ധയായ ഒരു സ്ത്രീയെ ഗമിക്കുന്നതായാൽ അവനെ അവിടെവച്ചുതന്നെ വധിക്കുകയാണ് ദണ്ഡം. അതുതന്നെയാണ് ആര്യയായ ഒരു സംരുദ്ധികയെ ബന്ധനാഗാരാധ്യക്ഷൻ ഗമിച്ചാൽ അവന്നും ദണ്ഡമെന്നറിയണം. സംരുദ്ധികയായ ഒരു ദാസിയെ ഗമിക്കുന്നതായാലാകട്ടെ പൂർവ്വസാഹസമാണ് ദണ്ഡം. [ 394 ] ൩൯൪ കണ്ടകശോധനം നാലാമധികരണം

ഗാരത്തിൽനിന്ന് അപരാധിയെ പുറത്തു വിടുന്നവന്നു് സർവ്വസ്വഹരണവും വധവും ദണ്ഡം. ആദ്യമർത്ഥചരന്മാരെ ഭൂണ്ഡത്താൽ ശുദ്ധിചെയ്യണം; ശുദ്ധിചെയ് വൂ പൌരജാന പദരെശുദ്ധരാമവർ. കൊടിവ്യന്റെ അർത്ഥശാസ്ത്രത്തിൽ, കണ്ടകശോധനമെന്ന നാലാമധികരണത്തിൽ, സർവ്വാധികരണ രക്ഷണമെന്ന ഒമ്പതാമധ്യാം


പത്താം അധ്യായം എണ്പത്തഞ്ചാം പ്രകരണം. ഏകാംഗവധനിഷ്ത്രയം

തീർത്ഥഘാതൻ (തീർത്ഥത്തിന്നു=പുണ്യസ്ഥാനത്തിന്നുനാശം വരുത്തുന്നവൻ), ഗ്രന്ഥിഭേദൻ (ബന്ധനച്ഛേദം ചെയ്യുന്നവൻ), ഊർദ്ധ്വകരൻ (ഊർദ്ധ്വഭാഗത്തുനിന്നു പുരപൊളിച്ചിറങ്ങുന്നവൻ) എന്നിവർക്കു പ്രഥമാപരാധത്തിൽ പണച്ഛേദനമോ (കയ്യിന്റെ വിരലുകളെല്ലാം മുറിക്കുക) നൂറുപണമോ ദണ്ഡം; മൂന്നാമത്തെ അപരാധത്തിൽ ദക്ഷിണഹസ്തം വെട്ടിക്കളകയോ നാനൂറുപണമോ ദണ്ഡം; നാലാമത്തെ അപരാധത്തിങ്കൽ യഥേച്ഛം വധിക്കുകയാണ് ദണ്ഡം. അയ്മ്പത്തഞ്ചു പണത്തിൽ താഴെ വിലയ്ക്കുള്ള കോഴി, [ 395 ]

  • ഏകാംഗവധമെന്നാൽ ഹസൂപാദാദിയായ ഒരംഗത്തെ ഛേദിക്കുക. അതിനു പകരമായിട്ടുള്ള ധനദണ്ഡം ഏകാംഗയധനിക്ക് ക്രയം.

൩൯൫ എണ്പത്തഞ്ചാം പ്രകരണം പത്താം അധ്യായം

കീരി, പൂച്ച, നായ്, പന്നി എന്നിവയെ മോഷണം ചെയ്കയോ കൊല്ലുകയോ ചെയ്താൽ അമ്പത്തഞ്ചു പണമോ നാസാഗ്രച്ഛേദനമോ ദണ്ഡം. ചണ്ഡാളന്മാരുടെയോ വനചരന്മാരുടെയോ വകയായിട്ടള്ളവയെയാണ് മേൽപ്രകാരം ചെയ്തതെങ്കിൽ ഇതിന്റെ പകുതി ദണ്ഡം. പാശം (കെണി), ജാലം (വല), കൂടാവപാതം (കപടഗർത്തം) എന്നിവയിൽ ബന്ധിക്കപ്പെട്ട മൃഗങ്ങളെയോ പശുക്കളെയോ പക്ഷികളെയോ വ്യാളങ്ങളേയോ മത്സ്യങ്ങളേയോ അപഹരിച്ചാൽ അപഹരിച്ചവയെക്കൊടുക്കുകയും, അവയുടെ വിലയോളം വരുന്ന ദ്രവ്യം അടയ്ക്കുകയും ദണ്ഡം. മൃഗവനം, ദ്രവ്യവനം എന്നിവയിൽനിന്നു മൃഗങ്ങളേയും ദ്രവ്യങ്ങളേയും അപഹരിച്ചാൽ നൂറുപണം ദണ്ഡം. ബിംബങ്ങൾ (കളിപ്പാവകൾ), വിഹാരമൃഗപക്ഷികൾ (വിനോദാർത്ഥമായിട്ടുള്ള മൃഗങ്ങളും പക്ഷികളും) എന്നിവയെ കക്കുകയോ കൊല്ലുകയോ ചെയ്താൽ മേൽപ്പറഞ്ഞതിന്റെ ഇരട്ടി ദണ്ഡം. കാരുക്കളുടെയോ ശില്പികളുടെയോ കുശീലവന്മാരുടെയോ തപസ്വികളുടേയോ വകയായ ക്ഷുദ്രകദ്രവ്യങ്ങൾ അപഹരിച്ചാൽ നൂറുപണം ദണ്ഡം; സ്ഥൂലകദ്രവ്യങ്ങൾ അപഹരിച്ചാൽ അതിലിരട്ടി ദണ്ഡം. കൃഷിയുടെ ഉപയോഗത്തിനുള്ള ദ്രവ്യങ്ങളപഹരിച്ചാലും ഇതുതന്നെ ദണ്ഡം. ദുർഗ്ഗത്തിൽ പ്രവേശിപ്പാനനുവാദം ലഭിക്കാത്തവൻ പ്രവേശിക്കുകയോ, കോട്ടമതിലിന്റെ ദ്വാരത്തിൽനിന്നു നിക്ഷേപമെടുത്തു പുറത്തേക്കു പോകയോ ചെയ്യുന്നവന്നു കന്ധരാവധം (കന്ധരകൾ=കാലിന്റെ പിൻഭാഗത്തുള്ള രണ്ടു പെരുഞെരമ്പുകൾ മുറിക്കുക) ചെയ്കയോ ഇരുനൂറുപണമോ ദണ്ഡം. ചക്രയുക്തം (ശകടം), തോണി, ക്ഷുദ്രപശു എന്നി [ 396 ] ൩൯൬ കണ്ടകശോധനം നാലാമധികരണം

വയെ അപഹരിക്കുന്നുവെന്ന് ഒരു കാൽ വെട്ടിക്കളയുക അല്ലെങ്കിൽ മുന്നൂറുപണം ദണ്ഡം. കാകണികൾ, അക്ഷരങ്ങൾ, അരലകൾ, ശലാകകൾ എന്നിവയെ കപടമായി നിർമ്മിക്കുകയോ ഹസ്തവിഷമം (ഹസ്തകൌശലംകൊണ്ട് ദ്യൂതത്തിങ്കൽ വ്യാജപ്രയോഗം) ചെയ്കയോ ചെയ്യുന്നവന്ന് ഏകഹസ്തവധം അല്ലെങ്കിൽ നാനൂറു പണം ദണ്ഡം. സ്തേനൻ (ചോരൻ), പാരദാരികൻ എന്നിവർക്കു സ്ത്രീസംഗ്രഹണത്തിന്നു സാഹായം ചെയ്താൽ സംഗ്രഹണത്തിന്നു വഴിപ്പെട്ട സ്ത്രീക്കു കർണ്ണനാസാച്ഛേദനമോ അഞ്ഞൂറുപണമോ ദണ്ഡം; സാഹായം ചെയ്ത പുരുഷന്നു അതിലിരട്ടി ദണ്ഡം. [ 397 ] താൾ:Koudilyande Arthasasthram 1935.pdf/408 [ 398 ] താൾ:Koudilyande Arthasasthram 1935.pdf/409 [ 399 ] താൾ:Koudilyande Arthasasthram 1935.pdf/410 [ 400 ] താൾ:Koudilyande Arthasasthram 1935.pdf/411 [ 401 ] താൾ:Koudilyande Arthasasthram 1935.pdf/412 [ 402 ] താൾ:Koudilyande Arthasasthram 1935.pdf/413 [ 403 ] താൾ:Koudilyande Arthasasthram 1935.pdf/414 [ 404 ] താൾ:Koudilyande Arthasasthram 1935.pdf/415 [ 405 ] താൾ:Koudilyande Arthasasthram 1935.pdf/416 [ 406 ] താൾ:Koudilyande Arthasasthram 1935.pdf/417 [ 407 ] താൾ:Koudilyande Arthasasthram 1935.pdf/418 [ 408 ] താൾ:Koudilyande Arthasasthram 1935.pdf/419 [ 409 ] എണ്പത്തെട്ടാം പ്രകരണം പതിമ്മൂന്നാം അധ്യായം വ ചെയ്യുന്ന സമയത്ത് അങ്ങനെ ചെയ്യുന്നവർ"മാറുവിൻ"എന്നു പറയുന്നതായാൽ,ആ വൃക്ഷാദികളെക്കൊണ്ടു സംഘട്ടനം വരുന്നതിന് അവരെ ദണ്ഡിക്കുവാൻ പാടില്ല.

    ആനയെ അങ്ങോട്ട് കോപിപ്പിക്കുകയാൽ അത് ഒരുവനെക്കൊന്നാൽ അപ്രകാരം കൊല്ലപ്പെട്ടവൻ ആ ആനയ്ക്ക് ഒരു ദ്രോണം ചോറും ഒരു കുുടം മദ്യവും മാല്യാനുലേപനങ്ങളും കൊമ്പുകളിലെ ചോര തുടയ്ക്കുവാൻ ഒരു വസ്ത്രവും കൊടുക്കണം.*.ആന കുത്തിക്കൊല്ലുക എന്നത് അശ്വമേധത്തിലെ അവഭൃഥസ്നാനത്തോടു തുല്യമാകയാൽ ഹന്താവായ ആനയ്ക്ക് പാദപ്രക്ഷാളനവും ചെയ്യണം.ഉദാസീനനായ ഒരുവനെ ആന കൊന്നാലാകട്ടെ യാതാവിന്ന് (ആനക്കാരന്നു) ഉത്തമസാഹസം ദണ്ഡം. [ 410 ] താൾ:Koudilyande Arthasasthram 1935.pdf/421 [ 411 ] താൾ:Koudilyande Arthasasthram 1935.pdf/422 [ 412 ] താൾ:Koudilyande Arthasasthram 1935.pdf/423 
  1. കണ്ടകമെന്നാൽ മുള്ള് മുള്ളുപോലെ ജനങ്ങ‌ൾക്ക് ദ്രോഹകാരികളായിട്ടുള്ള കാരുക്കൾ വൈദേഹകന്മാർ തുടങ്ങിയവരെയാണ് പ്രകൃതത്തിൽ കണ്ടകന്മാരെന്നുപറയുന്നത്.അവരുടെ ഉപദ്രവം ഇല്ലായ്മചെയ്യൽതന്നെ കണ്ടകശോധനം.
  2. വസ്ത്രങ്ങളുടെ അലക്കു് അവ വെളുപ്പിക്കേണ്ടതിന്റെ തോതനുസരിച്ചു മുകളാവദാതം മുതൽക്കു നാലുവിധമാകുന്നു. മുകളാവദാതമായി അലക്കേണ്ട വസ്ത്രം ഒരു ദിവസംകൊണ്ടും, ശിലാപട്ടശുദ്ധം രണ്ടുദിവസംകൊണ്ടും, ധൌതസൂത്രവൎണ്ണം മൂന്നുദിവസംകൊ​ണ്ടും പ്രമൃഷ്ടശ്വേതം നാലുദിവസംകൊണ്ടും അലക്കികൊടുക്കണമെന്നു താൽപൎയ്യം