മലയാളഭാഷാ_വ്യാകരണം

രചന:ഹെർമ്മൻ ഗുണ്ടർട്ട് (1851)

[ 5 ] മലയാളഭാഷാ
വ്യാകരണം







തലശ്ശെരിയിലെഛാപിതം

൧൮൫൧

1851. [ 7 ] ഇതിൽപ്രയോഗിച്ചകുറിയക്ഷരങ്ങൾആവിത്-

ഉ— ഉത്തമപുരുഷൻ പ്ര— പ്രഥമ(പുരുഷൻ–വിഭക്തി)
ഉം— ഉദാഹരണം ബ— ബഹുവചനം
ഏ— ഏകവചനം ഭാ— ഭാവി
ച— ചതുൎത്ഥി ഭൂ— ഭൂതം
തൃ— തൃതീയ മ— മദ്ധ്യമപുരുഷൻ
ദ്വി— ദ്വിതീയ വ— വൎത്തമാനം
ന— നപുംസകം ഷ— ഷഷ്ഠി
പ— പഞ്ചമി സ— സപ്തമി
പു— പുരുഷൻ സം— സംസ്കൃതം
പുല്ലിംഗം സ്ത്രീ— സ്ത്രീലിംഗം
= - സമം

ഉദാഹരണങ്ങളെഎടുത്ത ഗ്രന്ഥങ്ങളുടെ പെർ ആവിതു

അ. രാ. അദ്ധ്യാത്മരാമായണം
ഉ- രാ. ഉത്തരരാമായണം
ക- സാ. കണക്കുസാരം
കൃ- ഗാ- കൃഷ്ണഗാഥ
കൃ- ച- കൃഷ്ണചരിതം
കെ. ഉ- കെരളഉല്പത്തി
കെ- രാ. കെരളവൎമ്മരാമായണം
കൈ.ന. കൈവല്യനവനീതം
ചാ- ണ- ചാണക്യസൂത്രം
ചി- ര- ചിന്താമണിരത്നം
തത്വ - തത്വബൊധം
ത. സ. തന്ത്രസംഗ്രഹം
തി. പ- തിരുവിതങ്കൊട്ടുപഞ്ചാംഗം-
[ 8 ]
ദമ- ദമയന്തിനാടകം
ദെ- മാ- ദെവീമാഹാത്മ്യം
നള- - നളചരിതം
പ - ത- പഞ്ചതന്ത്രം
പ- ചൊ പഴഞ്ചൊൽ
പാ- പാട്ടു
പൈ- പൈയനൂർപാട്ടു
ഭാഗ- ഭാഗവതം
മന്ത്ര- മന്ത്രശാസ്ത്രം
മ- ഭാ. മഹാഭാരതം
മ. മ- മൎമ്മമണി
രാ- ച- രാമചരിതം
ല-പാ.സ. ലക്ഷ്മീപാൎവ്വതീസംവാദം
വില്വ- വില്വപുരാണം
വെ. ച. വെതാളചരിത്രം
വൈ- ച- വൈരാഗ്യചന്ദ്രൊദയം
വൈ-ശാ. വൈദ്യശാസ്ത്രം
വ്യ- മാ- വ്യവഹാരമാല
വ്യ- പ്ര- വ്യാകരണപ്രവെശകം
ശാസ- ശിലാതാമ്രശാസനങ്ങൾ
ശി- പു- ശിവപുരാണം
സീ വി. ശീതാവിജയം(ശതമുഖരാമായണം)
ശീലാ- സീലാവതിപാട്ടു
ഹ.ന.കീ. ഹരിനാമകീൎത്തനം
ഹൊരാ- ഹൊരാവ്യാഖ്യാനം
[ 9 ] മലയാളഭാഷാ
വ്യാകരണം.

§൧. മലയാളഭാഷദ്രമിളംഎന്നുള്ളതമിഴിൻ്റെഒരുശാഖആ
കുന്നു-അതുതെലുങ്കു കൎണ്ണാടകം തുളു കുടകു മുതലായശാഖകളെക്കാ
ൾഅധികംതമിഴരുടെസൂത്രങ്ങളൊടുഒത്തുവരികയാൽഉപഭാഷ
യത്രെ- എങ്കിലും ബ്രാഹ്മണർഈകെരളത്തെഅടക്കിവാണുഅനാ
ചാരങ്ങളെനടപ്പാക്കി നാട്ടിലെശൂദ്രരുമായിചെൎന്നുപൊയതിനാ
ൽസംസ്കൃതശബ്ദങ്ങളുംവാചകങ്ങളുംവളരെനുഴഞ്ഞുവന്നുഭാഷ
യുടെമൂലരൂപത്തെപലവിധത്തിലുംമാറ്റിഇരിക്കുന്നു-

§൨. ഇങ്ങിനെകാലക്രമത്തിൽഉണ്ടായകെരളഭാഷയുടെവ്യാ
കരണംചമെപ്പാൻസംസ്കൃതവ്യാകരണവുംതമിൖനന്നൂൽമുത
ലായതുംനൊക്കീട്ടുവെണം-എങ്കിലുംഭാഷയിൽആക്കിയമഹാഭാ
രതംരാമായണംപഞ്ചതന്ത്രംവെതാളചരിത്രംചാണക്യസൂത്രംരാമ
ചരിതം മുതലായതിൻ്റെപദ്യവുംകെരളൊല്പത്തികണക്കസാരം
വൈദ്യശാസ്ത്രംതുടങ്ങിയുള്ളതിൻ്റെഗദ്യവുംഅനുഭവത്തിന്നുംഉദാ
ഹരണത്തിന്നുംപ്രമാണംഎന്നുംതൊന്നിഇരിക്കുന്നു-

§൩. വ്യാകരണം൩കാണ്ഡമാക്കിചൊല്ലുന്നു-ഒന്നാമത്-അക്ഷരകാ
ണ്ഡംരണ്ടാമത്-പദകാണ്ഡം- മൂന്നാമത്-വാചകകാണ്ഡംതന്നെ—

I. അക്ഷരകാണ്ഡം

§൪. മലയായ്മഎഴുതികാണുന്നഅക്ഷരങ്ങൾരണ്ടുവിധം- ഒന്നു
പുരാണമായിനടപ്പുള്ളവട്ടെഴുത്തു(കൊലെഴുത്തെന്നുംചൊല്ലുന്നു)
അതിപ്പൊഴുംചൊനകൎക്ക പ്രമാണം-തമിഴെഴുത്തെആശ്രയിച്ച
ത്‌തന്നെ-രണ്ടാമത്‌സംസ്കൃതഗ്രന്ഥങ്ങളിൽമുമ്പെനടപ്പായആൎയ്യ
എഴുത്തുഅത്ഇപ്പൊൾസൎവ്വസമ്മതംഎന്നുപറയാം[ 10 ] §൫. മലയാളസ്വരങ്ങൾ (ഉയിരുകൾ) ൧൨ആകുന്നു—

(ആൎയ്യ)
(ചൊ) - - - - - - - - - - - -
(വട്ട) - - - - - - - - - - - -

ഇവറ്റിൽഎഒഈരണ്ടുഹ്രസ്വങ്ങൾസംസ്കൃതത്തിൽഇല്ലായ്കയാൽ
അവറ്റെതള്ളി ഋ ൠ ഌ ൡ അം അഃ എന്നിങ്ങിനെമലയായ്മയി
ൽനടപ്പല്ലാത്തആറുംചെൎത്തുകൊണ്ടതിനാൽസ്വരങ്ങൾ ൧൬ഉണ്ടെ
ന്നുകെൾ്ക്കുന്നു— (§ ൩൫നൊക്കുക)

§൬. വ്യഞ്ജനങ്ങൾ(മെയ്കൾ) ൧൮ ആകുന്നു—

(ആൎയ്യ)
(ചൊ) - - - - - -
(വട്ട) - - - - - -

ഇവഖരങ്ങൾ(വല്ലിനം) ആറും-

(ആൎയ്യ)
(ചൊ) - - - - - -
(വട്ട) - - - - - -

ഇവഅനുനാസികങ്ങൾ (വല്ലിനം) ആറും.

(ആൎയ്യ)
(ചൊ) - - - - - -
(വട്ട) - - - - - -

ഇവഅന്തസ്ഥകൾ (ഇടയിനം) ‍‍‍‍‍ആറും.

ഇവറ്റിൽറൻ ഴ ഈമൂന്നുംസംസ്കൃതത്തിൽഇല്ല-പിന്നെസംസ്കൃതവ്യാ
കരണത്തിൽലകാരത്തിന്നുംളകാരത്തിന്നുംവിശെഷംഇല്ല-

§൭. സംസ്കൃതവൎഗ്ഗങ്ങൾഅഞ്ചുംഇപ്പൊൾമലയായ്മയിലുംഅവലം
ബിച്ചിരിക്കുന്നു.അതിൽഖരങ്ങൾ്ക്കും അനുനാസികങ്ങൾ്ക്കുംഇടയിൽഉ
ള്ള൧൫വ്യഞ്ജനങ്ങൾആവിതു—

അതിഖരം മൃദു ഘൊഷം
കണ്ഠ്യം
[ 11 ]
താലവ്യം
മൂൎദ്ധന്യം
ദന്ത്യം
ഒഷ്ഠ്യം
പിന്നെ ഊഷ്മാക്കൾ ശ — ഷ — സ- ഹ-

എന്നീനാലുംക്ഷകാരത്തെകൂട്ടിയാൽഅഞ്ചുംഎന്നുചൊല്ലുന്നു-
ഇങ്ങിനെ൨൦സംസ്കൃതാക്ഷരങ്ങളുംമുൻചൊല്ലിയ൧൮ട്ടുംആകെ൩൮
വ്യഞ്ജനങ്ങളെന്നുപറയാം-

§൮. അകാരമല്ലാതെഉള്ളസ്വരങ്ങളെവ്യഞ്ജനങ്ങളൊടുചെൎത്തു
ച്ചരിക്കുന്നവിധത്തെ ദീൎഘം വള്ളി പുള്ളി മുതലായ കുറികളെവരെ
ച്ചു കാട്ടുന്നു—

ഉദാഹരണം

കാ കി കീ കു കൂ കൃ കെ കൈ കൊ കൌ
xxx xxx xxx xxx xxx xxx - xxx xxx xxx

സ്വരം കൂടാതെഅൎദ്ധാക്ഷരമായുള്ളത്കുറിപ്പാൻ-ൿ-ൺ-ൻ-ൔ-ൕ-
ർ-ൽ-ൾ-ൖ- എന്നിവറ്റിൽപൊലെവരനീട്ടലും, ട഻പ഻മുതലായതി
ലുള്ളമീത്തലെകുത്തുംമതി-

§൯. ദ്വിത്വത്തിന്നു-ക്ക-ങ്ങ-ച്ച-ട്ട-യ്യ-ല്ല-വ്വ-തുടങ്ങിയുള്ളഅടയാ
ളങ്ങൾഉണ്ടു- — അനുനാസികങ്ങൾ്ക്കപകരംഅനുസ്വാരംചെൎക്കു
ന്നവ്യഞ്ജനങ്ങൾആകുന്നിതു- ങ്ക-ംഗ-മ്പ-ംബ- മുതലായവ-

പിന്നെ-ക്യ-ക്ര-ക്ല-ക്വ-ൎക്കഇങ്ങിനെഅന്തസ്ഥകൾനാലുംചെ
ൎക്കുന്ന പ്രകാരംപ്രസിദ്ധമല്ലൊ ആകുന്നതു-

സ്വരവിശെഷങ്ങൾ

§൧൦. ഹ്രസ്വസ്വരങ്ങളടചിലവിശെഷങ്ങളെചൊല്ലുന്നു-ഹ്രസ്വമാകു
ന്നതു ലഘുസ്വരം(കുറിൽ)

§൧൧. അകാരം-ഗ-ജ-ഡ-ദ-യ-രഎന്നുമൃദുക്കളൊടുചെൎന്നു വന്നാ
ലും-അൻ-അർ-എന്ന പദാന്തങ്ങളിലുംഎകാരത്തിൻ്റെ
ഉച്ചാരണം കലൎന്നിട്ടുകെൾ്ക്കുന്നു— (ഉ—ം. ചെടയൻ-ജട) [ 12 ] അതുചിലഗ്രന്ഥങ്ങളിൽഅധികംഎഴുതികാണുന്നു-ഉ-ം-അരെ
ചെർ—അരചർ-കെന്തകം-ഗന്ധകം-തെചമി-ദശമി-വൈശ-
ഒഷ്ഠ്യങ്ങളൊടുസംബന്ധിച്ചുവന്നാൽ ഒകാരം ആശ്രയിച്ചസ്വ
രംകെൾ്ക്കുന്നതുംഉണ്ടു(ബഹു, ബൊഹു-ഒളം, ഒളൊം)

§൧൨.പദാന്തമായഅകാരംരണ്ടുവിധംഒന്നുശുദ്ധഅകാരം-
(ഉ-ം- ചെയ്ത- പല.)ഒന്നുതമിഴിലെഐകാരക്കുറുക്കത്തൊടു
ഒത്തുവരുന്നതാലവ്യാകാരംതന്നെ-(ഉ-ം-തല- തലെക്കു
പറ- പറെഞ്ഞു)

§ ൧൩. രെഫാദിയായചിലശബ്ദങ്ങളിൽഅകാരംതമിൖന
ടപ്പിൽഎന്നപൊലെമുന്തിവരും-(രാക്ഷസർ-അരക്കർ,
രംഗം-അരങ്ങു)-ചിലതിൽആദിയായഅകാരംകെട്ടുപൊ
യി(അരാവുക-രാവുക-അരം)

§൧൪. ഇകാരംചിലതുപദാന്തത്തിലെയകാരത്തിൽനിന്നു
ണ്ടായതു(കന്ന്യ-കന്നി-സന്ധ്യ-അന്തി-ആചാൎയ്യൻ-ആശാ
രി)-തമിൖധാതുക്കളിലെചിലഅകാരങ്ങളുംഅതിലാഘ
വത്താൽഇകാരമായിപൊയി(ഉ-ം- കടാ, കടച്ചി-കിടാ-
കിനാ-പിലാവു)

§ ൧൫. രെഫത്തൊട് ഉകാരമല്ലഇകാരംതന്നെനാവിന്നു
വിഹിതം(ഇരുവർ-ഇരിവർ-പെരും-പെരിം-ഇരുക്ക-ഇ
രിക്ക- വൎഷം- വരിഷം-കാൎയ്യം, കാരിയം-സൂരിയൻ)- എ
ങ്കിലുംഒഷ്ഠ്യങ്ങളുടെമുമ്പിൽഉകാരംഅധികംഇഷ്ടം(പൊ
ന്നിൻപൂ-പൊന്നുമ്പൂ,നിൎവ്വഹിക്ക-നിറുവഹിക്ക-കെ-രാ-)
ചിവക്ക, ചുവക്ക-ധാതു ചെം-

§൧൬. ഇകാരവുംചിലശബ്ദാദികളിൽഉച്ചാരണാൎത്ഥമായിമു
ന്തിവരുന്നു-

§൧൩.ലവംഗം-ഇലവംഗം-ഉരസ്സുമിലാക്കായി-കെ-രാ-
ഇരാശി-ഢക്ക,ഇടക്ക)-ചിലതിൽഅതുകെട്ടുപൊയി(ഇരണ്ടു-
രണ്ടു-ഇരാ-രാ-ധാതുഇരുതന്നെ)[ 13 ] §൧൭. പദാന്തമായ‌ഉകാരംരണ്ടുവിധംഒന്നുനിറയുകാരം(മുറ്റു
കാരം)-ഉ-ം-ശിശു-തെരു-മറ്റെത് അരയുകാരം(ഉകാരക്കുറു
ക്കം)സകലസ്വരങ്ങളിലുംലഘുവായുള്ളത്-അതുകൊണ്ടുആയ
തിനെനിത്യംഎഴുതുമാറില്ല(കൺ,കണ്ണു,കണ്ണ,കണ്ണ്— നാൾ,
നാളു, നാള്)-തെക്കർഅത്അകാരമായിട്ടുഉച്ചരിച്ചുംപൊ
യിരിക്കുന്നു-അത്‌തെറ്റെന്ന്ഒരൊരൊസമാസത്താലുംപുരാ
ണഗ്രന്ഥങ്ങളുടെനടപ്പിനാലുംനിശ്ചയിക്കാം- (ഉ-ം- ആർ-ആ
ര്- ആരുപൊൽ- നാൾ-നാളുകൾ-മെൽ-മെലുവെന്നു-മ-ഭാ-
കെട്ട്-കെട്ടുകഥഇത്യാദി)- മീത്തൽതൊട്ടു കുറിക്കുന്നത വട
ക്കെചിലദിക്കിലുംതുളുനാട്ടിലുംമൎയ്യാദആകുന്നു-(കണ്ണ് പൊ
ന്ന്)—

§൧൮. ഉകാരവും (§൧൬) രലറ ഈമൂന്നിന്നുംശബ്ദാദിയിൽഉ
ച്ചാരണാൎത്ഥമായിമുന്തിവരുന്നു ലൊകം-ഉലൊകം, ഉറുപ്പി
ക, രൂപ്പിക- ചിലപ്പൊൾആദിയായഉകാരംകെട്ടുപൊയി
(ഉവാവ്-വാവു-ഉലാവുക-ലാവുക)

§൧൯. ര-ല-ആദിയായപദങ്ങൾചിലതിൽദീൎഘസ്വരംരണ്ടു
ഹ്രസ്വങ്ങളായിപിരിഞ്ഞും-രാ അര- രൂ ഉരു- രെ ഇര- ലൊ
ഉല-എന്നിങ്ങിനെഭിന്നിച്ചുംപൊകും (ഉ-ം-രാജാ അരച
ൻ-ലാക്ഷാ അരക്കു- രൂപം ഉരുപം,ഉരുവു- രെവതി,ഇ
രവതി-ലൊകം ഉലകം-ഉലകു-രൂമി ഉറുമി- എനിക്ക- ത
നിക്ക- എന്നവറ്റിൽഇകാരംതന്നെബന്ധസ്വരം-നമുക്കു-നി
ണക്ക്-എന്നവറ്റിൽഉകാരവുംഅകാരവുംഅതുപൊലെപ്ര
യൊഗിച്ചുകാണുന്നു-

§൨൦. ഇ-ഉ-എന്നവ-ട-ല-റ-ള-ഴ- മുതലായതിൻ്റെ മു
മ്പിൽനില്ക്കുമ്പൊൾ പിന്നത്തെ അകാരം കലൎന്നു വന്നിട്ടു-എ-ഒ-
എന്നഒച്ചകളൊളം ദുഷിച്ചുപൊകുന്നു-(ഇടം-എടം-ഇര-എ
ര-ഇടപം, എടപം-പുടവ പൊടവ-ഉറപ്പു, ഒറപ്പു-ഇളയ,
എളയ-)ഈവകയിൽധാതുസ്വരം തന്നെ പ്രമാണം ചിലതിൽ [ 14 ] രണ്ടുംനടപ്പു(ചെറു, ചെറ്റു-ചിറ്റു-ചിലവു-തുടങ്ങുക-തുടരുക-എ
ന്നവറ്റിന്നുചെൽതൊടുഎന്നവധാതുക്കളായിരുന്നിട്ടുംനടപ്പുവെ
റെആയി-

§൨൧. എകാരംആദ്യമായതുമിക്കവാറുംയഎന്നതുപൊലെ
ഉച്ചരിക്കയാൽഅതുചിലപ്പൊൾസംസ്കൃതയകാരത്തിന്നുപകാരമാ
യിനില്ക്കുന്നു(എയ്തെമപുരത്തിലാക്കി-കെ-രാ-പ്രശസ്തമായുള്ളൊ​െ
രശസ്സു-ചൂഴക്കണ്ടിട്ടെഥെഷ്ടം മരിച്ചാളെദൃഛ്ശയാ)

§൨൨. ശബ്ദാദിയിൽഅതിന്നുയ കാരത്തിൻഒച്ചകലരാത്തചില
വാക്കുകൾഉണ്ടു(എന്നു,എടാ, എടൊ)ഇവറ്റിൽഅകാരം തന്നെമൂലം
(കൎണ്ണാടകം-അനുതമിഴ്-അടാ)- അതുപൊലെഎന്നിയെ(സം
സ്കൃത-അന്ന്യെ)-

§൨൩. ചിലഎകാരങ്ങൾഇകാരത്തിൽനിന്നും (ചെറ്റു,ചിറ്റു-
§൨൦)- ചിലത്അകാരത്തിൽനിന്നുംജനിക്കുന്നു-(കെട്ടു,കട്ടു-പെടുക
പടുക-പാടു.)-താലവ്യാകാരത്തിൽനിന്നുണ്ടാകുന്നവയുംഉണ്ടു(§൧൨
മലെക്കൽ-അടെച്ചു)-

§൨൪. ഒകാരംചിലതുഉകാരത്തിൽനിന്നും(§൨൦)ചിലതു വകാര
ത്തിൽനിന്നുംജനിക്കുന്നു-(ഒല്ലാ-വല്ലാ-ഒശീർ-വശീർ-ഒളിവു-വെ
ളിവു)— എകാരത്തിൽനിന്നുംഓഷ്ഠ്യമുമ്പിൽഉണ്ടാകും(ചൊ
വ്വ-ചെവ്വായി)-

§ ൨൫. ഋകാരംമലയാളത്തിൽഇല്ലാത്തത്എങ്കിലുംഇർ-ഇരു-ഇറു-
ഉർ-ഉരി-എന്നവറ്റിന്നുപകരംപാട്ടിലുംഎഴുതികാണുന്നു-(കുളൃത്തു-
ഉർ- എതൃത്തു-ഇർതൃക്കൈ-ഇരു-നൃത്തി-ഇറു-മധൃത്തു-ഉരി-)—
ഋകാരം തത്ഭവങ്ങളിൽ🞼പലവിധെനമാറിപ്പൊകുന്നു(ഋഷഭം-
ഇടവം, ഗൃഹം,കിരിയം-വൃത്തി-വിരുത്തി-ഇരിഷിമാർ-ദനാ- മൃഗം-
വിരിയം- കൃമി-കിറിമി-അമൃത്-അമർതു-മ. മ-അമറെത്ത്-ശൃം
ഖല-ചങ്ങല.) [ 15 ] ദീൎഘസ്വരങ്ങൾ (നെടിൽ)

§൨൬. അകാരംശബ്ദാന്തത്തിൽപലപ്പൊഴുംലഘുവായ്തീൎന്നു(കൃപാ,
കൃപ-വെണ്ടാ-വെണ്ട-ഇല്ലാ-ഇല്ല- മാ- അരമ-തെങ്ങാ-തെങ്ങ)-അ
തുറപ്പിക്കെണ്ടുംദിക്കിൽവകാരംതുണനില്ക്കും-(പിതാ-പിതാവ്)
വാചകത്തിൻ്റെഅവസാനത്തിലൊഅകാരംചിലപ്പൊൾദീൎഘി
ച്ചുകാണുന്നു-(എന്നറികാ-അറിക.)-

§൨൭. ഈകാരവുംഊകാരവുംപലതുംശബ്ദാന്തത്തിൽഹ്രസ്വമായി
പൊകുന്നു(ലക്ഷ്മീ. ലക്ഷ്മി, ജംബൂ- ജംബു.)- വാചകാന്തത്തി
ൽദീൎഘത്വം ദുൎല്ലഭമല്ല(അല്ലീ-ആകുന്നൂ-വീരൻ-ഉരെക്കക്കെ
ട്ടു-രാ-ച-)

§൨൮. ഏകാരംചിലതുഹ്രസ്വത്തിൽനിന്നും(ഏടം-ഏന്ത്രം-)ചില
തുതാലവ്യാകാരത്തിൽനിന്നുംജനിക്കുന്നു-(അവനെ- തമിഴ്-അ
വനൈ, കൎണ്ണാടകം-അവന)-ചിലത്അയഎന്നതിങ്കന്നുആകുന്നു-
(ഉടയ-ഉടെ-കുറയ-കുറെ-)- ഈവകശബ്ദങ്ങൾ്ക്കചിലപ്പൊൾപു
ള്ളികെട്ടുംകാണുന്നു-(നമ്മയും അയക്ക-യകാരത്തിൻ മുമ്പിൽ)

§൨൯. ഐകാരം ചിലശബ്ദാദിയിങ്കലും അകാരത്തൊളംമങ്ങി
പൊകുന്നു-(ഐമ്പതു-ആയമ്പാടി- ഐമ്പാടി- അമ്പതു-അമ്പാ
ടി)- ശബ്ദമദ്ധ്യത്തിൽആയിഎന്നും ഐ എന്നുംഇങ്ങിനെ രണ്ടു
പ്രയൊഗങ്ങളുംപാട്ടിൽഎഴുതി കാണുന്നു-(കൈ-കയ്യി- തൈർ
തയർ-വൈൽ-വയൽ-കൃ-ഗാ- ത്രൈലൊക്യം-ഇത്രയിലൊക്യവും
കെ-രാ- കയിതവം- രാ-ച-)--ച എന്ന താലവ്യത്തിൻമുമ്പിൽ
ഐകാരത്തിന്നു നല്ല സ്ഥിരതയില്ല-(കൈക്ക, കൈച്ചു- കച്ചു)
നകാരംപരമാകുമ്പൊൾഞകാരമാകിലുമാം-(ഐന്നൂറു-
അഞ്ഞൂറു)

§ ൩൦. ശബ്ദാന്തത്തിലെഐകാരംഎല്ലാംതാലവ്യാകാരമായ്പൊ
യി-(§൧൨) എങ്കിലും അറിഞ്ഞുതില്ലൈഎന്നുംമറ്റൊന്നല്ലൈഎ
ന്നും പാട്ടിലുണ്ടു-

§ ൩൧. ഓകാരംപലതുംഅവ-ഉപ-എന്നവറ്റിൽനിന്നുജനി [ 16 ] ക്കുന്നു-(ഉപചാരം-ഒശാരംയവനകർ-ചൊനകർ-വാഴുന്നവൻ-വാഴു​െ
ന്നാൻ- കച്ചവടം- കച്ചൊടംശിവപുരം-ചൊവരം-സ്വാതി- ചൊതി)

§൩൨. ഔകാരംശുദ്ധമലയാളത്തിൽഇല്ലഎന്നുതൊന്നുന്നു(അ
വ്വണ്ണം- ഔവ്വണ്ണം- ആവനം- ഔവ്വനം, കമുങ്ങു, കഴുങ്ങു-കൌ
ങ്ങു) എന്നവറ്റിൽ അത് ഒഷ്ഠ്യങ്ങളുടെമുമ്പിലെഅകാരത്തി
ൻ്റെവികാരം-

അനുസ്വാരവിസൎഗ്ഗങ്ങൾ

§ ൩൩. അനുസ്വാരംമലയായ്മയിൽനാസിക്യമായസ്വരമല്ല-
അൔഎന്നതിന്നുപകരമെ ഉള്ളു-അതിൻവിവരംവ്യഞ്ജനങ്ങ
ളിൽകാണ്ക(§൮൫)-

§൩൪. വിസൎഗ്ഗം ചിലസംസ്കൃതവാക്കുകളിൽശെഷിച്ചു(നമഃ, ദുഃഖം).
അതുനാട്ടുഭാഷയിൽഇല്ലായ്കയാൽഅന്തഃപുരംഎന്നതുചിലൎക്ക
അന്തപ്പുരമായി-

§ ൩൫. തമിഴിൽനടക്കുന്നஃ എന്നആയ്തംമലയാളത്തിലുംഉ​െ
ണ്ടന്നുചിലർവാദിക്കുന്നു— അതുപണ്ടുണ്ടായിരിക്കുംഇപ്പൊൾ
അതിൻ്റെഉച്ചാരണംമാഞ്ഞുപൊയി-വിസൎഗ്ഗത്തിൽഎന്നപൊ
ലെ ദ്വിത്വം മാത്രം അതിൻ്റെകുറിയായിശെഷിച്ചിരിക്കുന്നു-
(ഒരൊസ്തുതികളിൽഅകാരാദിയായി൧൩സ്വരങ്ങൾഅതാത
ശ്ലൊകാരംഭത്തിൽകാണുന്നതിങ്ങനെ- അയ്യൊ- ആവൊളം-
ഇഛ്ശ-ൟരെഴു-ഉള്ളം-ഊതും- എൺ-ഏണാങ്കൻ- ഐമ്പാ
ടി- ഒന്ന- ഓരൊ-ഔവന- അക്കഴൽ-- അല്ലെങ്കിൽ പച്ച-
പാൽ- പിച്ച- പീലി-പുഞ്ചിരി-പൂതന -പെരും-പേടി-
പൈതൽ- പൊൻ-പോയി-പൌരുഷം- ഇപ്പാർ)-

വ്യഞ്ജനവിശെഷങ്ങൾ

ഖരങ്ങൾ

§ ൩൬. മലയായ്മയിൽതമിഴിൽഎന്നപൊലെഅഞ്ചുഖരങ്ങൾ്ക്കുംപദാ
ദിയിലുംദ്വിത്വത്തിലുംമാത്രംഉറച്ചുള്ളഉച്ചാരണംഉണ്ടു-പദമദ്ധ്യത്തി
ൽമൃദുക്കളെപൊലെഉച്ചരിച്ചുകെൾ്ക്കുന്നു— [ 17 ]
ക— കാരം, തക്കം എന്നവറ്റിൽ ഖരം പ്രകാരം എന്നതിൽ മൃദു
ച — ചരണം, അച്ചു അരചൻ
ട — ടങ്കം , നട്ടു അടങ്ങു
ത — തപം , പത്തു പതം
പ — പരം , തപ്പു അപരം

§൩൭. കകാരം തത്ഭവപദങ്ങളിൽസവൎണ്ണങ്ങൾ്ക്കുപകരംനില്ക്കുന്നു-
(ശംഖ്-ചങ്കു, ഗൃഹം-കിരിയം, ഘനം- കനം, ക്ഷെമം-കെമം, പക്ഷം-
പക്കം)-

§൩൮. മൃദൂച്ചാരണംനിമിത്തംപദമദ്ധ്യത്തിലെകകാരത്തിന്നു(§൩൬)
ഒരൊലയവുംമാറ്റവുംവരുന്നു(മുകൾ-മൊൾ-ചകടു-ചാടു- പകുതി-
പാതി- അരികത്തു- അരിയത്തു, പിലാവിൻഅക-അവ. പുരു
ഷകാരം-പുരുഷാരം-പൂജാകാരി- പൂജാരി -വെണാട്ടുകര-വെ
ണാട്ടര- ആകും- പൊകും- ആം- പൊം- മഹാകാളൻ- മഹാളൻ)- ചില
വകാരങ്ങളും കകാരമായിചമയും-(ചുവന്ന-ചുകന്ന- സെവ-ചെക)

§ ൩൯. ചകാരം സവൎണ്ണങ്ങൾ്ക്കുംഊഷ്മാക്കൾ്ക്കുംപകരംആയ്‍വരും(ഛായ-
ചായം, ജലം-ചലം, ഝടിതി- ചടിതി- ശ്രാദ്ധം,ചാത്തം- ശ്ലാഘ്യാർ,
ചാക്കിയാർ,ഷഡംഗം-ചടങ്ങു,സെവകർ-ചെകവർ,നസ്യം-നച്ചിയം,
ക്ഷാത്രർ- ചാത്തിരർ; ക്ഷാരം-ചാരം, തക്ഷൻ- തച്ചൻ,പിന്നെദ്യൂ
തം-ചൂതു, ആദിത്യൻ-ഉദയാദിച്ചപുരം)-

§൪൦. ഇ, എ- എന്ന താലവ്യസ്വരങ്ങളുടെശക്തിയാൽ തകാരവും
ചകാരമായ്‍വരും-(തെള്ളു-ചെള്ളു, ചിത്തനാഗം-തുത്ഥനാകം-പ
രിതു-പരിചു)-പിത്തള-പിച്ചളാ-കൎണ്ണാടകത്തിൽപൊലെ ക
കാരത്തൊടും മാറുന്നുണ്ടു(ചീര-തമിൖ-കീര- ചെരം-കെരളം- തൃ
ക്കെട്ട-ജ്യെഷ്ഠ)- പദാദിചകാരംലൊപിച്ചതുംഉണ്ടു(ചിറകു-ഇറകു.
ശ്രെണി-ഏണി- ജ്യെഷ്ഠ- ഏട്ട- ശ്രവിഷ്ഠ- അവിട്ടം- ശ്രവണം-
ഒണം-

§൪൧. പദമദ്ധ്യത്തിൽമൃദൂച്ചാരണം നിമിത്തം (§൩൬) ശകാ
രംഅതിക്രമിച്ചുകാണുന്നു(അരചു-ശു- പരിച-പലിശ- സൂചി-തൂശി[ 18 ] കലചൽ- ശൽ- പൂചു- പൂശു, കുറെച്ചെ-കുറെശ്ശെ-ചീല, ശീല,മടി
ശ്ശീല- ച്ചെരി,ശ്ശെരി-)- അച്ചൻ എന്നതൊ അതിഖരമായിട്ടു അഛ്ശ
ൻഎന്നായി- സകാരവുംമലയാളവാക്കുകളിൽനുഴഞ്ഞു(ഉരുസു
ക, അലസൽ, കുടുസ്സ്, തുറസ്സ്)-

§൪൨- ടകാരംസവൎണ്ണങ്ങൾ്ക്കുംഷകാരത്തിന്നുംപകരം(ശണ്ഠ-ച
ണ്ട, ഢക്ക-ഇടക്ക,ഖണ്ഡം- കണ്ടം,മെഷം-മെടം-പൂരാടം- പൂൎവ്വാഷഢം
ഗൊഷ്ഠം- കൊട്ടം)- ഷഡ്ഭാഗം, രാട്ട് മുതലായവറ്റിൽളകാരംഅധികം
നടപ്പു-(ഷൾ- രാൾ)- പിന്നെ മലയാള ടകാരം പലതുംണളകാര
ങ്ങളിൽനിന്നുജനിച്ചവ(ഇരുട്ടു-ൾ്ത്തു- കാട്ടുക- ണ്ത്തുക- കെട്ടു- കെൾ്ത്തു)

§൪൩- തകാരം സവൎണ്ണങ്ങൾ്ക്കുംസകാരത്തിന്നുംപകരം(വീഥി-വീതി,
ദ്രൊണി-തൊണി, സന്ധ-ചന്ത- സൂചി- തൂശി- സസ്യം(കൎണ്ണാടകം-സ
സി)- കൈഹസ്തം- അത്തം- ചികില്ത്തിക്ക-തെവിക്ക-(വൈ-ശ-)-
മാനസം- മാനതം- മുക്ത- മുത്തു - രാ- ച-താലവ്യശക്തിയാൽ അ
തുചകാരംആകും(പിത്തള- പിച്ചള,ഐന്തു- അഞ്ചു, ധരിത്തു-ച്ചു)-
പിന്നെസകാരത്തൊടും മാറുന്നു-(മൂത്തതു- മൂസ്സതു- വായിൽ, വാചി
ൽ-വാതിൽ, താളം- സാളം - തമ്പ്രാക്കൾ, സമ്പ്രാക്കൾ)

§൪൪- പദമദ്ധ്യത്തിൽമൃദൂച്ചാരണം നിമിത്തം ചിലപ്പൊൾലൊ
പംവരും(താമൂതിരി- താമൂരി, നമ്പൂതിരി -നമ്പൂരി- അദ്ഭുതം- ആ
ത്മാ, സൽ മുതലായവറ്റിൽലകാരം വരുന്നു-(ഡ്,=ട്ട് ൾഎന്നപൊ
ലെ §൪൨)

§൪൫- പകാരം സവൎണ്ണങ്ങൾ്ക്കപകരം(ഫലകം- പലക- ബന്ധം-
പന്തം ഭട്ടൻ- പട്ടൻ- കുംഭം- കുമ്പം)— പദമദ്ധ്യത്തിൽമൃദൂച്ചാര
ണംനിമിത്തം വകാരം ആകും ലൊപിച്ചു പൊകയും ആം-(ഉപാദ്ധ്യാ
യൻ-വാദ്ധ്യാൻ, പാടു- തറവാടു,നിലവാടു,കീഴ്പട്ടു-കീഴൊട്ടു,ദ്വീ
പു- തീവു)—

ഊഷ്മാക്കൾ

§൪൬- ഊഷ്മാക്കൾപൂൎവ്വമലയാളത്തിൽഇല്ല-അതുകൊണ്ടുതത്ഭവ
ങ്ങളിൽ ച, ട (ഴ) ത, യ എന്നവവരും ലയങ്ങളുംഉണ്ടു-(§൩൯. [ 19 ] ൪൨.൪൩.൫൬.൬൬. ശാസ്താ- ചാത്തൻ- സ്വാതി- ചൊതി- ശുഷ്കം- ചു
ക്കു, കാഷ്ഠം, കാട്ടം- കുഷ്ഠം, കുൖട്ടം- വിഷ്ണു, വിണ്ണു- ഹംസം, അന്നം-
കംസൻ,കഞ്ചൻ)

§൪൭- വിശെഷാൽ പദാദിസകാരംമുതലായതുലൊപിച്ചുപൊകും-
(സഹസ്രം-കൎണ്ണാടകം സാവിരം-ആയിരം- സീസം,ൟയം-സീ
ഹളം,ൟഴം- സന്ധ്യ, അന്തി)— അതുപൊലെ ശ്ര §൪൦- പി
ന്നെഹകാരം(ഹിതം- മാലോകൎക്കിതം- മാ-ഭാ- ഹാരം- മാറത്തു​െ
ചരുന്നൊരാരം-കൃ-ഗാ- കാഹളം-കാളം-​ ആഹ്നികം- ആന്യംഗ്രഹ
ണി-കിരെണി)-

§൪൮- ഇപ്പൊഴൊ ശ-സ- ഈരണ്ടുചിലമലയാളവാക്കുകളിലുംനുഴ
ഞ്ഞിരിക്കുന്നു(§൪൧)- ഷകാരംഴകാരത്തിന്നുവെണ്ടികാണുന്നതും
ഉണ്ടു-(ഊഷത്വം, ഊഴർ- മൂഷിയുക)- ഹകാരം ഒഹരി മുതലാ
യതിൽഅറവിപാൎസികളിൽനിന്നുംഉണ്ടായതു—

അനുനാസികങ്ങൾ

§൪൯- അനുനാസികങ്ങൾ മൃദൂച്ചാരണമുള്ളഖരങ്ങളൊടുചെൎന്നുവ
രുന്നപലദിക്കിലുംഖരത്തിന്നു തൻ്റെ തൻ്റെ പഞ്ചമദ്വിത്വംവിക
ല്പിച്ചുവരുന്നു—

ംക- ങ്ങ (മൃഗം-കൾ, മൃഗങ്‌കൾ, മൃഗങ്ങൾ സിംഹം-ചിങ്കം, ചിങ്ങം
ചെങ്ങലം, കുളങ്ങര)-
ഞ്ച-ഞ്ഞ (നെഞ്ചു-നെഞ്ഞു- കടിംചൂൽ- കടിഞ്ഞൂൽ- അറിഞ്ചു-
അറിഞ്ഞു—
ണ്ഡ- ണ്ണ (ദണ്ഡം-ദണ്ണം)- ഇവ്വണ്ണം നിന്ദ, കുഡുംബംഎന്നവ
ഉച്ചാരണത്തിൽനിന്നുകുഡുമ്മംഎന്നുപൊലെ)-
ന്തു - ന്നു (വന്തു- വന്നു- പരുന്തു- പരുന്നു)-
ന്ദ - ന്ന (ചന്ദനം- തത്ഭവത്തിൽ-ചന്നനം- വൈ- ശ)
ംബ- മ്മ (അംബ-അമ്മ.)സംബന്ധിച്ചു- തമ്മന്തിച്ചു വൈ. ശ-
സമ്മന്തി)
ൻറ - ന്ന (എൻറാൻ- രാ.ച-എന്നാൽ-മൂൻറു-മൂന്നു-ഇൻറു-ഇന്നു)
[ 20 ] §൫൦- ങകാരം ദ്വിത്വം കൂടാതെ സംസ്കൃതവാക്കുകളിലെഉള്ളു-
(ദിങ്മുഖൻ-ശൃംഗം-ശാൎങ്ഗം)

§൫൧- ഞ ന ഈരണ്ടും യകാരത്തിന്നുംപകരംആകുന്നു-(ഞാൻ-
പണ്ടുയാൻ- ഞണ്ടു കൎണ്ണാടക- യണ്ഡ്രീ. ഒടിന- ഒടിയ- ചൊല്ലി
നാൻ- യാൻ- നുകം- യുഗം- നീന്തു- കൎണ്ണാടകം ൟന്തു)

§൫൨- ണകാരം പലതും ള ഴ എന്നവറ്റിൽനിന്നുജനിക്കു
ന്നു-(കൊൾ്ന്തു-കൊണ്ടു- വീഴ്‌ന്തു- വീണു- തൊൾനൂറു- തൊണ്ണൂറു.
ഉൾ-ഉണ്മൊഹം-പ.ത.ഉൺ്നാടി കൃ.ഗാ. വെൾ-വെണ്ണീറ, വെ
ണ്ണിലാവു)- ഖരം പരമായാൽണകാരം മാഞ്ഞുപൊകിലുംആം
(വെൺ്കുട-വെങ്കുട- കാണ്പു- കാമ്പു- എണ്പതു-എമ്പതു)

§൫൩- ൻ ന ഈ രണ്ടിന്നുപണ്ടുഭെദംഉണ്ടു- ഇപ്പൊൾ ഒര്അക്ഷ
രം തന്നെ എന്നു തൊന്നുന്നു- നകാരം (X) പദാദിയിലുംത
വൎഗ്ഗികളൊടുംനില്ക്കുന്നതു- ൻ(X) പദമദ്ധ്യത്തിലുംപദാന്തത്തി
ലും റ കാരത്തോടു തന്നെ(നല്ല xxx-എന്തു-xxx-ആടി
ന xxx. എൻ്റെ xxx- ഞാൻ xx)- പിന്നെ ൻ എന്നു
ള്ളതു പലപ്പൊഴും ലകാരത്തൊടു മാറുന്നു-(നല്മ-നന്മ-പൊൻപൂ-
പൊല്പൂ- ഗുദ്മം, ഗുല്മം-ഗുന്മം-)തെൻകു (തമിൖ-തെറ഻ക്കു)തെല്ക്കു,
തെക്കു- നൊൻ-(തമിൖ നോറ഻ക്ക) നൊല്ക്ക-

§൫൪ മകാരം അനുനാസികങ്ങളുടെ ശെഷം വകാരത്തിന്നുപ
കരം നില്ക്കുന്നു(ഉൺവാൻ,തിൻവാൻ-ഉണ്മാൻ,തിന്മാൻഎന്നു
വരുമ്പൊലെഅപ്പന്മാർ അതിന്മണ്ണംഎന്നവയുംഉണ്ടാം-§ ൫൯)

യ-വ-എന്നഉയിൎവ്യഞ്ജനങ്ങൾ

§൫൫. യകാരം താലവ്യസ്വരങ്ങളൊടുംവകാരം ഒഷ്ഠ്യസ്വരങ്ങ
ളൊടും സംബന്ധിച്ചതാകകൊണ്ടു രണ്ടിനാലുംസന്ധിയിലുംമറ്റും
വളരെപ്രയൊഗംഉണ്ടു-വിശെഷാൽവകാരംപലതുംതാലവ്യസ്വ
രങ്ങളാൽയകാരമായ്പൊകും(തീവൻ-തീയൻ- അറിവിക്ക-
യിക്ക- നെടുവിരിപ്പു- നെടിയിരിപ്പു, പറവാൻ- പറയാൻ
§ ൨൧- ൨൮- ൨൯- ൫൧— [ 21 ] §൫൬- ചിലയകാരങ്ങൾചകാരാദികളിൽനിന്നുണ്ടായി(വായിക്ക-
വാച്- പയി-പൈ-പചി- അരയൻ-ചൻ-അയൻ-അജൻ-
രായർ-രാജാ-പേയി-പിശാച്-ചതയം- ശതഭിഷൿ ആയി
ലിയം-ആശ്ലെഷം)- മറ്റചിലവചകാരങ്ങളായിപൊയി(യവ
നക- ചൊനക- യാമം- ചാമം- വൈ-ശാ)

§൫൭. അൎദ്ധയകാരം (ൕ) എഴുതാത്തതിനാൽചിലസംശയ
ങ്ങൾജനിക്കുന്നു- നാഎന്നതു ചിലർ അകാരാന്തം എന്നു ചൊ
ല്ലുന്നു-അങ്ങിനെഅല്ല- നായ, നായ്ക്കൾഎന്നുപറയെണ്ടതു-അ
ത്ഉച്ചാരണത്തിലുംഎഴുത്തിലുംപലപ്പൊഴും ലൊപിച്ചുപൊകുന്നു-
(പാമരം- പായ്മ- വാവിട്ടു— വായ്‌വിട്ടു- തെങ്ങായി-തെങ്ങാ-തെ
ങ്ങ)- പുരാണത്തിൽ യി എന്ന് എഴുതുമാറുണ്ടു(ചെയ്യ- XXX)-
ആയ്പൊയി- ആയിപ്പൊയി-എന്നീരണ്ടുംശരി-

§൫൮- വകാരംഉച്ചാരണവെഗത്താൽ പലപ്പൊഴും ലൊപിച്ചു
പൊകും-(കൂട്ടുവാൻ-കൂട്ടാൻ, വരുവാൻ വരാൻ-ഉപദ്രവംഉപ
ദ്രം- എല്ലാവിടവും-എല്ലാടവും- വരുവിൻവരീൻ- വിടുവിക്ക,
വിടീക്ക-) §൪൫.൫൫. ഒഷ്ഠ്യസ്വരം ആകയും ചെയ്യും-(§൨൪-൩൧-)

§൫൯. അതുവിശെഷാൽമകാരത്തൊടുമാറുന്നു-(§൫൪.)മസൂ
രി-വസൂരി-അമ്മാമൻ-അമ്മൊൻ-വണ്ണ-മണ്ണ-വിന-മിന-വി
ഴി-മിഴി-വീശ-മീശ-

രലാദികൾ

§൬൦.a റ-ര എന്ന റകാരവുംരെഫവുംതമ്മിൽനന്നഅടുത്തഅക്ഷരങ്ങൾ
ആകയാൽ ർ എന്നഅൎദ്ധാക്ഷരംരണ്ടിന്നുംപറ്റുന്നു(മാറ്-മാർ-കൂറു-
ഇളങ്കൂർതമ്പുരാൻ-വെറു-വെൎപ്പെടുക)-- പിന്നെസംസ്കൃതത്തിലെ
അൎദ്ധരെഫം രി-റു-എന്നാകും(വൎഷം-വരിഷം-നിൎവ്വഹിക്ക)-നിറു
വഹിക്ക-§൧൫) പലതുംലൊപിച്ചു പൊകും(മൎദ്ദളം-മദ്ദളം)

§൬൦ b. ക്രൎക്കാദികളുടെതത്ഭവങ്ങളിൽറകാരംതന്നെ നടപ്പു(പ്രകാ
രം-പിറകാരം,ആശ്രയം-ആച്ചിറയം-ഗുല്ഗുലു-കുറുക്കുലു)ശ്രൊണി-
ചുറൊണി- മൂത്രം- മൂത്തിറം- സൎവ്വാംഗം- തറുവാങ്കം-(വൈ-ശ) [ 22 ] §൬൧. റകാരംഖരങ്ങളിൽ കൂടിയതാകകൊണ്ടുദ്വിത്വംവരുവാ
നും(വയറ-വയറ്റിൽ)അനുനാസികത്തൊടുചെരുവാനും(എൻ്റെ)
സംഗതിഉണ്ടു- പദാന്തത്തിൽചിലരെഫങ്ങളുംറകാരമായിപൊകയും
ആം-(നീർ,നീരം-നീറ്റിൽ)

§൬൨. പലറകാരങ്ങളും ൻ ലഎന്നവറ്റിൽനിന്നുണ്ടായി(നിൽ-നി
റുത്തു,നൃത്തു- വിൽ- വില്ത്തു, വിറ്റു-നൽ-നൽന്തു-നൻറു,നന്നു-മുറ്റം
മുൻ-തീറ്റുക-തീൻ)-

§൬൩. പദാദിരെഫത്തിന്നു.ഒന്നുകിൽ-അ-ഇ-ഉ-എന്നവമുന്തി
വന്നു-(§൧൩. ൧൬. ൧൮. ൧൯. അല്ലായ്കിൽഅതുലൊപിച്ചുപൊ
യി-(രുധിരം-ഉതിരം)-ഇപ്പൊഴൊപദാദിരെഫംസാധുവാകുന്നു.

§൬൪. രെഫംചിലപ്പൊൾലകാരത്തൊടുമാറുന്നു(പരിച-പലിശ.
ചീല-ചീര- പൎയ്യങ്കം-പല്ലക്കു-ഇരഞ്ഞി (തുളു) ഇലഞ്ഞി (തമിൖ)-
ചകാരത്തൊടുംദകാരത്തൊടും പടുവാക്കിൽചെൎച്ചഉണ്ടു-(രാമൻ)
ചാമൻ-രയിരു, ദയിരു-രണ്ടു-ലണ്ടു- ചണ്ടു, ദണ്ടു—

§൬൫ a അൎദ്ധലകാരംസംസ്കൃതത്തിലെ അൎദ്ധ-ത-വൎണ്ണങ്ങൾ്ക്കും (§൪൪)
തമിഴിലെഅൎദ്ധറകാരത്തിന്നുംപകരംവരും-(ഉ-ം-ഉൽകൃഷ്ടം-
മത്സരം,ഉൽപത്തി-ആത്മാ-ഇങ്ങനെ അൎദ്ധതകാരം-അത്ഭുതം-
തത്ഭവം,പത്മംഇങ്ങനെ അൎദ്ധദകാരം-തല്പരാദികൾതമിഴിൽത
റ്പരംമുതലായതത്രെ)നൊല്ക്ക §൫൩

§൬൫ b ലകാരംദ്വിത്വഖരങ്ങളുടെമുമ്പിൽചെരുമ്പൊൾലയിച്ചു
പൊകിലുമാം(ശില്പം-ചിപ്പം-കാല്ക്കൽ-കാക്കൽ പാ(ൽ)ച്ചൊറു-
മെ(ൽ)ത്തരം-കത്തളം.(പ. ത.)വാതില്ക്കൽ-വാതിക്കൽ-വാതുക്കൽ-
കൊയിക്കൽ- വക്കുക- വല്ക്കുക) അപ്രകാരം മുൻജന്മം-മുൽജ
ന്മം-മുജ്ജന്മമായ്‌വരും-തെക്കുഎന്നപൊലെ-(§൫൩)

§൬൬. ഴ-ള-എന്നവതമ്മിൽനന്നഅടുത്തവആകയാൽ ൾഎന്ന
അൎദ്ധളാരംഴകാരത്തിന്നായുംവരും-(എപ്പൊഴ഻-എപ്പൊൾ-
XXൖഎപ്പൊഴും-എപ്പൊഴെക്കു-പുകൾ-പുകഴ്‌പൂണ്ടു-തമിൖ-തമി
ൾ)- തത്ഭവങ്ങളിൽ ഴകാരംഡ-ഷ-ള-എന്നവറ്റിന്നുപകരം [ 23 ] ആയ്ക്കാണും-(നാഡി-നാഴി-ദ്രമിഡം- തമിൖ- സീഹളം-ൟഴം- അ
നുഷം-അനിഴം- ക്ഷയം-കിഴയം-വൈ-ശ.)ണകാരത്തിൽനി
ന്നുംജനിക്കും-(കാഴ്ച- കാണ്ച, തമിൖ കാട്ചി) യകാരത്തൊടും
സംബന്ധംഉണ്ടു(മക്കത്തായം-ഴം-ആളിഎന്നതിൽനിന്നുആയ്മ
ആഴ്മ-)—

§൬൭. ളകാരംസംസ്കൃതത്തിൽലകാരത്തിൽനിന്നുണ്ടാ കും-(മലം-കൊ
മലം,കൊമളം-)- അതു ട-ഡ-എന്നവറ്റിന്നുംപകരംനില്ക്കും(§൪൨)ഖഡ്ഗം-
ഖൾ്ഗം-ണ-ഴ-കാരങ്ങളൊട്സംബന്ധം(§൫൨-൬൬)

§൬൮ a പദാദിയിൽളകാരംഇല്ല-(എങ്കിലും മഹാളൊകർ, ളൊക
ർഎന്ന്ഒരുപക്ഷംഉണ്ടു— പിന്നെ ക്ര-ൎക്കാദികളിൽ റകാരംവരു
മ്പൊലെ(൬൦. b.)ക്ലാദികളുടെതത്ഭവങ്ങളിൽളകാരംനടക്കും-ഉ-ം
കിളെചം(ക്ലെശം) ചുക്കിളം-(ശുക്ലം)-

§൬൮b അൎദ്ധളകാരംദ്വിത്വഖരങ്ങളുടെമുമ്പിൽലയിച്ചുപൊകും
(മക്ക(ൾ)ത്തായം.കൾ്ക്ക- കക്ക-§൬൫.)- ൖകാരവുംകൂട അങ്ങി
നെതന്നെ-(കമിഴ്ക്ക-കമിക്ക- കമിച്ചു-കമിഴ്ത്തി-കമുത്തി-കെ-രാ-
ഊഴ്ക്ക-ഊക്ക- പോഴ്തു-പോതു.)

പദാംഗങ്ങൾ

§൬൯. ഒരൊരൊപദത്തിൽഎത്രസ്വരങ്ങൾഉണ്ടെന്നാൽഅത്രപ
ദാംഗങ്ങൾഉണ്ടു-അതിൽസ്വരാന്തമായതുതുറന്നപദാംഗം(ആ-
താ-പൊ)- വ്യഞ്ജനാന്തമായതുഅടെച്ചപദാംഗം(മൺ,മുൻ,ക
ൽ, കാർ, വാൾ,കീൖ) ചെയ്യുന്നു-എന്നതിൽ(ചെൕ-യുൻ-നു)മൂ
ന്നുപദാംഗങ്ങൾഉണ്ടു-അതിൽനടെത്തവഅടെച്ചവ,പിന്നെതു
തുറന്നതു—

§൭൦. പദാംഗംദീൎഘംഎന്നുചൊല്ലുന്നതുഅതിലെസ്വരംദീ
ൎഘംഎന്നുവരികിലും(ചാ-മീൻ-)അതിൻ്റെതുടൎച്ചയിൽരണ്ടുവ്യ
ഞ്ജനങ്ങൾകൂടുകിലുംതന്നെ(മിന്നു-മിൻ-നു)ശെഷമുള്ളതുഹ്ര
സ്വപദാംഗം- ആകയാൽ പ്രത്യുപകാരാൎത്ഥംഎന്നതിൽ

( പ്ര ത്യു കാ രാ ൎത്ഥം — ഒന്നാംപദാംഗംതുടൎച്ച
[ 24 ] യാലുംനാലാമതുസ്വരനിമിത്തവുംഅഞ്ചാമത്‌രണ്ടുഹെതുക്കളാലുംദീൎഘ
മാകുന്നവ-ശെഷംമൂന്നുംഹ്രസ്വങ്ങൾതന്നെ-

§൭൧. ഈചൊന്നതുഏകദെശംയുരൊപഭാഷകളെഅനുസരി
ച്ചിട്ടുള്ളതുസംസ്കൃതത്തിലുംതമിഴിലുംഅധികസൂക്ഷ്മമായിട്ടുള്ളപ്ര
യൊഗംകൂടെഉണ്ടു—മാത്രഎന്നതുഒരുനൊടിആകുന്നു—അതിൽ
ഹ്രസ്വസ്വരംഒരു മാത്രയുംദീൎഘം രണ്ടുംഐ, ഔ ആകുന്നപ്ലുതം
മൂന്നുമാത്രയുംഉള്ളവഎന്നുചൊല്ലുന്നു—അരയുകാരവുംവ്യഞ്ജ
നങ്ങളുംഒരൊന്നുഅരമാത്രയുള്ളവഅത്രെ-

§൭൨. വ്യഞ്ജനങ്ങൾഅധികം കൂട്ടിചൊല്ലുന്നതുശുദ്ധമലയായ്മ
യിൽഅല്ല സംസ്കൃതത്തിൽമാത്രംവിഹിതമാകുന്നു— അതുകൊ
ണ്ടുഈവകപദാംഗങ്ങൾ്ക്കമലയാളതത്ഭവങ്ങളിൽതേപ്പുവരുന്നു
(പങ്ക്തി- പന്തി- മാണിക്യം-മാണിക്കം)സ്വരംചെൎത്തുവ്യഞ്ജ
നങ്ങളെവെർപ്പിരിക്കിലുംആം(ദുൎയ്യൊധനൻ- ദുരിയൊധനൻ
മ. ഭാ- വൎഷിച്ചു-വരിഷിച്ചു-ശുല്കം-ഉലകു- ശാസ- ആൎദ്ര-തിരു-
വ്- ആതിര)- അഗ്നി-അക്കിനി(മ.മ.)-

§൭൩. ചിലവാക്കുകളിൽദീൎഘസ്വരത്തൊട്എകവ്യഞ്ജനം-ഹ്ര
സ്വസ്വരത്തൊട്‌വ്യഞ്ജനദ്വിത്വംഇങ്ങിനരണ്ടുപക്ഷങ്ങൾകാ
ണുന്നു-(ഓച-ഓശ-ഒച്ച-ഒല്ല-ഓല-ഇല്ല-ഈല-എടുത്തു
കൊള്ളു-എടുത്തൊളു-പുഷ്യം-പൂയം-അക്കൊൽ-ആകൊൽ-
വേഗം-വെക്കം-) രണ്ടിലുംമാത്രാസംഖ്യഏകദെശംഒക്കു
ന്നു—

സന്ധി

സ്വരസന്ധി—

§൭൪. സംസ്കൃതത്തിൽഉള്ളതുപൊലെമലയാളത്തിൽസംഹിതാ
ക്രമംകാണ്മാനില്ല— രണ്ടു പദങ്ങളിലെസ്വരങ്ങൾതങ്ങളിൽകൂടു
ന്നെരത്തു(മഹാ-ഈശ്വരൻ-മഹെശ്വ-സൂൎയ്യ-ഉദയം-സൂ
ൎയ്യൊദയം)എന്നപൊലെസ്വരയൊഗംഉണ്ടാകയില്ല—ഒന്നു
കിൽപദാന്തമായസ്വരംലയിച്ചുപൊകുന്നു— അല്ലായ്കിൽയ-വ[ 25 ] എന്നവ്യഞ്ജനങ്ങളിൽഒന്നുസ്വരങ്ങളുടെനടുവിൽനില്ക്കെണ്ടു-സംസ്കൃതാ
ചാരവുംദുൎല്ലഭമായികാണുമാറുണ്ടു-(ദമയന്ത്യെന്നല്ലാതെ-ദ-ന-)

§൭൫. പദാന്തമായഅകാരത്തിന്നുപണ്ടുവകാരംതന്നെ ഉറപ്പു(അ-
വ്-ഇടം-അവിടം-പലവാണ്ടും-മ.ഭ-പലവുരു-കൈ-ന-ചെയ്ത-വാ
റെ-കെ-ഉ-മിക്കവാറും-ഒക്കവെ-പതുക്കവെ-കൂട-വ്-ഏതാനും മ-ഭാ-)-
എങ്കിലുംതാലവ്യാകാരത്തിന്നുയതന്നെവെണ്ടു(തല-യ്-ഉ-ം-ചെ
യ്കയില്ല)-യകാരംഇപ്പൊൾഅധികംഅതിക്രമിച്ചുകാണുന്നു(വെ
ണ്ടയൊ,അല്ലയൊ- വന്നയാൾ)

§൭൬. പാട്ടിൽ അകാരംപലതുംലയിച്ചുപൊകും—

അ — അ = അറികമരെശ്വര-മ-ഭാ- വരുന്നല്ലൽ

അ — ഇ = അല്ലിഹ-ആയുള്ളിവൻ-(കെ-രാ.)

അ — എ = ചെയ്കെന്നുഒൎക്കെടൊ

അ — ഏ = ഇല്ലെതുമെ(പ-ത.)

അ — ഐ = ഇല്ലൈക്യം(കൈ-ന.)

അ — ഒ = വിൽമുറിഞ്ഞൊച്ച(അ-ര)

§൭൭. ഇ-ൟ-എ-ഏ-ഐ-എന്നതാലവ്യസ്വരങ്ങളുടെതുണയ
കാരംതന്നെ(വഴി-യരികെ)-ഇ-യി-എന്നതിന്നുചിലപ്പൊൾദീൎഘയൊ
ഗംകൊള്ളിക്കാം(നൊക്കീല്ലല്ലോ-മ-ഭാ.=നൊക്കിയില്ല-ചൊല്ലീല്ലയൊ)-

§൭൮. അരയുകാരത്തിന്നുഎതുസ്വരംഎങ്കിലുംപരമാകുമ്പൊൾനില്പി
ല്ല(അവന്നല്ല-എനിക്കില്ല-കണ്ടെടുത്തു)-നിറയുകാരംതുടങ്ങിയഒ
ഷ്ഠ്യസ്വരങ്ങളുടെതുണയൊവകാരംതന്നെ (തെരു-വും-പൂവും,ഗൊമാ
യുവും-തിരുവെഴുത്തു)-ചിലതിൽരണ്ടുനടപ്പുണ്ടു-(അതുവും-അതും-​െ
പാകുന്നുവൊ-പൊകുന്നൊ- കണ്ടുവെന്നു-(കെ-രാ)-കണ്ടെന്നു-വരുന്നു
വെങ്കിൽ-വരുന്നെങ്കിൽ-

§൭൯. ഋകാരംസ്വരങ്ങളിൽപരമാകുന്നതിൻ്റെദൃഷ്ടാന്തങ്ങൾആ
വിതു—

അ — ഋ-മറ്റുള്ളൃതുക്കളും (കൃ-ഗാ.)

ഉ — ഋ- അങ്ങൃഷി-കെ-രാ- നാലൃണം. മ.ഭാ. [ 26 ] പിന്നെഒരൃഷി(ഒരു ഋഷി)രാജരൃഷി(രാജൎഷി)രണ്ടും കാണുന്നു-
മ- ഭാ- മഹായിരുഷികൾ-കേ-ഉ-

§൮൦. അകാരത്തിന്നുവകാരംതന്നെപുരാണതുണ(പിതാവും-വാ
വെന്നു-കൃ.ഗാ- താവെനിക്ക. കൃ. ഗാ- അന്യഥാവാക്കി, വൃഥാവാക്കി-
കെ-രാ)-എങ്കിലും യകാരംഅധികംഅതിക്രമിച്ചിരിക്കുന്നു-(ദിവാ
യെന്നുംനിശായെന്നും-കെ-രാ-ദിവാവിങ്കൽഎന്നുണ്ടുതാനും-ഭക്ത്യാ
യവൻ-മ-ഭാ- ലഭിയായിവൾ-തിരിയായിവൻ-കെ- രാ- വരായല്ലൊ
അ-ര- ഒല്ലായിതു-മ-ഭാ- ആക്കൊല്ലായെ-(കൃ-ഗാ-) - വെണ്ടാഎന്നതു
കുറുകിപെയിട്ടു (വെണ്ടല്ലൊ-ദ. നാ-)-

§൮൧. ഏകാരംപലതിന്നുംപാട്ടിലുംനാട്ടിലുംലൊപംവരും(കുറയാ
തെയിരുന്നു-കുറയാതിരുന്നു-കൃ-ഗാ-കാണട്ടെല്ലാവരും- കെ-രാ- പിമ്പ
ടക്കാം-(വ്യ-മാ)

§൮൨. ഒകാരത്തിന്നും ഒഷ്ഠ്യത്വംനിമിത്തംവകാരംതന്നെതുണ-
(ഗൊ-വ്-ഉ-ം-)എങ്കിലുംയകാരംകൂടെ കാണുന്നു-(ഉണ്ടൊയെന്നു-
അയ്യൊയെന്നു-കൃ.ഗാ.)-

വ്യഞ്ജനസന്ധി

§൮൩ മലയായ്മയിൽവ്യഞ്ജനങ്ങൾ്ക്കനിത്യസംഹിതയില്ല-എങ്കിലും
തമിഴിലുംസംസ്കൃതത്തിലുംഉള്ളസന്ധിപക്ഷങ്ങൾദുൎല്ലഭമായിട്ടുംസമാ
സത്തിൽഅധികമായിട്ടുംകാണും-

§൮൪. അതിൻ്റെ ഉദാഹരണങ്ങൾ

ൺ — ച . മഞ്ചിറ(പഴയതുവെൺഞ്ചവരി- രാ-ച)

ൺ — ത . വിണ്ടലം

ൺ — ദ . എണ്ഡിശ-(പ. ത.)

ൻ — ക . ആലിങ്കീഴ-

ൻ — ച . അവഞ്ചൊന്ന(കൃ.ഗാ.)ആലിഞ്ചുവട്ടിൽപൊഞ്ച
രടു-കെ-രാ-

ൻ — ഞ. അവഞ്ഞാൻ(ചാണ)

ൻ — ത . ഞാൻ- ന്താൻ[ 27 ] ൻ — പ . എമ്പൊറ്റി(വില്വ)

ൻ — ഖരം. മുല്ക്കാഴ്ച,പൊല്ക്കലം-പൊൽച്ചൊറു(പൊഞ്ചരടു)
മുല്പുക്കു, തിരുമുല്പാടു,പില്പാടു

ൔ — ക . പെരിങ്കൊയിലകം-

ൔ — ച . വരികയുഞ്ചെയ്തു

ൔ — ത . വരുന്തൊറും

ൔ — ന . പഴന്നുകൎന്നു-ചാകുന്നെരം

ൕ — ച . കച്ചീട്ടു (കൈ)

ർ — സ്വരം നീരൊലിച്ചു- നീറായി

റ — വ്യഞ്ജനം ചെൎപ്പടം- കൂൎപ്പാടു-കൂൎവ്വാടു-

ൽ— ഖരം. മുന്നി(ൽ)ത്തളി.വാ(ൽ) ക്കുഴ -മണ(ൽ)ത്തിട്ട-ക
ട(ൽ)പ്പുറം

ൽ— ധ . തമ്മിൽധൎമ്മം- തമ്മിദ്ധൎമ്മം-മ. ഭാ.

ൽ— മ . വാന്മെൽ(ഭാഗവത)വിരന്മെൽ(ചാണ)മെന്മെൽ.
നാന്മറകൾ-നെന്മണി

ൾ — ത . മക്ക(ൾ)ത്തായം-മഞ്ഞ(ൾ)ത്തുകിൽ-(ൾ്ത=ടഎ
ന്നതു അയ്യനടി കടിരുവി-(ശാസ)

ൾ — മ,ന . ഉണ്മൊഹം-ഉണ്നാടി-എണ്മണി-

(ൖ)-ൾ- സ്വരം. ഇപ്പൊഴിവിടെ(കെ.രാ.) കാണുമ്പൊഴൊട്ടുമെ-
(പ. ത).

§.൮൫. അം എന്നപദാന്തം ഉം എന്നതിൻമുമ്പിൽഅവ്ആകും
(പാപം, പാപവും- ഒട്ടം ഒഴുക്കവും- ഒട്ടവൊഴുക്കവും-വസ്ത്രവെല്ലാം,
ദ-നാ.) പിന്നെആകഎന്നക്രിയയൊടുചെൎന്നുവരുമ്പൊൾലൊപി
ച്ചുംപൊകും(വശമായി-വശായിതു-വെ-ച-ഛിന്നഭിന്നായി-വി
ധെയാക്കി-നാനാവിധാക്കി)- അനെകം തത്ഭവങ്ങളിലുംഅത്
അരയുകാരമായ്പൊയി(അക്ഷം-അച്ച്-ശംഖം-ശംഖ്-ദ്വീ
പം-ദ്വീപ്- മന്ഥം-മന്ത്).

§.൮൬. സമാസത്തിൽപദാദിവ്യഞ്ജനസംക്ഷെപംസംഭവിക്കു [ 28 ] ന്നതുംഉണ്ടു-അതിനാൽചിലദിക്കിൽ(✣)സ്വരദൈൎഘ്യവുംവരു
ന്നു-ഉദാഹരണങ്ങളാവിതു—

ക— എറിഞ്ഞള(കെ-രാ.)വെച്ചൂടും(കൂടും), ചെയ്യാതെക
ണ്ടു-ചെയ്യാണ്ടു—

✣ - ചെയ്തുകൊള്ളാം-ചെയ്തോളാം-(§൭൩)

✣- ജയിച്ചൊളുക- വെച്ചോണ്ടു

✣- ചെമ്പുകൊട്ടി- ചെമ്പോട്ടി- ചെരിപ്പുകുത്തി- പ്പൂത്തി
അമ്പുകുട്ടി- അമ്പൂട്ടി

ന— അങ്ങുനിന്നു- അങ്ങുന്നു- അതിങ്കന്നു-

✣ - എഴുന്നു നില്ക്ക- എഴുന്നീല്ക്ക-(രാച.)എഴുനീല്ക്ക-ഏറ നാടു,
വെണ നാടു- ഏറാടു, വെണാടു-

യ— വീട്ടെജമാനൻ-(§൨൧) വാട്ടമറ്റെമഭടർ-

വ— കൊണ്ടുവാ- കൊണ്ടാ കൊണ്ടന്നു- തരവെണം- ത
രെണം-

✣ - ഇട്ടുവെച്ചു-ഇട്ടേച്ചു-(വെച്ചെച്ചു)

✣ - കൊടുത്തുവിട്ടു- കൊടുത്തൂട്ടു-(ചാണ)ചൊല്ലിവിട്ടതും-ചൊ
ല്ലൂട്ടതും-(കൃ-ഗാ)രണ്ടുവട്ടം- രണ്ടോട്ടം-(കണ-സാ)

✣ - നല്ലവണ്ണം- നല്ലോണ്ണം (പാ)§൭൩

✣- ചില-വ്-ഇടത്തും-ചിലേടത്തും(കെ.രാ.)പലേടത്തും—

അരു — എഴുന്നരുളുക.എഴുന്നള്ളുക-എഴുന്നെള്ളുക-

§൮൭. പദാദികളായഖരങ്ങൾ്ക്കും(ജ-ഞ-ഭ-ശ-സ-എന്നവറ്റി
ന്നും) സന്ധിയാൽപലപ്പൊഴും ദ്വിത്വംവരും-എവിടെഎല്ലാം
എന്നാൽ—

൧.,ഗുരുസ്വരത്തിന്നുപരമാകുമ്പൊൾ.പിലാ-ക്കീൖ-തീ-പ്പറ്റി
പൂ- പ്പൂത്തു-ശബ്ദത്തെക്കെട്ടു-അവനെസ്സെവിച്ചു-(മ. ഭാ.)-
എന്നെ-ഭ്ഭരവുംഎല്പിച്ചു-(ചാണ)-ഇവിടെസുഖം-(കെ-രാ)
കൈ-ത്താളം-

൨., താലവ്യസ്വരത്തിൽപിന്നെ [ 29 ] മഴക്കാലം, പടജ്ജനം- അരഞ്ഞാൺ-ഒറ്റശ്ശരം- പുള്ളിപ്പുലി
ത്തൊൽ-പൊയിപ്പറ-പൊയ്ത്തൻ്റെ- കന്നിഞ്ഞായറു-(ചാ
ണ)- നന്നായിച്ചെയ്തു— നന്നായ്ത്തൊഴുതു—(വെ.ച.)പൊ
ട്ടിത്തെറിക്കുന്നതീക്കനല്ക്കട്ട(ശി-പു-)എങ്കിലുംമുലകുടി-വഴി​െ
പാക്കൻ-എന്നുമറ്റുംചൊല്ലുന്നു—

൩., താലവ്യാകാരമല്ലാത്തതിലുംകൂട ക്കൂടെഉണ്ടു-(ലന്തക്കായി-
കൊള്ളക്കൊടുക്ക-ഭയപ്പെട്ടു-ചെയ്യപ്പെട്ടു-ചെയ്തപ്പൊ
ൾ-എങ്കിലുംമരിച്ചപിൻ,എന്നപൊലെ,അകതാർ-

൪., നിറയുകാരത്തിൽപിന്നെ-

പുതുച്ചൊൽ- പതുപ്പത്തു- ചെറുപ്പിള്ളർ(കൃ-ഗാ.)മുഴു
ഞ്ഞായം-(കെ-രാ)തൃത്താലി-(=തിരു)ചിലതിന്നുഅതില്ല-
(മറുകര=ചെറുപൂള)അരയുകാരത്തിൽപിന്നെഎത്രയും
ദുൎല്ലഭമായിദ്വിത്വംകാണുന്നു-മുത്തുക്കുല-മ-ഭാ-മുത്തുക്കുട. കെ.രാ.)

൫., ർ.ൽ.ൾ. എന്നവറ്റിൻ്റെശേഷംഎതിൎത്തല, പൊൎക്കളം,
സ്വൎല്ലൊകം-പാല്ക്കടൽ, നല്ക്കുളം, മുമ്പിൽത്തന്നെ (കെ.രാ)
ഉൾക്കൊണ്ടു,ഉൾത്താർ,പുൖക്കരമൂലം(വൈശ-പുഷ്കര)-

§൮൮. പെടുക-പാടു-വടി-എന്നവറ്റൊടുദ്വിത്വംഉള്ളസമാസങ്ങ
ൾതന്നെനടപ്പു(മെല്പെട്ടു, പുറപ്പാടു, വെടിപ്പാടു, മെല്പടി,മെ
പ്പടി,മെൽപ്പൊടി,)-എങ്കിലുംപഴയതുചിലതുദ്വിത്വംകൂടാതെ
ആകുന്നു-(വഴിപാടു,ഇടപാടു,നടപടി,പിടിപെടുക,മെല്വട്ടു​െ
മലൊട്ടു)-

§൮൯. ൺ-ൻ-ൔ-ൕ-ൽ-ൾ-ഈഅൎദ്ധാക്ഷരങ്ങൾ-ധാതുവാകുന്ന
ഹ്രസ്വപദാംഗത്തെഅടെക്കുമ്പൊൾസ്വരംപരമാകിൽദ്വിത്വം
വരും—

മൺ — മണ്ണിട്ടു-

പൊൻ — പൊന്നെഴുത്തു- മുന്നെ, പിന്നിൽ(കാ
ലിന്നിണ) [ 30 ] നാം — നമ്മാണ,സ്വമ്മെടുത്തു-

പൊൕ— പൊയ്യല്ല, മെയ്യെന്നു-

വിൽ — വില്ലാൽ, നൽആന-നല്ലാന-

മുൾ — മുള്ളിൽ, എൾ— എള്ളും— വെള്ളൊല

ഇതിഅക്ഷരകാണ്ഡം സമാപ്തം- (§൪—൮൯)-


II. പദകാണ്ഡം

§൯൦. അക്ഷരങ്ങൾചെൎത്തുചൊല്ലുന്നത്പദം തന്നെ-പദത്തിന്നുരൂ
പംഅനുഭവംഈരണ്ടുവിശെഷം- അനുഭവംചൊല്ലെണ്ടതു വാച
കകാണ്ഡത്തിൽതന്നെ- പദകാണ്ഡത്തിൽചൊല്ലുന്നതുനാമരൂപ
വും ക്രിയാരൂപവുംതന്നെ- ഇവറ്റിന്നുതമിഴിൽപെൎച്ചൊൽവി
നച്ചൊൽഎന്നുപെരുകൾഉണ്ടു- പിന്നെഎണ്ണവുംഗുണവുംകുറി
ക്കുന്നവിശെഷങ്ങൾ(ഉരിച്ചൊല്ലുകൾ)ആരണ്ടിന്നുള്ളവയുംവ്യയ
ങ്ങളുംപറയെണ്ടു- ഒടുക്കം. ഹാ.കൂഇത്യാദിഅനുകരണശബ്ദങ്ങ
ൾഉണ്ടു—


നാമരൂപം(പെൎച്ചൊൽ)

ത്രിലിംഗങ്ങൾ

§൯൧. മലയായ്മയിൽ പുല്ലിംഗവും സ്ത്രീലിംഗവുംസബുദ്ധികൾ്ക്കെ ചൊ
ല്ലുകയുള്ളു- അതുകൊണ്ടുസംസ്കൃതത്തിൽപുല്ലിംഗമാകുന്നവൃക്ഷം
സ്ത്രീലിംഗമാകുന്ന പൂർഎന്നീരണ്ടുംനപുംസകംഅത്രെ- അബുദ്ധി
കൾചിലവറ്റിന്നു ബുദ്ധിഉണ്ടെന്നുവെച്ചുലിംഗംസങ്കല്പിച്ചിട്ടും
ഉണ്ടു-(ഉ-ം. സൂൎയ്യൻ-ചന്ദ്രൻ, മംഗലനായുള്ള തിങ്കൾ. കൃ-ഗാ.ധ്രു
വൻ, വിന്ധ്യഹിമവാന്മാർ, കെ. രാ- ഭൂമിആകുന്നദെവി.)

§൯൨. പുല്ലിംഗത്തെമിക്കവാറുംകുറിക്കുന്ന പ്രത്യയം അൻ എന്ന
ത്ആകുന്നു-(പുത്രഃ- പുത്രൻ- മകു- മകൻ)- ചിലനപുംസകങ്ങൾ്ക്കും
അ പ്രത്യയംതന്നെകൊള്ളിക്കാം(പ്രാണൻ,മുഴുവൻ,പുത്തൻ) [ 31 ] §൯൩. സ്ത്രീലിംഗത്തിന്നുനാലു പ്രത്യയങ്ങൾഉണ്ടു-- ൧., ആൾഎ
ന്നതു കുറുക്കയാൽഉണ്ടായ അൾ(മകൾ)-- ൨, ത്തി പ്രത്യയം
(ഒരുവൻ- ഒരുത്തി)- താലവ്യസ്വരത്താലെ-ച്ചി-ആകും(ഇടയൻ,
ഇടച്ചി§൪൦.ആശാരി,-ച്ചി-പടുവായിട്ടുനായർ, നായരച്ചി)- മൂൎദ്ധന്യ
ത്താലെ-ട്ടി- ആകും(പെൺ,പെണ്ടി, പാണൻ, പാട്ടി- തമ്പുരാൻ,രാ
ട്ടി-ൾ്ത്തി എന്നപൊലെ)- റവൎണ്ണത്തൊടു-റ്റി-ആകും(വെലൻ-വെ
ല്ത്തി വെറ്റി)-- ൩., ഇ(തൊഴൻ-ഴി- മലയി, പറയി,ബ്രാഹ്മണി)
൪.,സംസ്കൃതനാമങ്ങളിൽഉള്ള ആ-കുറുകിയതു-അനുജൻ,അനു
ജ-(-ജത്തിഎങ്കിലുമാം). ജ്യെഷ്ഠ(ജ്യെഷ്ഠത്തി)- ഇഷ്ടൻ- ഇഷ്ട-
പ്രിയൻ,-പ്രിയഇത്യാദി

§൯൪. നപുംസകത്തിന്നു-അം(§൮൫)-ഉ-ഈരണ്ടു പ്രമാണം(വൃ
ക്ഷം,മരം അതു, കുന്ന്)

ബഹുവചനം

§൯൫. ഒരുമ,പന്മആകുന്നഏകവചനംബഹുവചനംഈരണ്ടെഉള്ളു-
ബഹുവചനത്തിന്നു- കൾ-അർ-ഈരണ്ടുപ്രത്യയങ്ങൾവിശെഷം

§൯൬. കൾ പ്രത്യയത്തിലെ കകാരത്തിന്നു-ആ-ഋ-ഊ-ഓ-നി
റയുകാരംഎന്നീപദാന്തങ്ങളാൽ ദ്വിത്വംവരും(ഉ-ം-പിതാക്കൾ,
പിതൃക്കൾ. കിടാക്കൾ- നൃക്കൾ, ഭ്രൂക്കൾ- പൂക്കൾ-ഗൊക്കൾ-ഗുരുക്ക
ൾ- തെരുക്കൾ, കഴുക്കൾ)-

എങ്കിലും ജ്യാക്കൾ, ജ്യാവുകൾ (ത.സ) പൂവുകൾ- കൃ- ഗാ-
തെരുവുകൾ. കഴുകൾ. കെ. രാ- എന്നവ കൂടെനടക്കുന്നു- പിന്നെ
രാവുകൾ(കൃ. ഗാ) കാവുകൾ-പാവുകൾ-എന്നതെ പ്രമാണം-

§൯൭. താലവ്യസ്വരങ്ങളിൽപരമാകുമ്പൊൾകകാരത്തിന്നുദ്വി
ത്വംഇല്ല-(സ്ത്രീകൾ, തീയത്തികൾ,തൈകൾ,തലകൾ,കായ്കൾ)-എ
ങ്കിലുംനായ്ക്കൾഎന്നതുനടപ്പായി-(നായികൾഎന്നുത്രിപദാംഗമാ
യുംഉണ്ടു- കൃ. ഗാ)

§൯൮. അരയുകാരത്താലും അൎദ്ധരലാദികളാലുംദ്വിത്വംഇല്ല-(സ
മ്പത്തുകൾ, കാലുകൾ, കാല്കൾ-കെ. രാ.പെരുകൾ,പെർകൾ.നാളുകൾ, [ 32 ] നാൾകൾ)-ചിലസംസ്കൃതവാക്കുകളിലെഅരയുകാര-നിറയുകാരംെ
പാലെആയിതാനും(സത്ത്-സത്തുകൾ,സത്തുക്കൾ,-മഹത്തുക്കൾ-മ.ഭാ.
ബുദ്ധിമത്തുക്കൾ- അ. രാ- വിദ്വത്തുക്കൾ- ചിര.സുഹൃത്തുക്കൾ-കെ.രാ.)
പിന്നെചിശാചുകൾ-കെ.രാ-പിശാചുക്കൾ,പിശാചങ്ങൾ-പിശാചന്മാർ
നാലുംനടപ്പു-സ്വാദു,അരയുകാരാന്തമായിദുഷിച്ചുപൊയി-(സ്വാദു
കൾ- വൈ.ച. സന്ധുക്കൾഎന്നപൊലെ.)ദിൿമുതലായതിന്നുദിക്കു
കൾതന്നെവന്നാലും ഋത്വിൿഎന്നതിന്നു ഋത്വിക്കൾ- കെ- രാ- ത​െ
ന്ന- സാധുവാം- മകുഎന്നതിങ്കന്നു മക്കൾഎന്നപൊലെ-

§൯൯. അംകൾഎന്നത്അങ്ങൾആകും(§൪൯)- മരം,മരങ്ങൾ-പ്രാ
ണൻമുതലായതിൽ അൻഅപ്രകാരമാകും(പ്രാണങ്ങൾ,ജീവങ്ങ
ൾ. കൃ. ഗാ-കൂറ്റൻ, കൂറ്റങ്ങൾ. കൃ- ഗാ-ശുനകൻ- ശുനകങ്ങൾ കെ. രാ)
പിന്നെ-ണ്കൾ എന്നതു കാണ്മാനില്ല-ആങ്ങൾ(ആങ്ങള) പെങ്ങൾഎന്നും
ആണുങ്ങൾ-പെണ്ണുങ്ങൾഎന്നുംവെവ്വെറെഅനുഭവത്തൊടെപ
റകയുള്ളു- അൽഎന്നതു കൂടെ നാസിക്യമായിപൊയി. (പൈത
ൽ- പൈതങ്ങൾ)-പിന്നെകിടാക്കൾഅല്ലാതെകിടാങ്ങൾഎന്നതും
ഉണ്ടു—

§൧൦൦. അർ പ്രത്യയം സബുദ്ധികൾ്ക്കെഉള്ളു-അത്അൻ-അ-മു
തലായഏകവചനങ്ങളൊടുചെരുന്നു.(അവൻ,അവൾ-അവർ-
പ്രിയൻ, പ്രിയ- പ്രിയർ- മാതു-മാതർ-കൃ-ഗാ- പിള്ള, പിള്ളകൾ-
പിള്ളർ-മ. ഭ- മകൾഎന്നതിന്നുമക്കൾ- മകളർഈരണ്ടുണ്ടു-
മ. ഭാര)-

§൧൦൧. അവർഎന്നതുസബുദ്ധികൾ്ക്കബഹുമാനിച്ചുചൊല്ലുന്നു.
(രാജാവവർ, രാജാവവർകൾ)-അതു സംക്ഷെപിച്ചിട്ടു ആർ
എന്നാകും(പരമെശ്വരനാർ, ഭഗവാനാർ, നമ്പിയാർ, ദെവി
യാർ, നല്ലാർ)-

§൧൦൨. മാർഎന്നതുംഅതുതന്നെ-അതുമുമ്പെവാർ (തെലുങ്കു വാര഼=
അവർ)എന്നും അൻ പ്രത്യയത്താലെ(§൫൪)മാർഎന്നുംആയി-
ഇങ്ങിനെ-പുത്രനവർ-പുത്രനവാർ,പുത്രന്മാർ-ഇപ്പൊൾഅതു [ 33 ] സൎവ്വസബുദ്ധികൾ്ക്കുംഏതുപദാന്തത്തൊടുംപറ്റുന്നു(ഭവാന്മാർ,ഭാ
ൎയ്യമാർ,ഭാൎയ്യകൾ-പുത്രിമാർ- ജീവന്മാർ-കൊയില്മാർ- ന്മാർ-മന്ത്രീ
മാർ-,മന്ത്രീകൾ)- അഎന്നസ്ത്രീലിംഗത്തിൻ്റെബഹുവചനങ്ങൾ ആവി
തു(ഗുണവതികളാംപ്രമദകൾ.കേ-രാ-നിരാശരുംനിരാഗകളുംകെ-രാ-
പിന്നെപൌരമാർ-കൃ-ഗാ-പതിവ്രതമാർ-കെ-രാ-ഇത്യാദി)—ദെ
വതമാർ,ദെവതകൾ,ദൈവതങ്ങൾഎന്നുചൊല്ലിക്കെൾ്പു-

§൧൦൩. അർ-കൾ- ഈരണ്ടുംകൂട്ടിചൊല്ലുന്നു-(അവൎകൾ,പിള്ളൎകൾ.പാ)
രാജൎകൾ-കെ-രാ-അരചൎകൾമ-ഭാ-) — അതിൽരെഫംലൊപിച്ചും
പൊകും(ദെവകൾ,അമരകൾ-കെ-രാ-അസുരകൾ-മ- ഭാ-ശിഷ്യക
ൾ,ഭട്ടകൾക്കെ.ഉവൈദ്യകൾ- അമാത്യകൾ- മ- ഭാ-)-അതുപൊലെ
തന്നെപിതാമാതുലന്മാൎകൾ-വ്യ.മാ- ഗണികമാൎകൾ-വാളെലും-മിഴി
മാൎകൾ- കെ - രാ-

§൧൦൪- കൾ-മാർ-(രാജാക്കണ്മാർ-ശാസ)എന്നിങ്ങനെചെൎത്താൽഅ
ധികഘൊഷം തന്നെ-അതിപ്പൊൾ.ക്കന്മാർഎന്നായി(ഗുരുക്കന്മാർ)-
പിതാക്കന്മാർഎത്നിതിന്മണ്ണംപെരുമാക്കന്മാർ, തമ്പ്രാക്കന്മാർഎന്നും
ചൊല്ലുന്നു-(ആൾ, ആൻഎന്നപദാന്തംഒരുപൊലെ §.൯൩. ൨,)—
അതുസ്ത്രീലിംഗത്തിന്നുംവരുന്നു(ഭാൎയ്യാക്കന്മാർ. മ. ഭാ. കന്യാക്കന്മാർ.കെ.
രാ) - നപുംസകത്തിലുംഉണ്ടു(ഭൂതങ്ങൾ. ഭൂതാക്കൾ.വെ.ച.ഭൂതാക്കളാ
ർ)—

§൧൦൫. സാധാരണമല്ലാത്തബഹുവചന രൂപംആവിതു- ഒന്നുതെലു
ങ്കിൽഎന്നപൊലെരെഫത്തിന്നുലകാരത്തെവരുത്തുക(മൂത്തവർ,മൂ
ത്തൊർ,മൂത്തൊൽ, വാഴുന്നൊൽ. രണ്ടുംസ്ഥാനവാചി-മറ്റെതു മൾ
പ്രത്യയംതന്നെ-കൈമൾ, കയ്മൾ (കമ്മന്മാർ) നമ്മൾ(എമ്മൾ-എന്മൻ
കിടാവ്)എന്നവറ്റിൽഅത്രെ-


വിഭക്തികൾ

§൧൦൬.സംസ്കൃതത്തെഅനുസരിച്ചുമലയായ്മയിൽവിഭക്തികൾ(വെ
റ്റുമകൾ)എഴ്എന്നുപറയുന്നു-അതിൽഒന്നാമതുപ്രഥമ,കൎത്താവ്എന്നു
പെരുകൾഉള്ളതു-നെർവിഭക്തിഎന്നുംചൊല്ലാം- സംബോധന [ 34 ] ആകുന്നവിളിഅതിൻ്റെഒരുവികാരം- ശെഷംഎല്ലാംവളവിഭക്തി
കൾ അത്രെ—

§൧൦൭. വളവിഭക്തികൾചിലനാമങ്ങളിൽപ്രഥമയൊടുഒരൊ
പ്രത്യയങ്ങളെവെറുതെചെൎക്കയാൽഉണ്ടാകും(മകൻ-ഏ-വില്ലാ
ൽ-കൺ്ൺ-ഇൽ)-ചിലതിൽനെർവിഭക്തിക്ക്ഒര്ആദെശരൂപം
വരും-(ഞാൻ,എൻ,ദെശം,ദെശത്ത് വീടു,വീട്ടും,കൺ- കണ്ണിൻ)

§൧൦൮. വളവിഭക്തികളുടെവിവരം ദ്വിതീയ(കൎമ്മം)-ഏ പ്രത്യ
യം(താലവ്യാകാരവും മതി-ഉ-ം കണ്ണനപ്പുകണ്ണു-കൃ-ഗാ)തൃതീയ(ക
രണം)- ആൽപ്രത്യയം-അതിൻ്റെഭെദംസാഹിത്യവിഭക്തി
ഒടു, ഓടു പ്രത്യയം-(അങ്ങൊടുഎന്നത്അങ്ങിടയാകുന്നസപ്തമി
പൊലെ പ്രയൊഗം)ചതുൎത്ഥി(സമ്പ്രദാനം) കു പ്രത്യയം-നെർവി
ഭക്തിതാൻ-ആദെശരൂപംതാൻ- ൻ-അന്തമായാൽ-കുഅല്ല-നു പ്ര
ത്യയംഇഷ്ടം- ഷഷ്ഠി(സംബന്ധം)ചതുൎത്ഥിക്കുതക്കവണ്ണം(ഉടയ)
ഉടെ-(അതു-തു-ഈരണ്ടുപ്രത്യയങ്ങളുള്ളതു-ഉ-ം താൻ,തന്നുടെ,തനതു-
പിന്നെതൻതുഎന്നതുതൻറ്എന്നാകും(§൬൨)ഉ-ം-തൻ്റനുജൻ.കെ-
രാ-അതിനൊടുഏഅവ്യയംനിത്യംചെൎപ്പാറുണ്ടു-(തൻ്റെ)-ഈൻറു-
എന്നതിൽനിന്നുചതുൎത്ഥിയുടെരണ്ടാംപ്രത്യയമാകുന്ന-നു-എന്നതു
ജനിച്ചതാകുന്നു-സപ്തമി(അധികരണം)-ഇല്ലംആകുന്ന-ഇൽ-
കാൽആകുന്ന-കൽ-അത്തു-ഇടെ-ഊടെ-അകം-മെൽ-(മൽ)-കീ
ൖമുതലായസ്ഥലവാചികൾപ്രത്യയങ്ങളാകുന്നു-(ഉ-ം-ദെശത്തി
ൽ,മലെക്കൽ,നെഞ്ഞത്തു-നെഞ്ചിടെ,വാനൂടെ,നാടകം,വാന്മെ
ൽ-വെൎമ്മലെത്തൊൽ,പിലാക്കീൖ)-ഇൻ-തു-ഈരണ്ടുപ്രത്യയമുള്ള
ആദെശരൂപംകൂടെസപ്തമിയുടെവികാരംഎന്നുചൊല്ലാം(ദെ
ശത്തു-ദെശത്തിൽ-)ഏ-കു-ഈരണ്ടുംചെൎത്താൽസ്ഥലചതുൎത്ഥിജ
നിക്കും,(ദെശത്തിലെക്കു,ദെശത്തെക്ക്-പണ്ടുഇതില്ക്കു-രാ-ച-
അടവിയില്ക്കായി-കെ.രാ)പഞ്ചമിനിന്നുഎന്നവിനയെച്ചംസ
പ്തമിയൊടുചെൎന്നിട്ടുപ്രത്യയമാം(ദെശത്തിൽനിന്നു,ദെശത്തുന്നു-
അവങ്കൽനിന്നു-അവങ്കന്നു-പുണ്ണുന്നു— [ 35 ] രൂപവകകൾ

§൧൦൯. നാമരൂപങ്ങൾവിശെഷാൽരണ്ടുവകയാകുന്നു-കുവക-
നുവക-എന്നിങ്ങിനെചതുൎത്ഥിരൂപത്തിന്നുതക്കപെരുകൾഇടാം-

§൧൧൦. ഒന്നാംകുവകയിൽസകലബഹുവചനങ്ങളുംഅടങ്ങുന്നു—

പ്ര- - - - - - പുത്രർ - - - - പുത്രന്മാർ - - - മക്കൾ
സംബൊധന- ഹെ പുത്രരെ- ഹെ- - - - - രെ— ഹെ- - - - - ളെ
ദ്വി- - - - - - - - പുത്രരെ- - - - - പുത്രന്മാരെ- - മക്കളെ-
തൃ - - - - - - - - - പുത്രരാൽ - - - - പുത്രന്മാരാൽ - - - - - -ളാൽ-
സാഹിത്യ- - - പുത്രരൊടു- - - - ാരൊടു- - - - ളൊടു
ച- - - - - - പുത്രൎക്കു ാൎക്കു- - - - - - - - - ൾ്ക്കു
പ- - - - - - - പുത്രരിൽനിന്നു- ാരിൽനിന്നു - - ളിൽനിന്നു
ഷ- - - - - പുത്രരുടെ (പു)
ത്രരെ
ാരുടെ- - - മക്കടെ ളുടെ
സ- - - - - - പുത്രരിൽ- - - ാനിൽ ളിൽ

ദ്വിതീയയിൽ-പുത്രര- മക്കള-ഷഷ്ഠിയിൽ-പുത്രരെമക്ക
ടെ,മക്കളെഎന്നിങ്ങിനെകൂടഉണ്ടു-മെൽ-നിമിത്തം-പ്രകാരം-എ
ന്നവറ്റൊടു-ഇൻ-പ്രത്യയംദുൎല്ലഭമായികാണുന്നു—(ഉ-ം-മര
ങ്ങളിന്മെൽ—

§൧൧൧. രണ്ടാംകുവകയിൽ-അൾ-ഇ-ൟ-ഐ-ഈഅന്ത
മുള്ളവഅടങ്ങുന്നു—

പ്ര- - മകൾ- പുത്രി- വാ, വായ- തീ - കൈ-
ദ്വി- - മക്കളെ- പുത്രിയെ- വായെ- തീയെ- കൈയെ(ക
യ്യിനെ)
ച- - മകൾ്ക്കു- പുത്രിക്കു- വായ്ക്കു- തീക്കു- കൈക്കു-
ഷ- - മകളുടെ- പുത്രിയുടെ-
(പുത്രീടെ വെച)
വായുടെ- തീയുടെ- കൈയുടെ-
സ- - മകളിൽ- പുത്രിയിൽ- വായിൽ തീയിൽ കൈയിൽ
ഭൂമിയിങ്കൽ, പുത്രീങ്കൽ.കെ-രാ- തീക്കൽ- കൈക്കൽ
തൊണിക്കൽ, കൊണിക്കൽ, അറുതിക്കൽ(മ. മ.)

ആദെശരൂപംപുലിയിനാൽ- കെ-രാ-നരിയിൽ- പ. ചൊ- മുതലായ
തിൽഉണ്ടു- കയ്യിന്നുവീണ്ടുഎന്നത്. കൃ-ഗാ-പഞ്ചമീസംക്ഷെപം-
സംബൊധനയിൽ-സ്വാമീ-തൊഴീ-കൃ-ഗാ-തമ്പുരാട്ടീ- എന്നിങ്ങ [ 36 ] നെദീൎഘിച്ചസ്വരവും എടാമഹാപാപി,ഹെദെവി-ദെ-മാ-എന്ന
ഹ്രസ്വവുംഉണ്ടു-ഉള്ളവൾഎന്നതിന്നുഉള്ളൊവെതന്നെസംബൊധ
ന(പതിവ്രതാ കുലകറയായുള്ളൊവെ-കെ- രാ-)ഭ്രാന്തിസന്ധിമുത
ലായവറ്റിന്നുഭ്രാന്ത്സന്ധുകൾഎന്നവതന്നെതത്ഭവങ്ങൾ-

§൧൧൨. മൂന്നാം കുവക താലവ്യാകാരാന്തം-

പ്ര - - മല - - ഇവിടെ - - സഭ (സഭാ)
ദ്വി- - മലയെ- - - - - - - - - - - - - - സഭയെ
തൃ - - മലയാൽ - - - - - - - - - - - സഭയാൽ (കൃപയി
നാൽ-കെ.രാ)
ച- - മലെക്കു - - - ഇവിടെക്ക- - സഭെക്ക
പ- - മലയിൽനിന്നു-
മലയിങ്കന്നു-
ഇവിടെനിന്നു-
ഇവിടുന്നു-
സഭയിങ്കന്നു-
ഷ- - മലയുടെ- - - - - - - - സഭയുടെ
(സീതെടെ-കെ.രാ. സംഖ്യെ ടെ-ത-സ-കൊട്ടെടെ-വ്യ-മാ-)
സ- — മലയിൽ,മലയിങ്കൽ. എവിടയിൽ സഭയിൽ (ബാധെക്കൽ)
മഴയത്തു-മറയത്തു-മലെക്കൽ, മാളികക്കീൖ— സഭയിങ്കൽ-(ആലെക്കൽ)
സ്ഥല.ച — പുരക്കലെക്ക-
മലയിലെക്ക-
ഇവിടത്തെക്ക- സഭയിങ്കലെക്ക-

ഇതിന്നുഅകാരാന്തത്തൊടുപൊർഉണ്ടു-(ഭാൎയ്യ, ഭാൎയ്യാവ്-ന.ള. കന്യെ
ക്കു,കന്യാവിന്നു.കൃ.ഗാ-മഹിമയിൽ,മഹിമാവിനെ-ദയാവിൻ-മ-ഭാ-)-
ആയന്തത്തൊടുംഉരുസൽഉണ്ടു- കാൕ-തെങ്ങ,തെങ്ങെക്കു-
കുമ്പളങ്ങായും-, കുമ്പളങ്ങയും- മുന്തിരിങ്ങയുടെ-കടുവയെ-കെ.രാ-)-
സംബൊധനസംസ്കൃതത്തിൽപൊലെ(ഹെപ്രിയെ, ഭദ്രെ, പരമദുഷ്ടെ.
തത്തെ-(ദ.നാ)അമ്മെ- (ഉ-ര.)മാതളെ-കൃ-ഗാ-ഇത്യാദി-

§൧൧൩. ഒന്നാംനുവക-അൻ-ആൻ-ഒൻ- അന്തമയുള്ളവ(നാ
ത്തൂൻ-കൂടെ)-

പ്ര—— മകൻ,- - മൂത്തവൻ,മൂത്തൊൻ- - - പുരാൻ-
ദ്വി— — മകനെ, - - - - - - - - - - - - - പുരാനെ-
ച— — മകന്നു, മകനു- - - - - - - - - - പുരാന്നു,പുരാനു.
പ— — മകനിൽനിന്നു, ങ്കന്നു- - - - - - - - പുരാനിൽനിന്നു-
ഷ— — മകൻ്റെ (പുത്രനുടെ,- - - - - - - - -
പുത്രനുടയ-പ.ത)
പുരാൻ്റെ(ഹിമവാ
നുടെ- ഭാ.ഗ.)
സ— — മകനിൽ(പുത്രങ്കൽ,അവന്മെൽ)- - പുരാനിൽ(ഭവാ
ങ്കൽ)
[ 37 ] ഒന്നാമതിൻ്റെസംബോധനഹെ മകനെഎന്നുംസംസ്കൃതപദങ്ങളി
ൽ-പുരുഷ-പ്രിയഎന്നും-കണ്ണാ-കാന്താ-മന്നവാഎന്നുംആകും-ര
ണ്ടാമതിന്നും തമ്പുരാനെ, തമ്പുരാ, നൽപ്പിരാ.കെ- രാ- ഇവനടപ്പു
ള്ളവ-ഉള്ളവൻഎന്നതിന്നുഉള്ളൊവെഎന്നുസംബൊധനലിംഗ
ഭെദംകൂടാതെനപുംസകബഹുവചനമായുംകെൾ്ക്കുന്നു-വചനതുല്യ
വെഗികളായുള്ളൊവെ-എന്നു. കെ- രാ- കുതിരകളൊടുവിളിച്ചത്)

§൧൧൪. രണ്ടാംനുവക-അൎദ്ധവ്യഞ്ജനംതാൻഉകാരംതാൻഅ കാ
രം താൻഅന്തമുള്ളവ-

൧., കൺ മീൻ കാൕ വെർ വിൽ കാൽ മുൾ വിളക്കു നെഞ്ചു
വള. കണ്ണിൻ മീനിൻ കായിൻ വെരിൻ വില്ലിൻ കാലിൻ മുള്ളിൻ വിളക്കിൻ- നെഞ്ചിൻ
ദ്വി. കണ്ണെ -
കണ്ണിനെ
മീനെ- കായെ വെരെ
നെരിനെ
വില്ലെ-
വില്ലിനെ
കാലെ മുള്ളെ-
മുള്ളിനെ
വിളക്കെ നെഞ്ചെ
ച. കണ്ണിന്നു മീനിന്നു കായ്ക്കു-
കായിന്നു.
വെരിന്നു
ഊൎക്കു-
വില്ലിന്നു
വാതില്ക്കു-
കാല്ക്കു-
മെല്ക്കു-
മുള്ളിന്നു
ആൾ്ക്ക-
ഒന്നിന്നു
ഒന്നുക്കു
നെഞ്ചിന്നു
ഷ. കണ്ണിൻ്റെ മീനിൻ്റെ കായിൻ്റെ വെരി
ൻ്റെ-
വില്ലി
ൻ്റെ-
കാലി
ൻ്റെ-
മുള്ളി
ൻ്റെ-
ഒന്നി​െ​
ൻ്റ-
കായുടെ- വെരുടെ- കാലുടെ- തൊളു
ടെ-
സ-. കണ്ണിൽ മീനിൽ കായിൽ വെരി
ൽ-
വില്ലി
ൽ-
കാലി
മുള്ളി
ൽ-
വിളക്കി
ൽ-
നെഞ്ചി
ൽ-
കണ്ണിങ്ക
ൽ-
വാതിക്ക
കാല്ക്ക
വിളക്ക
ത്തു-
നെഞ്ചത്തു-
വിണ്ണ
കം-
വാന
കം-
വായ്ക്കൽ വെരി
ങ്കൽ-
ചൊല്ക്ക
ൽ-
കാന്മെ
ൽ-
ഉള്ളൂ
ടെ-
കടവത്തു കൊമ്പ
ത്തു-
കട്ടിന്മെ
വെയി
ലത്തു
നെഞ്ച
കം-
[ 38 ] ഇതൊടുസകാരാന്തവുംചെരുന്നു-മനസ്സ്(മനഃ)വയസ്സ്(വയത്തി
ൽ-വൈശ-)ശിരസ്സ്-ശിരങ്ങൾപത്തു- രാ- ച)- ധനുസ്സ്(ധനുർ, ധനുവ്)-
ആശീസ്സ്-(ആശി-)മുതലായവ-

൨., ഇനിവളവിഭക്തിയിൽവകാരമുള്ളവ-

പ്ര- - - - തെരു - - - - - പിതാ, പിതാവ്-
വള - - - - തെരുവിൻ- - - - പിതാവിൻ-
ച - - - - തെരുവിന്നു - - - പിതാവിന്നു
(പൊലുക്കു,നടുക്കു (രായ്ക്കു- മ. ഭാ.)
ഷ- - - - തെരുവിൻ്റെ- - പിതാവിൻ്റെ
പശുവുടെ.കെ.ഉ.
വീരകെതൂടെ-
വെ.ച)
സ- - - - തെരുവിൽ, വിങ്കൽ. പിതാവിൽ, രാവിലെ-
—വത്തു-വെ.ച.
തെരുവൂടെ നടുവൂ-
ടെ കെ.രാ.
പിതാവിങ്കൽ,പിലാക്കൽ-
പിലാക്കീൖ,മാക്കീൖ,നിലാ
വത്തു-

നിറയുകാരംകുറുകിപൊയപദങ്ങളും(സ്വാദ്-
§൯൮. ദുസ്സ്വാദൊടെ-വൈ-ച.)- അരയുകാരംനീണ്ടുവന്നവ
യും ഉണ്ടു-(അപ്പ്- അപ്പവും-കെ-രാ-)ആകാരാന്തംഅൻ-അം-
അ-ഉ-എന്നാകും(രാജാ-രാജൻ-ബ്രഹ്മാവിന്നു,ബ്രഹ്മനു-കൃ-ഗാ-
ബ്രഹ്മരൊടു- ആത്മാവിൽആത്മത്തിൽ-കൃ-ഗാ-ഊഷ്മാവ്,ഊ
ഷ്മെക്കു, സീമാവൊളം,സീമെക്കു.കെ- രാ- മാ താ-മലൎമ്മാതിനെ)-
സകാരാന്തവും ആകാരാന്തമാകും-(വിശ്രവസ്സ്,വിശ്രവാ.മ.ഭാ-
ത്രിശിരാക്കൾ-ഉ-ര.)

൩., ഒടുക്കം ആദെശരൂപത്തിൽ-ടു-റു-എന്നവറ്റിന്നുദ്വിത്വം
വന്നുള്ളവ-

പ്ര. വീടു - - - - - - - ചൊറു - - - - വയറു-വയർ- മാറു, മാൎവ്വു
മാർ.
വള. വീട്ടു,വീട്ടിൻ- ചൊറ്റു,ചൊ-
റ്റിൻ.
വയറ്റിൻ- മാറിൻ-
ച. വീട്ടിന്നു- - - - ചൊറ്റിന്നു- വയറ്റിന്നു- മാറിന്നു-
പ. (നാട്ടുന്നു-കെ രാ.) - - - - - - - - വയറ്റിങ്കന്നു-
[ 39 ]
ഷ. വീട്ടിൻ്റെ- - ചൊറ്റിൻ്റെ- വയറ്റിൻ്റെ.
സ. വീട്ടിൽ,വീഴ്ത്തുക- ചൊറ്റിൽ- - വയറ്റിൽ- മാറിൽ-കൃ-ഗാ)
വീടകം- - - (കൂറ്റിങ്കൽ)- വയറ്റത്തു- - മാൎവ്വത്തു(മ.മ)

ആറു - അറ്റിങ്കര,ആറൊടുസമം-മ.ഭാ. കയറ്റിനാൽ- കയറിനു- കെ.
രാ. കൂറ്റിൽ,കൂറിൽ.ഇങ്ങിനെരണ്ടുംനടപ്പു- പിന്നെ - വീടിൻ്റെ,
തവിടിൻ്റെ,എന്നുംചൊല്ലും- നീരിൽ-എന്നല്ലാതെ നീറ്റി
ൽ-(മ. മ.)എന്നുംമൊരിൽ,മൊറ്റിന്നുഎന്നുംചൊല്ലിക്കെൾ്പു-

§൧൧൫. മൂന്നാം-നുവകഅമന്തങ്ങൾ(§൮൫.).ഇത്അരയുകാരാ
ന്തത്തൊടുമാറുന്നു(അമൃതിന്നു കെ-രാ- മന്തിന്നു-മ-ഭാ-ഉരഗുപെ
രുമാൾ-കൃ-ച-നഗരിൽ-വെച- കുശലുകൾ).പിന്നെ കൎണ്ണാടകത്തി
ൽപൊലെവുകാരാന്തവുംആകും-(ആദരവൊടെ,ആദരവാൽ)-

പ്ര. (സംബൊധന-അന്നമെ) - -
ഹെ ഹൃദയ
തുലാം
വള. മരത്തു,ത്തിൻ, മര- - - - - തുലാത്തിൻ, തുലാ-
ദ്വി. മരത്തെ,(ത്തിനെ)- - - -
ച. മരത്തിന്നു- - - - - - - - - തുലാത്തിന്നു
പ. മരത്തിൽനിന്നു
മരത്തിങ്കന്നു(ലൊകത്തുന്നു-വൈ.ച.
ഷ. മരത്തിൻ്റെ(-ത്തിനുടെ)
സ. മരത്തിൽ,-ത്തിങ്കൽ- - - - തുലാത്തിൽ
തൊട്ടത്തൂടെ,അകത്തൂട്ടു-
സ്ഥലച-മരത്തെക്ക,ത്തിലെ
ക്കു-

സാഹിത്യവിഭക്തിയിൽഅംതന്നെസ്ഥിരമായുംകാണുന്നു-(ഉ-ം-
ഇമ്പമൊടെ,സുഖമൊടെ,നലമൊടു വന്മദമൊടുതിങ്ങിനകൊപത്തൊടു
ഹാസ്യമൊടെ)-ഏകപദാംഗമുള്ളഅമന്തത്തിൽമകാരത്തി
ന്നുദ്വിത്വംവരും(§൮൯.സ്വം,സ്വമ്മിനെ,സ്വാമ്മൊടു- വമ്മുകൾ
ഇങ്ങിനെഅൎദ്ധവ്യഞ്ജനാന്തംപൊലെ-

സംസ്കൃതരൂപാംശം

§൧൧൬. സംസ്കൃതനാമങ്ങളെമലയായ്മയിൽചെൎത്തുകൊണ്ടാൽ [ 40 ] പലവറ്റിലുംപ്രഥമമാറാതെഇരിക്കും-ഇങ്ങിനെഗൊധുൿ(ഹകാ
രാന്തം)ദൃൿ(ശകാര)വാൿ(ചകാര)ഭിഷൿ-സമ്രാൾ-സമ്രാട്ടല്ലൊ,
സമ്രാട്ടിൻ,(ജകാര)-മരുത്ത്(തകാര)ദെവവിത്ത്-(ദകാര)സ
മിത്ത്(ധകാര)-മഹാൻ, ഭവാൻ,(തകാര)-വിദ്വാൻ-(സകാര)-
രാജാ(നകാര)-പിതാ(ഋകാര)-സഖി(ഇകാര-)പ്രിയസഖാ
വ്,വരസഖന്മാർഎന്നുംഉണ്ടു-കെ.രാ.)-പിന്നെരെഫാന്തം
ഗീഃ-ഗീർആകും(ഗീരുകൊണ്ടു. കെ.രാ.)അന്ത്യദീൎഘങ്ങൾ കുറു
കിലും-ആം-(ഭവതി,ഭാൎയ്യ.§൨൬. ൨൭)

സംബൊധനകൾ-നിഖിലെശ്വര-മാതളെ,മതിനെരാ
നനെ-പതെ,സഖെ,ദയാനിധെ-ഗുരൊ,വിഭൊ-സ്വാമിൻ,രാ
ജൻ-

§൧൧൭. ദ്വിതീയ-ശീഘ്രം,വെഗം,അല്പം,ഇത്യാദിയിൽഅ
വ്യയമായിട്ടു(ഭവന്തം-തൊഴുന്നെൻ-കൃ.ഗാ)-മലർമാതാം-
(അ- രാ)-

തൃതീയ-ദിവസെന,ദുഃഖെന,സുഖെന, സാമാന്യെന,ക്രമെണ,
ശാസ്ത്രപ്രമാണെന, മനസാവാചാ കൎമ്മണാ,മുദാ-യദൃഛ്ശയാ-ആ
സ്ഥയാ-കാംക്ഷയാ, ആജ്ഞയാ- ഭക്ത്യാ-ബുദ്ധ്യാ-

§൧൧൮. ചതുൎത്ഥി- കൃഷ്ണായ- ഗണപതയേഗുരവെ- ദൈ
വ്യൈ-

പഞ്ചമി- ക്രമാൽ- ക്ഷണാൽ-ആദരാൽ-ബലാൽ- സാക്ഷാ
ൽ- വിസ്തരാൽ- വിശേഷാൽ-ദൈവവശാൽ- വിധിവശാൽ-
ഗുരുമുഖാൽ-തഃ(ദാരിദ്ര്യതൊലജ്ജിതത്വംവേ-ച-)

ഷഷ്ഠി. നൃണാം, അല്പമതീനാം,ജഗതാം—

§൧൧൯. സപ്തമി- ദൂരേ - മദ്ധ്യെ.ദെശെ. ആകാശമാൎഗ്ഗെ-
പക്ഷെ,ദിനെദിനെ,അന്തൎഭാഗേ,പുലൎകാലെ,സമയെ,
ആത്മനി,ഹൃദി മനസി (മാനസെ)രഹസിദിശി,ദിശി,രാത്രൌ,
വിധൌ,സന്നിധൌ,ദശായാം,യസ്മിൻ,തസ്മിൻ,സൎവ്വെഷു
ഭൂതെഷു— [ 41 ] മലയായ്മ പ്രത്യയത്തൊടുംകൂടെഭുവിയിൽ(രാ.ച-) ജഗതിയിൽ,വ
യസിയിൽ,നിശിയിങ്കൽ,പ്രത്യുഷസ്സിങ്കൽ,ദിശിയൂടെ(കെ-രാ-)ഇ
ത്യാദികൾകാണ്മാനുണ്ടു—

പ്രതിസംജ്ഞകൾ

§൧൨൦. നാമങ്ങൾ്ക്കപ്രതിയായിചൊല്ലപ്പെടുന്നവപ്രതിജ്ഞകൾത​െ
ന്ന—അവറ്റിൽ അലിംഗങ്ങളായഞാൻ-നീ-താൻ-എന്നീമൂന്നും
പുരുഷപ്രതിസംജ്ഞകൾആകുന്നു—

§൧൨൧. ഞാൻ(യാൻ§൫൧) എന്നതിൻആദെശരൂപംഹ്രസ്വത്താ
ൽജനിക്കുന്നു(യൻ,എൻ)- ബഹുവചനംരണ്ടുവിധംഇങ്ങെപ
ക്ഷത്തെമാത്രംകുറിക്കുന്നഞാങ്ങൾഎന്നതും-മദ്ധ്യമപുരുഷ​െ
നയുംചെൎത്തുചൊല്ലുന്നനാംഎന്നതുംതന്നെ

പ്ര. ഞാൻ- - - - - - ഞാങ്ങൾ,എങ്ങൾ (ന - നാം (നൊം)
മ്മൾ-
വള. എൻ-(എന്നിഷ്ടം)- ഞങ്ങൾ,എങ്ങൾ— നൔ
ദ്വി. എന്നെ - - - - - - ഞങ്ങളെ, എ- - - നമ്മെ
ച. എനിക്ക- - - -
(ഇനിക്ക,എനക്ക)
ഞങ്ങൾ്ക്കു- - - - - നമുക്കു
(നമക്കു)
പ. എന്നിൽനിന്നു-
(എങ്കന്നു-൮.ന.കീ)
ഞങ്ങളിൽനിന്നു— നമ്മിൽനിന്നു
ഷ. എൻ്റെ (എന്നു​െ
ട)-
ഞങ്ങളുടെ(എങ്ങ
ടെ)
നമ്മുടെ(നൊമ്പടെ)
സ. എന്നിൽ-,എങ്കൽ-
എന്മെൽ-
ഞങ്ങളിൽ,നമ്മളി-
നമ്മിൽ

എനിക്കുഎന്നപൊലെചൊനകർ നുവകയിലുംദീനിക്കു,സുല്ത്താ
നിക്കുഎന്നുംമറ്റുംചൊല്ലുന്നു(ഠിപ്പു)

§൧൨൨. മദ്ധ്യമപുരുഷൻ്റെപ്രതിസംജ്ഞ-

പ്ര. നീ(പണ്ടു യീ)- - - - നീങ്ങൾ,നിങ്ങൾ—
വള. നിൻ(നിന്നനുജൻ)- നിങ്ങൾ
ദ്വി. നിന്നെ - - - - - - നിങ്ങളെ -
ച. നിനക്ക,നിണക്കു- നിങ്ങൾക്ക-
ഷ. നിൻ്റെ, നിന്നുടെ- നിങ്ങളുടെ- നിങ്ങടെ-
സ. നിന്നിൽ,നിങ്കൽ- നിങ്ങളിൽ

അതിന്നുസംബൊധനപൊലെ(പു.)എടാ (സ്ത്രീ)എടിഎന്നും ബ [ 42 ] ഹുമാനിച്ചു-എടൊ-എന്നുംചൊല്ലുന്നു-

§൧൨൩. താൻ- - - - താങ്ങൾ,താങ്കൾ,തങ്ങൾ- - - (താം)
വള. തൻ(തൻപിള്ള)- - - തങ്ങൾ - - - - - - - (തൔ)
ച. തനിക്കു-(തനക്കു)- - - തങ്ങൾക്കു - - - - - (തമുക്കു)
ഷ. തൻ്റെ, തന്നുടെ(തന-
തുവക)
(തൻ്റനുജൻ)
തങ്ങളുടെ(തങ്ങടെ)- - (തമ്മുടെ)
സ. തന്നിൽ,തങ്കൽ- - - തങ്ങളിൽ- - - - - - തമ്മിൽ-

§൧൨൪. സംസ്കൃതത്തിൽഅഹം-ത്വം-എന്നതിൻ്റെഷഷ്ഠികൾപാട്ടിൽനട
പ്പാകുന്നു(മമ-മെ — മൽ-തവ-തെ-ത്വൽ)-പിന്നെബഹുവചനംഅ
സ്മൽ(അസ്മജ്ജാതി-അസ്മാതി)-യുഷ്മൽ- തൻ്റെഎന്നതൊസ്വ-സ്വ
ന്ത-ആത്മ-മുതലായവതന്നെ-

§൧൨൫. ഇനിചൂണ്ടിക്കാട്ടുന്നചുട്ടെഴുത്തുകളുംചൊദ്യപ്രതിസംജ്ഞയും
ചൊല്ലെണ്ടതു- അ-ഇ-ഉ -ഈ മൂന്നുംചുട്ടെഴുത്തുകളാകുന്നു- അതിൽ
മൂന്നാമത്അപ്രസിദ്ധം-ചൊദ്യാക്ഷരംആകുന്നതുഎ-എന്നതുഇവ​െ
റ്റനാമങ്ങളൊട്ചെൎപ്പാൻരണ്ടുവഴിഉണ്ടുഹ്രസ്വത്തൊടുവ്യഞ്ജന
ദ്വിത്വം-ദീൎഘത്തൊടുഒറ്റവ്യഞ്ജനം-എന്നുള്ളപ്രകാരംതന്നെ(§൭൩)-
ദീൎഘമാവിത,ആമനുഷ്യൻ-ഈ സ്ത്രീ-ഏവഴി- ഏസമയത്തിങ്കലും(൨൦)-
അതിപ്പൊൾഅധികംഇഷ്ടം-

§൧൨൬. പുരാണനടപ്പാവിത്-അപ്പൊയപെരുമാൾ-അഫ്ഫലങ്ങൾ
(കെ.രാ)ഇമ്മലനാടു(കെ-ഉ.)അക്കണക്കു,ഇഗ്ഗാനം-ഇത്തരം,അന്നെ
രംഅയ്യാൾ-ഇവ്വാൎത്ത,ഇശ്ശാസ്ത്രം- പിന്നെഅപ്രകാരം-ഇക്രൂരത-
എസ്ഥലത്തു,എഫ്ഫലം(കൃ.ഗാ.) വിശെഷാൽ-

അപ്പൊൾ- - - - - ഇപ്പൊൾ- - - - - - എപ്പൊൾ
അത്തിര(അത്ര)- - - ഇത്ര- - - - - - - - - എത്ര-
(സപ്ത)അത്രയിൽ- - - - (തൃ)ഇത്രയാൽ (വള) എത്രത്തൊളം
അവിടെ- - - - - - ഇവിടെ- - - - - - എവിടെ
അവ്വിടം- - - - - - ഇവ്വിടം - - - - - - - എവ്വിടം
അന്നു(അൻറു)- - - ഇന്നു - - - - - - - - എന്നു (എന്നെക്കു)
[ 43 ]
അങ്ങു- - - - - - - - - ഇങ്ങു - - - - - - - - എങ്ങു
ഇവറ്റൊടു - - - - - നിന്നു - - - - - - - - നൊക്കി-പെ-ട്ടു-എ

ന, അനെ, ഈവിനയെച്ചങ്ങളെചെൎത്താൽ)

അങ്ങുന്നു- - - - - ഇങ്ങൊക്കി- - - - എങ്ങൊട്ടു
അങ്ങനെ- - - - - ഇങ്ങനെ എങ്ങനെ

മുതലായഉളവാകും—

§൧൨൭. അൻ,അൾ- അർ-തു-അ-ഈ അഞ്ചുപ്രത്യയങ്ങ
ളെകൊണ്ടു നാമങ്ങളെഉണ്ടാക്കുന്നീപ്രകാരം-

അവൻ(ഓൻ,ആൻ)- ഇവൻ - - - - ഏവൻ(യാവൻ)
അവൾ(ഒൾ,ആൾ)- ഇവൾ - - - ഏവൾ(യാവൾ)
അവർ(ഒർ,ആർ) ഇവർ - - - - ഏവർ(യാവർ)യാർആർ
അതു - - - - - - - - - - - - ഇതു - - - - - - - ഏതു(യാതു)
അവ-(അവകൾ)— ഇവ- - - - - - - - ഏവ(യാവ)

പിന്നെഉതു(ഊതു)എന്നതു സമാസങ്ങളിൽശെഷിച്ചുകാണ്മാനു
ണ്ടു(നന്നൂതു-വരുവൂതു-വന്നുതെ-മന്ദിരംചാരത്തൊദൂരത്തൂ​െ
താ- കൃ-ഗാ-)-

§൧൨൮. ഇവറ്റിൻ്റെവിഭക്തികൾമീത്തൽകാണിച്ചപ്രകാരം
അത്രെ-ചിലവിശെഷങ്ങൾഉണ്ടുതാനും-അതിന്നു-അതി​െ
ൻ്റ-എന്നല്ലാതെഅതുക്കു,അതിനുടെഎന്നതുംഉണ്ടു-—പിന്നെ
അതിൽഎന്നപൊലെ അതിറ്റ്എന്നആദെശത്തൊടുംഒരു
തൃതീയഉണ്ടു- (ഇതിറ്റാൽഅല്പംപൊലും-അതിറ്റാൽ-എത്ര-
വെ-ച-)പിന്നെനപുംസകത്തിൻ്റെബഹുവചനംരണ്ടുവിധം-
ഒന്നു-വ-മറ്റെതുകൎണ്ണാടകത്തിൽപൊലെവുഎന്നാകുന്നു.

അവ(അവകൾ)- - - - പലവു - - - - - - - - (എല്ലാവും)എല്ലാം
വള. അവറ്റു- - - - - - പലവറ്റു- - - - എല്ലാവറ്റും,എല്ലാ
റ്റും
ദ്വി. അവറ്റെ- - - - - - പലവറ്റെ- - - - - എല്ലാറ്റെയും-
അവറ്റിനെ-(കെ.രാ) - - - - - - - - - - എല്ലാറ്റിനെയും-
തൃ. അവറ്റിനാൽ- - - പലവറ്റാൽ- - - എല്ലാറ്റിനാലും-
[ 44 ]
അവറ്റൊടു- - - - പലവറ്റൊടു- - എല്ലാറ്റൊടും-
ച. അവറ്റിന്നു- - - - പലവറ്റിന്നു- - എല്ലാറ്റിന്നും
ഷ. അവറ്റിൻ്റെ- - പലവറ്റിൻ്റെ- എല്ലാറ്റിൻ്റെയും
സ. അവറ്റിൽ- - - പലവറ്റിൽ— എല്ലാറ്റിലും-
അവറ്റിങ്കൽ- - - പലറ്റിലും(ഭാഗ) എല്ലായിലും-
(ഇവകയിൽ.കെ.രാ.)
മറ്റെവെറ്റിൽ-വയിൽ-
വൈ.ശ.

പിന്നെഅതുകൾ-അവയെ,അവെക്കു-എന്നു ചിലപുതിയനട
പ്പുകൾഉണ്ടു- തക്കവഎന്നതിന്നുതക്കൊഎന്നുംചൊല്വു(§൨൩൭)

§൧൨൯. ഏഎന്നചൊദ്യാക്ഷരംനടപ്പല്ലായ്കയാൽ ഏതുഎ
ന്നതുനാമവിശെഷണമായ്‌വന്നു-(ഉ-ം - ഏതുദെവൻ,ഏതു
സ്ത്രീ, ഏതുവഴി)-ചൊദ്യനാമം ആയതൊഎന്തു-എന്നത്രെ
(ഉ-ം-ഇതെന്തു-ഇതെന്തിന്നു-)- അതിന്നുഏൻ എന്നമൊഴി
പഴകിപൊയി(ഏൻചെയ്‌വെൻ-പൈ)- - അതു-ഇതു-എന്ന
വയുംനാമവിശെഷങ്ങളായിനടക്കുന്നു(അതുപൊഴുതു - പ- ത.
അതെപ്രകാരം,അതതുജനങ്ങൾ,അതാതവഴി—

§൧൩൦ . ഇന്ന-എന്നഒരുനാമവിശെഷണംഉണ്ടു-(ഇന്നപ്രകാ
രം-ഇന്നിന്നവസ്തുക്കൾ-ഇന്നവൻ-ഇന്നവൾ-ഇന്നതു)-

§൧൩൧. സംസ്കൃതത്തിൽനിന്ന്എടുത്തവആവിതു-തൽ-ഇദം-
ഏതൽ-കിംഎന്നനപുംസകങ്ങൾ-പിന്നെതൽപുത്രൻ-ത
ത്സമയംഇത്യാദിസമാസങ്ങൾ-ഏഷഞാൻ-(ഇഞ്ഞാൻ)-
തത്ര- അത്ര- കുത്ര-(അവിടെമുതലായതു)-തതഃ- അതഃ
കുതഃ-(അവിടുന്നു-മുതലായതു)— പിന്നെയഛ്ശബ്ദാദികൾ
(യതഃ - യാതൊന്നിങ്കൽനിന്നു-)-യദാ, തദാ-യഥാ, തഥാ-
യാവൽ, താവൽ- തുടങ്ങിയുള്ളവ-

പ്രതിസംഖ്യകൾ

§൧൩൨.പ്രതിസംജ്ഞകളൊടുനന്നചേൎന്നതു-സൎവ്വനാമങ്ങ
ളാകുന്നപ്രതിസംഖ്യകൾതന്നെ- അവചുരുക്കിചൊല്ലുന്നു—

§൧൩൩. ഉം പ്രത്യയത്തൊടുള്ളചൊദ്യപ്രതിസംജ്ഞ-അസീ [ 45 ] മവാചി- (ഉ-ം ഏവനും, ഏതും, എങ്ങും, എന്നും, എപ്പൊഴും,എ
ന്നെരവും, ആരും,എത്രയും,)

§൧൩൪. ഉം എന്നല്ലതാതെ- ആകിലും,എങ്കിലും, ആനും, ഏ
നും(§൨൪൯) എന്നവചെൎക്കാം (ഉ-ം ആരാകിലും,ഏവനായാ
ലും, എന്തെങ്കിലും,എങ്ങാനുംനിന്നുവന്നു. മ. ഭാ- എങ്ങെനും)-

§൧൩൫. ആരാനും-ഏതാനും- എന്നവറ്റിൽഉമ്മെ തള്ളുന്നതും
ഉണ്ടു(സുമിത്രനാരാൻ.കെ.രാ-ആരാനെ-ആരാനൊടു-ആൎക്കാ
ൻ-വ്യ-മ- ആരാൻ്റെ കുട്ടി- പ- ചൊ- ഏതാൻവിഷമം-കെ.രാ)-
പിന്നെഏതാണ്ടൊരുജന്തുഎന്നുംപടുവായിട്ടുചൊല്ലുന്നു- വാൻ
എന്നും - ആക്കിയിരിക്കുന്നു (ആരുവാൻ. പ-ത- എങ്ങനെവാൻ-
കൈ-ന.)-

§൧൩൬. ഒരു-എന്നതുസംഖ്യയായുംപ്രതിസംഖ്യയായുംനടക്കുന്നു-
അതിൽസ്വരംപരമാകുമ്പൊൾഒർഎന്നുദീൎഘിച്ചുവരും(ഒരൊര്)-
ലിംഗപ്രത്യയങ്ങളാൽഒരുവൻ(ഒരുത്തൻ)-ഒരുത്തി(ഒരുവൾ-
മ. ഭാ- ഒരുവി-കെ-രാ)- ഒന്നു.(ഒൻറുഎന്നവഉണ്ടാകും- അതിൻസ
പ്തമി-ഒന്നിൽ- ഒന്നിങ്കൽഎന്നുമാത്രമല്ല-ഒരുകാൽ- (ഒരിക്കൽ)എ
ന്നസമയവാചിയും-ഒന്നുകിൽ-എന്നസംഭാവനാവാചിയുംഉണ്ടു-

§൧൩൭. ഒരുഎന്നചൊദ്യപ്രതിസംജ്ഞയൊടുചെൎന്നിട്ടു-യാതൊ
ന്നു-ഏതൊന്നു- യാതൊരുത്തൻ- യാവൻഒരുത്തൻ-തുടങ്ങിയു
ള്ളവചൊല്ലുന്നു—

§൧൩൮. ആവൎത്തിച്ചുചൊല്കയാൽഉണ്ടാകുന്നിതു-ഒരൊരൊ-ഒ
രൊ- ഒരൊര്-ഇവഒരൊഒരൊ കഴഞ്ചികൊണ്ടു വൈ-ശ)—
ഒരൊരുത്തൻ- ഒരൊരുത്തർ, ഒരൊന്നു(ഒരൊരൊന്നു-കെ- രാ-
മുഷ്ടികൾഒന്നൊന്നെ- കൃ-ഗാ)- പിന്നെചുട്ടെഴുത്തിൽനിന്നുള്ളതു-
അതതു- അതാതു(§൧൨൯)—

§൧൩൯. സൎവ്വനാമങ്ങളിൽപ്രസിദ്ധമുള്ളതു-എല്ലാം,(എല്ലാ വും-
എല്ലയില്ലാത്തതു)-എല്ലാവനും-എല്ലാവരും-(എല്ലാരും-വൈ.ച.)
എന്നവസബുദ്ധികൾ്ക്കപറ്റും-നപുംസകത്തിൻ്റെവിഭക്തികൾ [ 46 ] മീത്തൽ(§൧൨൮) കാണ്ക-അതിൻ്റെസപ്തമിഎല്ലാറ്റിലുംഎ
ന്ന്ഒഴികെഎല്ലായിലും(ഭാഗ- എല്ലാലും-കെ-ര.)എല്ലാവിടവും(എ
ല്ലാടത്തും,എല്ലാടം.കെ.രാ.) എന്നവയുംആകുന്നു- പണ്ടു എല്ലാപ്പൊ
ഴും(ത. സ)എന്നുള്ളത്എല്ലായ്പൊഴുംഎന്നായി-

§൧൪൦ . പിന്നെ- ഒക്ക- ആക- എന്നവ- ഉം- എ.എന്ന അവ്യയങ്ങളൊ
ടുംവളരെനടപ്പു(ഒക്കയും, ഒക്കവെ)- മുഴുവൻ- മുറ്റും(മുറ്റൂടും-
മുച്ചൂടുംഎന്നായി)-തൊറും-എന്നവയും സൎവ്വവും(സൎവ്വതും. ഠി.)
സകലം-കെവലം- വിശ്വം- ഇത്യാദിസംസ്കൃതപദങ്ങളുംഉണ്ടു-

§൧൪൧. ഏകദെശതയെ കുറിക്കുന്ന മികു ധാതുവിൻ്റെ പെ​െ
രച്ചം തന്നെ- മിക്ക, മിക്കവൻ,മിക്കതും,മിക്കവാറും(ആറു)-

§൧൪൨. ആധിക്യത്തെകുറിക്കുന്നു-ഏറ-വളര-പെരിക-തൊന
ഈവിനയെച്ചങ്ങളുംഏറ്റം(ഏറ്റവും)പാരം(ഭാരം)തുലൊം
മുതലായപെരുകളുംതന്നെ-

§൧൪൩. അല്പതയെചൊല്ലുവാൻ-കുറയ-കുറെച്ച-(കുറെശ്ശ)ഒട്ടു-
ഒട്ടൊട്ടു-ഇത്തിരി-(ഇച്ചിരി)-തെല്ലു,ചെറ്റുംഅസാരംഎന്നവ
ഉണ്ടു-

§൧൪൪. അന്യതെക്കുരണ്ടുപ്രധാനം- ഒന്നു മറുഎന്നുള്ളതു(മറു
കരഇത്യാദി)- അതുശെഷംഎന്നതിനൊട്ഒക്കുന്നു-ആദെശരൂ
പംആയമറ്റുപ്രഥമയായിട്ടുംനടക്കുന്നു(ഇപ്പശുവെന്നിയെ
മറ്റുവെണ്ടാ-കൃ.ഗാ)- മറ്റുള്ള(മറ്റുറ്റ.കെ.രാ.)-മറ്റെയവൻ-
മറ്റവർ-മറ്റെതു- മറ്റെവ-(മറ്റെവറ്റിന്നു- വ്യ-മാ-) മറ്റൊരു
ത്തൻ(അന്യഒരുത്തൻ്റെ)-

§൧൪൫. രണ്ടാമത് ഇതരത്വം കുറിക്കുന്നിതു- വെറു- അവ്യയമാ
യിതുവേറെ-പിന്നെനാമവിശെഷണംവെറിട്ടു-വെറെയുള്ളവ-
ആവൎത്തിച്ചിട്ടുവെവ്വെറെഎന്നുംതന്നെ—

§൧൪൬. അസീമതയൊടുചെരുന്നപെരെച്ചങ്ങൾവല്ല(വല്ലപ്ര
കാരവും, വല്ലപ്പൊഴും). വല്ലവൻ-വർ-തും-വാച്ചവൻ-വാച്ചതും-
(വാശ്ശവൻ) കണ്ടവർ- കണ്ടതു -എന്നിവ— [ 47 ] §൧൪൭. നാനാത്വത്തിന്നു.പല-(പലവഴി=നാനാവിധം-പല
വിടത്തും,പലെടത്തും)പലർ,പലതു,പലവു(§൧൨൮)എന്നതു
ണ്ടു- അതിന്നുതാഴെഉള്ളതുചില(ചിലെടുത്തും)ചിലർ, ചിലതു,
ചിലവഎന്നതുതന്നെ—

സംഖ്യകൾ

§൧൪൮. മലയാളസംഖ്യാനാമങ്ങളെചൊല്ലുന്നു—

൧.ഒന്നു - - - - - - - - - - (൩൰,)൩൦. മുപ്പതു
൨.(ഇ) രണ്ടു ൪൰. നാല്പതു
൩. മൂന്നു ൫൰.ഐമ്പതു
൪. നാങ്കു ൬൰.അറുപതു
൫. അഞ്ചു ൭൰.എഴുപതു
൬. ആറു ൮൰. എണ്പതു(എമ്പതു)
൭. ഏഴ ൯൰. തൊണ്ണൂറു
൮. എട്ട (൱)൧൦൦.നൂറു
൯. ഒമ്പതു (൱൮) നൂറ്റെട്ടു-
(൰)൧൦. പത്തു ൧൧൦. നൂറ്റി(ൽ)പത്തു
(൰൧)൧൧. പതിനൊന്നു (൱൰)-(നൂറ്റൊരുപതു)-നൂറ്റ
റുപതു
(൰൨) ൧൨. പന്തിരണ്ടു ൨൦൦. ഇരുനൂറു)
൧൩. പതിമൂന്നു (൨൱). ഇരുന്നൂറു)-). ഇരുനൂറ്റൊ
രുപത്തെട്ടു-
൧൪. പതിനാലു(പതിനാങ്കു) ൩൦൦. മുന്നൂറു-
൧൫. പതിനഞ്ചു ൪൦൦. നാനൂറു-
൧൬. പതിനാറു ൫൦൦. അഞ്ഞൂറു
൧൭. പതിനെഴു ൬൦൦. അറുനൂറു-(അറന്നൂറു.ത.സ.)
൧൮. പതിനെട്ടു- ൭൦൦. എഴുനൂറു
൧൯.പത്തൊമ്പതു- ൮൦൦. എണ്ണൂറു
(൨൰)൨൦. ഇരുപതു-(ഇരി) ൯൦൦. തൊള്ളായിരം.
(൨൰൧)൨൧.ഇരിപത്തൊന്നു- ൧൦൦൦(൲)ആയിരം.
[ 48 ]
൧൦൦൦൦ . പതിനായിരം- - - - - - - - - ൧൦൦൦൦൦.നൂറായിരം-
൰൲(പത്തായിരം)
(ഒരുപതായിരം)
(൲൲) ലക്ഷം-
കൊടി
൧൧൦൦൦ പതിനൊരായിരം(ഉ.ര) പതിനൊന്നുകൊടി
൬൦൦൦൦ . അറുപതിനായിരം
(അറുപതായിരം)
മുപ്പതുക്കൊടി
ആയിരംകൊടി
പത്തുലക്ഷംകൊടി(കെ.രാ)

§൧൪൯. ഇവറ്റിൻ്റെധാതുക്കൾ

൧., ഒർ (§൧൩൬)-൨.ഇരു-ൟർ-(ൟരായിരം-പന്തീരാണ്ടു,പന്തി
രുകുലം-ഇരുവർ-)- ൩., മുൻ-മൂ-(മുക്കാതം,മുത്തിങ്ങൾ,പതിമൂവാണ്ടു,
മൂവായിരം- മൂവർ)- ൪., നാൽ(നാന്മുഖൻ, നാല്വർ, നാലർ,പതി
നാല്വർ)- ൫., ഐ, ഐം (ഐങ്കുടി-അഞ്ഞാഴി-ഐയാണ്ടു,
മുന്നൂറ്റയിമ്പതു- കെ. രാ. ഐയായിരം-ഐവർ, മുപ്പത്തൈ
വർ-)- ൬., അറു(അറുമുകൻ, അറുവർ, ദ്വിതീയ,ആറിനെ)
൭., എഴു(എഴുവർ)- ൮., എൺ, (എണ്ണിശ,എണ്ണായിരം,എണ്ണു
രണ്ടായിരത്തെണ്മർ,)-൯., കൎണ്ണാടകംതൊമ്പതു, (൯-൯൦-൯൦൦-
ഈമൂന്നിന്നുംമുൻഎന്നൎത്ഥമുള്ളതൊൾതന്നെധാതുവാകുന്നു)-൧൦., പക്ഷെപങ്ക്തിയുടെതത്ഭവം(പങ്ക്തിസ്യന്ദനൻ=ദശമുഖ
ൻ, കെ. രാ. പന്തിരണ്ടു-പന്തിരു,പന്തീർ)പതിൻ,പത്തു-ഇവആ​െ
ദശരൂപങ്ങൾ(അപ്പതിദിക്കു.കെ.രാ)-൧൦൦. നൂറുഎന്നതുപൊടി
തന്നെ-(നൂറ്റുപെർ-നൂറ്റവർ) ൧൦൦൦. ആയിരം- കൎണ്ണാടകം
സാവിരം-സംസ്കൃതം-സഹസ്രം-(ആയിരത്താണ്ടു)-ലക്ഷംകൊടി-
എന്നിവസംസ്കൃതംഅത്രെ—

§൧൫൦. ഈസംഖ്യകൾസപ്തമിയുടെഅൎത്ഥംകൊണ്ടുള്ളആദെ
ശരൂപങ്ങളാൽ-അന്യൊന്യംചെൎന്നിരിക്കുന്നു-(ഉ-ം-പതിനൊന്നു-
പത്തിലുള്ളഒന്നു-നൂറ്റൊന്നു-നൂറ്റിലുള്ളഒന്നുആയിരത്തെഴുനൂറ്റി(ൽ)തൊ
ണ്ണൂറ്റഞ്ച്—🞼 [ 49 ] —ഇരിപത്തൊരായിരത്തറന്നൂറു-ത-സ.)

§൧൫൧. ഉയൎന്നസംഖ്യകളെചെൎക്കുന്നതിൻ്റെചിലഉദാഹരണ
ങ്ങളെചൊല്ലുന്നു——മുന്നൂറ്റിന്മെൽമുപ്പത്തൊമ്പതു(൩൩൯)സഹസ്ര
ത്തിൽപുറംഅറന്നൂറശ്വങ്ങൾ(കെ.രാ)നാലായിരത്തിൽപുറംതൊ
ള്ളായിരം-എണ്ണായിരത്തിൽപരംതൊള്ളായിരത്തെണ്പത്തുനാ
ലു(൮൯൮൪. മ- ഭാ.)പതിനായിരത്തറുനൂറ്റിന്നുത്തരംഅറുപത്തു
നാലു(൧൦൬൬൪)ലക്ഷത്തിൽപരംനൂറ്റിരുപതു-(൧൦൦൧൨൦)-മു
പ്പത്തിരികോടി(കെ-രാ) ഒമ്പതുകൊടിക്കുമെൽഐമ്പത്തൊ
ന്നുലക്ഷംയൊജന(ഭാഗ. ൯൫൧൦൦൦൦൦)നൂറുകൊടിസഹസ്രത്തി
ൽഏറയുന്നാലുലക്ഷത്തറുപതിനായിരം(൧൧൦൦൦൪൬൦൦൦൦)-
പതിനൊരായിരത്തുനൂറുകൊടിക്കധിപൻ(കെ.രാ)നാലുകൊടി
യിൽപുറം ൨൰൬൱൲൩൰൪൲൫൱൰൨(ക.സ.=൪൨൬൩൪൫൧൨)

§൧൫൨. ഏറ—പുറം—പരം—മുതലായവചെൎക്കുന്നതുപൊലെ
കുറയഎന്നവാക്കും നടക്കുന്നു.(പത്തുകുറയ൪൦൦ തണ്ടു= ൩൯൦ അ
രകുറയഇരുപതുതീയ്യതി- ത. സ-).

§൧൫൩. ചില്ക്കണക്കു- ഏകാരത്താലെചെൎത്തുവരുന്നു-(ഒന്നെകാ
ൽ-ആറെമുക്കാൽ) എങ്കിലുഒന്നര-എഴരഇത്യാദികളുംസരി-
പിന്നെപത്തിൽച്ചില്വാനംനൂറ്റിച്ചില്വാനംഎന്നാകുന്നു—

§൧൫൪. ചില്ക്കണക്കു-പാതി (പകുതി) അര-അൎദ്ധം(꠱.൴)- കാൽ
പാദാംശം-ചതുരംശം(꠰.൳)- മുക്കാൽ ꠲ (൵)- അരക്കാൽ- ൷
(അഷ്ടമാംശം,എട്ടാലൊന്നു)വീശം-മാകാണി(൧/൧൬)അരവീശം(൧/൩൨) മാ(1/൨൦)-
അരമ(൧/൪൦)-ഇരുമാ (൧/൧൦) നാലുമാ(൧/൫) കാണി(൧/൮൦) അരക്കാ
ണി(൧/൧൬൦) മുന്തിരി(൧/൩൨൦) ഇലി൧/൨൧൬൦൦ (ത. സ.)പിന്നെ ഷഷ്ഠാം
ശം-ഷൾ‌്ഭാഗം (൧/൬)

§൧൫൫. ചില്ക്കണക്കിന്റെവെറെവിധം- തൃതീയയുടെഅനുഭ
വത്താൽതന്നെ-(ഉം- അതിൽപതിനാറാലൊന്നു൧/൧൬) ഇരിപ
താലൊന്നു(ത. സ.) ഇത്യാദി- പിന്നെഒരുവിധംപഞ്ചമിയുടെ
അനുഭവം(ദ്വാദശാൽ.ഒന്നു- വ്യ- മാ) അഞ്ചിൽഇറങ്ങിയ[ 50 ] രണ്ടു(൨/൫ എട്ടുമാ) - നാലിൽഇറങ്ങിയപത്തു(൧൦/൪=ചതുരംശങ്ങൾ
പത്തു) ത. സ. — ഒടുക്കംകാലിന്നുനാലൊന്ന്എന്നും(കെ. രാ-​ൈ
വശ- വ്യ- മ-)ഷഷ്ഠാംശത്തിന്നുആറൊന്ന്എന്നുംചൊല്ലുന്നു(ത.
സ.) രാശ്യഷ്ടമാംശംഎന്തെന്നാൽ രാശിയിൽഎട്ടൊന്നു-ഇങ്ങ
നെവൃത്തത്തിൽആറൊന്നിൻ്റെജ്യാവ്എന്നുംമറ്റുംചൊല്ലു
ന്നു(ത.സ.)-

§൧൫൬. ഹരണസംഖ്യകൾ ആവിത്- ഒരൊന്നു-ൟരണ്ടു-മു
മൂന്നു- നന്നാലു- അയ്യഞ്ചു- പതുപ്പത്തു- പപ്പാതി- ഇത്യാദി-- അ
ല്ലായ്കിൽവീതംഎന്നതുചെൎക്കാം ഇരുപതുവീതംപണം- ഇരുപതീ
തുപണംഎന്നിങ്ങിനെ(കൈരണ്ടിന്മെലുംപതിനൊന്നീതുമൎമ്മംഉ
ണ്ടു-മ-മ- ഇവഒക്കകഴഞ്ചീതുകൊണ്ടു- മ- മ.)- അതുപൊലെകണ്ടു
എന്നതുംപ്രയൊഗിപ്പൂ(ഇവകഴഞ്ചിരണ്ടു കണ്ടുകൂട്ടുക- വൈ.ശ.). പിന്നെകൊണ്ടുഎന്നതു(അത്ഉരികൊണ്ടുസെവിക്ക-വൈ-ശ.)
- ഒടുക്കംഇച്ചഎന്നഒരുപ്രത്യയംനടപ്പാകുന്നു-(നൂറിച്ചനെല്ലു-
പത്തിച്ചനാഴിച്ചയരി-ഇടങ്ങാഴിച്ച -മൂഴക്കിച്ച-അസാരിച്ചഎ
ന്നു തുടങ്ങിയുള്ളവ)-ഉ-ം. എത്രകളഞ്ഞുഅത്രച്ചവരി-ത-സ-ഇവ
ഒരൊന്നുഉഴക്കിച്ചകൊൾ്ക-വൈ- ശ-)-

§൧൫൭. ഗുണനസംഖ്യകൾആവിതു-ൟരാറു = ൧൨, മൂവെഴു=
൨൧,മുതലായവ-ഇറ്റുപ്രത്യയവുംനടക്കുന്നു-(§൧൨൮-പതിറ്റു
രണ്ടു- ൨൦. പതിറ്റടി-മുപ്പതിറ്റാൾ്ക്കൊ)-പിന്നെപത്തിൽപെ
രുക്കിയപത്തു- ൧൦൦(മ. ഭാ.) ൨൧൮൭൦കരികൾവെണംമുമ്മട
ങ്ങതിൽഅശ്വവുംകാലാളുംഅഞ്ചുമടങ്ങു(മ.ഭാ.)പതിന്മടങ്ങി
ച്ചു- നാന്മടങ്ങു(തസ.) എത്രാവൃത്തി-പത്താവൃത്തി(ത.സ.)മുന്നൂ
റുവട്ടം(കെ-രാ.)

§൧൫൮. പിന്നെക്രിയാവിശെഷണങ്ങൾ ഒരിക്കൽ,ഒരുപ്രാ
വശ്യം- പത്തുരണ്ടൊരുവട്ടം- മൂവെഴുവട്ടം-ഇരുപത്തൊരുതുട.
(മ. ഭാ-)-രണ്ടു മൂന്നൂടെ(മ.ഭാ.) ആറുരണ്ടെട്ടുംഒന്നുംപടി=൨൧.
നൂറ്റെട്ടുരു-൨ മാത്രയാംവണ്ണംപത്തുരു(വൈ - ച-) [ 51 ] §൧൫൯. പൂരണനാമങ്ങൾആകുന്നസ്ഥാനസംഖ്യകൾ(ആകും)-
ആംഎന്നപെരെച്ചത്തെചെൎക്കയാൽഉണ്ടാകും(എത്രാംസ്ഥാ
നം-ത-സ- അത്രാമതുഒന്നാം-രണ്ടാം- നൂറാം-ആയിരാം)-അതി
നൊടുലിംഗപ്രത്യയങ്ങൾചെരും(ഒന്നാമൻ-രണ്ടാമൻ-മൂന്നാ
മൻ,മൂന്നാളൻ,നാലാമൻ-എട്ടാമൻ- പത്താമൻ)- അതിൽ
ഇപ്പൊൾഅധികംനടപ്പു- അവൻ- അവൾ-എന്നുചെൎക്കുന്നതുത
ന്നെ(അഞ്ചാമൻ, ആറാമവൾഇത്യാദി)-നപുംസകസമാസവും
സരി(ഒന്നാമതു-ഒന്നാമത്തെവൻ§൧൮൨)-നപുംസകംത​െ
ന്നക്രിയാവിശെഷണമായുംഉണ്ടു—

§൧൬൦. സംസ്കൃതസംഖ്യകൾആവിത്-

ഏകം——————— പ്രഥമം (സ്ത്രീ. പ്രഥമ.)
ദ്വി ———————— ദ്വിതീയം
ത്രി ———————— തൃതീയം
ചതുർ —————— ചതുൎത്ഥം (.സ്ത്രീ- ൎത്ഥി)
പഞ്ചം————— പഞ്ചമം
ഷഷ്——————— ഷഷ്ഠം
സപ്തം ——————— സപ്തമം
അഷ്ടം———————— അഷ്ടമം
നവം ——————— നവമം
ദശം ————— ദശമം

ഏകാദശ—ദ്വാദശ—(ദ്വാദശർ-കൃ.ഗാ)-ത്രയൊദശ- ചതുൎദ്ദശ-
പഞ്ചദശ—ഷൊഡശ- വിംശതി- ചതുഷ്ഷഷ്ടി- ശതം-(ശത
തമം)- സഹസ്രം- അയുതം-ശതസഹസ്രം(ലക്ഷം,നിയുതം)-
പ്രയുതം—കൊടി-

§൧൬൧. പിന്നെആയിരംകൊടി= അൎബ്ബുദം-൧൦൦൦ അൎബ്ബു
ദം=അബ്ദം- ൧൦൦൦ അബ്ദം=ഖൎവ്വം-ഇവ്വണ്ണംമു.മൂന്നു സ്ഥാനം
വിട്ടു-നിഖൎവ്വം—പത്മം—മഹാപത്മം—ശംഖം—ജലധി(വെള്ളം)-
അന്ത്യം—മദ്ധ്യം—പരാൎദ്ധം— എന്നു൧൮സ്ഥാനംഉണ്ടു-(ക-സ) [ 52 ] ഇവറ്റിന്നുസൎവ്വസമ്മതമായനിശ്ചയംവന്നില്ല-മറ്റൊരുവഴി
യാവിത്- ഒരുപതുനൂറായിരമാംകൊടിഎന്നതിൽപിന്നെമഹാ
കൊടിഉണ്ടു-അതുംഏഴുസ്ഥാനങ്ങൾ്ക്ക ചൊല്ലിയനന്തരം-ശംഖം-
മഹാശംഖം- പൂവ്- മഹാപൂവ-കല്പം- മാകല്പം- കാനം- മാകാ
നം- ലക്ഷം- മാലക്ഷം —തെണ്ടു-മഹാതെണ്ടു- ധൂളി- മാധൂ
ളി- ജലം-(വെള്ളം)- മഹാജലം (മാവെള്ളം)ഇങ്ങിനെ൧൮ട്ടും
ഉണ്ടു(ക,സാ)——ഉ-ം- അറുനൂറയുതംതെർ- അമ്പതുനിയുതം
രഥം -(ദെ-മാ-) അയുതം നൂറു നൂറായിരം കൊടിഅയുതങ്ങളും
(കെ- രാ-) ആയിരംപത്മം നൂറുശംഖങ്ങളും അൎബ്ബുദശതങ്ങൾ
(സീ- വി-)-ഇരിപത്തൊന്നുവെള്ളംപട(മ- ഭാ.)

സമാസരൂപം

§൧൬൨. നാമവിശെഷണത്തിന്നുവെണ്ടിസംസ്കൃതത്തിൽഗുണ
വചനങ്ങൾഉണ്ടു— ആവകമലയാളത്തിൽഇല്ലായ്കയാൽക്രി
യാപദംകൊണ്ടു താൻസമാസംകൊണ്ടുതാൻനാമങ്ങളെവി
ശെഷിപ്പിക്കും-(ഉം- കറുത്ത കുതിരഎങ്കിൽക്രിയാപദത്താ
ലും— വെള്ളക്കുതിരഎങ്കിൽസമാസത്താലുംനാമവിശെഷ
ണംവന്നതു— സംസ്കൃതം—കാളഃ ശ്വെതഃ എന്നിവഗുണവചന
ങ്ങൾഗുണവചനങ്ങൾ്ക്കഅതിശായനംആകുന്നഅൎത്ഥത്തൊടു
കൂട താരതമ്യംവരുന്നതുപൊലെമലയായ്മപദങ്ങളിൽ
വരാ—പാട്ടിലെകൂടക്കൂടെ കാണ്മൂ-(ഉ-ം-എന്നെക്കാൾമഹത്ത
രംമെഘം-പ.ത—ഇതിന്ന്ഉചിതംഔഷധം- പ- ത- സു
ന്ദരതരമായ മന്ദിരം-മ-ഭാ- പ്രീയതമ, പ്രെഷ്ഠ-കെ- രാ.)- ആ
അൎത്ഥംഉള്ള അതിഉപസൎഗ്ഗംമലയായ്മയിൽഒട്ടുചെരും
(അതിധൎമ്മിഷ്ഠൻ,കെ-രാ . അതികഠിനം-) അതിനല്ലതു(ഉ-രാ)

§൧൬൩. സമാസരൂപംചിലപദത്തിൽപ്രഥമയൊടഒക്കും
-ഉ-ം-നരിപ്പൽ— തീക്കൽ—— ഐന്തലനാഗം- മഴക്കാലം,മല
നാടു,താമരയിതൾ,രക്തധാരപ്പുഴ—— പെരൂരയ്യൻ—പെ
ണ്കുല-ഉൾ്ത്താർ— നടുക്കൂട്ടം- പിലാവില, രാക്കൺ (§൮൪ലിലെ [ 53 ] ഉദാഹരണങ്ങൾനൊക്കുക)-ചിലഅകാരാന്തങ്ങൾ്ക്ക് ആകാരംവരും
(സഭാനടുവിൽ—ജരാനര— മുന്തിരിങ്ങാലത—മുന്തിരിങ്ങപ്പഴം-മുന്തി
രിങ്ങാപ്പഴം—ങ്ങായ്പഴം—(§൧൧൨)

§൧൬൪. അൻ-അം-അർ-എന്നപ്രത്യയങ്ങളിൽഅകാരമെനില്പു-
ഉ-ം- സമുദ്രനീർ— കാമത്തീ- അകതാർ—മരക്കലം-വട്ടപ്പലിശ-
മുപ്പതിനായിര പ്രഭു—മാരമാൽ- കാട്ടാളപതി(കെ-രാ.)-ൔ- ൻ-
ലൊപിക്കാത്തവയുംഉണ്ടു(ഉ-ം-കൊലംവാഴ്ച=കൊലസ്വരൂപം-
മരംകയറ്റം(കെ-ഉ-)കുളങ്ങര-(കുളക്കര)-ഇടങ്കൈ,മുഴങ്കാൽ-കാ
ലൻ്പുരി-മന്നവൻനിയൊഗം- ചെരമാന്നാടു-ഉമ്പർകൊൻ-അ
രികൾകുലം——വിശെഷാൽസ്വരംപരമാകുമ്പൊൾഅകാരത്തി
ന്നുസ്ഥിരതപൊരാ-(നീലഅഞ്ജനം) അതുകൊണ്ടു(§൭൫പൊ
ലെ)വ-യ-ഉറപ്പിന്നുവരും(കലവറ-നിലവറ-പാട്ടയൊല,മദ
യാന,മിത്രയാപത്ത്-കെ-രാ)—— അല്ലായ്കിൽപ്രത്യയംനില്പൂ-(പ
ണയമൊല,മൂത്രമടെപ്പു, രാമനാട്ടം, കാലനൂർ)—— അല്ലായ്കിൽപ്ര
ത്യയം (§൮൫പൊലെ)മുഴുവൻലൊപിച്ചുപൊം(വെളിച്ചെണ്ണ-
പുണ്യാം(കെ.ഉ.)ഭയങ്കരാറായി(കെ.രാ.)പട്ടൊല-കള്ളൊപ്പു-
കൃഷ്ണാട്ടം)--

§൧൬൫. അകാരാന്തങ്ങൾ്ക്കുംഉകാരാന്തങ്ങൾ്ക്കുംമറ്റുംസമാസവിഭ
ക്തിയിങ്കൽ—അൻ—അം—ൔ എന്നവവരും—— ൧., മുള്ളൻചെന,തെക്ക
ൻകാറ്റു,വടക്കൻപെരുമാൾ,പൊന്നെഴുത്തൻചെല,പരുക്കൻ
മുണ്ടു, വെരൻപിലാവു——൨., കലങ്കൊമ്പു, കാളക്കൊമ്പു,ഏഴില
മ്പാല,മലമ്പുലി,മലഞ്ചുള്ളി, മലങ്കര,പുഴങ്കര,പനങ്കുല——
൩., പുളിഞ്ചാറു, ചീങ്കണ്ണൻ,പൂങ്കൊഴി,(പൂവങ്കൊഴി) പൂന്തെൻ,
ചിങ്ങൻവാഴ-വിശെഷാൽചുണ്ടങ്ങ,ചുരങ്ങ,മാങ്ങ, വഴുതിനിങ്ങ
തുടങ്ങിയകായ്കളുടെപെരുകളിൽ.

§൧൬൬- വെറൊരുസമാസരൂപമായതുവളവിഭക്തിയുടെആ​െ
ശരൂപം തന്നെ(§൧൦൭)

൧., തു- വലത്തുഭാഗംഏലത്തരി, കൂവളത്തിലവീട്ടു കാൎയ്യം [ 54 ] കപി കുലത്തരചൻ(ര-ച.) വങ്കാട്ടാന-ആറ്റുവെള്ളം-തളിപ്പറ
മ്പത്തുമതിലകം, വളൎഭട്ടത്തുകൊട്ട——൨., പഴകിയമാതിരി-ചെ
മ്പു,ചെപ്പെടു-വെമ്പു,വെപ്പില- പിൻ, പിറ്റന്നാൾ, ആണ്ടു, ആ
ട്ടക്കന്നി- നഞ്ചു,നച്ചെലി, കുരങ്ങു, കുരക്കരചർ(ഭാഗ.)——൩.,ഇ
ൻ-തെക്കിൻദിക്കു(രാ.ച.)കിഴക്കിൻപുറം(-ക്കുമ്പുറം)ഉഴുന്നുംമ
ണി-വൈ. ശ. ആട്ടുമ്പാൽ-വൈശ- ഇത്യാദി-

§൧൬൭. ഏ പ്രത്യയംകൂടെനടപ്പു(മുക്കൊലെപ്പെരു വഴി — ആയി
രത്താണ്ടെആയുസ്സു- നാലുനാളെപ്പനി—— അതു വളവിഭക്തിയൊ
ടുചെരും-(വലത്തെപ്പെരുവിരൽ,ഇവിടത്തെവൃത്താന്തം,കൊവി
ലകത്തെമന്ത്രം-നാലുദെശത്തെലൊകർ,വണ്ടിനത്തെലീല-
കൃ. ഗാ. കാരക്കായുടെ അകത്തെക്കുരു.വൈ- ശ-അരികത്തെവീ
ടുചാരത്തെമന്ദിരം, അങ്ങനത്തെമഴ, ഒടുക്കത്തെ പണ്ടത്തെപ്പൊ
ലെ,ഒരാണ്ടത്തെഅനുഭവം,ഇപ്പൊഴത്തെ- നടയത്തെപ്പൊടി
നടെത്തെപ്പദം-കൊഴിനെഞ്ഞത്തെഎല്ലു—-ഇതിനാൽദുൎല്ല
ഭമായൊരുസ്ഥലചതുൎത്ഥിയുംസപ്തമിയുംജനിക്കും(ഉ-ം-പത്തുനാ
ളെത്തെക്കുള്ളിൽ.കെ.രാ.അന്നെത്തയിൽ,അന്നെത്തെൽ-ശീ
ലാവ.)- ഏചിലപ്പൊൾ മുന്തിയുംവരും(അന്നെത്തെരാത്രി,ഉച്ചെ
ക്കെത്തഭക്ഷണം, മുമ്പെത്തപൊലെ)-

§൧൬൮. ഏ പ്രത്യയംസപ്തമിയൊടുംചെരും(ഇൽ,കൽ,മെൽ)
അഗ്രത്തിങ്കലെവര- ത-സ- പാലവെൎമ്മലെത്തൊലി-വൈ- ശ. വീ
ട്ടിലെവസ്തു,കണ്ണിലെവ്യാധി,മുമ്പിലെജ്ജന്മം, കുസുമം തന്നി
ലെമണം. കൃ-ഗാ—— ത്തുഎന്നതൊടുംകൂടെ-(രാവിലെത്തെഭൊ
ജനം—

§൧൬൯ . സംസ്കൃതസമാസങ്ങളുടെ രീതിയുംസംഹിതാക്രമവും
(§൭൪) മലയായ്മയിൽഅല്പംനുഴഞ്ഞുകാണുന്നു-അതിന്നുദാ
ഹരണങ്ങളാവിത്- ൧., സംസ്കൃതപദംപരമാകുമ്പൊൾ(ജ
രാനരാദികൾ.ദേ. മാ- ആരണാദികൾ. കൃ - ഗാ- പട്ടുതൊപ്പിക്കു
പ്പായാദിലാഭം. തി.പ. മന്നവാജ്ഞയാ-ചാണ- കാണാവകാ [ 55 ] ശം മറാദ്ധ്യയനം. കൈ.ന.)— ൨.,മലയാളപദംപരമാകുമ്പൊൾ(അ
നെകായിരം.മ. ഭാ.)വിശെഷാൽചിലസകാരാന്തങ്ങൾതന്നെ(ര​െ
ക്ഷാവെള്ളം= രക്ഷസ്സുകളാകുന്നവെള്ളം--കെ-രാ- തുടങ്ങിയുള്ളവ)

നാമവിശെഷണധാതുക്കൾ

§൧൭൦. എല്ലാക്രിയാപദങ്ങളുംനാമവിശെഷണത്തിന്നുകൊള്ളാം-
എങ്കിലുംസമാസരൂപംകൊണ്ടുചെരുഞ്ചിലധാതുക്കളെമാത്രംഇവിടെ
ചൊല്ലുന്നു-അവറ്റിന്നുക്രിയാഭാവംമാഞ്ഞു മറഞ്ഞുപൊയിഗു
ണവചനംപൊലെനടപ്പുണ്ടു-

ഉ-ം-നൽധാതു—അതിന്നുഭാവികാലംനല്ലൂ, (നല്ലൂതു,നന്നൂ
തു) - സമാസപ്രയൊഗമൊനല്ക്കുളം-നൽപൊന്മകൻ,
നന്മൊഴിഇത്യാദി-

ചെവ്, ചെം — ചെങ്കൽ, ചെഞ്ചാറു,ചെന്തീ, ചെന്നായി
ചെമ്പൊൻ-ചെവ്വായി(ചൊവ്വ)

വെൾ,വെൺ— വെണ്കൽ,വെണ്ണ(വെൾനെയി) വെണ്ണി
ലാവ്,വെണ്പറമ്പു,വെണ്മഴു-വെള്ളീയം,വെള്ളുള്ളി-

പൈ(പചു)-പൈപ്പുല്ലു

കരു— കരുനൊച്ചി,കരുമീൻ-

വൽ,വൻ—വങ്കടൽ,വഞ്ചതി,വന്തീ,വന്നദി,വമ്പിഴ,
വന്മാരി,(ഭാവി, വലിയൂ- ത-സ.)

പെരു— പെരുനാൾ,പെരുവിരൽ, പെരിക്കാൽ-

ചിറു,ചെറു— ചെറുവിരൽ(ഭാവി-ചെറിവൂ- ത.സ)

കുറു— കുറുനരി- കുറുക്കൈ(കെ. രാ.)കുറുവടി

നിടു,നെടു—നിടുവാൾ,നെടുവീൎപ്പു-

വെറു- വെറുനിലം

ഇള— ഇളനീർ,ഇളമാൻ-

മുതു— മുതുക്കുല, മുതുമാൻ

പുതു,-പുൻ— പുന്നെൽ,പുഞ്ചിരി-പുതുമഴ-പുതുക്കൊട്ട [ 56 ] പഴ— പഴമൊഴി— പഴയരി-

തൺ—തണ്ടാർ(താർ)തണ്ണീർ (നീർ)

തിൺ— തിൺ്തുട(കൃ.ഗാ)

കടു,കൊടു— കടുവാൕ—കൊടുപ്പിടി

അരു— അരുമറകൾ(മ.ഭാ)

§൧൭൧.സമാസത്തിൽപലതിന്നുംവിശെഷാൽഖരംപരമാകു
മ്പൊൾ-ൔ—കൂടെവരും(§൧൬൫)-അതുഭാവികാലത്തിൻ്റെരൂ
പമായുംതൊന്നുന്നു—

പൈ— പൈങ്കിളി,പൈന്തെൻ,പൈമ്പൊൻ-

കരു — കരിങ്കൽ, കരിമ്പടം

പെരു— പെരിങ്കായം,പെരുന്തല,പെരിമ്പറ

കുറു— കുറുങ്കാടു,കുറുമ്പന

നിടു— നിടുങ്കാലം,നിടുമ്പുര-

നറു — നറുന്തെൻ, നറുമ്പാൽ-

വെറു— വെറുങ്കാൽ,വെറുഞ്ചൊറു,വെറുമ്പാട്ടം-

ഇള — ഇളങ്കൂറു,ഇളഞ്ചക്ക,ഇളന്തല,ഇളമ്പാകം

പഴ — പഴഞ്ചൊറു,പഴന്തുണി,പഴമ്പിലാവ്

കടു,കൊടു— കടുമ്പകൽ,കൊടുങ്കാറ്റു

അരു,പരു — പരുമ്പുടവാ,അരുങ്കള്ളൻഅരുന്തൊഴില്കൾ(രാ-ച.)

§൧൭൨. ചിലതിന്നുസമാസത്തിൽസ്വരംപരമാകുമ്പൊൾ
-തുവരും(§൧൬൬)

പചു — പച്ചില-

നിടു,കടു—നിട്ടൊട്ടം,നെട്ടൂർ- കട്ടെറുമ്പു

ചിറു,വെറു—ചിറ്റാട,ചിറ്റുള്ളി,വെറ്റില.

പുതു,മുതു— പുത്തരി,പുത്തില്ലം,പുത്തൂർ,മുത്തപ്പൻ

§൧൭൩ ചിലതിൽവിശെഷാൽസ്വരംപരമാകുമ്പൊൾധാതു
സ്വരംദീൎഘിച്ചുവരും— [ 57 ] ചെവ്—ചേവടി(അടി)

കരു— കാരകിൽ, കാരീയം-കാൎക്കടൽ,കാർവണ്ടു

പെരു— പേരാൽ.പേരൊലി-പെർമഴ.മ.ഭാ.

നിടു— നീഴ്ക്കണ്ണാർ-കൃ- ഗാ-

അരു— ആറുയിർ,ആരൊമൽ.

§൧൭൪.ചിലതിന്നു-അ-ചുട്ടെഴുത്തിനാൽപെരെച്ചംഉണ്ടാകും-

ഉ-ം- നല്ല-ഇളയ-പഴയ-തുയ്യ-ഉടയ-(വല്ല §൧൪൬)-അതു
ഭൂതകാലത്തിൽപൊലെ-ഇയ-ഇന-എന്നുംആകും-

ഉ-ം- പെരിയ-,വലിയ, ചെറിയ, കുറിയ, നിടീയ,പുതിയ,കൊ
ടിയ,അരിയ,ഇനിയ,(രാ.ച.)നേരിയ- അഴകിയ-ചെ
വ്വിന(ചൊവ്വുള്ള) കഠിന-

ശെഷംചിലതിൽനിന്നുംപൂൎണ്ണക്രിയാപദംജനിക്കുന്നു—

ഉ-ം-ചുവക്ക,വെളുക്ക,കറുക്ക,മൂക്ക-

എന്നതിനാൽചുവന്ന,വെളുത്ത, കറുത്ത---മുതലായപെരെച്ചങ്ങ
ൾനടക്കുന്നു—

§൧൭൫. അൻ-അൾ-തു-എന്നപ്രത്യയങ്ങളാൽനാമങ്ങൾഉളവാ
കും—

ഉ-ം-നല്ലവൻ,വൾ,തു-പെരിയവൻ,വൾ,തു-പഴയവൻ,വൾ,
തു- തീയതു-

നപുംസകത്തിൽ ഭൂതകാലത്തിൽ കുറിയെ തള്ളുന്നതുംഉണ്ടു-

ഉ-ം-(പുതിയതു)പുതുതു-ചെറുതു,വലുതു,നിടുതു,കുറുതു,കടുതു,-
അരുതു——ഇങ്ങനെഎളുതായി,പഴതാം,വെറുതെ,
വലിയൊന്ന്എന്നനപുംസകവുംഉണ്ടു(§൨൩൭).

§൧൭൬.വെറെപുരുഷനാമങ്ങളുടെരൂപംചുരുക്കിചൊല്ലുന്നു—
ചെറിയവൻ,ചെറുമൻ,മി(സ്ത്രീ)-ചെറുക്കൻ,കുറുക്കൻ,മിടുക്കൻ,
ക്കി(സ്ത്രീ)-നെട്ടൻ,നെടുങ്കൻ-വമ്പൻ(മൂപ്പൻ)വെളു
മ്പൻ,മ്പി(സ്ത്രീ)എളിയൻ,പെരിയൻ,രാ.ച-നല്ലൻ,
നന്നു,(നല്ത്തു,നൻറു)- നല്ലാർ-(സ്ത്രീ-ബ.) [ 58 ] §൧൭൭. ഭാവനാമങ്ങൾ്ക്ക-മ-പ്രത്യയംപ്രധാനം-(സംസ്കൃതത്തിൽമ
ഹിമ-നീലിമ-ഇത്യാദിഗൌണങ്ങളെപൊലെ)

നന്മ,തിന്മ,തൂമ, പെരുമ,പഴമ, പുതുമ, പുന്മ,തിണ്മ,വെണ്മ-
ചെറുമ,കൊടുമ,ഇളമ,പശിമ,(പചുമ)-അരുമ,മിടുമ-

മറ്റുംപ്രത്യയങ്ങൾ. അ-വെള്ള(§൨൬൨)

ത—പച്ച(൨൫൪)-വ-ചെവ്വ(ചെമ്മ)

വു, പു—ചൊവ്വു,വമ്പു(തണുപ്പു)

പ്പം— വലിപ്പം,എളുപ്പം,നിടുപ്പം, ചെറുപ്പം,പെരിപ്പം,
അരിപ്പം,(രാ.ച.) കടുപ്പം—ഇമ്പം.

ക്കം — പുതുക്കം,പഴക്കം.

അം — നലം, നല്ലം,-തിണ്ണം-

അൻ— പുത്തൻ— അൽ- തണൽ-

§൧൭൮. തമിഴിൽനാമവിശെഷണങ്ങളെകൊണ്ടുഉത്തമ മദ്ധ്യമപു
രുഷന്മാരെഉദ്ദെശിച്ചുചൊല്ലാം-നല്ലെൻ,നല്ലീ,നല്ലീർ-എന്നിങ്ങി
നെ തന്നെ-അതുമലയായ്മയിൽഇല്ലെങ്കിലും-അടിയെൻ,അടി
യൻ-അടിയങ്ങൾ-എന്നതുഉത്തമപുരുഷവാചിയായ്നടക്കുന്നു-
(നിങ്ങൾഎല്ലാവരുംഎന്നുള്ള)എല്ലീരുംഎന്നതുംപാട്ടിൽഉണ്ടു(പൈ)

തദ്ധിതനാമങ്ങൾ

§൧൭൯. തദ്ധിതനാമങ്ങൾആകുന്നതു-ഒരൊരൊനാമങ്ങളാൽപുതി
യനാമങ്ങൾഉളവാകുന്നവതന്നെ-അവരണ്ടുവിധംപുരുഷനാ
മം-ഭാവനാമം-എന്നിവ-

§൧൮൦. പുരുഷനാമങ്ങൾ്ക്കു-അൻ(പു)-ഇ- ത്തി-(സ്ത്രീ)എന്നുള്ളതദ്ധി
തംപ്രമാണം—

൧., ഇ-ഉള്ളവ-കൂൻ-കൂനൻ,-കൂനി, (കൂനിച്ചി)

മല—മലയൻ, മലയി-(പാൖ) പാഴൻ,പാഴി—

ക്കൽ—ചട്ടുകാലൻ, ലി

തൊഴൻ,തൊഴി— തൊണ്ടൻ,തൊണ്ടി-

കള്ളൻ, കള്ളി, കള്ളത്തി- കൂത്തി, കൂത്തിച്ചി[ 59 ] പുല്ലിംഗ— വിൽ,വില്ലൻ.ഒത്തു-ഒത്തന്മാർ-

(കൂട്ടം)-കൂട്ടർ-അറുമുഖൻ, മുക്കണ്ണർ-

കുടച്ചെവിയൻ-ചെന്തീക്കനല്ക്കണ്ണൻ-

ആയിരന്നാവൻ- ആയിരങ്കണ്ണൻ- നാല്ക്കൊമ്പന്മാർ.

സ്ത്രീലിംഗ- പൂച്ചക്കണ്ണി, മൈക്കണ്ണിമാർ-വണ്ടാർകുഴലി(-ലിയാൾ,-
ലാൾ), മല്ലവാർകുഴലിമാർ.

൨., ത്തി- ഉള്ളവഇന്ന്അധികംനടപ്പു.

കുറവൻ,റത്തി

മാരയാൻ, മാരാൻ, രാത്തി

തീവു- (ദ്വീപു)—തീവൻ, തീയൻ, തീയത്തി.

ആ(പശു)- ആയൻ, ആച്ചി

കൊതി— കൊതിയൻ, കൊതിച്ചി

ചെമ്പൻ, മ്പിച്ചി, കരിമ്പൻ, മയിലൻ, ലിച്ചി

പൊട്ടിക്കണ്ണൻ, ണ്ണിച്ചി-

൩., അൻ-ദുൎല്ലഭമായിആദെശരൂപത്തൊടുംവരും-മുന്നൂറ്റൻ,അ
ഞ്ഞൂറ്റൻ,അറുനൂറ്റൻ

൪. ബഹുവചനത്താൽഉണ്ടായവ-മൂത്തൊരൻ-നായരിച്ചിഎ
ന്നാകുന്നു—

§൧൮൧. അവൻ(ഒൻ)-അവൾ- അവർ (ഒർ)എന്നവയുംതദ്ധിതങ്ങ
ളാം-

വിണ്ണവർ,വാനവർ(വിണ്ണർ) മറയൊർ(മറകളാംവെദങ്ങൾഉള്ള
വർ)

ചെഞ്ചെടയൊൻ(ചെടയൻ-ജട)

ൟഴവർ(ൟഴമാംസിംഹളത്തിലുള്ളവർ)

ഇതുസംസ്കൃതനാമങ്ങളിലുംഉണ്ടു—

കാരണവർ,അനന്തരവർ,ചെകവർ(=സേവ)

കെശവൻ(കെശി)-കുംഭിമുഖവൻ-നീലവർ(അ.രാ)

മൂൎഖവർരാജാ-കുശലവന്മാർ-ഉരഗവർ[ 60 ] അനിമിഷവർ-നിരായുധവർ-(കെ.ഉ.)

§182.ഇപ്പറഞ്ഞതദ്ധിതങ്ങളുംനപുംസകവുംസമാസരൂപ​െ
ത്താടു ചെരും—

൧., ഒന്നു- തു -എന്നതു(§൧൬൬)

കാട്ടവർ(കാടർ)വെളുത്തെടത്തവൻ(വെളുത്തെടൻ)ദൂരത്തൊ
ൻ(കൃ.ഗാ.ഇവ്വിടത്തവൻ-

൨., പിന്നെ-ഏ-എന്നതു(§൧൬൭)

പിന്നെയൻ,പിന്നെവൻ(ഭാ.ഗ.)മുന്നെവൻ-മുന്നെതു,
പണ്ടെതു,മെലെതു,നടെതു,തെക്കെതു,വടക്കെതു,കി
ഴക്കെതു,പടിഞ്ഞാറെതു,കീഴെവതുപിന്നെവറ്റിങ്കൽ.
(ചാണ.)അങ്ങെയവർ, അങ്ങയൊർ.(എന്മകൻ-എ
ങ്ങൊൻ.കൃ.ഗാ. കൎണ്ണൻ-എങ്ങൊൻ .മ.ഭാ.)

൩., ത്തെ- നടെത്തെതു-മുന്നത്തെതു-അകലത്തെതു(ത.സ.)-
അകത്തെതു(വൈ-ശ.)

൪., എത്ത-പിന്നേത്തതു.(കെ. രാ.)

൫., ഇലെ-കലെ- മുമ്പിലെയവൻ,മുമ്പിലെവ(ക.സ.)-കണ്ണി
ലെതു(വ്യാധി-വൈ.ശ.) മദ്ധ്യത്തിങ്കലേതു.വറ്റെ(ത.സ)
അഗ്രത്തിങ്കലെവറ്റെ

൬., ഷഷ്ഠി തദ്ധിതങ്ങൾ-നമ്മുടെതു(ഉടയതു)- അവൻ്റെതു-എ
ല്ലാറ്റിൻ്റെതു(ത.സ.)-തൻ്റെതിങ്കന്നു.(ത.സ.) തന്നു
ടയവർ(വൈ.ച.)

§൧൮൩. അവൻ,അവൾ,അവർ- എന്നവപണ്ടുസംക്ഷെപിച്ചിട്ടു-
ആൻ,ആൾ,ആർ-എന്നുമാറിവന്നു-അത്ഇപ്പൊൾ(§൧൦൧)
ബഹുമാനവാചിയായിനടക്കുന്നു-ഉ-ം-
കണിയൻ, കണിയാൻ, കണിയാർ-
അടിയാർ, കുടിയാർ, നായനാർ, ഭഗവാനാർ, ദെവിയാർ,
കത്തനാർ,(കത്തൻ, കൎത്താ)കഞ്ചത്താർ(കംസൻ)-

അതും സമാസരൂപത്തൊടുചെരും(§൧൮൨) [ 61 ] വീട്ടാർ,നാട്ടാർ, (മ.ഭാ.) മണിക്കിരാമത്താർ(പൈ)സിംഹത്താ
ൻ(കെ.രാ-)ചിങ്ങത്താൻ- നാഗത്താന്മാർ,വണ്ടത്താന്മാർ(കെ.ര.)

സ്ത്രീ.ഏ— പൊന്നിറത്താൾ, അന്നനടയാൾ,
ദന്തീന്ദ്രഗാമിനിയാൾ,പെണ്മണിയാൾ,
പൂഞ്ചായലാൾ,പൈങ്കിളിമൊഴിയാൾ,
ഇന്ദുനെർമുഖിയാൾ, മയ്യല്ക്കണ്ണാൾ,
ചൊല്ക്കണ്ണാൾ, കാറൊത്തകുഴലാൾ,

സ്ത്രീ.ബ— പൂഞ്ചായലാർ, കണ്ടിക്കാൎക്കുഴലാർ,
മൈക്കണ്ണാർ— — പെടമാന്മിഴിമാർ,കച്ചണിമുലമാർ

§൧൮൪. ഇ-തദ്ധിതംത്രിലിംഗം ആയിനടക്കും കാൽ- കാലി(എരുമ
പ്പെൺ) കന്നുകാലികൾ- നാല്ക്കാലി- കരുവില്ലി-തറുവാടി-വിശെഷാ
ൽസംസ്കൃതതത്ഭവപദങ്ങളിലുംനാലുവൎണ്ണികൾ-ചങ്ങാതം-ചങ്ങാതി-
(പു.സ്ത്രീ)- തൊന്നിയവാസി-പാപം-പാപി- (പാവൻ കൃ.ഗ.)അവൾവീ
യുമ്പൊൾ മാപാപിവീയൊല്ലാ(കൃ.ഗാ.).കൊപം-കൊപി-(ഉ
ദ്യതകോപിയായിവൾഎടുത്തിവൾ. കെ.രാ.)

§൧൮൫. ഇ (പു)-ഇനി(സ്ത്രീ)എന്നവവസംസ്കൃതത്തിൽപൊലെ-ലൊഭം,
ലൊഭി,ലൊഭിനി,(ലുബ്ധത്തി-)അമ്പലവാസിനി-(സിച്ചിഎന്നുംകെ
ൾ്ക്കും.)- അഹങ്കാരി,രിണി-ചൊരൻ,രിണി-

§൧൮൬. വൽ- മൽ- എന്നവയുംസംസ്കൃതംഗുണം-ഗുണവാൻ-(പു)-
ഗുണവതി-(സ്ത്രീ)
ഗുണവൽ,ഗുണവത്തു.(ന)
ധനവാൻ-ഭാഗ്യവാൻഇത്യാദി-
ബുദ്ധി- ബുദ്ധിമാൻ,- ബുദ്ധിമതി, ബുദ്ധിമത്തു——ബന്ധു
മാൻ(മ.ഭാ.)

ഇതിൽനപുംസകബഹുവചനം.പുല്ലിംഗത്തിന്നുവെണ്ടിനടക്കും-(ഭാ
ൎയ്യാവത്തുക്കൾ. മ. ഭാ. ശ്രീമത്തുകൾ.)സത്തുകൾ,സത്തുക്കൾഎന്ന
പൊലെ §൯൮. [ 62 ] ഏകവചനമൊ—പരമാത്മാവുപലപലഗുണവത്തായി(ജ്ഞ.പാ.)
വിധിവത്തായിചെയ്തു-(കെ.രാ.)വിധിവത്തായവണ്ണം
എന്നിങ്ങിനെ-

ശാലി—എന്നതിന്നുംആഅൎത്ഥംതന്നെഉണ്ടു(ഗുണശാലി,വീൎയ്യ
ശാലി= വീൎയ്യവാൻ)

§൧൮൭. കാരം(ന)-കാരൻ, കാരി,(പു)- കാരി, കാരത്തി (സ്ത്രീ)-കാ
രർ, കാർ(ബ.)എന്നവസംസ്കൃതത്തിലുംമറ്റുംനടപ്പു-

ഒങ്കാരം,ഹുങ്കാരം(ഹുങ്കൃതി)മുതലായശബ്ദവാചികൾ-അഹ
ങ്കാരം(അഹങ്കൃതി)

പിന്നെപുരുഷകാരം(പുരുഷാരം)- കൊട്ടകാരം,കൊട്ടാരം-
രഥകാരൻ(സ)-വെലക്കാരൻ-(-രി-രത്തി.സ്ത്രീ) അതിന്നുസ
മാസവിഭക്തിയുംഉണ്ടു-തറവാട്ടുകാരൻ,നാട്ടുകാരത്തി)-സങ്ക
ടക്കാർ,കൊച്ചിക്കാരൻ,കൊല്ലക്കാർ-

കാരി.(സ.പു.)-പൂജാകാരി,പൂശാരി-മൂശ(ക)ാരി- ജ്യൊതിഷ(ക)ാ
രി-മുഹൂൎത്തകാരി(മൂൎത്താരി)-

§൧൮൮. ആളം (ന) ആളൻ, ആളി (പു) എന്നവആളുകഎന്നക്രിയാ
പദത്താൽഉള്ളവ-

മലയാളം- മലയാളൻ, മലയാളി(സ്ത്രീലിംഗംഇല്ല)
കാട്ടാളൻ, കമ്മാളർ(കൎമ്മം) കാരാളർ-
ഇറവാളൻ, കരിമ്പാളൻ,ഉള്ളാളൻ-
തലയാളി,പടയാളി,പൊരാളി- മുതലാളി,ഇരപ്പാളി,ഊരാ
ളി,ചൂതാളി,വില്ലാളി(വില്ലാൾ.മ. ഭാ.)—പിഴയാളികൾ(കെ.
രാ)മെലാൾ(പു.ഏ)മെലാർ.(ബ)

§൧൮൯. ഭാവനാമങ്ങൾ്ക്കു ൧.,മ- തന്നെപ്രധാനം(§൧൭൭)-അടിമ-
കുടിമ- ആണ്മ-
മെൽ,മെന്മ— കൊൻ,(കൊന്മ)കൊയ്മ-
തൊഴമ, തൊഴ്മ=തൊഴം

൨., ആയ്മഎന്നതു ആളിയാൽഉത്ഭവിച്ചതു(§൧൮൮) [ 63 ] മലയായ്മ(മലയാഴ്മ)-കൂട്ടായ്മ(കൂട്ടാളി)ചിറ്റായ്മ-(ചിറ്റാൾ)
കാരായ്മ(കാരാണ്മ) കൂറ്റായ്മ(കൂറ്റാൻ)
പിന്നെരാജായ്മ,നായ്മസ്ഥാനം(കെ.ഉ.) തണ്ടായ്മ,മെലായ്മ
യുംമതിയായ്മയും(ഠിപ്പു)

൩., തനം- തമിഴിൽഅധികംനടപ്പു-ഇരപ്പത്തനം-ഇരപ്പാ
ളിത്തനം- കള്ളത്തനം- കഴുവെറിത്തനം,മിടുക്കത്തനം-എന്നി
വഗ്രന്ഥങ്ങളിൽ കാണാ-വെണ്ടാതനംപാട്ടിൽഉണ്ടു-

§൧൯൦.സംസ്കൃതഭാവാനാമങ്ങൾവളരെനടക്കുന്നു-

൧., ത്വം-ഗുരുത്വം,ലഘുത്വം,(ലഘുത്തം) പ്രഭുത്വം,യജമാന
ത്വം,എന്നിങ്ങനെമാത്രമല്ല- മലയാളനാമങ്ങളിലുംചെരും-
ചങ്ങാതിത്വം(ചങ്ങായിത്തം)ഉണ്ണിത്വം,ഊഴത്വം,പൊണ്ണത്വം,
താന്തൊന്നിത്വങ്ങൾ-(ശിലാ)ആണത്വംഇത്യാദികൾ-

൨., ത — ശൂരത, ക്രൂരത,- എന്നപൊലെമിടുമത-(മ.ഭാ)എന്നുംഉ
ണ്ടു-(=മിടുമ,മിടുക്കു—

൩., മാനുഷം,മൌഢ്യം,സൌന്ദൎയ്യം,ധൈൎയ്യം,ഐശ്വൎയ്യംഎ
ന്നിങ്ങിനെവൃദ്ധിയുള്ളതദ്ധിതരൂപവുംഉണ്ടു—

ഇതിനാമരൂപംസമാപ്തം(§൯൧.൧൯൦)

ക്രിയാരൂപം(വിനച്ചൊൽ)

§൧൯൧. മലയാളഭാഷയുടെധാതുക്കളെഇന്നെവരആരുംചെൎത്ത
ആരാഞ്ഞുകൊണ്ടപ്രകാരംതൊന്നുന്നില്ല—ധാതുവിൻ്റെസ്വരൂ
പംചുരുക്കത്തിൽപറയാം- ഒരൊന്നുഒരുപദാംഗംതാൻര
ണ്ടുഹ്രസ്വപദാംഗങ്ങൾതാൻഉള്ളതാകുന്നു—(ഉ-ം- നൽ-പൈ-
പെരു- കടു-ഇത്യാദികൾ. §൧൯൦)-

§൧൯൨.ദീൎഘധാതുക്കൾ ദുൎല്ലഭംതന്നെ-മാറു-നാറു- പൂകു- മുത
ലയാവറ്റിൻ്റെധാതുക്കൾ-മറു-നറു-പുകു-എന്നവയത്രെ— കാ
ൺ-ചാ-വെ. എന്നവറ്റിന്നുംഭൂതകാലത്തിൽദീൎഘംഇല്ല-

§൧൯൩. സ്വരങ്ങളിൽ-ഇ-എ-എന്നവയുംഉ-ഒ-എന്നവയുംപല [ 64 ] പ്പൊഴുംഒടുക്കം(ഉം-വെൾ-വിൾ,വിളങ്ങു- പുത, പൊതി,പൊത്തു)മ
റ്റുംചിലസ്വരവികാരങ്ങളുംഉണ്ടു(പുരി-പിരി,പുരളു,പിരളു-ചിര,
ചുര- §൧൫-തിളങ്ങു,തുളങ്ങു,തെളങ്ങു- ചെവ്,ചിവ്,ചുവ്- പടു,പെടു,
§൨൩ -ഒലു,വലു, വല്ല്, ഒല്ല്)

§൧൯൪. ചിലധാതുക്കളിൽവ്യഞ്ജനങ്ങളെയുംരണ്ടുവിധത്തിൽ​െ
ചാല്ലാം-അൎത്ഥത്തിന്നുഭെദംവരാ-

ടു—ൾ,ൺ, നിടു, നിൾ, നീളു — നടു, നണ്ണു-

റു—ൽ, ൻ, നിൽ, നിറുത്തു-പിൻ,പിറ-തൊൻ,തൊറ്.

തു— ൻ, — പുതു,പുൻ- മുതു, മുൻ-

§൧൯൫. ഇപ്പൊൾഉള്ളക്രിയാപദങ്ങൾമിക്കതുംധാതുക്കളല്ല.ധാ
തുക്കളാൽഉളവാകുന്നക്രിയാനാമങ്ങളിൽജനിച്ചവഅത്രെഅതി
ൻ്റെദൃഷ്ടാന്തങ്ങൾആവിതു-

൧., ഇ— അ-ക്രിയാനാമങ്ങളാൽഉണ്ടായവധാതു പടു- പടി.
(പടിയുക)പട.(പടെക്ക)

,, തുറു—തുറിക്ക-പൊടു-പൊടി ഇത്യാദി

,, പറു- പറക്ക- (പാറു)

൨., വ്യഞ്ജനദ്വിത്വംതാൻദീൎഘസ്വരംതാൻഉള്ളവ-

വറു- വറ്റു. നറു- നാറു.
തുൾ- തുള്ളു. പുകു- പൂകു.
ഞെടു- ഞെട്ടു. (ഞെടുങ്ങു)
പൊടു- പൊട്ടു. പൊരു- പോരു

൩., അനുനാസികയൊഗങ്ങൾ ഉള്ളവ-

പതു- പതുങ്ങു. (പതിയു) തൊട്- തുടങ്ങു
ഉരി- ഉറിഞ്ചുക-
ചുര- ചുരണ്ടുക. പരണ്ടുക-
മുട്— മുടന്തുക. (മുട്ടു) പൊരു—പൊരുന്നുക-
തുൾ— തുളുമ്പു, വെതുമ്പു, തെ- തെമ്പു

൪., അർ-അൽ-അൾ-ഉൾ- കു-തു- മുതലായപ്രത്യയങ്ങൾഉള്ളവ [ 65 ] വൾ- വളർ.തൊട- തൊടർ, തിക്- തികർ,തീർ
ചുൖ—ചുഴൽ(ചൂഴു-ചുറ്റു)
വറു — വറൾ (വറ്റു) തിരൾ
ഇരു—ഇരുൾ (ഇരാ)
തിരു— തിരുകു,പഴകു,ചൊരുകു,പൊളുകു(പൊള്ളു)
കരു — കരുതു,ചെരുതു, വഴുതു

ശെഷംക്രിയാനാമവും(§൨൫൧) ക്രിയൊല്പാദനവും(§൨൮൮)​െ
നാക്കുക—

§൧൯൬. ധാതുക്കളിൽനിന്നുഎങ്ങനെഉളവായെങ്കിലുംക്രിയാപാ
ദങ്ങൾ്ക്കഎല്ലാം രൂപംരണ്ടു വിധം ആകുന്നു-ഒന്നിന്നുപ്രകൃതിയൊ
ടുള്ളകകാരദ്വിത്വം തന്നെകുറിആകയാൽബലക്രിയഎന്നു​െ
പർഇരിക്ക(ഉ-ം-കൊടുക്ക,കേൾ്ക്ക) മറ്റെതുഒറ്റകകാരംതാൻ​െ
വറുമ്പ്രകൃതിതാൻഉള്ളതാകയാൽഅബലക്രിയആക(ഉ-ം-പോ
കു,കെടു)——

അൎത്ഥത്താലുംരണ്ടുവിധംഉണ്ടു- ഒന്നു തൻവിന-അകൎമ്മകം-
(ഇരിക്ക,വരിക.)- മറ്റെതുപുറവിന-സകൎമ്മകം (തരിക,കൊടുക്ക)-
- തൻവിനകൾമിക്കതുംഅബലകളുംപുറവിനകൾഅധികംബല
ക്രിയകളുംആകുന്നു-

ത്രികാലങ്ങൾ

§൧൯൭. ക്രിയെക്കുള്ളകാലങ്ങൾആവിത്- രണ്ടുഭാവികൾ- വൎത്തമാ
നംഒന്നു-ഭൂതം ഒന്നു- ആകെമുക്കാലങ്ങളെ കുറിപ്പാൻനാലുലകാര
ങ്ങൾതന്നെ—ഇവവിധിനിമന്ത്രണങ്ങളൊടുകൂടെ(§൨൩൮-൨൪൪)മു
റ്റുവിനയത്രെ-- അതിൽഒന്നാംഭാവിക്കു - ഉം എന്നതും-രണ്ടാംഭാവി
ക്ക. വു- പ്പു- എന്നവയും- വൎത്തമാനത്തിന്നു-ഇന്നുഎന്നതുംഭൂതത്തി
ന്നു - ഇ-തു- ന്തു-ഈമൂന്നുംതന്നെപ്രത്യയങ്ങൾആകുന്നു-

§൧൯൮. പണ്ടുള്ള ത്രിപുരുഷപ്രത്യയങ്ങൾ കാലദൊഷത്താലെ
ലൊപിച്ചുപൊയി-ശെഷം ദ്രമിളഭാഷകളിൽഇന്നുംഇരിക്കയാ
ൽഅവമലയായ്മയിലുംഉണ്ടായിരുന്നുഎന്നുഅനുമിക്കാം— [ 66 ] അവപുരാണവാചകങ്ങളിലുംപാട്ടിലുംമറ്റുംശെഷിച്ചുകാണുന്നു-
പ്രഥമപുരുഷൻആൻ- അൻ- അനൻ.ആൾഅൾ.ആർ,ഒർ,അർ-മ
ദ്ധ്യമപുരുഷൻആൕ-ആൻ(ൟർ)-ഉത്തമപുരുഷൻഏൻ,
എൻ-ആൻ, അൻ-ഒംഎന്നിങ്ങിനെ-

§൧൯൯. ഒന്നാംഭാവിയുടെ രൂപംഎന്തെന്നാൽ-ഉംപ്രത്യയംക്രി
യാപ്രവൃത്തിയൊടുചെൎക്കും-അതു ബലക്രിയകളിൽഎല്ലാം- ക്കും
എന്നാകും ഉ-ം-കെടുക്കും, കെൾ്ക്കും)-അബലക്രിയകളിൽ-കുംഎ
ന്നും—ഉംഎന്നുംവരും(ഉ-ം-കെടും,പൊകും)

§൨൦൦. ഭാവിയിൽ-കുംവന്നുള്ളവചുരുക്കംതന്നെ-

൧.,ദീൎഘധാതുവുള്ളവ-ആകും,പൊകും,ചാകും,പൂകും,നൊ
കും,വെകും,(അവറ്റിന്നുആംപൊം -ചാമ്മാറു-കൃ.ഗാ.കൊ
യിൽപൂം-നൊമ്പൊൾ.വൈ.ശ- എന്നീരൂപംകൂടെസാധു
വാകുന്നു)——ഏകും-വൈകും-നല്കും-മാഴ്കും-പിന്നെതുകും,
തെകും, രാകും, മുതലായവറ്റിൽ-വുംഎന്നുംകെൾ്ക്കുന്നു-ഇ
വആകാദികൾതന്നെ-

൨., രണ്ടുസ്വരങ്ങളുള്ളവചിലവ-ഇളകും-ഉതകും- പഴകും--
മുടുകും, കഴുകും, മുഴുകും,മെഴുകും,വഴുകും--പെരുകും,ചൊ
രുകും-- കുറുകും, മറുകും, മുറുകും-ഇങ്ങനെ - കു-ഉറപ്പാ
കുന്ന ക്രിയകൾ്ക്ക ഇളകാദികൾ എന്നുപെർഇരിക്ക-
മറ്റെവചുടും-ഉഴും-തൊഴും-പൊരും-പെറും-മുതലായ
വതന്നെ—

§൨൦൧. രണ്ടാം ഭാവിയുടെരൂപം ആവിത്

൧., ഉ-ഊ -എന്നുള്ളവ-ഉള്ളു, ഒക്കു,ഈടു(ചെയ്തീടു)-കൂടു- നല്ലൂ-
പൊരൂ— വരൂ-ഒടുങ്ങൂ-നിറുത്തൂ-ത.സ-കൂട്ടൂ-കൊള്ളു,കൊ
ള്ളൂ- കൃ.ഗാ-മുതലായഅബലകളിലും--ആക്കൂ-(അ-ര.)
കെൾ്ക്കൂ(പ.ത.)അടക്കു മുതലായബലക്രിയകളിലുംതന്നെ

൨., അബലക്രിയകളിൽപദാംഗംഅധികംവരാത്തഇടങ്ങളി
ൽ- വു- തന്നെവരും- ആവു - പൊവു-കളവു, കഴിവു, [ 67 ] കൊൾ്വു,ചെല്വു(ചെല്ലൂ)- പൂവു.കൃ-ഗാ—— അനുനാസികങ്ങളാൽ-
ഉണ്മു, തിന്മു, എണ്മു, കാണ്മൂ, ബലക്രിയകളിൽ- പ്പു,കൊടുപ്പു,
വെപ്പു(വയ്പു. ത-സ.)മുതലായവ-

§൨൦൨. ഭാവിയുടെപുരുഷന്മാരെചൊല്ലുന്നു—

പ്ര.ഏ. നല്കുവൻ.. മ-ഏ- കൊല്ലുവാ. ഉ.ഏ- പൂണ്മേൻ- കൃ. ഗാ-
നല്കുവൊൻ. യെന്നു. കൃ ഗാ. ആവെൻ-പറവൻ-
ഏകുവൾ.കെ.രാ. (സ്വരംപരംആയാ​െ വീഴ്വൻ, ചൊല്ലുവൻ.
കൊടുപ്പാൻ ല ആൕ) കിടാകുവൻ
കൊടുപ്പൊൻ. ചൊല്ലുവാനീ- കൊടുപ്പെൻ,വെപ്പൻ
കൊടുപ്പാൾ. ബ- (ഇല്ല.) കിടപ്പൻ, കുടിപ്പൻ-
ബ. ചൊല്വർ,ചൊല്ലുവാ
തീൎപ്പൻ, ജീവിപ്പിപ്പൻ.
ചൊല്വൊർ,നല്കുവർ രക്ഷിക്കുവൻ.വെ.ച.
പൊരുവർ,ഈടുവർ ബ- കാണ്മനൊനാം.കൃ.ഗാ.
രക്ഷിപ്പൊർ,പെടു
പ്പർ(കൊഴപ്പെടുപ്പർ)
ഇരിപ്പൊം,വസിച്ചീടു
വൊം,ഒടുക്കുവൊം-രാ-ച.

§൨൦൩. വൎത്തമാനംഒന്നാംഭാവിയിങ്കന്നുഉളവായതു—അതിലെ
ഉ- കു- ക്കു-എന്നവറ്റൊടു-ഇൻറു,ഇന്നു-ഈഅവ്യയംചെൎക്കയാൽ-
ആകിൻറു, വാഴ്കിൻറു,വാഴിൻറു, ചെയ്യിന്നു.വൈ.ശ-ഇരിക്കിന്നു-
കെ-രാ- കുറെയിന്നു- രാ.ച. മുതലായവഉണ്ടായി-പിന്നെമറവിന
യിൽഅല്ലാതെ(§൨൭൭)വൎത്തമാനത്തിലേഇകാരംഉകാരമായി
പൊയതാൽ, ഭാവിയുടെ-ഉ-ം പ്രത്യയം-ഉന്നു-എന്നാകിൽവൎത്ത
മാനമായ്വന്നുഎന്നുചൊല്ലാം-(ഉ-ം- ആകുന്നു-ഇളകുന്നു-കെടു
ന്നു-ഉഴുന്നു- കെടുക്കുന്നു- കെൾ്ക്കുന്നു.)

§൨൦൪ വൎത്തമാനത്തിൻ്റെപുരുഷന്മാരെചുരുക്കിചൊല്ലുന്നു-

പ്ര-ഏ- പൊകുന്നാൻ- മ.ഏ- പൊകുന്നാ ഉ.ഏ. കൊടുക്കുന്നെൻ
ചാകുന്നാൾ. യൊ. വൈ.ച. ചൊല്ലുന്നെൻ
(സംസ്കൃ. ധാവതി-
അസ്തി-നാസ്തി)
(സംത്വം) (സംവന്ദെ-അസ്മികരൊ
മി)
ബ- പൊകുന്നാർ- ബ- ചൊല്ലുന്നൊം-
[ 68 ]
അറിയുന്നൊർ
(സംസ്കൃതവദന്തി)
പൊകുന്നൊം (വരികി
ന്നൊം.രാ.ച.)തൊഴു​െ
ന്നങ്ങൾ.കൃ.ഗാ.
(സ.ഉപാസ്മഹെ)

§൨൦൫. വൎത്തമാനത്തിൻ്റെരണ്ടാം രൂപംതമിഴിൽഒഴികെശിലാശാസ
നത്തിലെകാണ്മു-ഉ-ം. ചൊല്ലാനിൻറു- ആളാനിൻറു- നടത്താനിൻറു-
എന്നല്ലാതെചെല്ലായിനിൻറുഎന്നുംഉണ്ടു- അതിൻ്റെഅൎത്ഥം
ആവിതു— ചെന്നുതീരാതെനിന്നിരിക്കുന്നുഎന്നാകയാൽചെ
ല്ലുന്നുഎന്നത്രെ—

§൨൦൬. ഭൂതകാലത്തിൻ്റെരൂപംചൊല്ലുമ്മുമ്പെപുരുഷന്മാ
രെപറയുന്നു—

പ്ര.ഏ. കൊടുത്താൻ മ.ഏ. കെട്ടായല്ലൊ- ഉ.ഏ. കൊടുത്തെൻനി​െ
ന്നൻ, ചൊന്നെൻ-
കൊടുത്താൾ
ഏകിനാൻ
കണ്ടായൊ- ചൊല്ലിയെൻ-,നെൻ
ആഴാൾ,ആയിനാൾ
പുക്കാൻ,പുക്കനൻ-
വെന്നായല്ലീ പൊയെൻ,-യിനെൻ
മറെന്തനൻ- രാ.ച. അറിഞ്ഞായൊ- ഞാൻഅംഗീകരിച്ചീടി
നാൻ.കെ-രാ-
മൊഴിഞ്ഞനൻ.രാ.ച. ശമിപ്പിച്ചായല്ലൊ. ഞാൻകെട്ടീടിനാൻ(നള)
ബ. ചൊന്നാർ,വന്നാർ. നീചെയ്താൻ.മ.ഭ.. ബ-നാംവാണാൻ(ചാണ)
കൊണ്ടാർ- കൊടുത്തൊം
കൊടുത്താർ നീചൊന്നാൻ-രാ-ച. ഇരുന്നൊം
തന്നവർ- ബ-കൊണ്ടീരൊ
നിറെന്തനർവൊഴിന്ത
നർ. രാ.ച.

ഭൂതകാലത്തിൻരൂപം

§൨൦൭. ഭൂതത്തിന്നുഒന്നാംകുറി-ഇ-എന്നാകുന്നു-അതുവിശെഷാൽ
അബലക്രിയകൾ്ക്കുകൊള്ളും--അതിന്നുസ്വരംപരംആകുമ്പൊൾ-യ-എ
ന്നതല്ലാതെനകാരവുംചെരും(ഉ-ം.ചൊല്ലിയെൻ,ചൊല്ലിനെൻ-തി
ങ്ങിയ,-ന-കരുതിയ,-ന-ചെയ്തീടിനാൽ)-ഇകാരഭൂതംവെണ്ടുന്നദി
ക്കുകൾനാലുസൂത്രങ്ങളെകൊണ്ട്അറിയിക്കുന്നു-

§൨൦൮. പ്രകൃതിയുടെവ്യഞ്ജനദ്വിത്വത്തിൽപിന്നെഇകാരഭൂത [ 69 ] മുള്ളഅബലക്രിയകൾ-

൧., തങ്ങു— തങ്ങി— ൨., കാച്ചു— ച്ചി ൩., എണ്ണു— ണ്ണി
മിഞ്ചു— മിഞ്ചി— വെട്ടു— ട്ടി മിന്നു — ന്നി
മണ്ടു — മണ്ടി — കുത്തു— ത്തി (എങ്കിലും
ചിന്തു— ചിന്തി— തുപ്പു— പ്പി ഉൺ — ഉണ്ടു-
നമ്പു— നമ്പി— തുമ്മു — മ്മി തിൻ — തിന്നു -
കലമ്പു— കലമ്പി- തെറ്റു— റ്റി എൻ — എന്നു)

—ള്ളു—ല്ലു—ഈ രണ്ടു ദ്വിത്വങ്ങളെ §൨൧൦. കാണ്ക.

§൨൦൯. ദീൎഘസ്വരത്തിൽതാൻരണ്ടുഹ്രസ്വങ്ങളിൽതാൻ- യ-ര-ല-
ഴങ്ങൾ അല്ലാത്തവ്യഞ്ജനംപരമാകുമ്പൊൾഇഭൂതം തന്നെപ്ര
മാണം—

൧., കൂചു— ചി ൨., അലസു—സി ൩., നാണു— ണി
ഏശു — ശി ഉരുസു— സി (എങ്കിലും
കൂടു — ടി മുരുടു — ടി പൂൺ —പൂണ്ടു
ഒതു — തി കരുതു— തി കാൺ — കണ്ടു)
മെവു— വി മരുവു—വി
ലാവു— യി ചിതറു — റി
മാറു — റി.

§൨൧൦. ൧., തുള്ളു-മുതലായവറ്റിന്നുള്ളിതന്നെനിയതം(എങ്കിലുംകൊൾ-
വിൾ-കൊണ്ടു,വിണ്ടു.).

൨. തല്ലു(വല്ലു)-എന്നതിൽഅല്ലാതെ-ല്ലിഎന്നുഭൂതംഇല്ല-(ചൊ
ല്ലിഎന്നുഒഴികെചൊന്നുഎന്നുംഉണ്ടു)-

൩., കാളു— അരുളു-തുടങ്ങിയുള്ളവറ്റിൽ-ളിപ്രമാണം-(എങ്കിലും
വീളു—നീളു—ആളു—വറളു-ഇത്യാദികളിൽ-രണ്ടുഎന്നത്രെ)
വാളു-വാളി(പിതെച്ചു)വാണ്ടു(ചെത്തി)

൪., മാളു-മാളി-മാണ്ടുആയതിന്നുകൊലിഎന്നല്ലാതെ-ഞാലു-
അകലു-മുതലായതിൽഇകാരമരുതു— [ 70 ] ൫., ഊരു—ഊരിഎന്ന്ഒഴികെരിഭൂതത്തിന്നുനിശ്ചയംപൊരാ-അ
നുഭവംപ്രമാണം(ഈരിതെക്കൎക്കുംൟൎന്നുവടക്കൎക്കുംഉണ്ടു-
വാരിഎന്നല്ലാതെവാൎന്നുഎന്നും അൎത്ഥഭെദത്തോടെനടപ്പു-
ചാരിഎന്ന്ഒഴികെചാൎന്നുഎന്നുംപണ്ടെചൊല്വു-നെരി
യഎന്നുംഉണ്ടു(§൧൭൪)

§൨൧൧. ഭാവിയിൽകു ഉറപ്പാകുന്നആകാദികൾഇളകാദികൾ്ക്കും(§൨൦൩)
അവറ്റിലുംതിങ്ങാദികളിലുംഉളവായകാരണ ക്രിയകൾ്ക്കും കക്കാദി
കൾ്ക്കും-ഇകാരഭൂതംപ്രമാണം- ശെഷംബലക്രിയകളിൽഇകാരമ
രുതു -

൧., ആകു — ആയി(ആകി) - ആക്കു— ആക്കി
പൊകു— പൊയി പോക്കു — പോക്കി
(എങ്കിലും ചത്തു — നൊന്തു — വെന്തു)
തൂകു — തൂകി(കിടാകു- കിടായി)- ചീകു, ചീകി)
തെകു — തെകി തെക്കു — തെക്കി
൨., ഇളകു— ഇളകി ഇളക്കു — ഇളക്കി-
മറുകു— മറുകി - - - - - - - - - -
൩., തിങ്ങു — തിങ്ങി തിക്കു — തിക്കി
തൂങ്ങു — ങ്ങി തൂക്കു — തൂക്കി
വിളങ്ങു — ങ്ങി വിളക്കു — ക്കി -
പതുങ്ങു — ങ്ങി പതുക്കു — പതുക്കി.
പൊങ്ങ — ങ്ങി പൊക്കു — പൊക്കി
൪., കക്കു — കക്കി (രക്തം കക്കിനാൻ- കെ. രാ.)
ചിനക്കു — ക്കി നക്കു — ക്കി -
താക്കു — ക്കി- മിക്കു, ക്കി- നൊക്കു, ക്കി-

§൨൧൨. ഭൂതത്തിന്നുരണ്ടാംകുറി-തു- എന്നാകുന്നു-തുകാരഭൂതം
വിശെഷാൽബലക്രിയകൾ്ക്കുംപുറവിനകൾക്കുംകൊള്ളുന്നു-അതു
വെണ്ടുന്നദിക്കുകൾനാലുസൂത്രങ്ങളെകൊണ്ടുപറയുന്നു —

§൨൧൩. തു.രണ്ടുജാതിഅബലകളിൽതന്നെപ്രമാണം— [ 71 ] ൧., എയ്യാദികൾ

എയ്യു— എയ്തു, ചെയ്തു, നെയ്തു, പെയ്തു,

കൊയ്യു— കൊയ്തു, പൊയ്തു,

വീയു — വീതു, (എങ്കിലും വീശു, വീശി)

പണിയു— (പണിചെയ്യു).പണിതു(എങ്കിലുംതൃക്കാൽപണിഞ്ഞു
തൊഴുതു)

൨., രു- ഴു- എന്നവറ്റൊടുരണ്ടുഹ്രസ്വങ്ങൾഉള്ളചിലധാ
തുക്കൾ

പൊരു— പൊരുതു, പെരുതു (പെരുകി)

(എങ്കിലും തരു, വരു- തന്നു, വന്നു)

ഉഴു— ഉഴുതു, തൊഴുതു(എങ്കിലുംഎഴു— എഴു
ന്നു-സൂത്രലംഘിതന്നെ)

§൨൧൪. ബലക്രിയകൾ്ക്കു-ത്തു-തന്നെവെണ്ടതു-

൧., ആ-ഊ-ഒ-ഓ-ഈഅന്ത്യങ്ങൾഉള്ളവകാത്തു-പൂത്തു മൂത്തു-ഒ
ത്തു, നൊത്തു-കോത്തു,തോത്തു-

൨., ർ- ഋ- ൖ- ഈഅന്ത്യങ്ങൾഉള്ളവ-

പാൎത്തു- തീൎത്തു- ചെൎത്തു, ഒൎത്തു- വിയൎത്തു-എതിൎത്തു- മധൃത്തു
മ.ഭാ-(മധുരിച്ചു)- കുളൃത്തു, (കുളുൎത്തു, കുളിൎത്തു)-(ഊഴ്ക്ക)-ഊത്തു
ഈഴ്ക്ക-ഈഴ്ത്തു-വീഴ്ത്തു-

൩., ൨൧൧ആമതിൽ അടങ്ങാത്ത-ഉ- പ്രകൃതികൾ-

പകുത്തു— എടുത്തു— തണുത്തു— പരുത്തു-

പൊറുത്തു—അലുത്തു— പഴുത്തു—

൪. നമങ്ങളാൽഉളവായചില-അ-പ്രകൃതികൾ-
ഉരക്ക,(ഉരം)ഉരത്തു-മണത്തു,കനത്തു,ബലത്തു(കെ.രാ.) മി
കത്തു- കൃ-ഗാ-

§൨൧൫. താലവ്യാന്ത്യബലക്രിയകളിൽ—ത്തു— താലവ്യമായിമാ
റി-ച്ചു- എന്നാകും—

൧., കടിക്ക, കടിച്ചുമുതലായ—ഇ- പ്രകൃതികൾ
(എങ്കിലുംഅവതരിത്തു- രാ.ച.)-ഇതിൽസംസ്കൃതക്രി [ 72 ] യകളുംഹെതുക്രിയകളുംമിക്കതുംകൂടുകയാൽ-ഇച്ചു-ഭൂത
വകഎല്ലാറ്റിലുംവിസ്താരമുള്ളതു-

൨., താലവ്യാകാരത്താൽഉണ്ടായ- എ- പ്രകൃതികൾ.

വിറ— വിറെക്ക- വിറെച്ചു- അയക്ക, ച്ചു-

എങ്കിലുംഉരെച്ചുഎന്നല്ലാതെഉരെത്താൻ-കെ.രാ.ഉര
ത്താൾ മ. ഭാ. എന്നതുംപാട്ടിലുണ്ടു- പക്ഷെമികത്തുഎന്ന
തും,മികെച്ചുഎന്നതൊട്ഒക്കും——വെക്ക,വെച്ചു,വച്ചു
എന്ന്ഒഴികെ- വൈക, വൈതു, വൈവൻഎന്നുള്ളതും
പുരാണഭാഷയിൽഉണ്ടു(പൈ)

൩., ഈ-ഐ-പ്രകൃതികൾ-ചീക്ക,ചീച്ചു,കൈക്ക,കൈച്ചു-
കച്ചു-കൈക്ക, തയ്ക്ക,തക്ക,തച്ചു—

൪., ൕ പ്രകൃതികൾ- മെയ്ക്ക,മെച്ചു(വട്ടെഴുത്തിൽമെയിച്ചു)-
ചായ്ക്ക, ചാച്ചു- വായ്ക്ക,ച്ചു-

ഈവകെക്ക §൨൧൧ആമതിൽഅടങ്ങിയചിലക്രിയകൾസൂത്ര
ലംഘികൾആകുന്നു-(തിക്കു,ക്കി,- പിന്നെതെയു, തെക്കു,തെച്ചുഎന്നും
തെകു, തെക്കു,തെക്കിഎന്നുംഇങ്ങിനെതുല്യങ്ങൾആയാലുംവിപ
രീതമുള്ളധാതുക്കൾഉണ്ടു-)

§൨൧൬. ടു— റു— എന്നവറ്റൊടു രണ്ടുഹ്രസ്വങ്ങൾഉള്ളഅബലക
ളിലും— ൾ— ൽ— എന്നവറ്റൊടുള്ളബലക്രിയകളിലും-തു—എന്ന
തു- ട്ടു- റ്റു— എന്നാകും—

൧., നടു— നട്ടു (നട്തു) ൩. അറു—അറ്റു(അറ്തു)
ചുടു— ചുട്ടു
പെടു— പെട്ടു
പെറു— പെറ്റു
തൊടു— തൊട്ടു ഇറു — ഇറ്റു
൨., കെൾ്ക്ക — കെട്ടു(കെൾ്ത്തു) തുറു — തുറ്റു
കൾ്ക്ക — കക്ക- കട്ടു ൪., വില്ക്ക — വിറ്റു(വില്ത്തു)
ഏല്ക്ക— ഏറ്റു
തൊല്ക്ക— തൊറ്റു
വല്ക്കാ. വക്ക-വറ്റു
[ 73 ] നൊൻ(§൫൩) നൊല്ക്ക— നൊറ്റു

സൂത്രലംഘിയായ്തുനില്ക്ക- നിന്നു- തന്നെ- എങ്കിലുംഎഴുന്നുനില്ക്ക,എ
ഴുന്നീല്ക്ക,എഴുന്നീറ്റു—

§൨൧൭. ഭൂതത്തിന്നുമൂന്നാംകുറി—ന്തു—എന്നാകുന്നു-അതുവിശെഷാ
ൽഅകൎമ്മകങ്ങൾ്ക്കകൊള്ളുന്നു (ഉ-ം-സൂത്രലംഘികളായഇരുക്ക,
ഇരിക്ക—ഇരുന്നു-നിന്നു §൨൧൬ എഴുന്നു §൨൧൩ഈമൂന്നുംഅകൎമ്മക
ങ്ങൾ)—ന്തുഭൂതത്തിന്നുഇകാരഭൂതത്തൊടുകൂടക്കൂടഉരുസൽഉണ്ടു-
ഇതിൻ്റെരൂപത്തെയുംനാലുസൂത്രങ്ങളെകൊണ്ടുചൊല്ലുന്നു—

§൨൧൮. ന്തു-ഭെദംവരാതെശെഷിച്ചതു രണ്ടുക്രിയകളിൽഅത്രെ-

വെകു, നൊകു— വെന്തു, നൊന്തു §൨൧൧-
പുകു— (പുക്കു) പുകുന്താൻ, പുകന്താൻ(പാട്ടു)

§൨൧൯. ന്തു- ന്നു എന്നായ്വന്നതു(§൨൧൧, §൨൧൪.൪ഈ സൂത്രങ്ങളി
ൽഅടങ്ങാത്ത അ-പ്രകൃതിയുള്ള ബലക്രിയകളിൽ-

നികക്ക— നികന്നു(നെണു) ചുമക്ക— ന്നു
കിടക്ക— കിടന്നു അളക്ക— ന്നു
പരക്ക— ന്നു അമ്പരക്ക— ന്നു
പിറക്ക— ന്നു(പിറന്തു.രാ.ച.) വിശക്ക— വിശന്നു

§൨൨൦. താലവ്യാന്തമുള്ളഅബലകളിൽ- ന്തു- താലവ്യമായി
മാറി— ഞ്ചു, ഞ്ഞു— എന്നാകും

൧., കരിയു— കരിഞ്ഞു(പണിഞ്ഞു, പണിന്തു- കെ- രാ- തെളി
ന്തു- രാ.ച.)

൨., ചീയു— ചീഞ്ഞു (വീയു, വീതു §൨൧൩)

൩., പറയു— പറഞ്ഞു (നിനെന്തു- രാ- ച.)

൪.) പായു— പാഞ്ഞു, മെഞ്ഞു, തൊഞ്ഞു, ആരാഞ്ഞു,
(ആരായ്‌ന്തു-ശാസ.)

§൨൨൧. ദീൎഘസ്വരത്തൊടുതാൻരണ്ടുഹ്രസ്വങ്ങളൊടുതാൻ-ര
ലാദികൾ-ഉള്ളഅബലകൾ്ക്കു— ന്തു ഭൂതംവരുന്നതിവ്വണ്ണം

൧., രു—ൎന്തു, ൎന്നു— ചെൎന്നു, തീൎന്നു, ചൊൎന്നു(എങ്കിലുംപോരു, [ 74 ] ..................................പോന്നു) §൨൧൦. ൫, നുകരു,നുകൎന്നു,പടരു,പടരു,
ൎന്നു

. അണ്ണാന്തുഎന്നതു-അണ്ണാന്നു(തമിൖചിലർഅണ്ണാ
ൎന്നുഎന്നുഎഴുതുന്നു-

൨., ലു-ല്‌ന്തു,ൻറു,അ-ആലു,ആന്നു, ഞാന്നു, ഞെന്നു§൨൧൦. ൪.അകലു,അ
കന്നു,ചുഴന്നു.

ല്ലു— ന്നു — ചെല്ലു, ചെന്നു. കൊന്നു §൨൧൦. ൨

ന്നു— ൻറു, ന്നു— തിന്നു, എന്നു § ൨൦൮, ൩.

൩., ളു—ൾ്ന്തു,ണ്ടു - ആളു, ആണ്ടു, നീണ്ടു, വീണ്ടു §൨൧൦. ൩.
വറളു, വറണ്ടു,ഇരുണ്ടു

ള്ളു— ണ്ടു — വിണ്ടു, കൊണ്ടു §൨൧൦, ൧.

ൺ — ണ്ടു—ഉണ്ടു §൨൦൮, ൩. പൂണ്ടു, കണ്ടു. §൨൦൯.

൪., ഴു— ഴ്‌ന്തു, ണു- ചൂഴു— ചൂഴ്‌ന്തു(രാ.ച.) ചൂണു, വീഴ്‌ന്തു(വീ
ഴുന്നു)വീണു, ആണു, കെണു, നൂണു
അമിഴു-അമിണ്ണു,കവിണ്ണു, പുകണ്ണു(പുകഴ്‌ന്തു.മ.ഭാ.)
പുകൾ്ന്നു—മകിഴ്ന്നവൻ. കൈ. ന. മകിഴ്‌ന്തു. രാ.ച.
ഉമിണ്ണു (ഉമിഞ്ഞു) ഭാഗ-

§൨൨൨. ഭൂതത്തിന്നുനാലാമത്ഒരുകുറിചുരുക്കമെഉള്ളു-ധാതു
ദീൎഘത്തെ ഹ്രസ്വമാക്കുക തന്നെ-(വേകു,നോകു-വെന്തു,നൊന്തു-
കാൺ,ചാ— കണ്ടു,ചത്തു — വാ,താ,- വന്നു-തന്നു)-

§൨൨൩., ഭൂതത്തിന്നുഅഞ്ചാമത്ഒരു കുറി- തുഎന്നതിന്നുപക
രംപ്രകൃത്യന്തമായകകാരത്തെഇരട്ടിക്കതന്നെ-(പുകു-പു
ക്കു,പുക്കാർ(പുക്കി)- തകു-മികു- തക്ക, മിക്ക,മിക്കുള്ള.കെ. രാ.)

വിനയെച്ചങ്ങൾ

§൨൨൪. വിനയെച്ചങ്ങൾമൂന്നുണ്ടു- അതിൽഭൂതകാലത്തി
ന്നുള്ളതു മുൻവിനയെച്ചം എന്നും ഭാവിക്കുള്ളതുപിൻവിന​െ
യച്ചംഎന്നുംആക- വൎത്തമാനത്തൊടുചെരുന്നനടുവിനയെ
ച്ചംമെലാൽപറയും(§൨൪൧)

§൨൨൫. മുൻവിനയെച്ചത്തിൻ്റെരൂപംമുഴുവൻഭൂതകാല​െ
ത്താട്ഒക്കുന്നു-എങ്കിലുംഭൂതക്കുറിയാകുന്ന-ഇ-ഉ-എന്നഅന്ത്യസ്വ
രങ്ങൾനന്നചുരുങ്ങിപൊം-അതുകൊണ്ടു [ 75 ] ൧., യി— എന്നതിന്നു- ൕ— വരും(പൊയ്ചുടും- ആയ്ക്കൊണ്ടു)-

൨., അരയുകാരംസ്വരംപരമാകിൽലൊപിച്ചുംപൊം
(വന്നെടുത്തു-)

൩., സംക്ഷെപങ്ങളുംഉണ്ടു—

പിൻവരുന്നക്രിയകളൊട്(വാഴിച്ചുകൊള്ളു-ച്ചോളു-
വായിച്ചുകൂടാ- ച്ചൂടാ, തന്നുവെച്ചു-ന്നേച്ചു,കൊണ്ടരിക.
മ.ഭാ.)§൮൬.

മുൻവരുന്നനാമങ്ങളൊടു(അങ്ങുപട്ടു-ങ്ങൊട്ടു,വഴിയെ
നെക്കി-വൈയൊക്കി, എങ്കൽനിന്നു-എങ്കന്നു)§൧൨൬.

§൨൨൬. മുൻവിനയെച്ചത്തിന്നുസംസ്കൃതത്തിൽ ക്ത്വാന്തംല്യബന്തം
എന്നുപെരുകൾആകുന്നു(ഉ-ം.ഉക്ത്വാ- വചിച്ചിട്ടു, കൃത്വാ, നത്വാ,-
ആകൎണ്ണ്യ—കെട്ടിട്ടു, ആഗമ്യ)—ഈരൂപംചിലമലയാളക്രിയകൾ്ക്കും​ൈ
വദ്യശാസ്ത്രത്തിൽദുൎല്ലഭമായിവന്നുകാണുന്നു-(ഇടിത്വാ-​െ
പാടിത്വാ-)

§൨൨൭. പിൻവിനയെച്ചം-രണ്ടാം ഭാവിയിലെ-വു-പ്പു-എന്നവ​െ
റ്റാടു-(ആൽഎന്നൎത്ഥമുള്ള) ആൻആകുന്നപ്രത്യയംചെൎക്കയാൽ
ഉണ്ടാകുന്നു-

൧., അബലക്രിയകളിൽചിലതിൽ൨രൂപംഉണ്ടു- ആകുവാൻ,
ആവാൻ-പൂകുവാൻ- പൂവാൻ-നല്കുവാൻ-പുല്വാൻ.ശൈ.പു-
വൈകുവാൻ,വൈവാൻ-കെ.രാ—— കുറയുവാൻ-വെ.ച.
കുറവാൻ. മ.ഭാ. തികവാൻ- അറിവാൻ- വീവാൻ, വീയു
വാൻ- കൊല്ലുവാൻ,കൊല്വാൻ,വെല്വാൻ-പുകഴുവാൻ,
പുകഴ്വാൻ.കൃ.ഗാ- കാണുവാൻ, കാണ്മാൻ(കാഴ്മാൻ)-ഉണ്മാ
ൻ, തിന്മാൻ- പൂണുവാൻ (പൂണ്മതിന്നു)

൨., വകാരംചിലപ്പൊൾകെട്ടുപൊകും—വരുവാൻ,വരാൻ-ചാടാ
ൻ.പ.ത.വണങ്ങാൻ.കൃ.ച.

൩., ബലക്രിയകളിൽ- ൨൧൧.ആമതിൽചൊല്ലിയവ-ആക്കുവാ
ൻ, തിക്കുവാൻ, ഇളക്കുവാൻ-ശെഷമുള്ളവമരിപ്പാൻ, [ 76 ] (മരിക്കുവാൻ,മരിക്കാൻ)- നില്പാൻ.(നിപ്പാൻ, നിക്കാൻ)
കൾ്പാൻ, കപ്പാൻ(കപ്പതിന്നു- കെ. രാ.)

൪., കൂട്ടുവാൻഎന്നതിന്നു കൂട്ടുവാനുള്ളതു കറിഎന്ന്അൎത്ഥം
ജനിക്കയാൽനാമരൂപമായുംനടക്കും--(ഉ-ം.കൂട്ടുവാൻ്റെ-
പിന്നെതിന്മാനിൽ=വെറ്റിലയിൽ)

§൨൨൮. സംസ്കൃതത്തിൽഒക്കുന്നതു തു മുന്നന്തംതന്നെ—ഉ-ം-കൎത്തും
ചെയ്‌വാൻ— യൊദ്ധുംഅടുത്താൻ(ദെ. മ.)ശ്രൊതും—വക്തും-
തത്രവസ്തുംഉണ്ടത്യാഗ്രഹം(അ. രാ.)ഭൊക്തു കാമൻ-മ.ഭാ.

പെരെച്ചങ്ങൾ

§൨൨൯. വൎത്തമാനഭൂതങ്ങളാൽഉണ്ടാകുന്നപെരെച്ചങ്ങൾ്ക്ക-അ-
എന്നചുട്ടെഴുത്തതന്നെ കുറിആ കുന്നു—

(ആകിന്ന) ആകുന്ന . . . . . . . . ആയ(ആകിയ,ആകിന) ആയി
ന, ആന
പൊകുന്ന. . . . . . . . . . . . . . . . . . . . പൊയ
കൊടുക്കുന്ന . . . . . . . . . . . . . . . കൊടുത്ത
ചെയ്യുന്ന . . . . . . . . . . . . . . . ചെയ്ത
ഏറുന്ന. . . . . . . . . . . . . . . ഏറിയ (ഏറിന)
പൂകുന്ന. . . . . . . . . . . . . . . പൂകിയ, പുക്ക.

§൨൩൦. ഭാവിയുടെപെരെച്ചങ്ങൾ്ക്കരൂപംഅധികവുംപ്രയൊ
ഗംകുറഞ്ഞുംകാണുന്നു—

൧., ഒന്നാംഭാവിരൂപംതന്നെമതി- ആകും- ആം- കൊടുക്കും-
—(ആകുംകാലം-ആമ്പൊൾ-പൊമ്പൊലെ.ദെ.മ-കൊടു
ക്കുന്നെരം)

൨., പാട്ടിൽഅതിനൊടുചുട്ടെഴുത്തുംകൂടും ചൊൽപൊങ്ങുമപ്പൂ
രുഷൻ.മ.ഭാ.വിളങ്ങുമന്നാൾ-വിളങ്ങുബ്രാഹ്മണൻ(വില്വ)

൩., രണ്ടാംഭാവിരൂപം-ഒളം-ഒരു- ആറുഎന്നഇങ്ങനെസ്വ
രാദ്യങ്ങളായനാമങ്ങൾ്ക്കമുന്നെവരും—

ആവൊളം— ആകുവൊളം— ആവൊരുവെല

പൊവൊളം— പൊകുവൊളം— [ 77 ] വരുവൊളം, കാണ്മൊളം, കാണ്മാറു- കൃ. ഗാ-
തികവൊളം, തികയൊളം, മറവൊളം,യൊളം-
മരിപ്പൊളം, ഇരിപ്പൊരു നദി-

൪., രണ്ടാംഭാവിരൂപത്തൊടുചുട്ടെഴുത്തു കൂടുന്നഒരുപദംഉ
ണ്ടു-(വെണ്ടുവ-സംക്ഷെപിച്ചിട്ടു-വെണ്ട- എന്നത്രെ)

§൨൩൧. ലിംഗപ്രത്യയങ്ങളാൽഉണ്ടാകുന്നപുരുഷനാമങ്ങ
ൾആവിതു-

നടക്കുന്നവൻ, വൾ, തു— വർ, വ
വന്നവൻ, വൾ, തു—വർ, വ(വന്നൊ)
(വന്നൊൻ, വന്നൊൾ— ചത്തൊർ)

പെറ്റൊർഎന്നല്ലാതെപണ്ടുപെറ്റാർ,ഉറ്റാർ, നല്ലുറ്റാർഎ
ന്നുംമറ്റുംസംക്ഷെപിച്ചുചൊല്ലും §൧൮൩- ആയതുഎന്നല്ലാതെ
ആയ്തു—എന്നുംനടക്കും—

§൨൩൨. ഭാവിപെരെച്ചത്താൽഉണ്ടാകുന്നപുരുഷനാമങ്ങൾവള
രെനടപ്പല്ല—

൧., വാഴുമവൻ,വാഴ്വവൻ-ഇടുമവൻ,ഇടുവൊൻ- ആകുമവ
ൻ,ആമവൾ.മ.ഭാ-ഉണ്ടാമവർ-കൈ.ന.(=ഉണ്ടാകുന്നവർ)

൨., താങ്ങുവൊർ,താങ്ങൊർ-പിണങ്ങുവൊർ-ആവൊർ.കൃ.ഗാ-
ചെയ്‌വൊർ-കൊൾ്വവർ. രാ.ച - ചൊല്ലുവൊർ,ചൊല്വൊർ-
കളവൊർ- പൊരുവൊർ-പുണൎവ്വൊൻ-(കാൺപവർ
ര.ച.)കാണ്മവർ,ഉണ്മൊർ-

൩., വാഴുവൻ-അറിവൻ, തരുവൻ-ഈടുവൻഎന്നിങ്ങിനെ
പണ്ടുള്ളവ-

൪., ഇരിപ്പവൻ,കെൾ്പൊർ,നിനെപ്പവർ,നടപ്പൊർ, ഒപ്പ
വർ-

§൨൩൩., ഭാവിനപുംസകംഅധികംനടപ്പു

വരുമതു— തൊന്നുമതു.
വെണ്ടുവതു—(വെണ്ടതു)ഈടുവതു(വൎദ്ധിച്ചീടതു) [ 78 ] കളവതുപറവതു
എല്പിപ്പതു,കിടപ്പതു,സഹിപ്പതു-
ഇരിപ്പവ(ഇരിപ്പൊ. § ൨൩൭)

വിശെഷിച്ചുചതുൎത്ഥിപിൻവിനയെച്ചെത്തൊട്ഒക്കുന്നഅ
ൎത്ഥമുള്ളതാകയാൽപാട്ടിൽവളരെനടപ്പു(പൂവതിന്നു,
വീഴ്വതിന്നു,തിന്മതിന്നു,കൊല്ലിപ്പതിന്നു)

§൨൩൪. ത്രികാല നപുംസകത്തിൽ-ഇ-ചുട്ടെഴുത്തുംകൊള്ളാം
(ആവിതു—നൊവിതു—വൈ.ശ.കൊൾ്വിതു-വന്നിതു-തൊന്നീതില്ല.
വൈ.ച.)-

§൨൩൫. ത്രികാലനപുംസകത്തിൽ-ഉ-ചുട്ടെഴുത്തും കൊള്ളാം(ഉ-ം
അറിയുന്നുതു-തീൎന്നുതു- നടന്നുതെ- ചമഞ്ഞുതെ-കണ്ടുതില്ല)
ഭാവിതുടങ്ങുവുതു,ആടുവുതു രാ.ച-പിന്നെസംക്ഷെപിച്ചിട്ടു .എ
ന്തുവെണ്ടുതുതഞ്ചുതില്ല(മുകുന്ദ)-വലുതു,ചെറുതുഎന്നപൊലെ

§൨൩൬. ഊ-(ഉവൂ) ഭാവിനപുംസകത്തിൽമാത്രംനടപ്പു(ന
ന്നൂതു എന്നപൊലെ) ആവൂതു,വരുവൂതു, പറവൂതു, (തൊഴുവൂ
തുംചെയ്തു.ദെ.മ. നൊവൂതുംചെയ്യും-വൈ.ശ. തരുവൂതാക-കെ.ഉ)
അതുസംക്ഷെപിച്ചിട്ടു- മിണ്ടൂതും ചെയ്യാതെ" കൃ. ഗാ.എന്നും-വിരി
ച്ചിട്ടു-ആകുവീതുംചെയ്തു- കാച്ചുവീതുംചെയ്ക-എന്നുംവരും-ഉപ
ദെശിപ്പൂതു—പൊറുപ്പൂതിന്നു. കൃ.ഗാ-

§൨൩൭. വെറൊരുനപുംസകംആവിതു—ഒൻ,ഒന്ന്-എന്നുള്ള
തു- അതുചിലക്രിയൾ്ക്കമാത്രമേകൊൾ്വു-സ്വരംപരമാകുമ്പൊ
ഴെനടപ്പു—— ആവൊന്നല്ല(=ആവതല്ല)വെണ്ടുവൊന്ന്-ഉള്ളൊ
ന്നല്ല-ഉള്ളൊന്നതു(=ഉള്ളതു)വലിയൊന്നായി- ത.സ.ഉള്ളൊന്നാകി
ലുംഇല്ലൊന്നാകിലും(പൈ)-- നശിപ്പൊന്നു മ. ഭാ.ഇരിപ്പൊന്നു.
ത.സ.ഇങ്ങിനെഭാവികൾ-ഭൂതവൎത്തമാനങ്ങളുടെഉദാഹരണ
ങ്ങൾആവിതു-ഉളവായൊന്നിതൊക്കയും- ഹ- ന-നിൎമ്മിച്ചൊന്ന്
ഉ.രാ-ചെയ്തൊന്ന്-കൃ. ഗാ——ഈടുന്നൊന്ന്(കൃ-ഗാ.)

ഇതിന്നുഒരുബഹുവചനംപൊലെആകുന്നിതു-ഇരിപ്പൊചി [ 79 ] ലവ. വ്യ-പ്ര.ഇരുന്നൊചിലവ. ത.സ. തക്കൊചിലകൎമ്മം.വില്വ--
എന്നുള്ളതുവിചാരിച്ചാൽഒന്ന്എന്നതുദീൎഘസ്വരമുള്ളതുഎങ്കിലും
സംഖ്യാവാചിയത്രെആകുന്നുഎന്നുസ്പഷ്ടം-

വിധിനടുവിനയെച്ചംമുതലായവ

§൨൩൮. വിധിയാകുന്നതുനിയൊഗരൂപം(തമിഴിൽഏവൽ)-അ
തുമദ്ധ്യമപുരുഷനത്രെപറ്റും- അതിൽഏകവചനത്തിന്നുവെ
റുംപ്രകൃതിതന്നെമതി- §൨൧൧ആമതിൽഅടങ്ങിയചിലക്രിയക
ളിൽമാത്രം— കു- ക്കുഎന്ന്ഇവചെരും -ഉ-ം- പൊ-ഇരു-(ഇരി)
കൊടു,കെൾ-വാ- താ- പറ- അറി- നില്ലുനിൽ.(മ.ഭാ.)കൊൾവാ
ങ്ങിക്കൊ.കെ.ഉ.)-നല്കു-ഇളക്കു-നൊക്കു-വെക്കു (വൈ)

§൨൩൯. വിധിബഹുവചനംരണ്ടാംഭാവിയൊടു-നിങ്ങൾഎന്നൎത്ഥ
മുള്ള-ഇൻ-എന്നതെ ചെൎക്കയാൽഉണ്ടാം-

വരുവിൻ(വരീൻ) നൊക്കുവിൻ(§൨൧൧)
പൊവിൻ, കൊൾ്വിൻ ഇരിപ്പിൻ(ഇരിക്കുവിൻ)
പറവിൻ കെൾ്പിൻ
കാണ്മിൻ
ചെയ്വിൻ(ചെയ്യുവിൻ)
നില്പിൻ(നില്ക്കിൻ,നിക്കിൻ
§൨൨൭-൩.)

§൨൪൦. സംസ്കൃതവിധികൾചിലവപാട്ടിൽനടപ്പാകുന്നു-(ഉ-ം. ജയ-
ജയ— രക്ഷ — ഭവ—പ്രസീദ-ശൃണു - കുരു - ദെഹി,പാഹി,ത്രാഹി,
ബ്രൂഹി—— ബഹുവചനം ഭവത- കുരുത- ദത്ത)

§൨൪൧. നടുവിനയെച്ചത്തിൻ്റെആദ്യരൂപംഒന്നാംഭാവിയിൽ
നിന്നുളവാകുന്നതു-

ഉംഎന്നതിന്നുപകരം— അ— ചെൎക്കയാൽതന്നെ

ആ ക - - - ആക്ക-

പൊക - - - കൊടുക്ക-

നൊക - - - - നൊക്ക-

പറയ- - - - വരെക്ക

തര - - - - ഒൎക്ക(പണ്ടു- ഒരെണം-എന്നുംഉണ്ടു) [ 80 ] അറിയ-ഇടുക(എന്ന്ഒഴികെ-ഇഴ-കൃ.ഗാ.)

§൨൪൨. നടുവിനയെച്ചത്തിൻപുതിയരൂപംആവിത്—സക
ലക്രിയയൊടുംബലക്രിയകളൊടും ക-എന്നതുചെൎക്കുക-

(കൊള്ള) കൊള്ളുക,കൊൾ്ക—കൊടുക്ക,കൊടുക്കുക
(അറിയ) അറിക, അറിയുക-
(ചെല്ല)- ചെല്ക, ചെല്ലുക
(പുണര) പുണൎക, പുണരുക-
(വീഴ) വീഴ്ക — വീഴുക
(തര) തരിക, തരുക - ഉണ്ണുക— ഉണ്ക
കഴുകുക, പുല്കുക, പുല്ക— തിന്നുക- തിങ്ക-

§൨൪൩. ഈപുതിയവിനയെച്ചം(വിയങ്കൊൾആകുന്ന)നിമന്ത്ര
ണവും ആയ്നടക്കുന്നു- ഞാൻ, നാം, നീ, അവൻ, അവർകൊൾ്ക,
ഞങ്ങൾ, നിങ്ങൾ, അവൾ, അവർ, കൊടുക്കുക- അതുനില്ക്ക-
നിങ്ങൾഅറിക,(എന്നറിക § ൨൬)

§൨൪൪. ആദ്യരൂപത്തൊടു- ട്ടെ- എന്നതുചെൎക്കയാൽഉത്തമ
പ്രഥമപുരഷന്മാൎക്കുള്ളനിമന്ത്രണവുംഅനുജ്ഞയുംഉണ്ടാ
കുന്നു—

ഞാൻ, നാംപൊകട്ടെ— അവൻ,അവർവരട്ടെ-
അത്ഇരിക്കട്ടെ- (അസ്തു-സംസ്കൃ)

(ഇതു-ഒട്ടു-എന്നഒരുതമിൖക്രിയയാൽഉണ്ടായ്ത്എന്നുതൊന്നു
ന്നു—പൊകഒട്ടു-പൊകട്ടുഎന്നിങ്ങിനെ)-

സംഭാവനാദികൾ.

§൨൪൫. ഒന്നാമതുസംഭാവനാരൂപംമുൻവിനയെച്ചത്തൊട്
(§൨൨൫)—ആൽ—പ്രത്യയംചെൎക്കയാൽഉണ്ടാം-

ആയാൽ(ആയിനാൽ-ആനാൽ)

ചെയ്താൽ-ഊതിയാൽ (ഈടിനാൽ)

പുക്കാൽ- - - - - -കൊടുത്താൽ

മുൻവിനയെച്ചംതാൻഎങ്കിലും,ഏകാരംകൂടീട്ടെങ്കി [ 81 ] ലുംസംഭാവനയുടെഅൎത്ഥമുള്ളതുതന്നെ-

§൨൪൬. ആയ്തിനൊടു-ഉ-ം-ചെൎത്താൽഅനുവാദകംആയ്തീൎന്നു

ആയാലും,ചെയ്താലും-കൊടുത്താലും.

അതുംനിമന്ത്രണമായ്വരും(അറിഞ്ഞാലും= അറിക,).

പിന്നെമുൻവിനയെച്ചത്തൊടുതന്നെ-ഉം എങ്കിലും-ഇട്ടും- എങ്കിലും
ചെൎത്താൽ അനുവാദകമായി-

§൨൪൭. രണ്ടാമതുസംഭാവന പുതിയനടുവിനയെച്ചത്തിൽ(§൨൪൨)
അകാരത്തെതള്ളി-ഇൽ-പ്രത്യയംചെൎത്താൽഉണ്ടാം-

ആകിൽ,നൊകിൽ,വരികിൽ,ചൊല്കിൽ.(ചെല്ലുകിൽ)ഉ
ണ്ണുകിൽ (ഉണ്കിൽ)-കൊടുക്കിൽ-(ഒന്നുകിൽ §൧൩൬)

ആയതിനൊടു-ഉം -കൂടിയാൽഅനുവാദകമായി-

ആകിലും, ചെയ്കിലും, ചെല്കിലും, കൊടുക്കിലും

§൨൪൮. ഈരൂപത്തിന്നുചിലവികാരങ്ങൾസംഭവിക്കും-മുമ്പെസം​െ
ക്ഷപത്താൽതന്നെ—

ഏറിലെ.മ.ഭാ. (ഏറുകിലെ)- ആയീടിൽ,
കണ്ടീടിലാം-കെ.രാ-തുടങ്ങിൽ-,വൈ- ശ-
മടങ്ങിലും (കൃ.ഗാ.)- ചെയ്തീടിലും-

പിന്നെഭാവി രൂപത്തൊടുഒത്തുവരും-

വരുവിൽ-ഇരിപ്പുവിൽ (ഇരിപ്പൂൽ-വൈ-ച.)
രക്ഷിക്കുവിൽ-വെ.ച-ചെല്ലൂൽ- പ- ചൊ-
കൊടുക്കൂലും, പുളിക്കൂലും,ഇരിപ്പൂലും.(ല. പാ-സ.)
തിന്നൂലും- പ. ചൊ- പെടൂലും- കെ. രാ-

§൨൪൯. പുരാണസംഭാവനാരൂപംതമിഴിൽശെഷിച്ചിരിക്കുന്നു-
(ആകിൽ)ആയിൻ—(എങ്കിൽ)എനിൻ-ആയിനും-എനി
നും—അവസംക്ഷെപിച്ചു-ആനും,ഏനും-എന്നുവരും—
(§൧൩൪)-ആരെനുംഎന്നപൊലെആരെ ലും
(എലിലും)എന്നുംകെൾ്ക്കുന്നു—

§൨൫൦. വഴിഎന്നൎത്ഥമുള്ള-ആറു— പെരെച്ചങ്ങളൊടുചെൎന്നുവരു [ 82 ] ന്നഒരുനടപ്പുണ്ടു-ഉ-ം-ചെയ്യുന്നവാറു, ചെയ്തവാറു- അതിനാൽ
രണ്ടുരൂപങ്ങൾജനിക്കും-

൧., ഭൂതപെരെച്ചത്താൽകാലവാചിയാകുന്നതുഒന്നു-

ചെയ്തവാറെ— ചെയ്താറെ
ആയവാറെ — ആയാറെ,എന്നാറെ
മരിച്ചവാറെ— മരിച്ചാറെ

൨., ഭാവിപെരെച്ചത്താൽഅഭിപ്രായവാചിയാകുന്നതു-

ആകുമാറു, ആമാറു (ആമ്മാറു)
കാണുമാറു, കാണ്മാറു
വരുമാർ(കെ. രാ.)മരിക്കുമാറു,മരിപ്പാറു(§൨൩൦-൩)

ക്രിയാനാമങ്ങൾ

§൨൫൧. ക്രിയാനാമങ്ങളിൽമുമ്പെചൊല്ലെണ്ടിയതുഭാവനാമങ്ങൾ
തന്നെ-അതിൽഒന്നുനടുവിനയെച്ചത്തിൻ്റെപുതിയരൂപംഅത്രെ
(§൨൪൨)-

ചെയ്ക-(തൃ) ചെയ്കയാൽ-(സ)ചെയ്കിൽ-

§൨൫൨. തമിൖകൎണ്ണാടങ്ങളിലുംനടുവിനയെച്ചരൂപമായിനടപ്പപ്പൊ
രു അൽ-എന്നതു-

കത്തൽ- തുപ്പൽ- അടുക്കൽ, വിളിക്കൽ, വിതെക്കൽ-
വരൽ വിടൽ(ആകൽ-ആൽ) ചെയ്യൽ(ചെൽ)മെൽ-
(=മിയ്യൽ)- ബലക്രിയയാലെകാവൽ-

§൨൫൩. തൽ-വിശെഷാൽതാലവ്യാകാരത്താൽ-ച്ചൽ-എന്നുപരിണ
മിച്ചുനടക്കുന്നു—

൧., മീത്തൽ(പൈതൽ-കാൖതൽ, കാതൽ)

൨., തികെച്ചൽ(തികയൽ)കുറച്ചൽ(കുറവു)
മുഷിച്ചൽ, ചീച്ചൽ(ചീയൽ)പാച്ചൽ,മെച്ചൽ, കൂച്ചൽ (കൂ
ചൽ)

൩., തൂറ്റൽ(തൂറുക)പാറ്റൽ,ചാറ്റൽ [ 83 ] ൪., ചുളുക്കൽ(-ങ്ങുക.)പക്കൽ(പകുക)§ 223 എന്ന പോലെ

§൨൫൪. തപ്രത്യെകം രലാദികൾ്ക്കുഹിതം

൧., ചീത്ത- കുറെച്ച, കടെച്ച- പച്ച.(§൧൭൭)

൨., ചെൎച്ച,തീൎച്ച(ർ)ഇടൎച്ച(-റു)

൩., അഴല്ച, ഉഴല്ച

൪., ഇരുൾ്ച, വറൾ്ച

൫., കാഴ്ച(ൺ)- വാഴ്ച,വീഴ്ച, പുകഴ്ച.

§൨൫൫. രണ്ടാം ഭാവികണക്കെഉള്ള-പ്പു- വു-

൧., പിറപ്പു- മരിപ്പു-ഒപ്പു- വെപ്പു-നില്പു, കെല്പു, നൊൻ്പു,(വൻപു)

൨., അറിവു- അളവു, ചാവു, നൊവു-

ബലക്രിയകളാലെ നിനവു- കാവു

§൨൫൬. അം—അവു— ആ—എന്നവവിശെഷാൽഅബലക്രിയക
ളിൽ—

അകലം,പകരം,നീളം, എണ്ണം, കള്ളം-

കളവു, വരവു, ചെലവു,ഉളവു,ഉഴവു-

രാ,ഇരാ, (ഇരവു)- (തമിൖഉണാ=ഉണവു)

§൨൫൭. a, വി- വ എന്നവബലാബലക്രിയകളുടെഭെദംഒഴിച്ചുഉള്ളവ-
ഉതവി,പിറവി,മറവി,കെൾ്വി(കെളി)വെൾ്വി(വെളി)തൊല്വി
(തൊലിയം, തൊല്യംഎന്നതിൽ-അം-പ്രത്യയംകൂടെവന്നതു)
ഉറവ(ഉറവു)-ഉണൎവ്വു(=ൎവ്വു)-തീൎവ്വ-

§൨൫൭. b, തി-ബലാബലകളിലുംഒരുപൊലെ മറതി-കെടുതി,പകു
തി, വിടുതി,പൊറുതി-വറുതി, വെന്നി-(വെല്ന്തി-വെൻറി)

§൨൫൮. തു-ത്തു- പ്രകൃതിക്കുതക്കവികാരങ്ങളൊടുംകൂടെ-

൧., കൊയ്ത്തു, നെയ്ത്തു — ചൊലുത്തു—എഴുന്നരുളത്തു,പരത്തു

൨., ഊത്തു, ഓത്തു, കരുത്തു (ത്‌തു)

൩., പൂച്ചു (പൂചൽ)

൪., പൊരുട്ടു(ൖ്ത്തു) ആട്ടു,പാട്ടു, കൂട്ടു (ട്തു)

൫. മാറ്റു (റ്തു) [ 84 ] ൬., പൊക്കു,നൊക്കു, ചാക്കു, §൨൨൩(§൨൫൩. ൪)എന്നപൊലെ-

§൨൫൯. തം- ത്തം- വികാരങ്ങളൊടും കൂടെ—

൧., നടത്തം പിടിത്തം അളത്തം

൨., അച്ചം,(ഞ്ചു)- വെളിച്ചം-വെട്ടം-(ൾ്ത്തം)

൩., ആട്ടം,ഒട്ടം, നെട്ടം, കൂട്ടം, വാട്ടം

൪., ഏറ്റം, കുറ്റം, തൊറ്റം-

൫., ആക്കം(കു)-ഉറക്കം,മുഴക്കം,ചുരുക്കം.(ങ്ങു)

§൨൬൦. പ്പം- വം- (§൧൭൭എന്നപൊലെ)
അടുപ്പം, കുഴപ്പം, ഒപ്പം- ചെല്വം (ചെല്ലം)

§൨൬൧. മ-ഗുണനാമങ്ങളിൽപൊലെ(§൧൭൭)
ഒൎമ്മ(ഒൎച്ച)കൂൎമ്മ(കൂൎച്ച)വളൎമ്മ. തീൎമ്മ,തൊല്മ,വെമ്മ.

§൨൬൨. താലവ്യാകാരം അം- അ-ഇ- എന്നവ-

൧., കൊട(പെണ്കൊട=കൊടുക്ക)-നില-പട-പക-വക
വള-വിത

൨., പൊടി(ടു)-കളി(കൾ)-കുടി- (കുടു)

§൨൬൩.ധാതുസ്വരത്തിൽദീൎഘം (§൧൭൩ എന്നപൊലെ)

പാൖ,പാടു,-തീൻ- ഈടു,നീടു-ഊൺ, ചൂടു-കേടു,ഏറു—
പോർ, കോൾ-

ഇങ്ങിനെപണ്ടുളവായവ: നാടു(നടു) കാടു (കടു) വീടു(വിടു)കൂടു-
(കുടു) താറു (തറ്റടുക്ക)-

§൨൬൪. ക്രിയാ പ്രകൃതിയുംമതി-

വെട്ടു,തല്ലു-ചൊൽ,പുകൾ(ൖ)-അടി,പിടി, കടി,ചതി,

§൨൬൫. ദുൎല്ലഭമായിനടക്കുന്നക്രിയാനാമരൂപങ്ങൾആവിത്-

൧., അൻ- ഉളൻ(ഉള നാക.മ.ഭാ.) മുഴുവൻ,പുത്തൻ- §൧൭൭
൨., അർ- ചുടർ,ഉളരാക-പിണർ-മുകറു(=മുകം).
൩., ടു- ൾ- ചുമടു (ചുമ) തകിടു-ചെവിടു, പകടു- മീടു, മുകൾ
൪. മ്പു- കെടുമ്പു,ചിനമ്പു(ചിറു,ചിൻ)-വെടിമ്പു.

§൨൬൬. സമാസംപൊലെഉള്ള ക്രിയാനാമങ്ങൾ-

൧., ഇൽ(ഇടം)വെയിൽ(വെ)- വായിൽ,വാതിൽ-കുടിഞ്ഞിൽ, [ 85 ] തു. യിൽ, (തു യിർ)

൨. ഉൾ,- ഇരുൾ (ഇരവു) പൊരുൾ, അരുൾ.

൩., പടി, പാടു- നടവടി(നടപ്പു) തിരിപ്പടി(തിരിപ്പു) തികവടി,
തികവാടു, നിറപടി-

൪., മാനം, തെമാനം, ചെരുമാനം, തീരുമാനം, കുറമാനം,
പൊടിമാനം, ചില്വാനം

൫., തല- നടുതല, വിടുതല, മറുതല,

൬., വാരം(അരം)മിച്ചവാരം,മിച്ചാരം-പതവാരം(പതാരം)
തങ്ങാരം,-ഒപ്പരം,നൊമ്പരം,(നൊമ്പലം)

൭., ആയ്ക,ആയ്മ,(§൧൮൯)എന്നവഇല്ലായ്കയെകുറിക്കയല്ലാതെ
(§൨൮൬)ഉണ്ടാകുന്നതെയുംതരുംഉ-ം-വരായ്ക,വരാഴിക=വരവു-
കൊള്ളായ്മ.എന്നതിന്നുവടക്കിൽകൊള്ളാത്തതു തെക്കിൽകൊ
ള്ളാകുന്നതുഎന്നിങ്ങിനെഉണ്ടു പ്രയൊഗം—

§൨൬൭.സംസ്കൃതത്തിൽ- തി- അനം- ഈ കൃദന്തങ്ങൾതന്നെഅധി
കംനടപ്പു-(ഉ-ം. ഗമിക്ക,ഗതി, ആഗമനം-അനുസരിക്ക
അനുസരണം-വിസ്മരിക്ക, വിസ്മൃതി)

§൨൬൮.ഇനിപുരുഷനാമങ്ങളെചൊല്ലുന്നു-പലതും ഭാവനാമങ്ങ
ളൊടു— അൻപ്രത്യയം(§൧൮൦ ചെൎക്കയാൽഉണ്ടാകും—

൧., മൂപ്പൻ,(§൨൫൫)വെപ്പൻ-കെല്പർ-(തിരിപ്പു)തിരിപ്പൻ-

൨., കരുത്തൻ(§൨൫൮)പാട്ടൻ-വഴിപൊക്കൻ, ഒത്ത
ന്മാർ-

൩., കേടൻ (§൨൬൩)

൪., വിളമ്പൻ(§൨൬൪)ഇണങ്ങർ- പ്രത്യെകം-ഇകാര പ്രകൃതി
യാൽ— മടിയൻ,ചതിയൻ,മുടിയൻ, മൂക്കുപറിയൻ, മൂ
ക്കുപതിയൻ, തലമുറിയൻ(=ശിരശ്ഛെദ്യൻ) കുടിയ
ൻ,നെല്ക്കൊറിയൻഇത്യാദികൾ-

§൨൬൯. മറ്റുചിലവഭാവിപെരെച്ചങ്ങളൊടുഒക്കും(§൨൩൨.൩)-
വാഴുവൻ, മുക്കവർ(മുക്കൊർ)ഒതിക്കൊൻ-

§൨൭൦. ഇ— പ്രത്യയം (§൧൮൪)അബലക്രിയകളിൽവളരെ [ 86 ] നടപ്പു—

പൊറ്റി-കാണികൾ— താന്തൊന്നി,മാറ്റി(മാറ്റിത്വം)-മണ്ക്കു
ത്തി, മരങ്കയറി, ചെമ്പുകൊട്ടി, ഞെരിപ്പൂതി, കൊട്ടമുട്ടി,കൊ
ടഞ്ചി, നാടൊടി, നായാടി, കള്ളാടി, കൂത്താടി, തിന്നി, ചൂഴി,
മാങ്ങനാറി, നൂറ്റിക്കൊല്ലി (രാ.ച.)വാതങ്കൊല്ലി,ൟര​െ
ങ്കാല്ലി, ആളക്കൊല്ലി, മുറികൂട്ടി, ഉച്ചമലരി, കാനനപൂകിക
ൾ,കുന്നുവാഴികൾ,അമ്പലംവിഴുങ്ങി-കൂലിക്കുകുത്തികൾ,
കെ.ഉ- ആളി(§൧൮൮)-ൟരായി—

§൨൭൧. അൻ- ഇ-ഈ രണ്ടു വകനാമവിശെഷണത്തിന്നുംകൊള്ളാം-
(ഉ-ം.൧., നരയൻകിഴങ്ങു—പതിയൻശൎക്കര—ചിരിയൻഒല—പുളി
യൻ വാഴ-

൨., ഞാലിക്കാതു—കുത്തിക്കാതു-കെ. രാ.)

§൨൭൨. സംസ്കൃതത്തിൽ-തൃ- താ- എന്ന കൃദന്തം അധികംനടക്കുന്നു-
(-കൎത്താ, ഭൎത്താ,വിധാതാ-ദാതാ-സ്രഷ്ടാ-മൊക്താ)

മറവിന

§൨൭൩. മുൻപറഞ്ഞക്രിയാപദംഅല്ലാതെക്രിയയുടെഅൎത്ഥത്തെ
നിഷെധിക്കുന്നഒരുമറവിനയുംഉണ്ടു- അതുസാമാന്യെനനടക്കാത്ത
ത്എങ്കിലുംദ്രമിളഭാഷകൾ്ക്കഎല്ലാംപണ്ട്ഉള്ളതാകുന്നു-

§൨൭൪. അതിൻ്റെപ്രധാനരൂപംഭാവിആകുന്നു-ഇങ്ങനെവരൂ,
പോരൂ എന്നവറ്റെനിഷെധിപ്പാൻവരാ,പോരാഎന്നവഉ
ണ്ടു-ഈഭാവിഅബലക്രിയകളിൽഅധികംകെൾ്ക്കും.(ഉ-ം- പഴഞ്ചൊ
ല്ലിൽആകാ,പൊകാ,ചാകാ,തൂങ്ങാ,നീങ്ങാ,കാണാ,കിട്ടാ,തൊ
ന്നാ,— പാട്ടിൽതൊഴാ, വെൎവ്വിടാ,ദഹിച്ചീടാ-അറിയാ,പറയാ,വരാ,
തരാ, എന്നത്ഒഴികെവാരാ, താരാ(കൃ. ഗാ.)എന്നുദീൎഘംകൂടിവന്ന
വയും- ഇല്ല, അല്ല,വെണ്ട എന്നിങ്ങിനെ കുറുകിപൊയവയുംഉണ്ടു-
(൨൬ §) -

§൨൭൫. ബലക്രിയകളുടെ കുറിപുരാണമറവിനയിൽനില്ക്കാത്തതു-
ഉ-ം- പടനില്ലാ-(മ. ഭാ.)കെളാ (കെ-രാ-)പൂവാ,ഒവ്വാ-(കൃ. ഗാ)— [ 87 ] കൊടാപിരിഞ്ഞാൽപൊറാ(അ.രാ.)-നരയാ,ഇളയാ,ഫലിയാ(വൈ.
ശ.)കൊപിയാ,(കെ.രാ)—ഇരാ,ഇരിയാ,ഈ രണ്ടും ഒക്കും(കെ. രാ.)
ഇപ്പൊഴത്തെവാക്കിൽ-ക്ക- തന്നെവെണ്ടതു-പഴഞ്ചൊല്ലിൽഇരി
ക്കാ, കക്കാ,ഇടിക്കാ, അടിക്കാ,എന്നിവ്വണ്ണം-നടക്കാഎന്നതല്ലാതെ
നടവാഎന്നതമിഴ്‌രൂപംപാട്ടിലുംഇല്ല- കടാതെ(കടക്കാതെ)മ
റായ്ക-(മറക്കായ്ക)എന്നിങ്ങിനെ പ്രകൃതിയിലെഅ കാരത്തിന്നു(§൨൧൯)
ലൊപംവരുന്നതെഉള്ളു-

§൨൭൬. മറഭാവിയുടെപുരുഷന്മാരെചൊല്ലുന്നു—

പ്ര. ഏ- പറയാൻ- മ. കെളായല്ലൊ ഉ. കൊള്ളെൻ.
ഉള്ളാൾ,ഉറങ്ങാൾ എന്നുമെനല്കൻ
(കൃ.ഗാ)
കുടിയാൾ (വൈ) ഒഴിഞ്ഞിരി
യെൻ(രാ.ച)
ബ., അറിയാർ,വിടാർ,നില്ലാർ,(കൃ. ഗാ-)

§൨൭൭. ഈമൂലരൂപത്തിൽത്രികാലങ്ങൾഉളവായപ്രകാരംശെഷം
ദ്രമിളഭാഷകളിൽകാണ്മാൻഇല്ല— വൎത്തമാനംആവിതു-ഇന്നുആയ
തുകൂടിയമറഭാവിഅതുദുൎല്ലഭമായിഉന്നുഎന്നാകും—

അബ-കൂടായിന്നു(ഭാഗ.)പറ്റായിന്നു,ചെയ്യായിന്നു-അരുതാ
യിന്നു.(മ. ഭാ.) താരായിന്നു(കൃ.ഗാ.)-

ബല- സ്പൎശിയായുന്നു (ത.സ.)പൂജിയായുന്നു.(ദെ. മാ.)-വധിക്കാ
യിന്നു-(വ്യ.മാ)

§൨൭൮. മൂലരൂപംപൊരാഎന്നുവെച്ചുവെറെ ഭാവിരൂപങ്ങ
ളെയുംചിലർനിൎമ്മിച്ചിരിക്കുന്നു-(ഉ-ം-കൂടായുമ്പൊൾ- ത.സ-ഏ
തും കളയായ്വൂ.ത.സ).

§൨൭൯. വൎത്തമാനത്തിൽയകാരംചെൎന്നുവരികയാൽആരായുന്നു,
ആരാഞ്ഞുഎന്നതിന്നുഒത്തവണ്ണം ഭൂതം ജനിക്കും-വൎത്തമാനഭാവി
കളെക്കാൾഇത്അധികംകെൾ്ക്കുന്നു—

൧., വരാഞ്ഞു, വാരാഞ്ഞു.(കൃ.ഗാ.)ഉണ്ണാഞ്ഞു,പറയാഞ്ഞു,
അന്യായപ്പെടാഞ്ഞു(കെ.ഉ.)

൨., കൊടാഞ്ഞു(ഉ.രാ.)പൊറാഞ്ഞു (മ.ഭാ.)കെളാഞ്ഞു,സഹി [ 88 ] യാഞ്ഞു(കെ.ഉ.)-നടക്കാഞ്ഞു-(കെ.രാ.)

പ്ര. ഏ- കൊടാഞ്ഞാൻ- ബ. കൊടാഞ്ഞാർ (കൃ.ഗാ.)
പറയാഞ്ഞാൾ കൊള്ളാഞ്ഞാൽ(മ.ഭാ.)
(കൃ. ഗാ) വരാഞ്ഞാർ (കൃ.ഗാ.)

§൨൮൦. ഭൂതത്താൽഉത്ഭവിച്ച രൂപങ്ങൾആവിത്—

൧., മുൻവിനയെച്ചം—വരാഞ്ഞു ഇത്യാദി

൨., ഭൂതപെരെച്ചം— നല്കാഞ്ഞമൂലം- ഉ- രാ- അതിൻപു
രുഷനാമങ്ങൾ-തൊഴാഞ്ഞതും(പ.ത.)കൊടാഞ്ഞതിൻ്റെ
ശെഷം(കെ.രാ.)സഹിയാഞ്ഞവർ-(മ. ഭാ.)

൩., ഒന്നാംസംഭാവന-വരാഞ്ഞാൽ(തെറ്റായിട്ടുള്ളതുഒന്നു
തരികാഞ്ഞാൽ(കെ.ഉ.) -കൊടാഞ്ഞാൽ (ഉ.രാ.)കല്പി
യാഞ്ഞാൽ(വ്യ.മ.)-പരിചയിക്കാഞ്ഞാൽ(കെ.രാ.)ഇരി
ക്കാഞ്ഞാൽ-

൪., ഒന്നാംഅനുവാദകം—വരാഞ്ഞാലുംകെളാഞ്ഞാലും(മ.ഭാ.)

§൨൮൨. ഭാവിയുടെപഴയപെരെച്ചംമൂലരൂപത്തൊടുഒക്കും(ഉ-ം-
ആടാചാക്യാർ— നെടാപ്പൊൻ, കണ്ണെത്താക്കുളം-പ.ചൊ- കൊ
ല്ലാക്കുല-(മ.ഭാ.)കണ്ണില്ലാജനം(വൈ.ച.) പറ്റാവിശെഷം—
(പൈ)എണ്ണപൊരാവിളക്കു(കെ.രാ.)

അതിനാൽജനിപ്പതു—

൧., ദുൎല്ലഭമായപുരുഷനാമം- മാറ്റാൻ(മാറ്റലൻ-മാറ്റിക്കൂ
ടാത്തവൻ)മരുവാർ- രാ-ച.(മരുവാതവർ, മരുവലർ)

൨., ഒരുനപുംസകം-അൎത്ഥം മുറ്റുവിനപൊലെ- വരാതു,
അടങ്ങാതു,വിടാതു(പ.ചൊ.)ഇല്ലാതു-ഇതിന്നു-ത്തു-എ
ന്ന്ഒരുപുതിയനടപ്പുണ്ടു-(ആൎക്കില്ലാത്തു- അ.രാ . അല്ലാ
ത്തു(തത്വ) തട്ടാത്തൂ(ത.സ.)

൩., മുൻവിനയെച്ചത്തെക്കാളും (൨൮൦.൧.)അധികംസാധാര
ണമായ ഒരുവിനയെച്ചം-കാലാൎത്ഥംഅറ്റുപൊയക്രി
യാവിശെഷണം തന്നെ-ഇല്ലാതാക്കുക-വരാതിരിക്ക[ 89 ] അല്ലാതുള്ള(വ്യ.മാ)ഇളകാത്ഉറെക്ക(അ.രാ.)

§൨൮൨. ഈചൊന്നസാധാരണവിനയെച്ചത്തിന്നു-ഏ-അവ്യയംകൂടി
വന്നരൂപംസകലമറവിനരൂപങ്ങളിലുംനാടൊടിയതു—

൧. വരാതെ-ഉഴാതെ.(കെ.രാ)ചെയ്യാതെ.(ചെയ്യാതെകണ്ടു-ചെ
യ്യാണ്ടു)- തീണ്ടാതിരിക്ക, തീണ്ടാരിക്ക- വൈകാതെ എന്നല്ലാ
തെ വൈകിയാതെ എന്നുംഉണ്ടു.(മ.ഭാ.)

൨. ഓരാതെ, നില്ലാതെ-തൊലാതെ(ചാണ) എടാതെ(കെ.ഉ.)
ഇരാതെ-(കെ.രാ.)ഇരിയാതെ.(മ.ഭാ.)-ഗ്രഹിയാതെ-മറയാ​െ
ത- കടാതെ-(അ. രാ.)-ഇപ്പൊഴൊ--ഒൎക്കാതെ, നില്ക്കാതെ,
എടുക്കാതെ മുതലായവ-

§൨൮൩. ഭാവിയുടെരണ്ടാംപെരെച്ചം ആവിത്-വരാത-കൊടാത
എന്നല്ലാതെവരാത്ത(വരാതെഉള്ള) കൊടുക്കാത്തഈപുതിയവത
ന്നെ—

അവറ്റിൽപുരുഷനാമങ്ങൾ ആവിത്—

ചെയ്തീടാതൊർ(വൈ.ച.)വരാതതു.നശിയാതതു(കൈ.ന.)നില്ലാതൊ
ർ(കൃ.ഗാ.)-ഇരിയാതവർ-ഉണ്ടാകാതവർ(ഉണ്ടാതവർ.വൈ.ശ.)-ഇ​െ
പ്പാഴൊഉടാത്തവൻനില്ക്കാത്തവർ,ഇരിക്കാത്തവർ-

§൨൮൪. നടുവിനയെച്ചംആയതു- വരായ്ക.പറ്റായ്ക-(കൊടായ്ക)പൊറാ
യ്ക- തൊലായ്ക എന്നല്ലാതെതൊലിയായ്ക(ഉ-രാ.)—

അതിനാൽ ജനിപ്പതു—

൧., വിധിനിമന്ത്രണങ്ങളും- കൊഴപ്പെടായ്ക,ചാകായ്ക,ചൊല്ലാ
യ്ക,- മരിയായ്ക-(ഉ.രാ.)ഒരായ്ക,പെടിയായ്ക-(കൃ. ഗാ.)മറായ്ക
(മറക്കല്ലെ)സന്തതിഉണ്ടാകായ്ക.(മ. ഭാ.)ഉരിയാടാഴിക(വൈ.ശ)

൨., രണ്ടാംസംഭാവന-വരായ്കിൽ, കൊളുത്തായ്കിൽ,(വൈ.ശ.)
കുടിയായ്കിൽ,ശമിയാഴികിൽ,ഇണങ്ങായികിൽ. രാ-ച.
പഴയ രൂപമാവിതു (§൨൪൮പൊലെ) സമ്മതിയാകിൽ,കെ
ളാവാവിൽ(പൈ.)

൩., രണ്ടാംഅനുവാദകം— വരായ്കിലും—ഉറെയായ്കിലും-(അ.രാ)= [ 90 ] ഉറെക്കായ്കിലും-

§൨൮൫. രണ്ടാം ഭാവിയിൽനിന്നു (§൨൭൮) ഉണ്ടായവ-

൧., വിധിബഹുവചനം— വരായ്വിൻ പൊകായ്വിൻ- ഭയപ്പെടാ
യ്വിൻ-മ.ഭാ.(പെടായുവിൻ.കൃ. ഗാ)-ഓടായ്വിൻ- കുഴിച്ചിടായ്വി
ൻ(കെ.ഉ-)നിനയായ്വിൻ.നില്ലായ്വിൻ,ഖെദിയായ്വിൻ. കൃ.ഗാ.

൨., പിൻവിനയെച്ചംവരായ്വാൻ,പറ്റായ്വാൻ-മ. ഭാ. വീഴായ്വാൻ.
(വീഴായുവാൻ.കൃ. ഗാ.)അറിയായ്വാൻ,വരുത്തായ്വാൻ

൩., ഭാവിയുടെപെരെച്ചചതുൎത്ഥി-വരായ്വതിന്നു(=വരായ്വാൻ)
ചാകായ്വതിന്നു- അടായ്വതിന്നു. മ. ഭാ.(=അടുക്കായ്വാൻ)
കൊടായിവതിനു.രാ.ച.ഇതുപാട്ടിൽപിൻവിനയെച്ച
മായുള്ളതു—

§൨൮൬. ഇനിഭാവനാമങ്ങൾ—

൧., വരായ്ക, (തൃ) ചെയ്യായ്കയാൽ, മരിയായ്കകൊണ്ടു(ചാണ)

൨., ആകായ്മ(§൨൬൬. ൭.) കായ്ക്കായ്മ—

൩., ഇല്ലായ്ത്തം(§൨൫൯)-

§൨൮൭. സംസ്കൃതത്തിൽമറവിനഇല്ല- പറഞ്ഞതുംഅവിചാൎയ്യ
പുറപ്പെട്ടു(കെ. രാ.)എന്നിങ്ങനെചൊല്ലിയതുവിചാരിയാ​െ
തഎന്നരൂപത്തൊടുഒക്കുംതാനും-

ക്രിയൊല്പാദനം

§൨൮൮. ക്രിയാപ്രകൃതികളായിനടക്കുന്നധാതുക്കൾഎത്രയുംചുരു
ക്കംതന്നെ-ധാതുക്കൾ്ക്കവെവ്വേറെപ്രത്യയങ്ങൾവന്നതിനാൽ
ഇപ്പൊഴത്തെക്രിയാനാമങ്ങളുംഅവറ്റാൽപുതുക്രിയകളുംഉ
ണ്ടായി (൧൯൫)

§൨൮൯. ങ്ങു പ്രത്യയത്താൽനാനാത്വവുംപുനരൎത്ഥവുംജനിക്കു
ന്നു (ഉ-ം- മിനുങ്ങു,പലവിധത്തിലുംപിന്നെയുംപിന്നെയുംമിന്നു
കഎന്നത്രെ-)- ആകയാൽഈജാതിസമഭിഹാരക്രിയകൾതന്നെ-
ഞള്ളു, ഞളുങ്ങു -ചൂളു,ചുളുങ്ങു-പാളു,പളുങ്ങു—അതുപൊലെഎ
നആകുന്നനടുവിനയെച്ചംചെൎക്കയാൽവലിങ്ങന,ചെറുങ്ങന, [ 91 ] ചെറുങ്ങനമുതലായക്രിയാവിശെഷങ്ങൾഉണ്ടാകും.

§൨൯൦. ഭൃശാൎത്ഥംഉള്ളവൎണ്ണനക്രിയകൾ്ക്കഉദാഹരണങ്ങൾ-മുഖംവെ
ളുവെളുത്തു വരുന്നു-(വൈ. ശാ)- ചുളുചുളുക്ക, കിറുകിറുക്ക-അംഗംനുറു
നുറുങ്ങിവീഴും-മ.ഭാ - മെഘമദ്ധ്യത്തിൽമിന്നുമിന്നുന്നതും(കെ-രാ)

§൨൯൧. അനെകംക്രിയകൾനാമജങ്ങൾഅത്രെ-അവറ്റെ൫സൂ
ത്രങ്ങളെകൊണ്ടുചൊല്ലുന്നു—ഇക്കന്തങ്ങൾ പ്രത്യെകംനാമജങ്ങളി
ൽകൂടുന്നു—അതിന്നുഉദാഹരണങ്ങൾആവിതു—

൧., ഉ—നാമങ്ങളാൽ(൧൧൪) ഒന്നു,ഒന്നിച്ചു— കുഴമ്പു -മ്പിക്ക
കെടുമ്പിക്ക, കല്ലിക്ക,ഉപ്പിക്ക, ചെമ്പിച്ചു, മഞ്ഞളിച്ചു,കെ
മിച്ചു,വമ്പിച്ചു-

൨., അംനാമങ്ങളാൽ(൧൧൫)തെവാരം-രിക്ക,മധുരിക്ക, മതൃ
ക്ക,ഓക്കാനിക്ക, പാരിച്ച-പുകാരിക്ക,കപലാരിക്ക, കരുവാ
ളിക്ക(ആളം ൧൮൮) -ചലം-ചലവിക്ക മുതലായപലതത്ഭവ
ക്രിയകളും(സംസ്കൃതം.ദുഃഖിക്ക,സുഖിക്കഇത്യാദി)

൩., അൻനാമങ്ങളാൽ(൧൧൩)മദ്യപൻ-പിക്ക.

൪., അനാമങ്ങളാൽ(൧൧൨)മൂൎച്ച,ൎച്ചിക്ക(കൃ.ഗാ.)ഒരുമിക്ക,ഒമ
നിക്ക,ഉപമിക്ക,ഈറ്റിക്ക-

൫., ഇ നാമങ്ങളാൽ(൧൧൧) തടി-ടിക്ക,ഇരട്ടിക്ക,തൊലിക്ക-
പാതിച്ചവണ്ണം- പിന്നെഅബലകളായതൊലിയുക,മൊ
ഴിയുക-കരിയുക,കരിക്ക-

൬., അൽനാമങ്ങളാൽ(൨൫൨) പൂതലിക്ക, പൊടുക്കലിക്ക, നിഴ
ലിക്ക,വഴുക്കലിക്ക, മറുതലിക്ക- വൃക്കലിക്ക,വൃക്ഷ

§൨൯൨. അക്ക ക്രിയകളുംചിലതുനാമജങ്ങൾതന്നെ—

൧., കനം— കനക്കഇത്യാദികൾ-(§൨൧൪, ൪.)മുഖപ്പു- ബല
ത്തൊരുമ്പെട്ടു-കെ.രാ-

൨., ചുമ-ചുമക്ക,തുരക്ക,നിരക്ക(§൨൧൯)

§൨൯൩. എക്ക ക്രിയകളുംഅതിനൊടുഒത്തുഅബലകളും(§൨൯൧.൫. [ 92 ] ഇക്ക,ഇയുകഎന്നപൊലെ)-മറ, മറയുക, മറെക്ക,ചുമ,ചുമെക്ക-
തള, തളെക്ക-ചുറ-ചുറയുക,ചുറെക്ക—നില,നിലെക്ക- പുക,പുക
യുക, പുകെക്ക—

§൨൯൪. ഉക്കുൎക്കക്രിയകൾ-കുരു, കുരുക്ക— കുളിർ, കുളിൎക്ക-എതി
ൎക്ക—

§൨൯൫. അബലകളായചില ഉ പ്രകൃതികൾ—(അല്ലൽ- അല്ലലും
ചായലാർ.കൃ. ഗാ- അഴകിയനെരിയ,ചെവ്വിന §൧൭൪.)

§൨൯൬. ഹെതുക്രിയകൾ്ക്കഅൎത്ഥമാവിത് — ക്രിയാ പ്രെരണം, ക്രി
യെക്കുസംഗതിവരുത്തുകഎന്നത്രെ- അവറ്റിൻ രൂപങ്ങളെ
൭ സൂത്രങ്ങളെകൊണ്ടുചൊല്ലുന്നു—

ഒന്നുധാതുസ്വരം നീട്ടുകതന്നെ-(ഉ-ം- തങ്ങുക-ആയതിനാൽ
തങ്ങുമാറാക്കഎന്നൎത്ഥമുള്ളതാങ്ങുക-)അനെകധാതുക്കളിൽ ഈ
അൎത്ഥപൎയ്യ സ്പഷ്ടമാകയില്ല-(മറു-മാറുക, നറു- നാറുക, പു
കു- പൂകുക(§൧൯൫. ൨.)

§൨൯൭. അബലക്രിയയെബലക്രിയആക്കുക-

൧., ആകാദികൾ ഇളകാദികളും §൨൦൦-

ആക്കു,പോക്കു, ഉരുക്കു,ഇളക്കു (ഇ ഭൂതം)

൨., തിങ്ങാദികൾ §൨൧൧- തിക്കു- അടങ്ങു-, അടക്കു(ഇഭൂതം)

൩., പകു, കെടു, തൊടു— പകുക്ക, കെടുക്ക, തൊടുക്ക (ഇ
ഭൂതം-)—

൪., വളർ,തീർ,വീൖ,-വളൎക്ക,തീൎക്കവീഴ്ക്ക,(വീഴ്ത്തുള്ള കൂറ- കൃ-
ഗാ)കമിഴ്ക്ക, കമിച്ചു(വൈ. ശ.)

൫., നന, അണ,- നനെക്ക, അണെക്ക(ചുഭൂതം)

§൨൯൮.- ത്തു- എന്നതിനെബലാബലക്രിയകളൊടുചേൎക്ക-

൧., നികക്കാദികൾ(§൨൧൯)-നികത്തു,കിടത്തു- ഇരുക്ക,നില്ക്ക,
ഇരുത്തു,നിറുത്തു, (നില്പിക്ക)-

൨., രഴാദിഅബലകൾ

വരു, വളരു— വരുത്തു, വളൎത്തു [ 93 ] വീഴു,താഴു, കമിൖ- വീഴ്ത്തു,താഴ്ത്തു, കമിഴ്ത്തു

൩., ഹ്രസ്വപദാംഗമുള്ളചിലധാതുക്കൾ

പെടു—(പെടുക്ക) പെടുത്തു

ചെൽ— ചെലുത്തു (ചെല്ലിക്ക)

കൊൾ — കൊളുത്തു (കൊള്ളിക്ക)

തുറു — തുറുത്തു

൪., വാടു, കൂടു — വാട്ടു, കൂട്ടു (ട്ത്തു)

കാണു,ഉൺ— കാട്ടു,ഊട്ടു

വീളു,ഉരുളു — വീട്ടു,ഉരുട്ടു

൫., ആറു, ഏറു — ആറ്റു,ഏറ്റു- (റ്ത്തു)

തിൻ,(തീൻ) — തീറ്റു

ഞെലു,അകൽ — ഞെറ്റു, അകറ്റു-

൬., കായു, — കച്ചു - (കായ്ത്തു)

§൨൯൯. പ്പു- വു- എന്ന ക്രിയാനാമങ്ങളാൽ ഇക്കന്തനാമജങ്ങ
ൾഉണ്ടാക്ക—

൧., (കൾ്ക്ക).കക്ക, ഒക്ക, പൂക്ക— കപ്പിക്ക, ഒപ്പിക്ക,പൂപ്പിക്ക.
ഇങ്ങിനെബലക്രിയകളിൽനിന്നത്രെ-

൨., അറി— അറിവിക്ക, അറിയിക്ക-

ഇടു, ചെൕ- ഇടുവിക്ക,ഇടീക്ക, ചെയ്യിക്ക—

പെറു, തരു— പെറുവിക്ക, തരുവിക്ക.

൩., ശെഷംഅബലക്രിയകൾക്ക ഇക്ക തന്നെമതി-

കാൺ,— കാണിക്ക, ചൊല്ലിക്ക, വാഴിക്ക-

§൩൦൦. ചിലധാതുക്കൾ്ക്കും രണ്ടു മൂന്നു തരമായിട്ടു ഹെതുക്രിയ
കൾഉണ്ടാകും—ഉ-ം-

കാൺ, കാണിക്ക, കാട്ടുക — കാട്ടിക്ക

നടക്ക — നടത്തുക, നടത്തിക്ക, നടപ്പിക്ക

വരിക— വരുത്തുക,വരുവിക്ക,വരുത്തിക്ക

അടങ്ങു—അടക്കിയും അടക്കിപ്പിച്ചും(=അടക്കിച്ചും) [ 94 ] കെ.ഉ— സത്യംചെയ്യിപ്പിച്ചാൻ-മ. ഭാ. (=ചെയ്യിച്ചു)- രാജാവി
നെകൊല്ലിപ്പിച്ചു(ചാണ) പട്ടംകെട്ടിപ്പിക്ക-

§൩൦൧. വാഴിക്കഎന്നുപറയെണ്ടിയദിക്കിൽ — അരിയിട്ടു വാഴു
ന്നീത്തിടുക-എന്നിങ്ങിനെ(കേ. ഉ.) ക്രമംതെറ്റിയചിലരൂപങ്ങ
ളുംകാണ്മാനുണ്ടു—

§൩൦൨. പലഹെതുക്രിയകൾ്ക്കും അൎത്ഥം അകൎമ്മകംഅത്രെ- ഉം നുരു
മ്പിച്ചുപൊക-(നള) മിന്നിച്ചുപൊയിപൊട്ടിച്ചുവന്നു-വൈകിച്ചു
പൊയി—ഞെട്ടിച്ചു(കൃ. ഗാ.) അലറിച്ചിരിക്ക-(ഭാഗ.)ഞാലിച്ചമുല
(കെ. രാ.)-കൊഞ്ഞിപ്പറക, കൊഞ്ഞിച്ചുപറകമുതലായവ-ഇ
വസമഭിഹാരവൎണ്ണന ക്രിയകളുടെഒരുഭെദംഅത്രെ (§൨൮൯-൨൯൦)

§൩൦൩. സംസ്കൃതക്രിയാരൂപം മലയായ്മയിൽനന്നെദുൎല്ലഭമായിനട
ക്കുന്നു— വൎത്തമാനം(§൨൦൪) ത്വാ - യ- വിനയെച്ചങ്ങൾ(§൨൨൬-൨൮൭)
തും(൨൨൮) വിധി(൨൪൦- ൨൪൪)മുതലായതുമുന്നംസൂചിപ്പിച്ചിരിക്കു
ന്നു—ഇനിപെരെച്ചങ്ങളൊട്ഒത്തുവരുന്നചിലകൃദന്തങ്ങളെചൊ
ല്ലുന്നു—

§൩൦൪.൧., അൽ— വസൻ. (പു)വസന്തി, വസതി-(സ്ത്രീ) വസൽ(ന)=
വസിച്ചിയങ്ങുന്ന- മിളൽ. കുണ്ഡലം(കൃ. ഗാ.)- ഭവിഷ്യത്ത്,
ഭവിഷ്യൽ(ന)=ഭവിപ്പാനുള്ളത്—

൨., മാന- ആന-കുൎവ്വാണൻ(പു)= കുൎവ്വൻ-ചെയ്തീയങ്ങുന്ന-ശ്രൂ
യമാണൻ= കെൾ്ക്കപ്പെടുന്നവൻ-

൩., ത- പതിതം (വീണതു) കൃതം(ചെയ്യപ്പെട്ടതു) ശ്രുതം,സ്ഥി
തം, ഉക്തം, ജാതം, സിദ്ധം ബദ്ധം, പൃഷ്ടം, സൃഷ്ടം— ഈ
വകപലവുംകൎമ്മത്തിൽഅല്ലഭാവത്തിൽഅത്രെകൊള്ളി
ക്കാം- ഉ-ം- അഹങ്കൃതരായി- ഭീതരായ്നിന്നു- നിൎഭീതരായി-
ലുബ്ധൻ—സുഖിതയായി-

൪., ന - ഭിന്നം (ഭെദിക്കപ്പെട്ടതു) ഛിന്നം, ഖിന്നൻ, ഛന്നൻ,-ഭ
ഗ്നം-പൂൎണ്ണം-(പൂരിതം) വിസ്തീൎണ്ണം, വിഷണ്ണൻ-

൫., തവൽ—ഉക്തവാൻ(വചിച്ചിട്ടുള്ളവൻ) കൃതവാൻ[ 95 ] ൬., തവ്യ- അനീയ- യ- കൎത്തവ്യം, കൃത്യം, കാൎയ്യം, (ചെയ്യപ്പെ
ടുവാൻ യൊഗ്യം)-വക്തവ്യം, വചനീയം, അവാച്യം-ഗ്രാഹ്യം,
ത്യാജ്യം- അവജ്ഞെയൻ-നിന്ദ്യൻ, വന്ദ്യൻ, അവ
ദ്ധ്യൻ —

§൩൦൫. ശെഷംസംസ്കൃതക്രിയകൾമലയായ്മയിൽപൂകുന്നതുനാമജ
ങ്ങൾആയിട്ടത്രെ—വിലസുക(വിലസനം)കവളുക(കബളം)കെ
ന്തുക(ഗന്ധം)ഇങ്ങിനെഅല്പംചിലത്ഒഴിച്ചുള്ളസംസ്കൃതനാമജ
ങ്ങൾഎല്ലാംഇക്കന്തങ്ങൾഅത്രെ(§൨൯൧)-

§൩൦൬. അവഉണ്ടാകുന്നവഴിയാവതു-

൧., അംനാമങ്ങളാൽ- സന്തൊഷം, ഷിക്ക, ഷിപ്പിക്ക,-​െ
ക്രാധം, ക്രൊധിക്ക,— ശൌചം, ശൌചിക്ക- താമസം, സി
ക്ക-, സിപ്പിക്ക-സംഭവം,വിക്ക- സ്ത്രൊത്രം,സ്തൊത്രിക്ക-
ചിലതിൽധാതുസ്വരത്തിന്നുവന്നവൃദ്ധിലൊപിച്ചുംപൊകും-
ഉദയം,ഉദിക്ക- ആശ്രയിക്ക, ആശ്രിച്ചു-ഉപനയിക്ക,ഉപ
നിക്ക—രൊദിക്ക, രുദിച്ചു-(കെ. രാ.)--വൎഗ്ഗിക്കഎന്നതല്ലാ
തെവൎജ്ജിക്കഎന്നതുംവെറെഅനുഭവത്തൊടെഉണ്ടു-
യൊഗിക്ക, യൊജിക്ക- ഭൊഗിക്ക, ഭുജിക്ക- ആലൊചി
ക്ക, വിലൊകിക്ക- ശൊകിക്ക, ശൊചിക്ക- എന്നവരണ്ടും
ഉണ്ടു—

൨., ത- കൃദന്തത്താൽ(§൩൦൪,൩)ക്രുദ്ധിക്ക- സമ്മതിക്ക,(സ
മ്മതം, സമ്മതി-) —

൩., ഇ- തി— നാമങ്ങളാൽ(൨൬൭)-സന്ധി, വിധി- സന്ധിക്ക,വി
ധിക്ക, സ്തുതിക്ക, സൃഷ്ടിക്ക-പ്രവൃത്തിക്ക-, നിവൃത്തിക്ക-(നി
വൎത്തിക്ക)-സിദ്ധിക്ക(സാധിക്ക)

൪., അനംനാമങ്ങളാൽ- വൎദ്ധനം, വൎദ്ധിക്ക-പരിഹസനം,സിക്ക-
വിശ്വസനം വിശ്വസിക്ക-അനുരഞ്ജന,ഞ്ജിപ്പിക്ക-സം
ഭാവനം,സംഭാവിക്ക-സമൎപ്പണം,സമൎപ്പിക്ക-വിലപനം,വി
ലപിക്ക--എങ്കിലുംവിലാപംഎന്നതിനാൽവിലാപി [ 96 ] ക്ക,പ്രലാപിക്ക— സഞ്ചരിക്ക,വിചാരിക്ക-അനുസരിക്ക,സം
സാരിക്ക-അനുവദിക്ക,വാദിക്കഎന്നിങ്ങിനെരണ്ടുംനടപ്പു

൫., (തൃ)താഎന്നകൎത്തൃനാമത്താൽ(൨൭൨)- മൊഷ്ടാ— മൊഷ്ടിക്ക
(മൊഷിക്ക)—

൬., സൂത്രലംഘിയായതു-മൊഷണം, മൊഷണിച്ചീടുക. കൃ.ഗാ-
അതുപൊലെപ്രമാണം, പ്രമാണിക്ക(എങ്കിലുംനിൎമ്മാണം,
നിൎമ്മിക്ക, അനുമിക്ക, ഉപമിക്ക)-വൈഷമ്യം,വൈഷ
മിക്ക—

൭., സമാസക്രിയകൾ- അലങ്കരിക്ക, സല്ക്കരിക്ക- തിരസ്ക- നമസ്ക-
ശുദ്ധീക- എന്നതുപെലെ-ശുദ്ധമാക്ക-, ശുദ്ധിവരുത്തുക,
ദാനംചെയ്ക-മുതലായമലയാളസമാസങ്ങൾ-ഉണ്ടു-

§൩൦൭. ഈസംസ്കൃതനാമങ്ങൾപലതിന്നുംഅകൎമ്മകസകൎമ്മതാ
ല്പര്യങ്ങൾരണ്ടുംഉണ്ടു-(ഉ-ം- എനിക്കലഭിച്ചു- ഭൎത്താവിനെലഭിക്കും
ദെ-മാ— ബ്രാഹ്മണരെദഹിക്ക. മ-ഭാ-(=ദഹിപ്പിക്ക)--തമ്മിൽയൊ
ഗിച്ചു,അവനെയൊഗിച്ചു— ജനത്തിന്നുനാശംഅനുഭവിക്ക-
ജനംനാശത്തെ അനുഭവിക്ക)-

ഊനക്രിയകൾ

§൩൦൮. ധാതുക്കൾമിക്കവാറുംപൂൎണ്ണക്രിയകൾആയ്നടക്കുന്നില്ല- കാ
ലദൊഷംനിമിത്തംമൂലക്രിയകൾതെഞ്ഞുമാഞ്ഞു നാമജങ്ങൾ
മുതലായവഅതിക്രമിച്ചുവന്നു-ചിലതിൽമുറ്റുവിനമാത്രം
നടപ്പല്ലാത്തതുഎച്ചങ്ങൾനടക്കും(ഉ-ം-ഉറുധാതുവിൽ‍ശെ
ഷിച്ചതുമുൻവിനയെച്ചംഉറ്റു-പെരെച്ചം ഉറ്റ- ഉറ്റവർ-
ഉറ്റാർ- ഭാവനാമം-ഉറുതിഎന്നിവ——ഇറു, ഇറ്റിറ്റു മുൻ
വിനയെച്ചം- തറു, തറ്റു, താറു-പകു, പകുതി-, പകുക്ക- നടുവി
നയെച്ചം മെല്ല,മെല്ലെ-മെല്ലിച്ച) ഇങ്ങിനെ ഉള്ള ഊനക്രിയ
കൾ അത്രെ—

§൩൧൦. ഉൗനക്രിയകളുടെഒരുജാതിആകുന്നതുചിലവൎണ്ണന
ക്രിയകൾതന്നെ-(൨൯൦)-ധാതുആവൎത്തിച്ചുള്ളനടുവിനയെച്ചം [ 97 ] തന്നെ(വെളുവെള-കറുകറെ-തുറുതുറെ,തെരു,തെര-വെതു വെത-കി
ലുകില-തെളുതെളതെളികടഞ്ഞു മ.ഭാ. പൊടുപൊടകരക- പരുപര
കുത്തുന്നരൊമങ്ങൾ-കെ- രാ

§൩൧൦. ഇനിഒരൊരൊപ്രയൊഗംനിമിത്തംവാചകകാണ്ഡത്തിൽവിവ
രിച്ചുചൊല്ലെണ്ടുന്നഊനക്രിയകൾപത്തിൻ്റെരൂപത്തെചുരുക്കിപറ
യുന്നു—

§൩൧൧. ഒന്നാമതു-എൻധാതു- വൎത്തമാനംഇല്ല- ഭാവിഎന്നും,എന്മു(എ
ന്മർ-കൃ- ഗാ)ഭൂതം-എന്നു(എന്നാൽഎൻറാൻ- രാ - ച.എന്നാർ) മുൻവി
നയെച്ചം- എന്നു- പിൻവി- എന്മാൻസംഭാവനകൾഎന്നാൽ-ലും-
എങ്കിൽ-ലും-നടുവിനയെച്ചം-എന- അന- എനവെ, അനെപെ
(ഭൂ) എന്ന,എന്നുള്ള - എന്നവൻ, വൾ,തു (ഭാ.)എന്നും- എന്മതു(എൻപതു)

§൩൧൨. (൨) ഉൾ- ഭാവി ഉണ്ടു,ഉള്ളു(ഉള്ളൂതു)പെരെച്ചംഉള്ള(ഒള്ള)-
ഉള്ളവൻ , വൾ, തു-ഉള്ളൊൻ(§൨൩൭)(ദുൎല്ലഭം)ഉളൻ. പു- ഏ(മലയ
ജവാസിതമാറുളൻ- കൃ- ഗാ.) ഉള. ന. ബ.(ത. സ.)

ഭാവനാമം—ഉളവു-ഉളർ-,ഉളൻ-ഉണ്മ-

§൩൧൩.(൩.൪)ഉൾഎന്നതൊടുസമമായ ഇൽ- ആകുഎന്നതൊടു
ഒക്കുന്ന അൽ-ഈ രണ്ടുധാതുക്കളിൽ മറവിനയെശെഷിച്ചുള്ളു-

മൂലരൂപം. ഇല്ലാ, ഇല്ല- ഈല. (ഇല്ലൈ കൃ. ഗാ.) അല്ല,അല്ലാ.(അ​ൈ)
ല്ല
വൎത്ത- ഇല്ലായിന്നു(വ്യ-മാ=നാസ്തി) ഭാവി. അല്ലായും (വ്യാ.പ്ര)
ഭൂതം- ഇല്ലാഞ്ഞു(ഇല്ലയാഞ്ഞു- രാ.ച.) അല്ലാഞ്ഞു-
പെരെച്ചം- ഇല്ലാ- (ന) ഇല്ലാതു- അല്ലാ- ( പു-ബ-അലർ
§൨൮൧.൧)
ഇല്ലാത-(ഇല്ലയാത) ഇല്ലാത്ത അല്ലാത, അല്ലാത്ത.
വിനയെച്ചം- ഇല്ലാതെ(ഇല്ലയാതെ) അല്ലാതെ
ക്രിയാനാമം- ഇല്ലായ്ക- യ്മ- യ്ത്തം- അല്ലായ്ക– യ്മ–
സംഭാവ- ഇല്ലാഞ്ഞാൽ-യ്കിൽ- അല്ലാഞ്ഞാൽ- യ്കിൽ(അല്ല
യായ്കിൽ മ. ഭാ.)
പിൻവിന- ഇല്ലായ്‍വാൻ- അല്ലായ്‍വാൻ-

§൩൧൪. (൫.) വെൺ (വെൾ) ധാതു[ 98 ] വൎത്തമാനം- (വെണുന്നു)വെണ്ടുന്നു (പാട്ടിൽ)

ഭൂതം - വെണ്ടി- (വെണ്ടീല്ല)

ഭാവി - വെണും (കെ. രാ) വെണം(ചെയ്യവെണം, ചെയ്യെ
ണം - പൊകെണം, പൊണം- വെ- ച-)

൨,ഭാവി- വെണ്ടു (വെണ്ടുവല്ലൊ)

വിനയെച്ചം- വെണ്ടി- കഴിക്കെണ്ടുവാൻ

പെരെച്ചം- വെണുന്ന, വെണ്ടുന്ന- വെണ്ടിയ- വെണ്ടും, വെ
ണ്ടുവ, വെണ്ട-

നടുവി- വെണ്ട (വെണ്ടപ്പെട്ടവർ, വെണ്ടത്തക്ക)

ക്രിയാനാ — വെണ്ടുക(ഗുണിക്കെണ്ടുകയാൽ. ത- സ)

സംഭാവ— വെണ്ടുകിൽ(അറിയെണ്ടിൽ- കൈ- ന)

മറവിന - വെണ്ടാ,വെണ്ട-(വെണ്ടല്ലൊ)

ഭൂതം — വെണ്ടാഞ്ഞു- വെണ്ടാഞ്ഞാൽ-

പെരെ— വെണ്ടാതു— വെണ്ടാത്ത

വിനയെ— വെണ്ടാതെ-

ക്രിയാനാ— വെണ്ടായ്ക(വെണ്ടാഴിക- വൈ.ശാ)

§൩൧൫. (൬)- അരുതു(അരിയതു-൧൭൫) അരുധാതുവിന്റെന
പുംസകംഅത്രെ- ആയതിന്നുമലയാളികൾമറവിനയെസങ്കല്പി
ച്ചതുഇവ്വണ്ണം-

വൎത്ത— അരുതായിന്നു(കൃ-ഗാ.)

ഭൂതം — അരുതാഞ്ഞു

പെരെ - അരുതാത, അരുതാത്ത -

വിന — അരുതാതെ-

ക്രിയാനാ— അരുതായ്ക,- യ്മ- (അരായ്ക– കാണരായ്ക)

സംഭാവ— അരുതാഞ്ഞാൽ-അരുതായ്കിൽ(അരുതാകിൽ)

§൩൧൬. വൽ- ഭാവി- വല്ലും - വല്ലൂ-

(വൎത്ത — വല്ലുന്നൂതു- ഭൂ. വല്ലീല്ല - കൃ- ഗാ.)

ഉ- പു- ഏ- വല്ലെൻ (എങ്ങനെചൊല്ലവല്ലെൻ കൂടും) [ 99 ] പെരെ— ( വല്ലുവ) വല്ല- വല്ലവൻ-

(വല്ലും വല്ലായ്മചെയ്തുകെ-ഉ-)-വല്ലുവൊർ (മന്ത്ര)

മറവി- വല്ലാ, ഒല്ലാ, ഒലാ (ഒട്ടംവല്ലാ. ചെയ്യൊല്ലാ)

ഉ-പു- ഏ-വല്ലെൻ(കാണവല്ലെൻ= കൂടാ)

പ്ര- ബഹു- വല്ലാർ

ഭൂതം- വല്ലാഞ്ഞു(കെ-രാ)പൊകൊല്ലാഞ്ഞു(കൃ.ഗാ.)

പെരെ— വല്ലാത്ത,ഒല്ലാത്ത

ക്രിയാനാ— വല്ലായ്മ, ഒല്ലായ്മ-

§൩൧൭. (൮) തകു- ധാതുവിൽഭാവിതകും-(രാ.ച-) തകൂ (കൃ.ഗാ-)

പെരെച്ചം— (.ഭൂ.) തക്ക(§൨൨൩)- തക്കവൻ, വൾ, തു

(ഭാ)- തകും—തകുവൊർ(രാ- ച-)

നടുവി- തക്ക— (ഒക്കത്തക്കവെ)

ഇതുപൊലെ- ഭാ - മികും (രാ-ച-)

പെരെച്ചം - മിക്ക,മിക്കുള്ള- ക്രിയാന- മികവു -(മികുതി)

§൩൧൮. (൯) പൊൽധാതു- ഭാവിപൊലും-

നടുവി— പൊല, പൊലവെ-

§൩൧൯. (൧൦)വഹിയാഎന്നൎത്ഥത്തൊട് മെലാഎന്നമറവിന തെക്കി
ൽകെൾ്പാനുണ്ടു- ക്രിയാനാമംമെലായ്ക(=അരുതായ്ക)

ഇതിക്രിയാരൂപംസമാപ്തം (§൧൯൧-൩൧൯)


അവ്യയരൂപം


§൩൨൦. അവ്യയംആകുന്നതു നാമത്തിന്നുംക്രിയെക്കുംവരുന്നപ്രകാരം
അക്ഷരവ്യയംമുതലായമാറ്റങ്ങൾവരാത്തപദംഅത്രെ- തമിഴി
ൽഇടച്ചൊൽഎന്നുംവിനയുരിച്ചൊൽഎന്നുംചൊല്ലിയവഏക​െ
ദശംഒക്കും—

§൩൨൧. മലയാളഅവ്യയങ്ങൾമിക്കതും ക്രിയയിൽനിന്നുഉണ്ടായി-
രണ്ടാംജാതിനാമത്താൽഉണ്ടായവ-മൂന്നാംജാതിനല്ലഅവ്യയങ്ങ [ 100 ] ൾതന്നെ—

നാലാമത് അനുകരണശബ്ദങ്ങൾ

§൩൨൨. ക്രിയൊത്ഭവങ്ങളിൽ ഒന്നാമതുമുൻവിനയെച്ചങ്ങൾതന്നെ
(§൨൨൫)—ഉ-ം- ആയ- എന്നു(തെറ്റന്നു, പെട്ടെന്നു, പെട്ടന്നു,)-
ഇട്ടു(ആയിട്ടു)- പെട്ടു,പട്ടു-മെല്പട്ടു, വടക്കൊട്ടു, പിറകൊട്ടു-ഇ
തിന്നുസ്ഥലചതുൎത്ഥിആകുന്നതുഎങ്ങൊട്ടെക്കു, മെല്പട്ടെക്കു-
മ- ഭാ- കീഴ്പെട്ടെക്കുരുണ്ടു)-ഒരുമിച്ചു,ഒന്നിച്ചു,കൂടി- ഒഴിഞ്ഞു-
ഒഴിച്ചു—പെരുത്തു,പേൎത്തു- വീണ്ടു, മടങ്ങി,തിരിച്ചു,വിരഞ്ഞു-ചു
റ്റി-പറ്റി-കൊണ്ടു,തൊട്ടു,കുറിച്ചു മുതലായവ- മറവിനയുടെ
വിനയെച്ചങ്ങൾപലവും-കൂടാതെ,ഇല്ലാതെ, അല്ലാതെ-(അ
ണയാതെകളക-മ-ഭാ= ദൂരെ)ഇത്യാദികൾ-

§൩൨൩.രണ്ടാമതുവകനടുവിനയെച്ചങ്ങൾതന്നെ-അതിൽപല
വറ്റിന്നുഏതന്നെവരും-ചിലതിന്നു- ത്തു-എന്നഒരുസപ്തമി
പൊലെയുംഉണ്ടു-ഉ-ം- ചുടുചുടനൊക്കി-മ-ഭാ- കുമിര കുമിര.
(§൩൦൯ ആമതിൽചൊല്ലിയവ)- എന, അനെ(നിട്ടന,വട്ടന, മുറു
ക്കനെ, ചിക്കനെ, മുഴുന്നെന, വെറുങ്ങന, കടുക്കന, മുതലായവ)-
കൂട,കൂടെ- പൊല, പൊലവെ, പൊലെ-ചാല, ചാലവും,ചെ
ണ(ചെൺ) കനക്ക,എറെ,വളരെ, പെരിക-പറ്റ, അടയ, ആ
ക (മുമ്പാകെ)-ഒഴികെ-പൊകെ- അറ- കുറയ-ചുഴലവെ-നിരക്ക,
നീളെ പരക്കെ,അകല(അകലത്തു)തിരിയ- വിരയ-(വിരിയ)—
പതുക്കെ- മെല്ലവെ-മെല്ലെ- ആഴ- താഴ- താഴെതാഴത്തിറങ്ങി(െ
വ-ച)-ചാരവെ,ചാരത്തു—അണയ,അണയത്തിരുത്തി- അരി
കെ, അരികവെ(മ. ഭാ.) അരികത്തു,അരികിൽ(അരുവിൽഎ
ന്നതുനാമസപ്തമി)—— പടപട, തക തകമുതലായഒച്ചക്കു
റിപ്പുകൾപലതുംനടുവിനയെച്ചങ്ങൾഎന്നു തൊന്നുന്നു-

§൩൨൪. സംഭാവനഎന്നുതൊന്നുന്നതു- കാൾ(കാണിൽ, കായി
ൽ,)എന്നതത്രെ - അതു കാട്ടിലും(പാൎക്കിലും)എന്നതുപൊലെനടക്കു [ 101 ] ന്നു— ഒന്നുകിൽ ആനും,ഏനും(൧൩൫ - ൨൪൯) എന്നവയുംഇതി
ൽകൂടുന്നു-

§൩൨൫. ക്രിയാനാമങ്ങളും അവ്യയങ്ങളായിനടക്കും - ഒമൽ(ആരൊ
മൽ)അടുക്കൽ(അടുക്കെ) നിച്ചെൽ-മീത്തൽ-മുന്നൽ-ചുറ്റും വി
ല്പാടു(=പിന്നെ)- ഭാവിരൂപം പൂണ്ടുള്ളതൊറും,പൊലുംഎന്നവ
യുംപക്ഷെഇതിൽചെരും-

§൩൨൬. നാമൊത്ഭവങ്ങളാകുന്നവമിക്കതുംപ്രഥമകൾഅത്രെ=ഒളം,ഒടം,
(അത്രൊടം) മാത്രം—പാരം-പോൾ(പൊഴുതു,പോതു)ശെഷം,അനന്ത
രം,ഉടൻ-(ഉടനെ)ഒടുക്കം,നിത്യം-വെക്കം,വെഗം-പിന്നൊക്കം—വ
ണ്ണം,പ്രകാരം, ആറു,വഴി- പഴി- ആശ്ചൎയ്യം,നിശ്ചയം,-അന്യൊന്യം,
പ്രത്യെകം-കെവലം-ഭയങ്കരംതിണ്ണം-

§൩൨൭. ഏചെൎക്കയാൽഅവ്യയാൎത്ഥത്തിന്നുറപ്പുവരും— മീതെ,ഊടെ,
പിന്നെ, പിമ്പെ- മുന്നെ,മുന്നമെ, മുമ്പെ-നെരെ,എതിരെ-ഇടെ,
വെറെ,പാടെ, പഴുതെ,വെറുതെ,ദൂരമെ,ദൂരവെ,ദൂരെ-കാലമെ
കാലെ(കാലവെ-വെ-ച-) കാലത്തു-പണ്ടെ-നടെ - ഇന്നലെ-നാളെ
നന്നെ,ചെമ്മെ- ആദെശരൂപംതന്നെ—

§൩൨൮. സപ്തമികൾപലതുംഅവ്യയങ്ങൾ ആകും—ദൂരത്തു-അകത്തു
പുറത്തു—കീഴിൽ,മെലിൽ, വെഗത്തിൽ,എളുപ്പത്തിൽ- ഒരിക്കൽ,
വഴിക്കലെ-(വഴിക്കെ)-സംസ്കൃതംഅന്യെ(എന്നിയെ,എന്നി)-

§൩൨൯. തൃതീയകൾ- മുന്നാലെ,മുമ്പിനാൽ, പിന്നാലെ- മെലാൽ-
അമ്പൊടു,നലമൊടു-

§൩൩൦. ചതുൎത്ഥികൾവിശെഷാൽ കാലവാചികൾഅത്രെ-ഉച്ചെ
ക്കു,പാതിരാക്കു, വരെക്കു, ഒളത്തെക്കു- അന്നെക്കു, എന്നെക്കും,മെ
ല്ക്കുമെൽ-

§൩൩൧. നല്ല അവ്യയങ്ങൾആയത്- ഉം-ഒ-ഏ-ഈ(അല്ലീ)ആ
(-അതാ)- എനി,ഇനി,ഇന്നി,ഇന്നും— [ 102 ] സംസ്കൃതത്തിൽപുനഃ,പുനർ- അപി,ച,ഏവം- അഥവാ- ആശു-ഇ
ഹ-സദാ, തദാ(§൧൩൧ ചൊല്ലിയവ)- അന്യഥാ-അനെകധാ-യഥാ
വൽ,വൃഥാവൽ, സൂൎയ്യവൽ,(വിധിവത്തായി §൧൮൬.)

§൩൩൨. സംസ്കൃതത്തിലെ(പ്രാദി)ഉപസൎഗ്ഗങ്ങൾചിലതു മലയായ്മയി
ലുംപ്രയൊഗംഉള്ളവ-പ്രതി(ദിവസംപ്രതി)- അതി(അതി​െ
യാളം, അതിയായി, അതികൊടുപ്പം-മ.ഭാ. §൧൩൨)- അവ(അവ
കെടു)— ഉപരി(ഉപരിനിറഞ്ഞു- മ.ഭാ.)- ദുഃ, ദുർ,(ദുൎന്നടപ്പുമുതലാ
യവ)—

§൩൩൩. അവ്യയീഭാവങ്ങളാകുന്നസമാസങ്ങൾപാട്ടിൽനടക്കുന്നു-ശ
ങ്കാവിഹീനംവന്നു- ശീ- വി-സകൊപംഅടുത്തു-സസമ്മദം കെ.രാ-
മുയച്ചെവിസമൂലമെകൊണ്ടു. വൈ. ശാ-യഥാക്രമം, യഥാമതി,യ
ഥൊചിതം,യഥാവസ്ഥം-പ- ത- യഥാശാസ്ത്രമായിട്ടു. കെ- രാ- വി
ധിപൂൎവ്വം- മദ്ധ്യെമാൎഗ്ഗം ഇത്യാദികൾ-

അനുകരണശബ്ദങ്ങൾ

§൩൩൪. അനുകരണശബ്ദങ്ങൾനാനാവിധമായിരിക്കുന്നു-അവറ്റി
ന്നുരൂപഭെദംചൊല്ലുവാൻഇല്ല- എല്ലാംവിവരിപ്പാൻസ്ഥലവും​െ
പാരാ- വിശെഷമായചിലതിനെപറകെഉള്ളൂ—

§൩൩൫.ഹെ-ഹാ-ഇതാ,ഇതൊ- അതാ,അതൊ- അല്ലയൊ,അ​െ
ഹാ-(ആയിസുമുഖ- ചാണ- അയെസഖെ- പ- ത-)ഇവറ്റിന്നുസം
ബൊധനാൎത്ഥം മികച്ചതു— (അയ്യയ്യൊനന്നുനന്നുമടിയാതെ െ
ചാല്ലെണം.മ.ഭാ-)

§൩൩൬. ആശ്ചൎയ്യക്കുറിപ്പു- ശിവശിവ- ഹരാഹര-ചിത്രം- ശില്പം-
(ഞാലുന്നുകാണ്കപാപം- കൃ.ഗാ.)ഹന്ത-ഹാ- ആഃ- അപ്പാ,അച്ചാ, അ
ച്ചൊ,(കണ്ടാൽ അഛ്ശൊ പ്രമാണം- വ്യ-മാ-അച്ചൊചെന്നു.മ.ഭാ)
നിങ്കഴുത്തിൽ അച്ചൊയമപാശംപതിച്ചു-കെ-രാ-സന്തൊഷത്തിൽ
— ഹു,ഹീ എന്നുള്ളവ—

§൩൩൭. വെദനക്കുറിപ്പാവിതു-ഹാ- അയ്യൊ -അയ്യയ്യൊ,അയ്യൊപാ
പം(സൊമ)അയ്യൊപാപമെകൂടിച്ചാക.ചാണ-എന്നെഅബദ്ധം [ 103 ] (ഹാഹാഹരാഘവഹാഹാഹ ലക്ഷ്മണ. കെ. രാ.) അയ്യംവിളിച്ചു- ൟ
എന്നുചൊല്ലുന്നൊർ, കാൾഎന്നുകൂട്ടിനാർ( കൃ. ഗാ.)- അഹോയമ്മ
ഹാ പാപം ആഹെഹഹതൊസ്മ്യഹം - ഹന്തഹതൊഹംഇതി-(മ.ഭാ.)
പൊരിൽവന്നു ഹാ ഹാ താനും ഹുഹുഎന്നവൻ താനും(മ. ഭാ.)- കഷ്ടം
ആഹന്തകഷ്ടം-ദുഃഖങ്ങളെഎന്തൊരു കഷ്ടം - അനുഭവിക്കുന്നു- ഏ
വൻ.അയ്യൊപറഞ്ഞിതുംഈശ്വര(ചാണ.)

§൩൩൮. ധിക്കാരക്കുറിപ്പു- ചി,ചീ, ശി- എ, ഏ-പീഎന്നുചൊല്ലും(കൃ.ഗാ)
ധിഗസ്തുനിദ്രയും ധിഗസ്തുബുദ്ധിയും ധിഗസ്തുജന്മവും (കെ. രാ.)- പെ
പറഞ്ഞീടിനാൾ കൂപറഞ്ഞീടിനാൾ(കൃ. ഗാ.)

§൩൩൯. സമ്മതക്കുറിപ്പു-ഒം-ഉവ്വ- ഒഹൊ-നിശ്ചയം- സംശയക്കുറിപ്പു.ഹും-

§൩൪൦. ഒലിക്കുറിപ്പുകൾതന്നെഒരൊശബ്ദങ്ങളെഅനുകരിക്കുന്നു-
ഉ-ം-കൂ- (കൂവിടുക, കൂക്കുവിളി)- ചീളെന്നു. ഭാഗ- വിശെഷാൽ
ൟരടുക്കൊലികൾപലതുംഉണ്ടു(§൩൦൯) ഝള- ഝള എന്ന് ആടി-
കളകള എന്നു മുഴങ്ങി-പട പടഎന്നുവീണു-കിലികിലിശബ്ദം
(അ.രാ.)- ചിലു ചില ചിലമ്പി-അടികൾഞെടുഞെട മുതുകിൽഏ
ല്ക്കും(ചാണ)-§൩൦൯ ആമതും നൊക്കുക—

ഇതിഅവ്യയ രൂപം സമാപ്തം (§൩൨൦- §൩൪൦)— [ 105 ] മലയാളഭാഷാവ്യാകരണം

III വാചകകാണ്ഡം

§൩൪൧.വാചകംആകുന്നതു- കൎത്താവ്- ആഖ്യാതം-ഈരണ്ടിൻ്റെ
ചെൎച്ച- ആഖ്യാതംനാമംഎങ്കിലും ക്രിയഎങ്കിലുംആകും— (ഉ-ം
ഞാൻവരും—അവൻഭാഗ്യവാൻഎന്നതിൽ ഞാൻഅവൻ ഈ
രണ്ടും കൎത്താക്കൾ-വരും ഭാഗ്യവാൻഎന്നവ ആഖ്യാതങ്ങൾഅ
ത്രെ)

§൩൪൨.നിയമംസൂത്രം മുതലായഖണ്ഡിതവാക്യങ്ങളിൽകൎത്താ
വ്അടിയിൽനില്ക്കിലുംആം- ഉ-ംപട്ടിണിനമ്പിക്കുശംഖുംകുടയും
അല്ലാതെഅരുത് ഒർആയുധവും- ഒരുത്തരെകൊല്ലുവാൻഒരു
ത്തരെസമ്മതിപ്പിക്കെണ്ടാഞങ്ങൾ-ഇപ്രകാരമാകുന്നുഉണ്ടാ
യിരിക്കുന്നതു—വരാത്തതുംവരുത്തുംപണയം-എത്രയുംസമ്മാ
നിക്കെണ്ടുംആളല്ലൊരാജാവ്.(കെ.ഉ)- ചൊന്നതുനന്നല്ലനീ
(ചാണ)മാൽമാറ്റുവൻഅടിയെൻ (ര. ച.)തെജൊരൂപമായു
രുണ്ടുപെരികവലിയൊന്നായിട്ടിരിപ്പൊന്നുആദിത്യബിംബം
(ത. സ.)

§൩൪൩. കഥാസമാപ്തിയിൽ കൎത്താവെബഹുമാനാൎത്ഥമായിആവ
ൎത്തിച്ചു ചൊല്കിലുംആം— ഉ-ം എന്നരുളിചെയ്തുചെരമാൻപെരു
മാൾ- എന്നു കല്പിച്ചുശങ്കരാചാൎയ്യർ.(കെ.ഉ.)-അവൾഅഭിവാ
ദ്യംചെയ്തു-തൊഴുതുയാത്രയും ചൊല്ലിനിൎഗ്ഗമിപ്പതിന്നാശുതുനി
ഞ്ഞുശകുന്തളാ(മ ഭാ)

§൩൪൪. കൎത്താവെചൊല്ലാത്തവാചകങ്ങൾഉണ്ടു- അതിൻകാരണ
ങ്ങൾ- ഒന്ന് അവ്യക്തകൎത്താവ്(ഉ-ം-എന്നുപറയുന്നു—അൎത്ഥാൽ
പലരൊ ചിലരൊ) മറ്റെതുഅതിസ്പഷ്ടകൎത്താവു(ഉ-ം പൃത്വീപാ
ലമ്മാരായാൽസത്യത്തെരക്ഷിക്കെണം- ഉ- രാ-അൎത്ഥാൽഅവ
ർ-) കഴുതയെകണ്ടുപുലിഎന്നുവിചാരിച്ചു—അൎത്ഥാൽഅതുപു [ 106 ] ലിഎന്നു-എന്നുടെകൎമ്മംഎന്നു (മ.ഭാ.)എന്തെന്നു-

§൩൪൫. ആഖ്യാതംനാമമാകുമ്പൊൾസംബന്ധക്രിയവെണ്ടാ-
ഉ-ംതുണയില്ലാത്തവൎക്കുദൈവംതുണ-(അൎത്ഥാൽആകുന്നു.)
അൎത്ഥംഅനൎത്ഥം— കാമം കാലൻ-വിശ്വംമയാമയം(ബ്ര.പു)
ബുല്ബുദംപൊലെ കായം-എന്തിതുചൊല്വാൻ--ആകുന്നുഎ
ന്നതല്ലാതെആകുംആവു ആകട്ടെഎന്നവയുംഊഹിക്കാം—
ഉ-ംസൎവ്വവ്യാധിയുംശമം(വൈ.ശ=ശമിക്കും)അതിന് ആർഎ
ന്നുതിരഞ്ഞു(അ.രാ.)അതുംഎങ്കിൽഅങ്ങനെഎന്നുചൊന്നാ
ൻ(ചാണ)അത്ഒക്കയുംഒത്തവണ്ണംനിണക്ക്(ഭാഗ.)നമസ്കാരം
നമസ്കാരംനിണക്കെപ്പൊഴും(കൃ.ഗാ)അതിൻ്റെഹെതു- മ​െ
ഹാദരത്തിന്നുലക്ഷണം(വൈ.ശ=ആവിതു)——ഉണ്ടുലഭിക്കു
ന്നുമുതലായതുംലൊപിച്ചുപൊം-ഉ-ംഎന്നാൽശുഭം-അതുകൊ
ണ്ടെന്തുഫലം-എന്തിതുകുടിക്കയാൽ(ചാണ)- (ചെയ്‌വാൻപണി-
ചൊല്വാൻഅവകാശം-ഉണ്ണിചെറുപ്പംനിണക്കറിവില്ലൊട്ടും
(മ.ഭാ.)അല്ലായ്കിൽതൊലിപാരം——പിന്നെചൊദ്യത്തിൽ​െ
സൗഖ്യമൊനിങ്ങൾ്ക്കഎല്ലാം-അതുപൊറുതിയൊ(മ.ഭാ.)കെവ
ലംഇങ്ങനെആക്കുമാറൊ(കൃ.ഗാ.)——അതുപൊലെപൊക-വ
രികമുതലായതുംലൊപിക്കും-ഉ-ംസീതയെകാണാതെഞാൻഅ
ങ്ങൊട്ടില്ലഒന്നുകൊണ്ടും(കെരാ)പിതൃലൊകംതന്നെനമുക്കു
(അൎത്ഥാൽപൂകുമാറുണ്ടു)——സംബന്ധക്രിയെക്കുപകരംതന്നെ-
അത്രെ-അല്ലൊമുതലായവയുംനില്പു(ഉ-ംനീതന്നെഞാൻ(അ
- രാ-)

പൊരുത്തം

§൩൪൬. ആഖ്യാതത്തിന്നു കൎത്താവൊടുലിംഗവചനങ്ങളിലുംആ​െ
വാളംപൊരുത്തംവെണം-ഉ-ംഅവൻസുന്ദരൻ-അവൾസുന്ദരി-
അതുനല്ലതു—അവർനല്ലവർ-

§൩൪൭. എങ്കിലുംആഖ്യാതത്തിന്നുപലപ്പൊഴുംനപുംസകത്തിൽ [ 107 ] ഏകവചനംമതി—ഉ-ംചങ്ങാതിനന്നെങ്കിൽ- നിന്നൊളംനന്ന
ല്ലാരും- ബ്രാഹ്മണൻവലുതല്ലൊ(മ.ഭാ.)പിതാവെക്കാൾവലുത്
ഒരുത്തരുംഇല്ല(കെ.രാ.)അവർ പ്രധാനമായി(കെ.ഉ)ശിവ
നുംപാൎവ്വതിയുംപ്രത്യക്ഷമായി(മ.ഭാ.)നിവാസികൾപ്രതികൂല
മാക(വ്യ-ശ.)അൎത്ഥത്തെക്കാളുംപ്രിയംആത്മജൻ(കൈ.ന.)സാ
മ്യമവൎക്കുമറ്റാരുള്ളു(സഹ)ഐവരുംതുല്യമല്ല(മ.ഭാ.)——ചെ
റുതായസുഷിരങ്ങൾ(ചാണ.)ദുഃഖപ്രദമായുള്ളവഴികൾ(വില്വ)
ഭക്തിവൎദ്ധനമായസ്തൊത്രങ്ങൾ-ആൎദ്രമായുള്ളമനസ്സുകളായി-
(കൃ-ഗാ.)ക്രൂരമാംഗന്ധങ്ങൾ(നള)——ആക്കുകഎന്നതിന്നുംആ
പ്രയൊഗംതന്നെ-ഉ-ംഅവരെവിധെയമാക്കി(കെ.ഉ.)ദെവി
കളെയുംവിധെയമാക്കി(ഭാഗ.)അവരെനഷ്ടമാക്കുവൻ(അ.രാ)=
നഷ്ടമാംനീയുംഞാനും(പ.ത.)

§൩൪൮. സംസ്കൃതത്തെഅനുസരിച്ചുള്ളവിപരീതനടപ്പുപ്രത്യെ
കംപാ‌‌ട്ടിൽ ഉണ്ടു-ഉ-ം അന്തകൻതൻവശരല്ലൊമനുഷ്യകൾ
(ഉ. രാ.)ലൊകങ്ങൾആനന്ദവശങ്ങളായി(നള.)ബഹുവിധങ്ങളാ
യഭൊജ്യങ്ങൾ(ദെ-മാ.)ഗുണപ്രകാശങ്ങളാംസ്തവങ്ങൾ(വില്വ)
——അവൻ്റെദയഉത്തമ-മുക്തി അവര-നൂതനയായൊരു​െ
ചല-ദത്തയായധെനു(കൃ-ഗാ.)-പുണ്യകളായനാനാകഥകൾ
(മ.ഭാ.)പ്രജകൾഗുണയുക്തകൾ(ഭാഗ.)സല്ഗുണന്മാരായനല്പ്രജ
കൾ(കെ.രാ)—ഉഗ്രയായുള്ളവാക്കു,ക്രൂരയായമതി-(കെ.രാ)

§൩൪൯.ശെഷംപൊരുത്തക്രമത്തിന്നുഒരൊരൊഹേെതുക്കളാ
ൽഭംഗംവരുന്നതിവ്വണ്ണം

൧., ബഹുവചനത്തിന്നു ഏകവചനാൎത്ഥംബഹുമാനത്താൽവ
രും- കൃപാചാൎയ്യർചൊന്നാൻ—വമ്പനാംഭീഷ്മർ- മ-ഭാ—ദാരങ്ങ
ളായിവൾ-കെ-രാ-അന്ധനായുള്ളൊരുനമ്മെ—ഇഞ്ഞങ്ങൾകൈ
തൊഴുന്നെൻ(കൃ.ഗാ.)പെങ്ങൾ-ഗുരുക്കൾ-പണിക്കർ—തമ്പ്രാ
ക്കൾ-

൨., ഏകവചനത്തൊടുംവൃന്ദാൎത്ഥത്താൽബഹുവചനംചെരും[ 108 ] ഉത്തമരായജനം-വാഴ്ത്തിനാർ കാണിജനം(കെ.രാ.)സുന്ദരീ
ജനം ചൊന്നാർ-നാരീജനംമിക്കതുംപരവശമാർ-രണ്ടുപരിഷ
യുംസന്നദ്ധരായാർ-സൈന്യംതിരിച്ചുമണ്ടിനാർ(മ-ഭാ.)ദുഷ്ടരാം
ശത്രുക്കൂട്ടം(കെ.രാ.)അക്ഷരൂപങ്ങളായിചതിച്ചകൂട്ടം(നള.)
അധിപതിമാരുടെപെരുംഇവ-ധരിപ്പതിന്നാളായപുരുഷന്മാ
ർ(ഭാഗ.)വധിക്കെണ്ടുംപെരിൽഅയക്കെണ്ടതാരെ(കെ-രാ)-
സഭാസത്തിൽഒരുത്തമൻ(വ്യ-മാ.)-ദെവഗന്ധൎവ്വസിദ്ധന്മാർ
ഒന്നിലുംപ്രതിയൊധാവില്ല(കെ. രാ.)ആണ്മയിൽമാണിക്യമായ
നളൻ(ദ.നാ.)——ചിലർസുകൃതിതൊന്നിക്കുംഅതിൽഒന്നായ
ത്ഈദശരഥൻ-(കെ-രാ)ഏതിതിൽഅവൾ്ക്കിഛ്ശ-നെരിട്ടതിൽ
ഒടാതവർഎല്ലാരെയുംപിളന്താൻ-(ര.ച.)

൩., സംഖ്യാവാചികളൊടെ ഏകവചനം വളരെനടപ്പു-ആയി
രംതിങ്കൾതൻകാന്തി(കൃ-ഗാ.)നാലുവെദം-ആറുശാസ്ത്രം-നൂറാ
ൾ-പലഗ്രാമവും- കുഴിച്ചുവെച്ചവരാഹൻഎടുത്തു(= ആയിരം)-
എതാനുംചിലഏടു(കെ.ഉ.)

൪., വിഭജനവാചകത്തിൽ ഏകവചനംഉപയൊഗിക്കും-ഉ-ം
തങ്ങൾ തങ്ങൾ വിട്ടിൽപൊയി—ൟരണ്ടുസല്ഫലംനല്കിനാർ(നള)

൫., പുല്ലിംഗരൂപത്തൊടു സ്ത്രീലിംഗാൎത്ഥംചെരും—ഒരുപെ
ണ്ണെട്ടുകാലൻ-പാൎവ്വതിവലിയതമ്പുരാൻ-റാണിമഹാരാജാവു
(തി-പ-) നിണക്കുകൎത്താവായിരിക്കുംകെകയി(കെ.ര.)

൬., നപുംസകരൂപംസ്ഥാനനാമങ്ങളിൽ പുരുഷവാചിയാ
യുംകാണും-ഉ-ം കൊലംവാഴ്ചയെക്കണ്ടു- പുറവഴിയാംകൊവി
ലെക്കൂട്ടി-തിരുമങ്ങലത്തൊടുപറഞ്ഞു-൬൪ ഗ്രാമത്തെയുംപു
റപ്പെടുവിച്ചു.(കെ.ഉ.)വലിയമെലെഴുത്തു(തി.പ.)

൭., നപുംസകംസബുദ്ധികൾ്ക്കുംപറ്റും- വെദവിത്തുകളാകി
യഭൂസുരർ(§-൧൮൬)—പരമാത്മാവ്സദസത്തുംമഹത്തുംപ
ലപലഗുണവത്തുംനിത്യൻ(ജ്ഞാനപാന)—ഘൊരങ്ങളായൊരു
രക്തബീജന്മാർ(ദെ-മ.) [ 109 ] ൮., അബുദ്ധികളെ പുരുഷീകരിക്കാം—— a., ദൃശ്യങ്ങളാ
വിതു—മത്തനായവൃഷഭം(കെ.രാ.)-ധൃഷ്ടനാംഅന്നം(നള)കാ
ള-അവൻ-അതു—— കാകന്മാർ-അവർ-അവ(പ.ത.)ഗൊക്ക
ൾവന്നാർ(മ.ഭാ.)മീനൻമിഴുങ്ങിനാൻ(കൃ.ഗാ.)ഭീമരായകൂമന്മാ
ർ- കപികൾഏവരും.(സീ.വി.) കുതിരകൾഓടിതുടങ്ങിനാർ-
അന്ധകാരങ്ങൾ കൂടിനാർ ഘൊരനാം കാട്ടുതീദഹിച്ചാൻ(നള)
-ദെവിക്കുസമരൂപിണിയായസിംഹം-(ദെ. മാ.) ശൈലാഢ്യനായ
വിന്ധ്യൻ- പൎവ്വതൊത്തമനായമഹെന്ദ്രത്തിൽ(മ.ഭാ.)ഗ്രഹങ്ങൾ
അവരവർ(തി. പ.)—

b., അദൃശ്യങ്ങൾധൎമ്മവുംഅധൎമ്മവുംഎന്നിവർഇരിവരും(വൈ.ച)
പാപങ്ങൾഎന്നൊടുതൊറ്റ്ഒടിനാർ(കൃ.ഗാ.)ദുഷ്ടനാം കലിയുഗം
(നള) ഗൎഭസ്ഥനായജീവൻ-ബുദ്ധീന്ദ്രിയാദ്യങ്ങളെദാസരാക്കി
(കൈ.ന)——ചിന്തയാകുന്നതുകാൎയ്യവിനാശിനി(ശീവി.)നിദ്രാ
താൻമണ്ടിനാൾ‍(കൃ.ഗാ.)

൩൫൦. കൎത്താവിന്നു സംശയഭാവത്താൽ എകവചനനപുംസ
കത്വംവരും—ഉ-ം കൊന്നതുചെട്ടിയല്ല-അൎത്ഥാൽകൊന്നത്ഏ
വൻഎന്നാൽഎവരെന്നാൽഎതെന്നാൽ-അടുത്തതുഭരതന
ല്ലയൊ(കെ.രാ.)പുത്രീപുത്രാദികളിൽ മൂത്തതു——അതിന്നുസാ
ക്ഷിഇവരെല്ലാവരും—


൧., നാമാധികാരം

§൩൫൧.നാമാധികാരം ക്രിയാധികാരംഅവ്യയാധികാരംഇങ്ങ
നെമൂന്നുഭാഗങ്ങൾഉള്ളതിൽനാമാധികാരത്തിന്നു൩അദ്ധ്യായ
ങ്ങൾഉണ്ടു-അതിൽഒന്നു-സമാനാധികരണം-എന്നുള്ളതുകൊ
ണ്ട്അനെകകൎത്താക്കെളെകൊത്തുചെൎക്കുന്ന പ്രകാരവുംഒരു
നാമത്തൊടുപൊരുന്നുന്നവിശെഷണങ്ങളെചെൎക്കുന്നപ്രകാര
വുംഉപദെശിക്കുന്നു—പിന്നെആശ്രിതാധികരണം എന്നതി
ൽവിഭക്തികളുടെഅനുഭവത്തെവിവരിച്ചുചൊല്ലുന്നു-മൂന്നാമ [ 110 ] തിൽപ്രതിസംജ്ഞകളുടെഉപയൊഗംചൊല്ലിക്കൊടുക്കുന്നു

൧. സമാനാധികരണം

അനെക കൎത്താക്കൾ.

§൩൫൨. രണ്ടുമൂന്നുകൎത്താക്കളെ ഉം എന്നുള്ളഅവ്യയംകൊ
ണ്ടുകൊത്തുചെൎക്കാം—ഉ—ംഅഛ്ശനുംമകനുംവന്നു—

§൩൫൩. സമാസത്താൽ ബഹുവചനമാക്കിചെക്കാം-ഉ-ംഅമ്മ
യപ്പന്മാർ, അപ്പനമ്മാമ്മന്മാർ, പുണ്യപാപങ്ങൾ-ഉമ്മെചെൎത്താ
ൽഎകവചനവുംകൊള്ളാം— മുരശുമിഴുകുപറപടഹങ്ങളും(നള)
മാതാഭഗിനിസഹൊദരഭാൎയ്യയും

§൩൫൪.കൎത്താക്കളെവെറുതെകൊത്തുഇചുട്ടെഴുത്തുകൊണ്ടു
സമൎപ്പിക്കാം-ഉ-ം ബ്രാഹ്മണർ ക്ഷത്രിയർ വൈശ്യർഇവരിൽ-
വട്ടക സ്രുവം ചമതക്കൊൽഇവ (കെ-ഉ-)അരിമലർഅവിൽഇ
വകൾ(നള)ഗിരി ഗംഗാസമുദ്രംഇവറ്റിങ്കൽ(മ.ഭാ.)——ഇങ്ങ​െ
നമുതലായപദങ്ങളുംചെൎക്കാം-ഉ-ം ഇങ്ക്രീശ്‌പറിന്ത്രിസ്സ്ഒല്ലന്തപ
റങ്കിഇങ്ങിനെനാലുവട്ടത്തൊപ്പിക്കാർ-ആനതെർ കുതിര കൾഇ
ത്തരത്തൊടു(കെ. രാ.) കുങ്കുമം കളഭംഎന്നിത്തരം(നള.)

§൩൫൫.എന്നു-ഒക്കയും-എല്ലാം- ആകമുതലായസംഖ്യാവാചി
കൊണ്ടുംസമൎപ്പിക്കാം-ഉ-ംതന്നുടെപിതാഗുരുഎന്നിവൎകളെ(ഹ.വ.)
മംഗലതാലപ്പൊലിമംഗലചാമരങ്ങൾഎന്നിവ(കെ.രാ.)പെരി
ഞ്ചെല്ലൂർ പയ്യനൂർ എന്നിങ്ങനെഉണ്ടാകുംസ്ഥലത്തിങ്കൽ(കെ.ഉ.)
——മസൂരി കുഷ്ഠം ഇങ്ങനെമഹാവ്യാധികൾഒക്കയും(കെ.ഉ.)-തീ
യർ മുക്കുവർ മുകവർഎന്നിവർഎല്ലാം-ഇങ്ങിനെഎല്ലാംഉള്ളഅ
നുഗ്രഹം——പുത്രമിത്രകളത്രംഎല്ലാവൎക്കും-നാടുകൾ കാടുകൾ
എങ്ങും (കെ.രാ.)-ഐഹികംപാരത്രികം രണ്ടിന്നുംവിരൊധം
(നള)- ഋഗ്വെദം യജുൎവെദം സാമവെദം അഥൎവ്വവെദംആ
കനാലുവെദങ്ങളും(തത്വ)— കാമനും ക്രൊധന്താനുംലൊഭവും
മൊഹന്താനും നാലരും(നള.) [ 111 ] §൩൫൬.ഇവഒരൊന്നൊടും ഉമ്മെ ചെൎക്കിലുമാം— ഉ-ംതനയൻഉ
ണ്ടായതും—ഉണ്ടായവാറും-വന്നപ്രകാരവുംഎന്നിവചൊന്നാൽ(മ.ഭാ.)
തീൎമ്മുറിയിൽമുദ്രയുംവിത്തസംഖ്യയുംസാക്ഷിഎന്നിവകാണായ്കി
ൽ(വ്യ.മാ.)പൊന്നുംഭൂമിയുംപെൺഎന്നിവചൊല്ലി(കെ.രാ)
കാൎയ്യബൊധവുംനെരുംലാവണ്യവുംസൎവ്വമസ്തമിച്ചിതൊ(നള)

§൩൫൭.വിഭക്തി പ്രത്യയങ്ങൾസമൎപ്പണനാമത്തിന്നുവരികന്യാ
യം — ൧., ഉ—ം കൃത ത്രെതാ ദ്വാപര കലിഎന്നിങ്ങനെ ൪ യു
ഗത്തിങ്കലും(കെ.ഉ.)ഗുന്മനുംഅതിസാരവുംവിഷംകൈവിഷം
സൎവ്വരൊഗത്തിന്നുംനന്നു(വൈ.ശാ.)—— ൨., പദ്യത്തിൽമുന്നെ
ത്തനാമങ്ങൾ്ക്കുംവിഭക്തിക്കുറികാണും—ഉ-ംപക്ഷിവൃക്ഷാദികൾ്ക്ക്എ
ന്ന് ഒക്കയുംപറയുമ്പോൾ-ആട്ടിന്നുംമൃഗാദികൾ്ക്ക്എന്നിവപതിനാ
റുവയസ്സ്(വൈ.ച) §൩൯൫. കാണ്ക-

§൩൫൮. കൎത്താക്കളിൽഗൌരവഭെദംഉണ്ടെങ്കിൽസാഹിത്യവി
ഭക്തിഹിതമാകുന്നു-ഉ-ംഅവൾകുട്ടിയുമായിവന്നു- കുട്ടിയൊ​െ
ട-§൪൪൭. ʃ.

§൩൫൯.തരത്തെ കുറിക്കുന്നഎകദെശവാചകത്തിൽആദിഎന്ന​െ
തഉപയൊഗിക്കും—ഉ-ം ൧.,ധാന്വന്തരം സഹസ്രനാമം ആദിയാ
യുള്ളൟശ്വരസെവകൾ(കെ.ഉ.)—തലച്ചൊറുവറണ്ടതുംതലക
നക്കുന്നതുംഇതാദിയായുള്ളതലവ്യാധികൾനൂറുപ്രകാരവുംഇളെ
ക്കും (വൈ.ശ.) ഇത്തരംആദിയായവാക്യം(കെ. രാ.)——ഗാത്രമാ
ദിയായെല്ലാം(വൈ.ച.)വജ്രമാദിയായവ-ഇഞ്ചിമഞ്ഞൾഇത്യാ
ദിഒക്കയും-നാരദനാദികൾ,യുധിഷ്ഠിരനാദികൾ(മ.ഭാ.)-ഇന്ദ്രാ
ദിയെക്കാൾമനൊഹരൻ(നള)ഇങ്ങിനെഎകവചനവുംസാധു——

൨., ഊണുംഉറക്കംതുടങ്ങിനതെല്ലാമെ(കൃ.ഗാ)പറതുടക്കമായുള്ളവ
മുഴക്കി(ര.ച.)സിംഹപ്രഭൃതിമൃഗങ്ങൾ പശ്വാദികൾ(വെ.ച.)ആദി
ത്യപ്രമുഖന്മാർ(മ.ഭാ)——൩., നായർമുതലായവൎണ്ണക്കാർ(കെ.ഉ.)-
വീണകൾതിത്തിഎന്നിത്തരംമുതലായുള്ളവാദ്യവൃന്ദം(കെ-രാ)—-

൪., വാസവൻമുമ്പായവാനവർ- മുത്തുകൾമുമ്പായഭൂഷണംസന്ത [ 112 ] തിമുമ്പായമംഗലങ്ങൾ(കൃ.ഗാ.)താരമുമ്പാംനാരിമാർ(കെ.രാ.)—

൫.,മൂവായിരംതൊട്ടുമുപ്പത്താറായിരത്തെയും(കെ.ഉ.)സംസ്കാ
രമാദികൎമ്മങ്ങളെപുണ്യാഹപൎയ്യന്തംആകവെചെയ്ക(അ.രാ.)——

൬.,ഞാനുംമറ്റുംതൎക്കത്തിലുംമറ്റുംതൊറ്റു ഇതിഹാസങ്ങൾപു
രാണങ്ങൾഎന്നിവമറ്റും(മ.ഭാ.)

§൩൬൦.അതുപൊലെശെഷം എന്നതുംസമാസരൂപേണനട
ക്കും-ഉ-ംസാമശെഷംഎന്നാൽദാനംഭെദംദണ്ഡംഈമൂന്നത്രെ


നാമവിശെഷണവിവരം


§൩൬൧.നാമവിശെഷണംപെരെച്ചത്താൽവന്നാലുംസമാസത്താ
ൽവന്നാലും(§൧൬൨)അതുകൎത്താവിൻ്റെമുമ്പിൽനില്പു.

§൩൬൨. നാമവിശെഷണത്തിന്നുവിശെഷാൽകൊള്ളാകുന്ന
തുആകുന്ന ആയ ആം എന്നപെരെച്ചങ്ങൾതന്നെ—ഉ—ംആശ
യാകുന്നപാശം- സത്യവാനായ മന്ത്രി-ഉമ്പർസെനാധിപനാകിയ
ദെവൻ-ഉത്തമമായിട്ടുള്ളരാജ്യം-മുഖ്യനാകുംദുൎയ്യൊധനൻ-
ദൂതനാംഎൻ്റെ(നള)—— ഉപമാനത്തിന്നുംനാമധെയത്തിന്നും
പ്രത്യെകംആകുന്ന ആം ഈ രണ്ടു പറ്റും(യുദ്ധസ്ഥലമാകുന്നസ
മുദ്രം= യുദ്ധാൎണ്ണവം-മ.ഭാ-ആധിയാംരാഹു—ഭെദമാംഉപായം
(നള)

§൩൬൩.എന്ന, എന്നുള്ള-ഈപെരെച്ചങ്ങൾവ്യക്തിനാമങ്ങ
ൾ്ക്കുംമുഴുവാചകങ്ങൾ്ക്കുംകൊള്ളാം-ഉ-ംസൂചീമുഖിഎന്നപക്ഷി-നീ
ജീവിച്ചിരിക്കെണംഎന്നുള്ളആഗ്രഹം

§൩൬൪. അനെകവിശെഷങ്ങൾ ഉള്ളദിക്കിൽ ൧.,ഒന്നുകിൽ
ഉമ്മെകൊണ്ടുചെൎപ്പു-(രക്ഷിപ്പവനുംശിക്ഷിപ്പവനുംആയരാ
ജാ- ഉമ്പരിൽവമ്പും മുമ്പുള്ളനീ-ഭട്ടത്തിരിഎന്നും സൊമാതി
രിഎന്നും അക്കിത്തിരിഎന്നുംഇങ്ങിനെഉള്ളപെരുകൾ(കെ.ഉ.)
൨., അല്ലായ്കിൽമുമ്പെപെരെച്ചങ്ങളെവിനയെച്ചങ്ങളാക്കി
മാറ്റൂ-(ഉ-ം സത്യവാനായിധൎമ്മജ്ഞനായി ദിഗ്ജയമുള്ളരാ [ 113 ] ജാവ്-യൊഗ്യനായ്പൂജ്യനായിഭാഗ്യവാനായുള്ളവൻ-ചാണ-ചാൎന്നു
ചെൎന്നുള്ളഭൂപാലർ. മ.ഭാ.)

§൩൬൫. ദുൎല്ലഭമായിട്ടുരണ്ടുപെരെച്ചങ്ങളും കൊള്ളാം—(ഉ—ംമ
ലപൊലെതടിച്ചുള്ളൊരളവില്ലാതവാനരൻ-കെ.രാ- നിണക്കുള്ള
വലുതായപണി.)——ഇതുവിശെഷാൽനല്ല(§൧൭൪)മുതലായ
വറ്റിൽപറ്റും—(നല്ലൊരു കുലച്ചവില്ലു- ചെയ്തനല്ലകൌശലം-
കുറ്റമറ്റുള്ളനല്ലബാലൻ-കെ.രാ. തെളിഞ്ഞപുതുവെള്ളം—ക
ൎത്തവ്യമല്ലാത്തവല്ലാത്തദിക്കു (ശി.പു)

§൩൬൬. നാമവിശേഷണത്തിന്നുരണ്ടാമതുവഴിസമസാംത
ന്നെ—(നാമസമാസത്തിന്നുംധാതുസമാസത്തിന്നും ഉദാഹരണ
ങ്ങളെ §൧൬൩ ʃʃ ൧൭൦ ʃʃ നൊക്കുക.)- രണ്ടുമൂന്നുസമാസങ്ങ
ളെചെൎക്കുന്നതിവ്വണ്ണം— നൽപൊന്മകൻ-പെരിയനായ്ക്കൊ​െ
ലപ്പെരുവഴി(കെ. രാ.)നരച്ചവൃദ്ധക്കാക്കക്കള്ളൻ്റെ(പത.)
തൂവെണ്ണിലാവു(കൃ.കാ) നിൻഒമൽപുറവടി(സ്തു)——രണ്ടു
വഴികളെയുംചെൎപ്പു—ഉ—ംപാരംമെലിഞ്ഞുള്ളവെള്ളകുതി
രകൾ(നള)

§൩൬൭. ഒരൊവിഭക്തികളുംസമാസരൂപെണചെരും-൧.,
സപ്തമി §൧൬൮. കാട്ടിലെപെരുവഴിയമ്പലം(നള.) ചെഞ്ചീ
രത്തണ്ടിന്മെലെത്തൊലി- ഏകാരംകൂടാതെയും- ക്ഷത്രിയകു
ലത്തിങ്കൽദുഷ്ടരാജാക്കൾ(കെ.ഉ.)പഞ്ചവൎണ്ണത്തിൽഒരു
കൃത്രിമക്കിളി.(മ.ഭാ.)൧൬വയസ്സുപ്രായത്തിൽപത്മാവതി
എന്നുപെരായിട്ട്ഒർഇടച്ചി-സുന്ദരിയിൽഅനുരാഗക്കാരണാ
ൽ(വെ.ച.) കുലയാനമുമ്പിൽ കുഴിയാനയെപൊലെ(=മുമ്പി
ലുള്ള)

൨., ഷഷ്ഠികെവലംസമാസവിഭക്തി-വളവിഭക്തിയുംഒക്കും
(§൧൮൦ ʃʃ ൧൮൫ ʃʃ)

൩., തൃതീയചതുൎത്ഥിസമാസങ്ങൾദുൎല്ലഭം—(പട്ടാലണകൾ—മുത്തി
നാൽകുടകൾ. കെ.രാ.)—സാഹിത്യസമാസം:അവനൊടെചെ [ 114 ] ൎച്ചയാൽ-ദെവകളൊടുപൊരിൽ(മ.ഭാ.)-ചതുൎത്ഥി: കവികുലത്ത
രചൎക്കരചൻ-(ര.ച.) -പഞ്ചമിസമാസം:രാമങ്കൽനിന്നൊരു
പെടി=നിന്നുള്ള(അ.രാ.)

§൩൬൮- നാമവിശെഷണത്തെക്രിയാവിശെഷണമാക്കി
മാറ്റുകതന്നെമൂന്നാമത്‌വഴി-

൧., എണ്ണക്കുറിപ്പിൽ-ഉ-ംപൊന്നുംപണവുംകൊടുത്താർഅസം
ഖ്യമായി(ചാണ=അസംഖ്യമായപൊന്നു)—സഖികളുംഅസം
ഖ്യമായിയാത്രതുടങ്ങി(നള)-ദ്രവ്യങ്ങൾഅറ്റമില്ലാതവണ്ണംന
ല്കി- നാഗങ്ങൾഅറ്റമില്ലാതൊളംഉണ്ടിവർസന്തതി-പെരുമ്പടമ
തിക്കരുതാതൊളം(മ. ഭാ.)-അതിന്നുവൈഷമ്യം എണ്ണരുതാതൊ
ളംഉണ്ടു(ചാണ.)

൨., മറവിനയെച്ചത്തിൽ-അവൻഊടാടിനടക്കാതെഇല്ലൊരു
പ്രദെശവും—നിന്നൊട്ഒന്നുംപറയരുതാതെഇല്ല(ദെ. മാ)- ആറു
ണ്ടുഗുണം ഉപേക്ഷിക്കരുതാതെ പുംസാം-പത്തുപെർഉണ്ടുഭുവിധ
ൎമ്മത്തെഅറിയാതെ(മ.ഭാ.)—അവനുസാദ്ധ്യമല്ലാതെഒന്നുംഇ
ല്ല(ചാണ.)-

൩., കണ്ടുംകെട്ടുംകൊള്ളുന്നപ്രകാരത്തെചൊല്ലുമ്പൊൾ- ഉ-ം
വചനംഅതികടുമയൊടും കെട്ടു.(ചാണ= അതികടുമയുള്ള)-
അവനെഭംഗിയൊടും കണ്ടു - നാദം ബ്രഹ്മാണ്ഡം കുലുങ്ങുമ്പടികെ
ട്ടു.(മ.ഭാ.)രാക്ഷിയുടെവാക്കുഘൊരമായികെട്ടു.(കെ.രാ.)
൪., പെർമുതലായഗുണങ്ങളെചൊല്കയിൽ- ഉ-ംഒരു ഋഷി നി
തന്തുഎന്നപെരായിഉണ്ടായാൻ(മ.ഭാ.) ദാസികൾ ൫൦൦ ആഭര
ണഭൂഷിതരായിരിക്കുന്നെനിക്കു(കെ. രാ)-നാളവെണംഅഭി
ഷെകം ഇളമയായിരാമനു(അ. രാ.)

§൩൬൯.പെരെച്ചത്തെപുരുഷനാമമാക്കി(§൨൩൧)കൎത്താവി
ൻപിന്നിൽഇടുകതന്നെനാലാമതുവഴി— ൧.,നപുംസകം-ഉ-ം
ആട്ടുനെയിപഴയതു(വൈ.ശ.)അപഹരിച്ചാർഅൎത്ഥംഉള്ളതെല്ലാം-
പടചത്തതാഴിയിലിട്ടു.(മ.ഭാ.)- മുതൽപൊയതെത്രഉണ്ടു(വ്യമാ) [ 115 ] വൈരംതീൎപ്പാൻശക്തിവെണ്ടുന്നതില്ല(കെ.രാ=വെണ്ടുന്നശക്തി)
ദക്ഷിണവെണ്ടുന്നത്എന്തു(കൃ.ഗാ.)- കണ്ണുനീർഇന്നുണ്ടായതാ
റുമൊ(മ.ഭാ.)വൎത്തമാനംകെട്ടത്ഒട്ടുംഭൊഷ്കല്ല-(നള)ദെഹം
എകമായുള്ളതനെകമായി- വിപ്രനുപ്രതിഗ്രഹംകിട്ടിയപശു
രണ്ടുണ്ടായതുമൊഷ്ടിപ്പാൻ(പ.ത.)സെനകൾശെഷിച്ചതൊക്ക
വെമണ്ടിനാർ(ശിപു)

൨., നപുംസകബഹുവചനം—സംഖ്യകൾഒന്നുതുടങ്ങിപത്തൊളം
ഉള്ളവ(ത.സ.)ചെലകൾനല്ലവവാരി(കൃ.ഗാ.)അശ്വങ്ങൾനല്ലവ
തെരിഞ്ഞു(നള.)മാരിനെരായശരങ്ങൾവരുന്നവഗദകൊണ്ടുതട്ടി
(മ.ഭാ.)ബാണങ്ങൾഉടലിടെനടുമവയുംപൊറുത്തു(ര.ച.)

൩., പുല്ലിംഗബഹുവചനം-ആറുശാസ്ത്രികൾവന്നവരിൽഒരുത്ത
ൻ(കെ.ഉ.)കൊന്നുഞാൻവീരർവന്നവർതമ്മെഎല്ലാം(കെ.രാ.)വെ
ന്തർനമ്മൊട്എതിൎത്തവർആർഉയിൎത്തൊർ(ര.ച.)യൊഗ്യർവരു
ന്നവരെക്ഷണിപ്പാൻ(ചാണ.)

§൩൭൦. അഞ്ചാമത് വഴിസംസ്കൃതനടപ്പുപൊലെപെരെച്ചംകൂടാ
ത്തസമാനാധികരണംതന്നെ-ഇതുപ്രയൊഗിക്കുന്നദിക്കുകൾആ
വിതു-

൧.,സംബൊധനയിൽ-ഉ—ം ബാലപ്പൈങ്കിളിപ്പെണ്ണെതെന്മൊ
ഴിയാളെ(ചാണ)വാഴ്ക നീഉണ്ണിയുധിഷ്ഠിര(മ.ഭാ.)പൊട്ടീവിലക്ഷ
ണെ- തമ്പുരാൻതിരുവടികാത്തരുളുന്നനാഥ.(പ.ത.)

൨., നാമധെയങ്ങളെചെൎക്കയിൽ- ഒന്നുസ്ഥലനാമങ്ങൾ-പെരി
ഞ്ചെല്ലൂർഗ്രാമം— ഋഷവാൻഗിരീ—ദണ്ഡകംവനം- കൎമ്മഭൂമിമ
ലയാളം— കൊലംനാടു— കൊലംവാഴ്ച- മലയാളംഭൂമിയിങ്കൽ—
—പിന്നെപുരുഷനാമങ്ങൾ- നിങ്ങളെപുത്രൻഎൻ ഭ്രാതാവു
രാമൻ-(കെ. രാ.)രാമവൎമ്മആറാംമുറമഹാരാജാവ്(തി.പ.)എ
ൻപുത്രൻ ഉദയവൎമ്മൻ- ഉളളാടൻ ചെനൻ- വെലൻ അമ്പു-
കെളുനായർ- ജ്യൊത്സ്യൻപപ്പുപിള്ള-വാനരരാജൻബാലി
——ശെഷംചിലതു- മെടമി രാശി(പൈ)- അന്നുരാത്രി- നാല്ക്കൊ [ 116 ] മ്പനാന(കെ. രാ) §൧൬൫— കള്ളത്തിപ്പശു—തുള്ളിച്ചിപ്പെൺ-
(പ. ചൊ.)

൩., കവികളുടെഗുണവൎണ്ണനത്തിങ്കൽ-ഉ-ംഉഗ്രൻദശാ
സ്യൻ-വീരൻ ദശമുഖൻ(ഉ-രാ) നിൎല്ലജ്ജൻദുൎയ്യൊധനൻ-
അവൾപെറ്റവൻഒരുനന്ദനൻ(മ. ഭാ.)മാങ്കണ്ണിസീത(കെ.രാ)
ബ്രഹ്മസ്വംപശുവിനെ(പ. ത.)—— ജന്മനാശാദിഹീനൻ കന്മ
ഷവിനാശനൻ നിൎമ്മലൻ നിരുപമൻ കൃഷ്ണനങ്ങെഴുന്നെള്ളി
(മ.ഭാ.)—ഏകനായിആദ്യന്തഹീനനായി നിഷ്കളൻ നിരഞ്ജ
നൻനിൎഗ്ഗുണൻ നിത്യൻ പരൻ സൎവ്വ വ്യാപിയായിരിപ്പവന
ത്രെ പരമാത്മാവ്(വില്വ)-

൪., പദ്യത്തിൽവിഭക്തിപ്പൊരുത്തവുംവന്നുപൊകും. ഉ—ം
മന്ദിരെ മനൊഹരെ(നള)

൫. പ്രതിസംജ്ഞകളിൽ-ഞാൻഒരുപുരുഷൻതാൻ ക
ണ്ടിരിക്കവെ(ചാണ) ഏഷ ഞാൻ---.. §൫൨൩ʃʃ കാണ്ക


സംഖ്യകളാലെനാമവിശെഷണം


§൩൭൧.സംഖ്യാനാമവുംഅളവുതരങ്ങളെകുറിക്കുന്നനാമവുംമു
ന്നിലാക്കി പ്രധാനനാമത്തൊടെവിഭക്തിപ്രത്യയംചെൎക്കുകത‌​െ
ന്നഎറ്റംനടപ്പു

൧., ഏകവചനത്തൊടെ(§൩൪൯. ൩) ആയിരംഉപദെശം
അഞ്ചുനൂറായിരംതെർ(ദെ. മ.) അമ്പതുകൊടിപ്പണം(നള)
ൟരെഴുപതിനാലുലെകത്തിലും

൨., ബഹുവചനത്തൊടെ- ഉത്തമഗുണരായുള്ളൊരെട്ടുമന്ത്രി
കൾഅനെകമായിരംപശുക്കൾ(കെ. രാ.)അമ്പതുലക്ഷംപ
ശുക്കളെ.(നള)

൩., തരനാമത്തൊടെ എകവചനം-ഒരുതുള്ളിവെള്ളം-ഒരു
ചുളഉള്ളി- രണ്ടു മുറിതെങ്ങാ-നൂറുപ്രകാരം ചെവിയിലെ വ്യാ
ധിഎല്ലാം(വൈ. ശ.)- ൧൦ ഇടങ്ങഴി നെല്ലു- നാല്പിടി നെല്ലിനെ [ 117 ] യാചിച്ചു(കൃ.ഗാ.) മൂവാണ്ടുകാലംപിരിഞ്ഞു-(ശി.പു.)-കാല്ക്ഷണംകാ
ലം കളയാതെ-൬നാഴികനെരം-എട്ടുപലം- ൫൦൦൦സംവത്സരം കാ
ലം(ദെ.മാ)പുകുകിന്നു ൫൨൪പണംവില(ക.സാ.)-൨പണം കൂലി-
നൂറ്ററുപതുകാതംഭൂമി—മുക്കാതംവഴിനാടു-(കെ.ഉ.)-നൂറ്റെട്ടു
കാതംവഴി(നള)എഴുനൂറുയൊജനലങ്കാരാജ്യംചുട്ടു.(മ.ഭാ.)എ
ന്നുരണ്ടുകൂട്ടംവിചാരം(വൈ.ച.)-പന്ത്രണ്ടുനടപ്പുകൂലിച്ചെകം-
(കെ-ഉ.)

൪., തരനാമത്തൊടെ ബഹുവചനം-നാലുപെരമാത്യന്മാർനാലു​െ
പർമക്കൾ-എട്ടുവെരസുരകൾചത്താർ‍ഒരെഴുവെർപാപികളായസു
യൊധനന്തമ്പിമാർ.(മ.ഭാ.)-അഞ്ചുവഴിക്ഷത്രിയരെയും-മൂന്നില്ലം
വാഴുന്നൊർ(കെ.ഉ)ആറെണ്ണംകുട്ടികൾ-ദുഷ്ടന്മാർഒരുകൂട്ടം- മൂന്നു
കൂട്ടംദൊഷങ്ങൾനായന്മാർ(പ.ത.)

൫., രണ്ടുബഹുവചനത്തിനാൽഘനംഏറിവരും-ഉ-ംഇരിവർഏ
റാടിമാർ-നാലർകാൎയ്യക്കാർ-മുപ്പത്തൈവർപരദെവതമാർ(കെ.ഉ)
എണ്മർവസുക്കൾ.(കൃ.ഗാ.)

§൩൭൩.പദ്യത്തിൽഉമ്മെകൊണ്ടുംപെരെച്ചങ്ങളെകൊണ്ടുംവിസ്താ
രംവരുത്തിചെൎക്കും-ഉ-ംഎട്ടുംഇരിപതുമായിവയസ്സുകൾ(കെ.രാ=൨൮)-
എണ്പതുംഎട്ടുംവയസ്സുചെല്വു(ഭാഗ.)നാല്പതുംഅഞ്ചുംഅക്കാതംവ
ഴിയുള്ളഗ്രാമെ(ചാണ)൧൨പെരായസെനാപതികൾ(കെ.രാ)ൟ
രേഴെന്നെണ്ണംപെറ്റീടുന്നപാർഎല്ലാം(കൃ.ഗാ.)ൟരെഴാംപാരും
(ര.ച.) ൭൦ ജാതിയുള്ള കൺവ്യാധി(വൈ-ശ. അല്ലെങ്കിൽ §൩൬൯.
പൊലെ- തൊണ്ണൂറ്റാറുതരംവ്യാധികണ്ണിലെതു)

§൩൭൩.എറ്റംനടപ്പുള്ളനാമങ്ങളെസമാസത്താലെചുരുക്കിചെൎപ്പു-
(§൧൪൯.)ഉ-ംഒരാൾ-പന്തീരാണ്ടു-പന്തിരുകുലം-നാല്പത്തീരടിസ്ഥാ
നം-എെങ്കുടികമ്മാളർ-ൟരേഴുലകു-മൂവടിപ്രദെശത്തെ(ഭാ ഗ.)ഇ
രുപത്തെണ്കുടം. പൈമ്പാൽ (കൃ.ഗാ.)മുന്നാഴിഅരി-മുന്നാഴിമൊരി
ൽ(വൈ)—പതിന്നാഴിത്തെൻ(കേ.രാ.)-അഞ്ഞൂറ്റാണ്ടു-അനെകാ
യിരത്താണ്ടു.(മ.ഭാ.)പത്താനബലമുള്ളൊരുംആയുതസംഖ്യാബ [ 118 ] ലമുള്ളൊരുംകൊടിസംഖ്യകളായിമുപ്പത്തീരായിരത്താണ്ടു(കെ.രാ)

§൩൭൪. ഒരുനാമത്തെവിശെഷിപ്പാൻഒന്നുരണ്ടുസംഖ്യകളെവെ
റുതെചെൎക്കാം-ഉ-ംഒന്നുരണ്ടാൾ(പ.ത=ഒരാളൊ രണ്ടാളൊ)രണ്ടുമൂ
ന്നടിവാങ്ങി(നള.)നാലഞ്ഞുനാഴിക-അഞ്ചാറുമാസം(വെ.ച.)- അ​െ
ഞ്ചട്ടുവട്ടം(കെ.രാ.)എഴെട്ടുപത്തുദിനങ്ങൾകഴിഞ്ഞു.(കൃ.ഗാ)- -അ
തുപൊലെപത്തുനൂറാൎത്തു—പത്തുനൂറായിരംകുത്തിനാൻ.(മ.ഭാ.)—
-ഉം ചിലപ്പൊൾചെരും: ആയിരം എണ്ണൂറും മുന്നൂറുംനൂറുംഎഴഞ്ചു
മൂന്നൊന്നുംതലയു ള്ളൊർ(മ.ഭാ.)——ഒ ചെൎന്നാൽ:എട്ടൊ
പത്തൊനന്ദനന്മാർ(പ.ത.)

§൩൭൫. നാമത്തിൽപിന്നെസംഖ്യയെചൊല്ലുന്നതുംകൂടെനടപ്പാകു
ന്നു- ൧., വിശെഷാൽപ്രതിസംജ്ഞകളൊടെ-ഉ-ംഞാൻഒരു
ത്തനെപൊരൂ(അ.രാ.)ഞാൻഏകൻമരിപ്പതു(ഉരാ.)നിങ്ങൾശ
തത്തെയുംകൊല്ലുക- ബുദ്ധിതാൻഒന്നുതന്നെസൎവ്വവുംജയിക്കുന്നു
(ചാണ.)അതൊന്നുഒഴികെ- ആയ്തുരണ്ടു-

൨., തുകയുടെഅൎത്ഥത്തൊടുംമറ്റും-ഉ-ം കണ്ണുരണ്ടും-ലൊകങ്ങൾപ
തിനാലും— പറഞ്ഞതുരണ്ടും(കെ.രാ)ശിരസ്സുപത്തുള്ളൊൻ(ര - ച)ആ
ഴികൾനാലിലകം—ആഴികൾഏഴിൻ്റെആഴം- (കൃ.ഗ.)പത്നിമാർ
പതിമൂവർ(ഭാഗ.)-വല്ലഭമാർപതിനാറായിരത്തെണ്മർഎല്ലാവരും-
വസുക്കൾഎണ്മരും(മ.ഭാ.)——തെർഒരുകൊടിയൊടും.(ദെ.മാ.)
ചെന്നുവയസ്സാറുപതിനായിരം—യൊജനവഴികൾമൂന്നര-പായസം
എട്ടാലൊന്നു(കെ.രാ)പഴമുളകുമണിഇരുനൂറു(വൈ.)-രാജ്യംതരു
ന്നുപാതിയും-പ്രാണൻപാതിപൊയി-കാലംഒന്നിന്നു-പണംഒന്നുക്കു-

§൩൭൬.പ്രധാനനാമംസംഖ്യയുടെമുമ്പിലുംതരനാമം പിന്നിലും നി
ല്ക്കുകതന്നെയുംന്യായം-ഉ-ം.ഭൂഷണംനൂറുഭാരം.(മ.ഭാ.) കൎണ്ണാടകം
൭൦൦ കാതംവാഴുന്നരായർ.(കെ.ഉ.) കുഷ്ഠം ൧൮ജാതിയും-ഗുന്മം
൫തരത്തിന്നുംനന്നു-വയറ്റിലെമൎമ്മം൩ജാതിയും- കുറുക്കുലു ൫പ
ലം-ത്രിഫലമൂന്നുപലം- കുരുന്നുഇരിപിടി-ശംഖുഒരുപണത്തൂക്കം
(വൈ.ശ.)അമ്മമാർ ൩ പെരും-(കെ. രാ)പുത്രന്മാർഒരുപൊലെവീ [ 119 ] ൎയ്യവാന്മാരായിഒരുനൂറുപെർഉണ്ടായി(ചാണ.)പാന്ഥന്മാർഒരുവിധം
(നള)

§൩൭൭.സംഖ്യാവാചിയായഒന്നുലൊപിച്ചുംപൊകും-ഉ-ംഉരിതെനും-
ഉഴക്കുപഞ്ചതാരയും.പശുവിൻനെയിനാഴിവീഴ്ത്തി(വൈ.ശ.)——
അളവുനാമംലൊപിക്കിലുമാം(നൂറുനെല്ലുഎട്ടുനീർ-എണ്ണരണ്ടു)-അതി
സ്പഷ്ടമായിവിവരിക്കിലുമാം(നീർഇടങ്ങാഴിപന്തിരണ്ടുനീർ) വൈ-ശ-

§൩൭൮.സ്ഥാനസംഖ്യകൾ്ക്ക് (§൧൫൯)ഉദാഹരണങ്ങൾ-രണ്ടാംവരം-
നാലാംമുറതമ്പുരാൻ-അഞ്ചാമതൊരുവെദം-മൂന്നാമതാംപുരുഷാ
ൎത്ഥം(നള)ഗാന്ധൎവ്വവിവാഹം അഞ്ചാമത്എത്രയുംമുഖ്യം(മ.ഭാ.)
രണ്ടാമതാകിയമാസം- നാലാമതാംമാസം.(ഭാഗ.)

§൩൭൯. ഹരണസംഖ്യകൾ്ക്ക (§൧൫൬) ഉദാഹരണങ്ങൾ-ഇവ
ഒരൊന്നു കാല്പണത്തൂക്കംപൊടിച്ചു-ചന്ദനംചുക്കുംഇവഎൺ്പലം
കൊൾ്ക-ഇവസമംകൊൾ്ക-ഇവഒരൊന്നുആറാറുകഴഞ്ചുകൊൾ്ക
(വൈ.ശ.)—പുത്രരെഒരൊന്നിൽഉല്പാദിപ്പിച്ചുപതുപ്പത്തവൻ-
(കൃ.ഗാ.)-സങ്ക്രമത്തിന്നുമുമ്പിലുംസങ്ക്രമംകഴിഞ്ഞിട്ടുംപതിനാറീ
തുനാഴിക-തുലാസങ്ക്രമത്തിന്നു മെല്പ്രകാരംപതുപ്പത്തുനാഴിക.
(തി.പ.)

പ്രതിസംഖ്യകളാലെനാമവിശെഷണം

§൩൮൦.മെൽപറഞ്ഞഅളവുതരനാമങ്ങൾ(§൩൭൧)സംഖ്യാവാ
ചികളായിപെരെച്ചംകൂടാതെചെരുന്നു-

൧., പ്രധാനനാമംഅവസാനിക്കും—മെത്തരംകല്ലു-(പ.ത.)-ഒ
ക്കഇവണ്ണംബഹുവിധംകൎമ്മങ്ങൾ-(സഹ.)-യാതൊരുജാതിശീലം
യാതൊരുജാതികൎമ്മം(ദെ.മാ.)അവൻ്റെവകപണ്ടങ്ങൾ.

൨., പ്രധാനനാമംമുഞ്ചെല്ലും—ആളുകൾഉണ്ടുസംഘം(കൃ.ച.)കാ
മക്രൊധങ്ങൾആയവീചികൾപലതരം-പെറ്റാൾഗൊക്കളെബഹു
വിധം.(മ.ഭാ.)പുഷ്പങ്ങൾതരംതരം കണ്ടു(കെ.രാ)

§൩൮൧-സൎവ്വനാമങ്ങൾ(§൧൩൯)മുന്നിലുംപിന്നിലുംചെൎന്നുവ [ 120 ] രും—൧.,എല്ലാമരങ്ങളും—സൎവ്വലൊകവും-സകലമനുഷ്യരും-അ
ഖിലവുംവന്നകാൎയ്യങ്ങൾ.(ഉ. രാ.)എല്ലാംഗ്രഹിക്കാംവിശെഷങ്ങ
ൾ.(നള)

൨., ഇന്നവഎല്ലാം ഒക്ക ഞങ്ങളെകെൾ്പിക്ക-(വില്വ)വിരല്ക്കെല്ലാം
(വൈ.ച.)ചിലൎക്കെല്ലാം(മ.ഭാ.)——മക്കൾ്ക്ക്ഒക്കവെ(മ.ഭാ)അ
സ്ഥികൾഒക്കപ്പാടെ൩൬൦ (വൈ. ച.)ഇവർഒക്കയും-ഇങ്ങനെഒ
ക്കഭവിച്ചു(കെ.ഉ.)——വംശംആകമുടിപ്പാൻ.ഇതാകവെ-ധീര
തഅറവെകൈവിട്ടു(ര.ച.).ഉള്ളപൊരുൾഅടയക്കൊണ്ടു(മ.ഭാ.)
ദ്വാദശസംവത്സരംമുഴുവൻ-വൃത്താന്തങ്ങൾമുഴുവൻ(മ.ഭാ.)-ബ്ര
ഹ്മാണ്ഡംമുഴുവനെവിഴുങ്ങി-ശത്രുഗണങ്ങളെനിശ്ശെഷംഒടുക്കി(കെ.രാ)
വംശംഅശെഷവും-(മ.ഭാ.)

§൩൮൨. എപ്രതിസംജ്ഞയാലുള്ളഅസീമവാചിയുടെപ്രയൊഗം
പലതും—൧.,സ്വാമികാൎയ്യം എക്കാൎയ്യവും-വൃത്താന്തങ്ങൾഎപ്പെ​െ
ൎപ്പട്ടതും(കെ.ഉ.)അതെപ്പെരും-ദുരിതങ്ങൾഎപ്പെരും(മ.ഭാ.)—
—൨., എതൊരുവൈദ്യനും-എതുംഒരുകുറവെന്നിയെ(മ.ഭാ.)എ
തുംഅപത്ഥ്യംഒല്ലാ(വൈ. ശ.)എതുമെശങ്കകൂടാതെ(ചാണ.)——
ആവതെന്തപ്പോഴെതും(വൈ.ച.)——ഞങ്ങൾആരുംവന്നില്ല-ആ
രുംഅകമ്പടികൂടാതെ(അ. രാ.)— ൩., എത്രഎങ്കിലുംലാഭംകിട്ടാ
തെ(മ.ഭാ.)ആരുവാൻ.ഒരുശാസ്ത്രിബ്രാഹ്മണൻ(പ.ത.)ആരുവാ
ൻഎനിക്കൊ‌രുരക്ഷിതാവുള്ളു(നള)——എതാനുംപ്രജകൾ(പ.ത.)
ഏതാനുംപിഴകൾപിഴച്ചീടിൽ(കെ.രാ.)എതാനുംഒരുദുഃഖംഉണ്ടു
(ദെ.മാ.)—എതാനുംചിലവൎത്തമാനങ്ങൾ.(കെ.ഉ.)——അൎത്ഥംഎതാ
നും-നമ്മൾആരാനും-(ചാണ.)എന്തുവാൻഒരുത്തൻ്റെമായയോ-
എന്തുവാൻഭവിച്ചായം(നള.)അവൾ്ക്കഎന്തുവാൻഇങ്ങനെജാത
കം(ശി.പു.)

§൩൮൩. ആധിക്യത്തെ(§൧൪൨) കുറിക്കുന്നവിധങ്ങൾആവിതു
——൧.,പ്രതിസംജ്ഞമുന്നില്ക്ക— a., പെരിക കാലം-വളരെ ദ്രവ്യം-
അധികംപൊന്നു-വിസ്താരംധനം.തുലൊംദുൎന്നിമിത്തങ്ങൾ—— [ 121 ] പെരുതുനീചെയ്തകരുമകൾഎല്ലാം(മ.ഭാ.)- b.,അനെകംആയിരത്താണ്ടു-
അനെകമനെകംരാജാക്കന്മാർ(കെ.ഉ.)-പിന്നെവീരർഅനെകംവാ
യ്ന്താർ—വൈയവന്മാർഅനെകങ്ങൾ(രാ.ച.)—— c.,മിക്കതുംഅറിവുണ്ടാം.
മിക്കതുംതീരുംപാപം(കെ.രാ.)ഒക്കമിക്കതുംനക്ഷത്രങ്ങൾ(ഭാഗ.)-

൨., പ്രതിസംജ്ഞപിന്നില്ക്ക——ക്രുദ്ധതപാരം—ദുഃഖംതുലൊം——
അഹൊരാത്രംമിക്കതും(ഭാഗ)പൊല്ക്കുടംഉള്ളവമിക്കതും(കൃ.ഗാ.)അ
രക്കർമിക്കതും(ര.ച.)അസുരപ്പടഎല്ലാംമിക്കതുംഒടുങ്ങി——രത്നബീ
ജന്മാർഅസംഖ്യംഉണ്ടായി.(ദെ.മാ.)

§൩൮൫.നാനാത്വവാചികൾഅവ്വണ്ണംതന്നെ-

൧., പലവുംആശീൎവ്വചനാദികൾചെയ്തു.(മ.ഭാ.)പലവുലകായി(കൈ.ന.)
ഇവപലമഹാദൊഷംഒന്നുംഇല്ല.(നള)മറ്റുംപലപലവിക്രമംചെയ്തു
(മ.ഭാ.)-ചിലവിശെഷങ്ങൾ—— ൨.,ഇവപലവുംഉരചെയ്തു(മ.ഭാ.)വീടു
കൾപലതിലും(കെ.രാ.)വഴിപലതുണ്ടു.(നള.)മറവാക്യങ്ങൾപലവാകി
ലും(കൈ.ന.)——നീസൃഷ്ടിച്ചജന്തുക്കൾഇച്ചിലർ- മന്ത്രികൾഇഷ്ടംപറയും
ചിലർ(മ.ഭാ.)——൩., വല്ലസങ്കടവും-വല്ലതുംഒരുരാജ്യം(നള.)വല്ലതു
മവൎക്കൊരുവിപത്തുണ്ടാം(കെ.രാ.)——വല്ലൊരുവഴികാട്ടു(ഭാഗ.)——
വാശ്ശജാതിഎങ്കിലും(പ.ത.)

§൩൮൫. അല്പതാവാചികൾ— ൧.,ചെറുതുകാലംകൊണ്ടു(കെ.രാ)ചെ
റ്റെടം(വൈ.ച.)അസാരം കഞ്ഞി കുറയദിവസം-തെല്ലുണ്ടുപരാധീനം
(പ.ത.)ഇത്തിരിനെരം(മ.ഭാ.)ൟഷൽപ്രസംഗപശ്ചാത്താപം(ഭാഗ.)
൨., ചിത്തശുദ്ധിചെറുതുണ്ടായി(൮.വ)വിദ്യചെറ്റില്ല(അ.രാ.)ഔ
പമ്യംകാണാലെശം(കെ.രാ.)——൩.,പാൽഒട്ടുകുടിച്ചുശെഷംതളിച്ചു(കൃ.ച.)
അറിഞ്ഞതുഒട്ടൊട്ടുചൊല്ലാം(ഭാഗ.)എത്രനാൾഒട്ടുപൊറുത്തു(കൃ.ഗാ.)
ഒട്ടുമെകാലംപൊരാ(മ.ഭാ.)——൪.,കാരണംകുറഞ്ഞൊന്നുപറയാം-
(കെ.ഉ.)ദൊഷംഇല്ലെടൊകുറഞ്ഞൊന്നു(കെ.രാ.)——൫.,വരാഹൻചെ
ലവിന്നുമാത്രംകുറയഎടുത്തു—അത്രമാത്രംധനംകിട്ടി(നള)അത്ര
മാത്രമാകിലുംഭൊജനംതരിക.(ശി.പു.)ഒരുകാതംമാത്രമെവഴിയുള്ളു
(പ.ത.)——ദൎശിക്കമാത്രത്താലെ(ഭാഗ)=കാണ്കമാത്രമെമൂലം.(മ.ഭാ.)[ 122 ] §൩൮൬. അന്യതാവാചികൾ— ൧., മറ്റെവരണ്ടും(കൈ.ന.)-മറ്റെക്ക
രം- മറ്റാധാരമില്ല- മറ്റുംഒരുപക്ഷം-(ഭാഗ.)-ചൊറുമ്മറ്റുംവെണ്ടുന്നതൊ
ക്കയും(§൩൫൯,൬)-മറ്റുള്ളവൎണ്ണകൎമ്മംമറ്റുള്ളജാതിക്കില്ല-മറ്റി
ല്ലുടയവർ-(മ.ഭാ.)തൻ്റെമറ്റുള്ളപണികളും(ചാണ.)——ആവശ്യം
മറ്റില്ലൊന്നും(പ.ത.)നീഒഴിഞ്ഞാരെയുംകണ്ടില്ലമറ്റുഞാൻ(മ.ഭാ.)

൨., ഇതിനെഒഴിച്ചിനിവെറുണ്ടോവിനൊദവും.(കൈ.ന.)സംഗങ്ങ
ൾഅന്യങ്ങൾഎല്ലാംഒഴിഞ്ഞു(ഭാഗ)=അന്യസംഗങ്ങൾ—— ൩.,ശെ
ഷംകഥാമൃതം(മ.ഭാ = കഥാശെഷം)ശെഷംബ്രാഹ്മണൎക്കും(കെ.ഉ.)
——ഇതിൻമെലെടംകഥഎല്ലാം-പാണ്ഡവചരിത്രംമെലെടം(മ.ഭാ.)

§൩൮൭. ഒന്നുഎന്നുള്ള പ്രതിസംഖ്യയുടെപ്രയൊഗം-

൧., ഒരുജാതിയുംവരാമരണം-(മ.ഭാ.)ഒന്നെനമുക്കുള്ളുപുത്രൻ
(ശിപു.)——൨.,നിന്നുടെബന്ധുത്വംഒന്നുകൊണ്ടുസമസ്തസമ്പത്തുണ്ടാ
യി(നള=മാത്രം)— ൩., വിശെഷാൽമറവിനയൊടെ-കൎമ്മങ്ങൾഒന്നി
നാലുംവരാ(കൈ.ന.)അതൊന്നുംതിന്നാതെ-ചൊല്ലിനവഒന്നിലുംഇല്ല
(ര.ച.) അവർഒന്നുമെ കെൾ്ക്കയില്ലഞാൻപറഞ്ഞവ(മ.ഭാ=എതുമെ)
ഇവഒന്നിൽപാടുപ്പെട്ടില്ല(വൈ.ച.)മറ്റുംതങ്ങളെകുറ്റംഒന്നറിക
യുമില്ല(മ.ഭാ.)കാരണംഎന്തതിന്നുള്ളതൊന്നു(ര.ച.)——൪.,കൊ
പ്പുകൾഒരൊന്നുതീൎക്ക(നള)ഒരൊമരങ്ങളും(§൫൨൭)കാണ്ക-

§൩൮൮. അതുപ്രത്യെകംചൊദ്യത്തിൽഏകവചനത്തെസ്പഷ്ടമാക്കു
ന്നു-ഉ-ംഎന്തൊന്നാകുന്നിതു-എന്തുഭവാൻഒന്നുഞങ്ങൾചെയ്യെണ്ടു
(മ.ഭാ.)——എന്തൊരുചിത്രം—എന്തൊരുകാരണം-ഒരുവർആർഉ
ള്ളതെനിക്കുതുല്യരായി(മ.ഭാ.)——ബഹുവചനക്കുറിആകുന്നത്എ
ല്ലാംഎന്നതുതന്നെ—എന്തെല്ലാംനാമംനരകങ്ങൾ്ക്ക(വില്വ.)എതെല്ലാം
ദിക്കിൽ(നള)

§൩൮൯. ഒരുഎന്നതുഘനവാചിയായിനാമവിശെഷണത്തിൽകൂടും.
ഉ-ം- ൧.,പടെക്കപ്പെട്ടൊരുകെരളം-സൎവ്വജ്ഞനായിരിപ്പൊരു
ശങ്കരാചാൎയ്യർ—എന്നുടെപുത്രിയായൊരുനിന്നെ(ഉ.രാ)ബൊധ
മില്ലാത്തൊരെന്നെ(ഹ.കി.)പൂജ്യനായുള്ളൊരുഞാൻ(ചാണ)— [ 123 ] ൨., സംഖ്യകളൊടുതുകക്കുറിയായി.ഉ-ംനാലൊരാണ്ടു-സന്യാസികളായൊ
രമ്പതുപെരും(ഭാഗ.)ഒരുനൂറായിരംപശുക്കൾ തടുത്തൊരുനാലരെ(കെ.രാ.)
——൩.,പദ്യത്തിൽപെരെച്ചങ്ങളുടെപിന്നിലുംബഹുവചനമുമ്പിലുംനി
രൎത്ഥമായിവരും-ഉ-ംഗമിച്ചൊരനന്തരം-ചെയ്തൊരളവിൽ-ദുഷ്ടയാ
യിരിക്കുന്നൊരവൾവയറ്റിൽ(കെ.രാ)-ചീൎത്തൊരുവീരന്മാർ(വൈ.
ച.)പുറത്തുള്ളൊരുകരണങ്ങൾ(മ.ഭാ.)-നാഥനായുള്ളൊരുആരുള്ളു
നിൻപാദസെവചെയ്യാത്തവർ(.ഹ. കീ.=ഉള്ളൊരുനിൻ)

§൩൯൦.പദങ്ങൾമാത്രമല്ലചിലവാചകങ്ങളുംനാമവിശെഷണമായ്വ
രും-വിശെഷാൽമറവിനയുള്ളവതന്നെ-ഉ-ംഒന്നല്ലആൾ-ഒന്നല്ല കാ
ണൊരുകൊടുങ്കാടുപാപങ്ങൾ(ഹ. കീ.)ഒന്നുരണ്ടല്ലല്ലൊമുന്നംനീഎ
ന്നുടെനന്ദനന്മാരെ കുലപ്പെടുത്തു(കൃ.ഗാ)-ആണുമല്ലപെണ്ണുമല്ലാ
ത്തവൻ(കെ.രാ)—സംഖ്യയില്ലസുന്ദരികളും-പെരറിയുന്നില്ലരണ്ടുബാ
ല്യക്കാർ-

§൩൯൧.മെൽപറഞ്ഞവപലതുംക്രിയാവിശെഷണമായുംനടക്കും-
ഉ-ം ഒട്ട തിയായിട്ടുള്ളസനാഗമം-ഒട്ടതുസംക്ഷെപിക്കാം(മ.ഭാ.)എന്നാ
കിൽചെരുംഒട്ടെ(കൃ.ഗാ.)-ഒട്ടുമെഎളുതല്ല-ഒട്ടെറതിരിയാതവൻ(ഠി)
വതിക്കയില്ലെതുമെ(നള)-യുവാവെറ്റം(മ.ഭാ.)എറിവരുംതുലൊം
(സഹ.)ദയകുറയുംതുലൊം(വൈ.ച.)-ചെറ്റുനരച്ചു(ര.ച.)നീനുറു
ങ്ങുവിടുകിൽ. കുറഞ്ഞൊന്നുപാൎത്തു(നള)ഇത്യാദികൾ.

നാമവിശെഷണത്തിൽവിഭക്തിപ്പൊരുത്തം

§൩൯൨.നാമത്തിന്ന്എത്രവിശെഷണംസംഭവിച്ചാലുംവിഭക്തിപ്ര
ത്യയംഒരുപദത്തിനെവരുന്നുള്ളുഎന്നുമുമ്പിലെഉദാഹരണങ്ങളാ
ൽഅറിയാം— എങ്കിലുംസംസ്കൃതത്തിൽഎന്നപൊലെ(§൩൭൦.൪)മലയാ
യ്മയിലുംവിഭക്തിപ്പൊരുത്തംദുൎല്ലഭമായികാണ്മാനുണ്ടു-

§൩൯൩.ഇപ്രകാരംവരുന്നതുസംഖ്യാവാചികളിലുംസൎവ്വനാമങ്ങളി
ലുംതന്നെ-എല്ലാവിഭക്തികൾ്ക്കല്ലതാനും— ദ്വിതീയ.ചതുൎത്ഥി. സപ്തമി
ഈമൂന്നിന്ന​െ ത്രവിഭക്തിപ്പൊരുത്തംവരികഞായം— [ 124 ] ൧., ദ്വിതീയ— മാതരെഎല്ലാരെയും(ര.ച.)ഇവറ്റെഎല്ലാറ്റെയും-
ഗണിതങ്ങളെമുഴുവനെ(ത.സ.)അവരെഎപ്പെരെയും—പെണ്ണുങ്ങ
ളെരണ്ടുപെരെയും.(കെ. രാ.)-അവരരണ്ടാളെയും—രാത്രിസഞ്ചാരിക
ളെനിങ്ങളെഎല്ലാം(കെ.രാ— പക്ഷെസംബോധന)

എങ്കിലുംഇവരണ്ടിനെയും—മറ്റെവനാലിനെയും(ത. സ.)ദുഷ്ടന്മാർ
പലരെയും(പ. ത.)ഉള്ളൊർആരെയും(കൃ.ഗാ.) ജനങ്ങളുംഒക്കവെ
വരുത്തി(കെ.രാ.)വങ്കടൽഒക്കെ കടന്നു(സീ.വി.)മുതലായവയുംപൊരും

൨., ചതുൎത്ഥി - ജീവന്മാൎക്കെല്ലാവൎക്കും(കൈ.ന)മറ്റുള്ളൊൎക്കഎല്ലാ
ൎക്കും-(കൃ.ഗാ.)ഇതിന്നെല്ലാറ്റിന്നും(കെ.രാ.)നിങ്ങൾ്ക്കുമൂവൎക്കും(നള)
അവൎകൾ്ക്കിരിവൎക്കും(മ.ഭാ.)രാജാക്കൾ്ക്ക്ഒരുവൎക്കും(ഉ.രാ.)പഠിച്ചതി​െ
ന്നാക്കെക്കും- ഒക്കെക്കും കാൎയ്യത്തിന്നും(കെ. രാ)അവൎക്കാൎക്കുമെ(മ.ഭാ.)
എങ്കിലും— മാനുഷർ എല്ലാവൎക്കും(വില്വ) രാക്ഷസർഎല്ലാൎക്കും(കെ.രാ.)
പഴുതുകൾഎല്ലാറ്റിന്നും(ത.സ.)ഇവഎല്ലാറ്റിന്നാധാരം(ഭാഗ.)—നാ
മിരിവൎക്കും (കെ. രാ)മറ്റവർഇരിവൎക്കും—പൈതങ്ങൾരണ്ടിന്നും(കൃ.ഗാ)
മുതലായവയുംപൊരും-

൩., സപ്തമി— ക്ഷെത്രങ്ങളിൽഎല്ലാറ്റിലും(വില്വ)ഈഭുജകളിൽഎ
ല്ലായിലും(ത.സ.)അവരിൽഎല്ലാരിലുംഅനുജൻ(മ.ഭാ.)പുത്രരിൽഎ
ല്ലാരിലനുജൻ-(ചാണ)അവരിൽഏവരിലും അഗ്രജൻ-(ഭാഗ.)വിഷ
യങ്ങളിൽഒന്നിങ്കലും(ഹ. കീ.)കൈയിന്മെൽരണ്ടിലും(പത.)കൈ
കളിൽരണ്ടിലും(കൃ.ഗാ.)- പാരിൽഏഴിലും- വൎഷങ്ങളിൽഒമ്പതിലും
(ഭാഗ.)

എങ്കിലും—പതിനാലുലൊകങ്ങൾഎല്ലാറ്റിലും(ഹ. പ.)അതെല്ലാറ്റി
ലും.(മ.ഭാ.)പുരാണങ്ങൾഉള്ളവഎല്ലാറ്റിലുംനല്ലതു(ഭാഗ.)മുതലായവയും
ഉണ്ടു-

§൩൯൪. ശെഷംവിഭക്തികളിൽപൊരുത്തംവരാ—പക്ഷെതൃതീയെ
ക്കുഉദാഹരണംഉണ്ടാകും(-പാപകൎമ്മങ്ങളാൽഒന്നിനാലുംനല്ലതുണ്ടാ
യ്വരാ-കെ.രാ—എയ്തുശരങ്ങളാൽഇരിപത്തഞ്ചാൽ.ര.ച.)——ശെ
ഷിച്ചദൃഷ്ടാന്തങ്ങളെവിചാരിച്ചാൽ—പെൺപിറന്നൊർഎല്ലാരൊ [ 125 ] ടും(പൈ.)അബ്ധികൾരണ്ടിനൊടും(ഭാഗ.)ഇങ്ങനെസാഹിത്യവും—ഭൂ
മ്യഗ്രങ്ങൾരണ്ടിങ്കന്നും(ത.സ.)ഇങ്ങനെപഞ്ചമിയും—കൎണ്ണങ്ങൾര
ണ്ടിൻ്റെയും-ഏവചിലരണ്ടിൻ്റെ(ത.സ.)ഇങ്ങനെഷഷ്ഠിയും​െ
ചൎന്നുകാണുകെഉള്ളു-

§൩൯൫.ഒക്ക എന്നതിന്നുചിലപ്രയൊഗങ്ങളെമീത്തൽകണ്ടുവ​െ
ല്ലാ(§൩൯൩. ൧., ൨.,)- അധികംനടപ്പുള്ളതൊ-എല്ലാംഎന്നതിന്നു
കൊള്ളുന്നതത്രെ-ആപൂജെക്ക്ഒക്കമുമ്പുനാലുദിക്കിലും ഒക്ക.(മ.ഭാ.)
ജ്യാക്കളെഒക്കകൂട്ടി(ത.സ.) പ്രാണികൾ്ക്കൊക്കയും(കെ.രാ.)എല്ലാ
രെയുംഒക്ക—പൊയവൎക്കൊക്കവെ(മ.ഭാ-) പ്രാണികൾ്ക്കെല്ലാംഉള്ളി
ൽഎന്നപൊലെ(മ.ഭാ) §൩൫൭. ൨. ൩൮൧, ൨.

ഇതിസമാനാധികരണംസമാപ്തം(§൩൫൨-൩൯൫)

൨., ആശ്രിതാധികരണം

§൩൯൬.ഇനിവിഭക്തികളുടെഉപയൊഗംപറയുന്നു—൧.,-ആയത്
ഒരൊന്നുക്രിയയെഎങ്കിലുംനാമത്തെഎങ്കിലുംആശ്രയിച്ചുനില്ക്കുന്ന
താകയാൽആശ്രിതാധികരണംഎന്നുപെർഉണ്ടു-

പ്രഥമ.

§൩൯൭.പ്രഥമ കൎത്താവ്തന്നെ-മുഴുവാചകത്തിന്നുംതിരിക്കുറ്റി
പൊലെആകുന്നു-ശെഷംപദങ്ങൾഎല്ലാംഅതിനെആശ്രയി
ച്ചുനില്ക്കുന്നു-(അതിൻഉപയൊഗം §൩൪൧-൩൪൪ നൊക്കുക)

§൩൯൮. സംബൊധനയായതു പ്രഥമയുടെഭെദമത്രെ-അതു
ക്രിയെക്കു മുമ്പിൽതാൻപിന്നിൽതാൻ വരൂ—ഉ—ം ചിന്തിപ്പിൻഏ
വരും.(സീ.വി.)പ്രിയെ ക്ഷമിച്ചാലും(നള)മനം കലങ്ങാതെമക
നെപൊയാലും(കെ.രാ.)ൟശ്വരന്മാരെപറഞ്ഞീടുവിൻ(ശിപു.)-§ ൩൭൦.൧.,

§൩൯൯.പ്രഥമഅവസ്ഥാവിഭക്തിയായുംനടക്കുന്നു—— അതുസപ്തമി
യൊടും ചതുൎത്ഥിയൊടുംതുല്യമായ്വരുന്നു— സ്ഥലംപ്രമാണം
കാലം പ്രകാരം ഇവറ്റെകുറിക്കുന്നദിക്കുകളിൽ പ്രഥ [ 126 ] മതന്നെഅവ്യയം പൊലെനടക്കുന്നു(§൩൨൬)

§൪൦൦ . സ്ഥലക്കുറിപ്പുഎങ്ങനെഎന്നാൽ—൧.,നീളെപരന്നുള്ള
തിനെചൊല്കയിൽതന്നെ(§൪൩൨, ൪)-ഉ-ം ഞാൻഭൂചക്രംഒക്കഭ്ര
മിച്ചു—പാരിടംനീളെതിരഞ്ഞു(നള)ജഗദശെഷവുംനിറഞ്ഞിരി​െ
പ്പാരുഭഗവാൻ(മ.ഭാ)ഭുവനങ്ങൾഎങ്ങും നിറഞ്ഞൊനെ-മന്നിടം
എങ്ങുമെ(കൃ.ഗ.)മെലെങ്ങും,ശരീരംഎല്ലാടവും,സൎവ്വാഗംതെക്ക,
(വൈ.ശ.) കാടുംമലയുംനദികളുംഎങ്ങുമെഒടി-സെനയെനാലുദിക്കു
മയച്ചു(കെ.രാ.)എണ്ഡിശയും മണ്ടിനർ(ര.ച.)പലദിക്കുംസഞ്ചരി
ച്ചു(നള.)തീൎത്ഥങ്ങൾഒക്കവെചെന്നുചെന്നാടിയാടി(കൃ.ഗാ.)——
ഇടവലമുള്ളവർ—രണ്ടുഭാഗവുംനിന്നു(മ.ഭാ.)എറിയആൾ ഇരുപു
റവുംവീണു(ഠി)ഞാൻമറ്റെപ്പുറംവൎത്തിക്കയില്ല(മ.ഭാ.)ഗിരിക്കു
വടക്കു ഭാഗമെ(ഭാഗ.)കീഴലൂരും കരുമ്പട്ടൂരുംഉള്ളലൊകർ(കെ.ഉ.)
പൈയനൂർവാഴുന്നമന്നവൻ(പൈ)-സുരമാനുഷപശുപക്ഷികൾ
രൂപംഎല്ലാംഅഭെദമായിവിഷ്ണുവൎത്തിച്ചീടു(വില്വ)

൨., മാൎഗ്ഗപൎയ്യന്താദികളിൽ- കടല്വഴിയുംമലവഴിയുംവരുന്നശത്രു
ക്കൾ(കെ.ഉ.)ആകാശമാൎഗ്ഗമെകൊണ്ടുപൊയി(കെ. രാ)വീരന്മാർ
പൊംവഴിപൊയാൻ(കൃ.ഗാ.)ആറുനീന്തും, കടവടുത്താൻ, കരയ
ണഞ്ഞു(യ. ചൊ.) അക്കരക്കടപ്പാൻഅപ്പുറംചെന്നു, വല്ലെടവും​െ
പായി(ചാണ)- കാശിമുതൽരാമെശ്വരംവരെസഞ്ചരിച്ചു കന്യാകു
മാരിപൎയ്യന്തം-

൩., തൊറും a.,ബഹുവചനത്തൊടെ-രാജ്യങ്ങൾതൊറുമയച്ചു-
കൈകൾതൊറുംജ്യെഷ്ഠന്മാരെഎടുത്തു-ശാഖകൾതൊറുംനനെക്ക
(മ.ഭാ.)ദ്വീപങ്ങൾതൊറുംപൊയി-(ചാണ)കൎണ്ണങ്ങൾതൊറുംനടന്ന
വാൎത്ത(കൃ.ഗാ.)ഇന്ദ്രിയങ്ങൾതൊറുംഅപ്പതുപ്പത്തുനാഡികൾ(വൈ.ച)
—— b.,ഏകവചനത്തൊടെ- അവറ്റിന്തീരംതൊറുംവായ്ക്കുന്നവൃ
ക്ഷങ്ങൾതൊട്ടംതൊറും(ഉ. രാ.)

§൪൦൧. പ്രമാണക്കുറിപ്പായതു-൧.,നടന്നുനാലഞ്ചടി(കൃ.ച.) ബ്രാ
ഹ്മണൎക്കു൬അടിതിരിക.(കെ.ഉ.)നാലുനാൾവഴിദൂരം(ഠി) കൂവീ [ 127 ] ടുമണ്ടി(മ.ഭാ.)പത്തുയൊജനചാടുവൻ-നൂറുവില്പാടുഎറികിൽ(കെ.രാ.)
ചാൺ വെട്ടിയാൽമുളം നീളും-ചാൺപദംനീങ്ങാതെ(കൃ.ഗാ.)——അര
വിരൽആഴംമുറികിൽ(മമ.) എെ വിരലമൎത്തു താഴ്ത്തി(മ.ഭാ.)ഒരുവിര
ൽതാഴെപലകമെൽവെള്ളം൧൧ആൾ ന്നിന്നു(വ്യമ.)ദ്വാദശയൊജ
നനീളമുണ്ടാനയും-൪ആനപ്രമാണംആഴവും൩നാഴികവഴിചതുരവും
ആയിട്ടൊരുചിറ(മ.ഭാ.)——൨.,അവറ്റിൻസ്ഥാനത്തിങ്കന്നുഒരു
സ്ഥാനംകരെറ്റി(ത.സ.)അതിൽഒർഎണ്മടങ്ങുവലിയ(ര.ച.)——
൩., ഒന്നലറി- കനിഞ്ഞൊന്നുതൃക്കൺപാൎത്തു(അ.രാ)ബന്ധുആ
റുകരയുന്നതു—പത്തുനൂറാൎത്തു(മ.ഭാ.)——നാലഞ്ചുഖണ്ഡിച്ചു(പ.ത)
വൃത്തത്തെ ൨൪ഖണ്ഡിക്ക-൨൪താൻ എറ താൻപകുക്ക(ത.സ.)-
തലനൂറുനുറുക്കി(കൃ.ഗാ.)——൪.,അണുമാത്രമപമാനം(മ.ഭാ.)പിതൃ
വാക്യംഅണുമാത്രംപൊലുംഅതിക്രമിക്ക.(കെ.രാ)-അതുപ്രസം
ഗംപൊലുമറിഞ്ഞില്ല— കുണ്മണിപൊലുംകുറഞ്ഞില്ലഭീമൻ- മെരു
വും കടുകമുള്ളന്തരംഉണ്ടുനമ്മിൽ(മ.ഭാ.)——

§൪൦൨., കാലക്കുറിപ്പ് ൧., നെടുങ്കാലത്തിന്നു ഉ-ം.രാവുംപകലും.എ
ഴഹൊരാത്രംപൊരുതു-(ഉ.രാ.)- യുദ്ധംപകൽചെയ്തു(കെ.രാ.)പക
ൽകക്കുന്നവനെരാത്രികണ്ടാൽ—ഇരിപ്പത്തുമൂവാണ്ടെക്കാലംവാ
ണു(മ.ഭാ.)അനെകകല്പങ്ങൾ യാതനഭുജിക്ക(കെ.രാ)-നൂറു​െ
കാലംവാഴ്ചവാണുകൊൾ്ക(കെ.ഉ.)൧൦൦൦യുഗംകൎമ്മങ്ങൾഅനുഷ്ഠി
ച്ചു(കൈ.ന.)-ദ്വാദശിനൊറ്റു(ഹ.കീ.)-മിടുക്കരാംമെൽനാൾ.
(മ.ഭാ.)—— ൨., ക്ഷണാദികളിൽ-ചിലപ്പൊൾ-പത്താംദിവസം(നള)
ഇന്നലെഇന്നെരംവന്നാൻ(കൃ.ഗാ)ഈനാളുകൾജനിച്ചവർ-ഈ
൩നക്ഷത്രംജനിച്ചആളുകൾ(തി.പ.)ചിത്രപിറന്നവർ(കൃ.ഗാ.)
ഞാൻനിമിഷംവരും(ഉ.രാ.)വൃക്ഷംഒറ്റ കാച്ചു(വ്യമ)——൩.,
കാലപ്രമാണം-ഇന്നുതൊട്ടിനിമെൽ-അന്നുമുതൽ-കുറഞ്ഞൊന്നുമു
മ്പെ(കെ.ഉ.)൨നാഴികമുമ്പെ(ശി.പു.)നാഴികനെരംപൊലുംമൂത്തവൻ-
കൃഷ്ണനിൽമൂന്നുമാസംമൂത്തിതു-൬൫ദിവസംആയുസ്സുണ്ടു-അവൾ്ക്ക൭മാ
സംഗൎഭമായി-എകവത്സരംവയസ്സന്തരംഉണ്ടുതമ്മിൽ(മ.ഭാ.)—— [ 128 ] കാല്ക്ഷണംവൈകാതെ-കാണിനെരംപൊലും-(ചാണ)൧൨ദിവ
സംഒന്നരവാടംസെവിക്ക-(വൈ.ശ.)——ആണ്ടുതൊറും- മാസംമാ
സംപൊയികണ്ടു—വെച്ചതുവെച്ചതുതൊറ്റു-വെച്ചതുവെച്ചതുവെ
ന്നു(മ. ഭാ.)

§൪൦൩., പ്രകാരക്കറിപ്പു- ൧., ക്രിയാവിശെഷണങ്ങളായവ-ഒ​െ
രാരൊതരംവരുംഅല്ലൽ-(കെ.ഉ.)പറഞ്ഞപ്രകാരം-തൊന്നുംവണ്ണം.
-വൈരിയെവല്ലജാതിയുംചതിക്ക(നള)നാനാജാതിഭാഷിക്കും
(ഭാഗ. ചിലരെപലവഴിതാഴ്ത്തുവാൻ(കൈ.ന)—— ൨.,സംസ്കൃതത്തി
ലെഅവ്യയീഭാവംപൊലെ(§൩൩൩)- കരയുംഭാവം നിന്നു- മന്ദെത
രംചെന്നു-ആരൊടുസമംഒക്കും(മ.ഭാ.)ഭക്തിപൂൎവ്വകംവീണുനിൎമ്മ
ൎയ്യാദംഅപഹരിച്ചു(വില്വ)ഗാഢംപുണൎന്നു,പ്രൗെഢംപറഞ്ഞു-
(കൃ.ച.)ഗതസന്ദെഹം,ആ രൂഢാനന്ദം,ഊഢമൊദം- യഥാശ
ക്തി-ഭയങ്കരംത്രസിച്ചു(കെ.രാ) നിന്നെചക്രാകാരംതിരിപ്പിക്കും
(നള)—— ൩., കാരണവാചികൾ- ഞാന്മൂലം(ഉ.രാ)ആയതു കാരണം
(നള)ഒരുദുഷ്ടൻകാരണമായി- ബന്ധുനിമിത്തംവരുംവിപത്തു.
(ചാണ) കാളിമുഖാന്തരംവെട്ടി(വൈ.ച.)

§൪൦൪. b.,നിശ്ചയവിസ്മയാദിനാമങ്ങൾചിലതുവാചകത്തൊടെ
സമാനാധികരണത്തിൽചെൎന്നുവരുന്നതുകൂടെപ്രഥമയുടെഅവ്യ
യീഭാവപ്രയൊഗംതന്നെ—ഉ—ംഅവൻകൊല്ലുംനിശ്ചയം-ഭാവിച്ചു
നിൎണ്ണയം(നള)-പൊയിസ്വാമിയുടെകാലാണസത്യം-ചെയ്താർനി
സ്സംശയം-അവർകില്ലില്ലകൊല്ലും (സഹ.) മരിച്ചീടുംപൊളിയല്ല
പ്രെമത്താലല്ലൊനാശംഎല്ലാൎക്കുംവന്നുഞായം(മ.ഭാ.)-രാജാ
വെപൊലെപ്രജകൾവന്നുഞായം(കെ.രാ.)എന്നെഴുതിഞായം
(കെ.ഉ.)ഇത്തരംഎത്രകഷ്ടംദുഷ്ടൎക്കുതൊന്നിഞായം(വില്വ)
നല്കിനാൻപാട്ടാങ്ങുചെയ്യുന്നൊർഎന്നുഞായം(കൃ.ഗാ.)——പട്ടാ
ൻകഷ്ടം. (മ.ഭാ.)

പ്രഥമയൊടുള്ളക്രിയാസമാസങ്ങൾ

§൪൦൫. ഒരുകൂട്ടംക്രിയകൾപ്രഥമയൊടുചെൎന്നുവന്നാൽഅതി [ 129 ] ന്നുഅവ്യയശക്തിയൊസപ്തമിമുതലായവിഭക്തികളുടെതാല്പൎയ്യ​െ
മാവരുവാറുണ്ടു- ഏവഎന്നാൽ

§൪൦൬. ൧., മുമ്പെ അകൎമ്മക ക്രിയകൾ

പിറക്ക- മനുഷ്യജന്മംപിറക്ക(=ജന്മമായി)-ഈപെൺപിറന്ന
വൾ— പുനൎജ്ജന്മംഉലൂകമായിപിറക്ക(പ.ത)

വരിക- നിണക്കുനരകംകൈവരും(കെ.രാ= കൈക്കൽ)വാഞ്ഛി
തംകൈവന്നുകൂടി(കൃ.ഗാ.)- നിൻആലൊകനംസംഗതിവന്നു-
ദുഷ്ടൎക്കുസ്വൎഗ്ഗംകഴിവരാ- യൊഗംവരെണംസുരെശത്വം(നള)പ
കലറുതിവന്നു(മ.ഭാ.)അമ്പലംകെടുവന്നു(വ.ത)നശിക്കെഫലം
വരും(മ. ഭാ.)ബലംധനംആയുസ്സുംഫലംവരും(ശിപു)

പൊക— കൂടയാത്രപൊകുന്നെൻസ്വൎഗ്ഗത്തിൽ(കെ.രാ.)പെരുവഴി
പൊക-യാത്രയുംപുറപ്പെട്ടാർ(നള)പടപുറപ്പെടുവൻ(കെ. രാ=
പടെക്കു)ദെശാന്തരംഗമിക്ക(മ.ഭാ.)

ഇരിക്ക— അവർഅടിയന്തരംഇരുന്നു, തപസ്സിരുന്നു(കെ.ഉ.)
കൂട്ടിരിക്ക(കെ. രാ = സുഗ്രീവൻമൂപ്പുവാഴട്ടെ(കെ.രാ.)ഇളമയായി)

ഉണ്ടു—ഞാൻതുണഉണ്ടു—കൈവശമുള്ളതു-അവർകാവലുണ്ടു
(കെ.രാ)ദൈവംസാക്ഷിഉണ്ടു(നള)

നില്ക്ക— നാംരണ്ടുപക്ഷംനില്ക്ക—തുണനില്ക്ക

കിടക്ക—തരികിടക്കുന്നരാജ്യം(കെ.രാ)പട്ടിണികി.

തിരിക—പക്ഷംതിരിക(=ത്തിലെക്കു)-പൊർതിരിനില്ലുനിൽ(മ.ഭ.)
ചക്രംതിരിക(മ.ഭാ)വട്ടംതി . നഷ്ടംതി. ഉരുത്തി - പാൽഉണ്ണി
തിരിഞ്ഞു

കൂടുക — പടകൂടുക-അവർകൂട്ടംകൂടി(മ.ഭാ.)അവളെപിടികൂ
ടി(പ. ത.)

കെടുക — നാണംകെട്ടാൻ— വശംകെട്ടാൾ(മ.ഭാ.)

അറുക — ഉയിരറ്റാൻ(ര.ച.)മംഗലംവെരറ്റപാപി(കൃ.ഗാ)

ആടുക— നീരാടി- തീൎത്ഥങ്ങളാടി- കടലാടും-നായാടും- ഒന്നുരിയാടി
(മ.ഭാ.)ഇന്ദ്രനെകലശമാടീടിനാർ-മലകളെഅമ്മാനയാടുവാൻ(കെ.രാ) [ 130 ] കാടൂടാടും—പൂഴിച്ചൊറാടി(കൃ.ഗാ.)

കളിക്ക—ചൂതുകളിച്ചു—ജലത്തിൽതൊണികളിച്ചുഞാൻ(ശിപു)

നടക്ക —രാപ്പെരുമാറ്റംനടന്നുതുടങ്ങി(കൃ.ഗ.)പണിനടന്നു,പാ
ടു നടക്ക, കാല്നടനടക്കവെ(കെ. രാ.)

പോരുക—തുണപോരും- അതിന്നായിവട്ടംപൊന്നീടു(കെ.രാ)

പൊരുക—ചൂതുപൊരുന്നവൻ-ഇവരൊടല്ലപൊരുവാൻ(മ.ഭാ.)
-അവനൊടുചൂതുതൊറ്റു(മ.ഭാ- ചൂതിങ്കൽവെല്ക. കൃ.ഗ)

പാൎക്ക — പാടുപാൎക്ക— പട്ടിണിപ. അന്യായംപ.-ബ്രഹ്മാവ്ചെവി
പാൎക്കുന്നു-(മ. ഭാ.)

ഉണരുക- അവൻഉറക്കംഉണൎന്നു- പള്ളിക്കുറുപ്പുണൎക(മ.ഭാ.)

§൪൦൭ - പിന്നെ ൨., സകൎമ്മകക്രിയകൾ

ചെയ്ക — ഉടമ്പെല്ലാംപൊടിച്ചെയ്യാം- (ര.ച.)പൊറളാതിരിയെനീ
ക്കംചെയ്ക-ഭൂമിയെപ്രദക്ഷണംചെയ്ക-(കെ.ഉ.)-വെദങ്ങളെഅ
ദ്ധ്യയനംചെയ്തു(മ.ഭ.)

കഴിക്ക- പെണ്ണിനെവെളികഴിച്ചു വിവാഹം. ക.(പ.ത.)

വരുത്തുക-ചന്ദ്രഗുപ്തനെപഞ്ചത്വംവരുത്തുവാൻ(ചാണ)ദെവി
യെവശംവരുത്തു(കെ.രാ.)ദൂതഭാവംഭംഗംവം അരചരെഅറുതി
വ.(മ.ഭ.)ജനത്തെനാശംവ.(നള.)തെരിനെഅഴിവുവ. ദെവാല
യങ്ങളെഅശുദ്ധിവ. ജനത്തെബൊധംവ. നിന്നെസമ്മതിവരുത്തി
കൂടാ(കെ.ഉ.)ഖെദംവരുത്തുകയില്ലഞാനാരെയും(മ.ഭാ.)

ചെൎക്ക —അവരെപഞ്ചത്വംചെൎത്താൻ(മ.ഭാ.)ദെവകൾ്ക്കഭയംചെ
ൎത്താൻ (ഭാഗ.)

കൂട്ടുക—അവനെപ്രഹരംകൂട്ടിനാർ(ചാണ)അനെകസംഭാരംഉ
രുക്കൂട്ടി(പ.ത.)

വെക്ക— ദ്രവ്യങ്ങൾഒരൊന്നെകാഴ്ചവെച്ചു(നള)അതിനെതിരു
മുൽക്കാഴ്ചവെക്ക(കെ.ഉ.) കാണിക്കവെച്ചെൻ-ധനം൧൦൦൦വട്ടം
മെരുവെവലംവെപ്പൻ . വീരനെമൃഗങ്ങൾഇടംവെച്ചു(കെ.ര.)-
ഭൂമിയെവലത്തുവെച്ചു(കൃ.ഗ.) അതിനെനിധിവെച്ചു—അവരെ [ 131 ] കാവൽവെച്ചു(മ.ഭാ.)പരദെവതമാരെകുടിവെച്ചു-നിന്നെമാലവെക്കും
(ദ.നാ.)ഉത്തരീയംമുളവെച്ചു(നള)—ഇവകഷായംവെച്ചു,വെവു
വെച്ചു(വൈ.ശ.)അവനെകറിവെച്ചു(കെ.രാ.)അതിനെപണയം
വെക്ക.

ഇടുക—അവനെമാലയിടുക.(നള.)എന്നെആണയുമിട്ടു(അ.രാ)
തൃക്കാലാണയിടുക-കാളയെകയറിട്ടു-

കൊൾ്ക—നിയൊഗംകുറിക്കൊണ്ടു(നള.)മൊദംഉൾക്കൊണ്ടു- (ചാണ)
തപൊബലംകൈക്കൊണ്ടു(വില്വ)അവൻ്റെ കണ്മുനയെ​ൈ
കക്കൊള്ളാതെ(കൃ.ഗ.) രാജ്യംനീനീർക്കൊള്ളെണം-പൊവതിന്നെ
ന്നെവിടകൊൾ്ക(മ.ഭാ.)ക്ഷത്രിയധൎമ്മംവിടകൊള്ളുന്നെൻ(സഹ.)

കൊടുക്ക—ഉടൽകാളിക്കുപൂജകൊടുത്തു(ഭാഗ.)ചൊറുബലികൊടു
ത്തു—ദക്ഷിണഗുരുവിനു ജീവനുംനല്കി—അംഗുഷ്ഠംദക്ഷിണചെ
യ്തു(മ. ഭാ.)മൂവടിപ്രദെശംനീർതരിക-(ഭാഗ=മൂവടിക്കുനീർകൊ
ടുക്ക.)

പ്രാപിക്ക— ദെവനെശരണംപ്രാപിക്കുന്നെൻ(അ.രാ=ഇവൻ്റെ
ശരണത്തെപ്ര. കെ.രാ.)രുദ്രനെശരണംഗമി.ക്ക.(ഭാഗ.)

തൊഴാദികൾ— കാലിനെതൊഴുതു — മുട്ടറ്റംതൊഴുക-അടികുമ്പിട
(കൃ.ഗ.) അവരെകൈവണങ്ങി(മ.ഭാ.)എന്നുവിടെയുംതൊഴുതു-
(വില്വ)അവരെഅഞ്ജലിക്കൂപ്പിക്കൊണ്ടു(പ.ത.)

വാൾഉറയൂരി.വില്ലിനെ കുലയെറ്റി-അന്തണരെ ശ്രാദ്ധംക്ഷണി
ച്ചു(കെ.ര.)സംഘത്തെയൊഗംതികെച്ചു-എന്നെച്ചെണ്ടപ്പൊട്ടി
ച്ചു(പ. ത.)ഇത്യാദികൾ.

§൪൯൮-അതിന്നുമുഖ്യമായചിലനാമങ്ങളെയുംചൊല്ലട്ടെ

തുണ - തുണനില്ക്ക. ചെല്ലുക-ശിഷ്യകൾതുണപൊരും ൟശ്വരന
വൎക്കുതുണഉണ്ടു(മ.ഭാ.)അവർതുണപൊയവർ(കെ.രാ)-ഭവാന്മാ
രെആധാരമുള്ളു—സുരർസഹായംവന്നാലും(കെ.ര.)

അടി — കുമ്പിടുക-പണിഞ്ഞു(ര.ച.)- അ. വണങ്ങി

കൈ — കൊൾ്ക-വരിക-വിടുക- കൎമ്മംകൈപിരികയില്ല(വില്വ) [ 132 ] നാടുകൈവെടിഞ്ഞു (കൃ.ഗ)-തൊഴുക-വണങ്ങി-

കൺ— കണ്ണുറങ്ങെൻ(പൈ)കണ്മിഴിച്ചാൻ-തൃക്കൺ്പാൎത്തു

വായി—ഇതുവായ്പാടീല്ല-തുള്ളിയെവായ്ക്കൊൾ്വാൻ(കൃ.ഗ.)

വട്ടം — തിരിക- വട്ടം ചുഴലും കഴം- തീക്കൊള്ളിവട്ടംചുഴറ്റി(കെ.ര)

വഴി — പൊക- തെറ്റുക-

യാത്ര— പൊക- പുറപ്പെടുക- അവനെയാത്രഅയക്ക(ഉ. രാ.)യ.
തൊഴുതു.(ശി.പു.)

വെർ— വെരൂന്നിനില്ക്ക - ദൊഷങ്ങളെവെരറുക്കുക-വെർമുറിക്ക-
(കൃ. ഗ.)

പട്ടിണി— പാൎക്ക- കിടക്ക- കരക(ശിപു)

മാല—ഇടുക- വെക്ക- അവനെമാലവേൾ്ക്ക(ദ. നാ)

കാലം—രാമൻ കാലംവൈവാൻ(കെ.രാ.)ഇരിവരുംകാലംകഴി
ഞ്ഞാൽ(വ്യ.മ.)

ചെലവു— ദ്രവ്യത്തെചെലവഴിക്ക,ചെലവറുക്ക.

കുടി— വെക്കു-ഇരുത്തുക, നീങ്ങുക,ഉള്ളിൽ കുടിപ്പുക്കു(ര.ച.)


ദ്വിതീയ


§൪൦൯-ദ്വിതീയ കൎമ്മംതന്നെ— അതുപ്രത്യെകംസകൎമ്മകക്രിയക
ളൊടുചെരുന്നു- വ്യക്തിയില്ലാത്തഅബുദ്ധികളിലുംമറ്റുംദ്വിതീയ
യുടെ രൂപംതന്നെവെണ്ടാ പ്രഥമാരൂപവും മതി- ഉ—ം ജീവങ്ക
ളക-പ്രാണൻ കളയുന്നു(കെ.ര)ആളറുത്തുചൊരനല്കുവാൻ(ഭാഗ.)
ആളയച്ചീടിനാൻ(ശി.പു= ആളെ)

§൪൧൦- ദ്വിതീയചെരുന്നസകൎമ്മകക്രിയകൾചിലതിനെപറയുന്നു-
അവരെസഹായിച്ചു(അവരൊടു-അവൎക്കഎന്നുംചൊല്ലിക്കെൾ്പു)-
ദൈവത്തെവിശ്വസിച്ചീടുവിൻ(മ.ഭാ-സപ്തമിയുംസാധു)- പറഞ്ഞ
തുസമ്മതിച്ചു (ചതുൎത്ഥിയുംസാധു)—എല്ലാംക്ഷമിക്ക—(എല്ലാംകൊണ്ടും
ക്ഷ.——ഇതിന്നൊക്കയും ക്ഷമിക്ക. കെ. രാ)—ഭാൎയ്യമാരെതളി
ച്ചു(ചാണ)—പനിനീർകട്ടില്ക്കൽതളിച്ചു(കൃ.ഗാ.)ജലത്തിനാൽ [ 133 ] തളിച്ചു.(മ.ഭാ.)-ബാലിയെപെടിച്ചു-അസത്യവാദിയെഭയപ്പെടും
(പഞ്ചമിയും §൪൭൦)ഭക്തരെപ്രതികൂലിപ്പാൻ(ഭാഗ.)അവനെഎതൃ
ത്തു(=സാഹിത്യം)

§൪൧൧-സമാസക്രിയകൾചിലതിന്നുരണ്ടുപക്ഷംഉണ്ടു-അവരെനാ
നാവിധംവരുത്തി(§൪൦൬)എന്നല്ലാതെ കല്പിച്ചതിന്നുനീക്കംവരുത്തു-
(കെ.ഉ.)-അവനെകുലചെയ്തു- ദെവകിതൻകുലചെയ്വതിനായി(കൃ.
ഗ.)അവനെഅഭിഷെകംചെയ്തുഎന്നല്ലാതെ-അഭിഷെകംചന്ദ്ര
കെതുവിനുചെയ്തു(ഉ-ര.)അവന്തൻഅഭിഷെകംചെയ്തു-(മ.ഭ.)നി
ന്നുടെരക്ഷചെയ്തു(നള)രാമന്നനുഗ്രഹംചെയ്തു(കെ.ര.)ഇങ്ങനെ
ചതുൎത്ഥിഷഷ്ഠികളുംനടക്കും

§൪൧൨-അകൎമ്മകക്രിയകൾചിലവസാഹിത്യവുംസപ്തമിയുംവെണ്ടുന്ന
ദിക്കിൽകൎമ്മത്തെയുംപ്രാപിക്കുന്നു—

൧.,ഗമനാദികൾപലതും-ഉ-ം-a.,അവനെചെൎന്നു-ചെന്നണഞ്ഞു
(കൃ.ഗ.)എന്നെഅടുത്തു-എന്നെഅനുസരിക്ക-നിന്നെപിരിഞ്ഞു—
(§൪൪൪) ഭൂപനെവെർപിരിയാതെ(വെ.ച.)ഇവരെഒക്കയുംഅകന്നു
(കെ.രാ.)—എന്നിങ്ങിനെസാഹിത്യപക്ഷത്തിൽ—— b.,പുഴകടന്നു-
ദുൎഗ്ഗതികടക്കും(വൈ.ച.)വിമാനം, കപ്പൽ,അശ്വംഏറി-ഗജത്തിൻ
കഴുത്തെറി(മ.ഭാ.)—അവിടംപുക്കു-(ഉ.ര.)സ്വൎഗ്ഗംപുക്കു—നഗരമകം
പുക്ക(മ.ഭ)-ഭവനംപൂകി, ഗൃഹംപ്രവെശിച്ചു(കെ.രാ.)——ഊരെ-
ഭൂപനെപ്രാപിച്ചു-(രാജ്യങ്ങളിൽനിന്നെപ്രാപിപ്പിക്കും-(നള)—നാ
കത്തെഗമിച്ച(കെ.രാ)-മൊക്ഷത്തെസാധിക്ക(വില്വ)-ഇങ്ങനെസ
പ്തമിപക്ഷത്തിൽ.

൨.,കൎമ്മത്തിന്നു ക്രിയയുടെഅൎത്ഥംതാൻഅൎത്ഥാംശംതാൻവരുന്നക്രി
യകൾ-ഉ-ം ജാതിസ്വഭാവമാംശബ്ദത്തെശബ്ദിച്ചാർ(കെ.ര.)മഹാ
ദുഃഖംദുഃഖിച്ചു(നള)——അഞ്ജനവൎണ്ണത്തെവിളങ്ങി(മ.ഭാ.)കത്തി
മീൻനാറും-ചാരിയതുമണക്കും(പ.ച.)അപ്പംപഴക്കംമണത്തു-

§൪൧൩. തൊഴാദികൾചിലതു(§൪൦൬)അകൎമ്മകവും സകൎമ്മകവുംആ
യ്വരും—ഭഗവാൻ്റെപാദംകൂപ്പി(വില്വ)ഹനുമാനെപൊറ്റിഎന്നു [ 134 ] വീണാൾ(കെ.ര.)—കൈകൾകൂപ്പി—ദെവനെകൂപ്പി(നള.)നിന്നെവ
ണങ്ങുന്നെൻ(പ.ത.) കാക്കൽവ. നിലത്തുവ. (കൃ.ഗ.)വിപ്രൎക്കുവണ
ങ്ങിനാൻ(കെ.ര.)

§൪൧൪. ദ്വികൎമ്മങ്ങൾചിലതുണ്ടു- മൂന്നുവകയിൽചൊല്ലാദികൾത
ന്നെ— ൧.,പിതാവ്എന്നെപരുഷവാക്കുചൊല്ലും(കെ. രാ.)ഭ്രാ
ന്തുണ്ടിവൎക്കെന്നുചൊല്ലുവൊർഎങ്ങളെ-ഇല്ലാത്തതിന്നുഇവൾഎ
ന്നെപ്പറയുന്നൊൾ(കൃ.ഗ.)എന്നെചിലദുൎവ്വചനങ്ങൾചൊന്നാൻ.
(മ.ഭാ.)ഭാൎയ്യയെകുറ്റമല്ലാതെപറകയില്ല(ശീല)ഭവതിയെഞാൻ
പെപറഞ്ഞു(ഭാഗ)എന്നിങ്ങിനെപുരുഷദ്വിതീയയുംവരും—൨.,
അഭിമതങ്ങളെവസിഷ്ഠനെപ്രാൎത്ഥിച്ചു—നിന്നെഞാനിരക്കു
ന്നു.(കെ.രാ)ശാപമൊക്ഷത്തെഅപെക്ഷിച്ചു— നകുലനെപ്രാ
ൎത്ഥിച്ചു(=നകുലനെനല്കുവാൻ. മ.ഭാ.)൩.,ആയതുംഎന്നെഉപ
ദെശിച്ചു(ചാണ=എന്നൊടു§൪൪൦എനിക്ക(§൪൫൭. ൩)——
അതുപൊലെരാജനെഅതുമറെച്ചാൻ(ചാണ.)-മൽക്രൊധത്തെ
എന്തുചെയ്വു(മ.ഭ.)—— ൧൦൦൦ശരംഎയ്താർർ കൃതാന്തനെ, ൭അമ്പു
സൂതനെയുംഎയ്താൻ(ഉ.രാ.)

§൪൧൫-ഇക്കന്തഹെതുക്രിയകൾ(§൨൯൯)പ്രത്യെകം ദ്വികൎമ്മക
ങ്ങൾതന്ന-൧.,അറിയിക്കാദികൾ(വിശെഷംഎന്നെഅറിയി
ക്ക=എന്നൊടു എനിക്ക-വസ്തുതഅവനെഉണൎത്തിപ്പു— വൃത്താന്തം
മഹിഷിയെകെൾ്പിച്ചു-(കെ.ഉ.)മന്ത്രംഅവനെഗ്രഹിപ്പിച്ചു(നള)
അസ്ത്രാദികളെപുത്രനെഅഭ്യസിപ്പിച്ചു(ചാണ)സൂതനെവെദംപ
ഠിപ്പിച്ചു(മ.ഭ.)ഞണ്ടിനെ ശ്രവിപ്പിച്ചു(പ.ത.)—— ൨.,ഗമിപ്പിക്കാദി
കൾ-ഭൂപനെനാകംഗമിപ്പിച്ചു-(കെ.രാ)അവനെയമലൊകംപൂ
കിച്ചു- അസുരനെനഷ്ടതചെൎപ്പാൻ(മ. ഭാ.)ഇതുപട്ടണംപ്രവെശി
പ്പിച്ചു(പ.ത.)-— ൩., ശെഷിച്ചവ—— ഗജത്തെപൊന്നണിയിക്ക(അ.
ര)വസ്ത്രംബിംബത്തെച്ചാൎത്തും (കെ.ഉ.)ബാലനെകാമിനിവെഷംച
മയിച്ചു.(ശി.പു.)— കുമഊട്ടീടുന്നു ചിലരെനീ(കൃ.ഗ.)ചെയ്തതെല്ലാംഅ
വനെഅനുഭവിപ്പിക്കും(കെ.ര.)സുരന്മാരെകൃഷ്ണനെഭരമെല്പി[ 135 ] ച്ചു(മ.ഭ.)ഇരിമ്പുസ്നെഹിതനെഎല്പിച്ചു-അവനെശൂലാരൊഹണംചെ
യ്യിപ്പിച്ചു(പ.ത.)

§൪൧൬. ദ്വികൎമ്മകങ്ങളൊടെ തൃതീയക്കുറിയാകുന്ന കൊണ്ടുഎന്നതും
നടക്കും—ഉ—ം ഇവഒട്ടകങ്ങളെകൊണ്ടുവഹിപ്പിച്ചു.(നള)അവനെ
കൊണ്ടുയാഗത്തെചെയ്യിച്ചു—സ്വഭൃത്യരെകൊണ്ടുപ്രവൃത്തിപ്പിച്ചു
(കെ. രാ.)അവനെക്കൊണ്ടുഒക്കയുംസൃഷ്ടിപ്പിച്ചാൻ-പാമ്പിനെക്കൊ
ണ്ടുകടിപ്പിച്ചു.(മ.ഭാ.) ബ്രാഹ്മിണിയെക്കൊണ്ടുപാടിപ്പൂതും-(കെ.ഉ.)
അവരെകൊണ്ടുതണ്ടെടുപ്പിച്ചു(( ഭാഗ.)

§൪൧൭.ഇതിന്നുആൽഎന്നതുദുൎല്ലഭം—നീചനെഎടുപ്പിച്ചുഭൃത്യ
ന്മാരാൽ(ഉ.രാ)അവനെപാമ്പിനാൽകടിപ്പെടുത്തു(മ.ഭാ.)—സം
സ്കൃതപ്രയൊഗമായ്തുഅവനെഅഗസ്ത്യെനനശിപ്പിച്ചു—നക്രെണ
കാല്ക്കുകടിപ്പിച്ചു(ഫ.വ.)

§൪൧൯.ക്രിയകളൊടല്ലാതെ പ്രിയാപ്രിയനാമങ്ങളൊടും ദ്വിതീയ​െ
ചരും-ഉ—ംഭജനമില്ലദെവന്മാരെ(=ഭജിക്ക)-ഇഷ്ടംഇല്ലെതുംഎ
നിക്കനാല്വരെയും(ദ.നാ.)കുമാരനൊളംപ്രിയംഎന്നുള്ളിൽആ
രെയുംഇല്ല-(അ.രാ.)ആരെയുംമാനംഉണ്ടാകയില്ല(സഹ.)ഭൃത്യന്മാ​െ
രവിശ്വാസംനമുക്കില്ല(നള)ദെവകളെസ്നെഹംഒട്ടെറയില്ല—ദെ
വവൈരികളെദ്വെഷംഇല്ല- നമ്മെകൂറുള്ളൊർ(മ.ഭാ.)ജനനി
ക്കു സുതനൊളംകൂറ്ആരെയുംഉണ്ടാകയില്ല(കെ.ര.)തപസ്സിനെകാം
ക്ഷഉള്ളുമമ-നിന്നെസ്നെഹംവ്യാസനുപാരം(ഭാഗ.)——നമ്മെദ്വെ
ഷമെഉണ്ടായ്വരുംവീരൎക്കു—സജ്ജനത്തിന്നുനിന്ദയില്ലദുൎജ്ജന​െ
ത്തയും(മ.ഭ.)ഉൾത്താരിൽഉണ്ടെറ്റംധിക്കാരംനമ്മെഎല്ലാം(കൃ.ഗ.)
നാണമില്ലാരെയും(കൃ.ച.)രാമചന്ദ്രനെഉള്ളഭീതി(അ.ര.)ആരെയും
പെടികൂടാതെ-ആരെയുംഭെദംകൂടാതാതാസ്ഥ(പ.ത.)—സപ്തമി​െ
യ. §൫൦൦ കാണ്ക-

§൪൧൯-ഈവിഷയാൎത്ഥംവരുത്തുവാൻകുറിച്ചുഎന്നതുംനടക്കും—
ആരെക്കുറിച്ചുപ്രീതി(ദെ.മാ) ദുൎജ്ജനത്തെ കുറിച്ചുള്ളവിശ്വാസം(അ.
രാ.)എന്നെ കുറിച്ചുപൊറുത്തു കൊള്ളെണം-നിങ്ങളെക്കുറിച്ചുസന്തു [ 136 ] ഷ്ടൻ(മ.ഭാ.)എന്നെകുറിച്ചനുഗ്രഹംചെയ്ക-(നള)——ഭീമസെനനെക്കു
റിച്ചുവൈരം (മ.ഭ.)ഒരുത്തരെ കുറിച്ചപമാനമില്ലഅസൂയയുംഇല്ല
(കെ.ര.)നിന്നെക്കുറിച്ചില്ലശങ്ക.(നള.)——കാൎയ്യസാദ്ധ്യത്തെക്കുറിച്ചു
ദ്യൊഗം(പ.ത.)അവരെക്കുറിച്ചഭിചാരംചെയ്ക.(ചാണ.)-ദെവനെ
ക്കുറിച്ചുതപസ്സുതുടങ്ങി(ഉ.രാ.)ശങ്കരന്തന്നെതപസ്സുചെയ്തു-എന്നി
ങ്ങിനെവെറും ദ്വിതീയയും.

§൪൨൦.പ്രതിമുതലായതിന്നുംഈതാല്പൎയ്യംഉണ്ടു—

൧., ആശ്രമം പ്രതിപൊയാൻ(= ആ-ത്തൈക്കുറിച്ചു)—കൊപം
മാം പ്രതി-അശ്വം പ്രതിവാദംഉണ്ടായിതമ്മിൽ(മ.ഭാ.)——൨.,
പ്രാണികൾവിഷയമുള്ളനുകമ്പ(മ. ഭാ.)ജന്തുക്കൾവിഷയമാ
യികൃപആൎക്കുമില്ല-(ഹ.പ.)നാരായണവിഷയംപ്രതിദ്വെഷി-
(ഭാഗ.) ൩.,എന്നെതൊട്ട്ഇന്നുംഅൻ്പുപുലമ്പെണം(കൃ.ഗാ)

തൃതീയ— ആൽ

§൪൨൧തൃതീയആകുന്നത് കരണംതന്നെ—അതുപടുവിനയൊടുചെ
ൎന്നിട്ടു കൎമ്മത്തിൽ ക്രിയഎന്നുള്ള അധികരണംസംഭവിക്കുന്നതിൽ
കൎത്താവായുംവരും—ഉ—ം പരശുരാമനാൽപടെക്കപ്പെട്ടഭൂമിഎ
ന്നതിൽരാമൻതന്നെ കൎത്താവ്—അവൻപടെച്ചഭൂമികൎമ്മംതന്നെ-
ഈപ്രയൊഗംസംസ്കൃതത്തിൽഎറ്റംനടപ്പെങ്കിലുംമലയായ്മയിൽ
ദുൎല്ലഭമത്രെ-—ഉ-ംനദിയാൽശൊഭിതദെശം— പാമ്പിനാൽദൃഷ്ടം
വിരൽ(മ.ഭാ.)ദിവ്യരാൽഉപെക്ഷ്യൻ-എവരാലുംഅവദ്ധ്യൻ(അ.ര)

§൪൨൩.കഴിവിനെചൊല്ലുന്നക്രിയകളൊടു തൃതീയതാൻചതുൎത്ഥിതാ
ൻചെരും-ഉ-ംമനുഷ്യരാൽശക്യമല്ലജയിപ്പാൻ(കെ.രാ.)ഞങ്ങ
ളാൽസാദ്ധ്യമല്ലാത്തതു(കെ.ഉ.)അവരാൽകൎത്തവ്യംഎന്തു-എ
ന്നാൽ കഴിയാത്തു-ൟച്ചയാൽഅരുതാത്തകൎമ്മം(വില്വ)——പാ
രിൽഉഴല്വതെഞങ്ങളാൽഉള്ളു-നമ്മാൽഎടുക്കാവതല്ല(ഭാഗ.)ആ
രാലുംഅറിഞ്ഞുകൂടായ്കയാൽ(മ.ഭാ.) നിന്നാൽഅറികയാൽ(തത്വ)
എവരാലുംഅറിയാതവണ്ണം(ര.ച.)[ 137 ] §൪൨൩. കാരണംഫലംഈഅഭിപ്രായംഉള്ളഅകൎമ്മകങ്ങളൊടും
ചെരും-ഉ-ംഅൎത്ഥത്താൽവലിപ്പമുണ്ടാം(പ.ത.)ഇവരാൽഉണ്ടുപദ്രവംനാ
ട്ടിൽ.—കൊന്നാൽഫലമുണ്ടുതൊലിനാൽ(കെ.ര.)-രാഘവനാൽഇവനു
മുടിവുണ്ടു(ര.ച.)ആരാലുംപീഡകൂടാതെ(ഭാഗ.)അന്യരാൽമൃത്യുവരാ
തെ-അൎജ്ജുനനാലുള്ളഉത്തരാവിവാഹം(മ.ഭ.)ഇരിമ്പാലുള്ളതു-
(വൈ.ച.)അവൻകയ്യാൽഎന്മൂക്കുപൊയി(പ.ത.)വിഷാദെനകിം
ഫലം(നള.)

§൪൨൪.സകൎമ്മകങ്ങളൊടെകൊണ്ടഎന്നത്അധികംനടപ്പെങ്കിലും
ആൽഎന്നതുംകരണമായിനടക്കുന്നു—ഉ—ംവാളാലെവെട്ടി(ഭാഗ.)ക
ത്തിയെനാവിനാൽനക്കി(കെ.ര.) ഖെദംതീൎത്തുവാക്യങ്ങളാൽ(വെ.ച)
ഭൊജ്യങ്ങളാൽഭിക്ഷനല്കി(മ.ഭാ.)ചൊല്ലെണംകെരളഭാഷയാലെ-
തമിഴാലെഅരുളിച്ചെയ്തു(കൈ.ന.)——വിശെഷിച്ചുകൈയാൽ—
ചൊല്ലാൽഎന്നുകെൾ‌്ക്കുന്നു——ഉ—ംഅവൻ്റെകൈയാൽതീൎത്തതു-
ഇന്ദ്രൻ്റെചൊല്ലിനാൽചെയ്തു-ദൂതൻ്റെചൊല്ലാലെപൊയി(കൃ.ഗ.)
വിധീവിധിയാൽചെയ്തു-അവനനുവാദത്താൽഎങ്കിൽ(മ.ഭാ)൧൨
കാരണവരാൽകല്പിച്ചകല്പന(കെ.ഉ.)മുനിമാരാൽവഹിച്ചുവരാൻ
ചൊല്ലിനാൾ(ഭാഗ.)—§൪൧൬കാണ്ക

§൪൨൫. ആൽ(ആകൽ)എന്നതിന്നുഇരിക്കെഎന്നൎത്ഥവുംഉണ്ടു—൧൦
തലകളാൽഒന്നറുത്തു(അ.ര.)എന്നതിൽപത്തുതലകൾഇരിക്കെഎ
ന്നതാല്പൎയ്യംവന്നു- അതുകൊണ്ടു ൧., വിഭാഗാൎത്ഥവുംകൊള്ളുന്നു-
(§൪൯൪)—കാലത്താൽ=കാലംതൊറും—തൂവലാൽഒന്നുപറിച്ചു.(മ.ഭ.)
ബ്രഹ്മസ്വത്താൽഒരൊഒഹരി(കെ.ഉ.)തലയാൽഒക്കക്കീറിവകഞ്ഞു
(ര.ച.)നാലാൽഒരുത്തൻ(നള)മെനിയാൽപാതിനല്കി(കൃ.ഗ.)അതി
നാൽമുക്കഴഞ്ചീതുകുടിക്ക.(വൈ.ശ.)ഇവറ്റാൽശിഷ്ടംജീവൻ(അ.
ര.)൨.,കൂടികടക്കുന്നതു-എൻജിഹ്വാഗ്രമാൎഗ്ഗെണകെൾ്ക്ക-(നള)

§൪൨൬-പിന്നെപ്രമാണത്തെയും കുറിക്കുന്നു-ഉ-ം൧.,ആനക്കൊലാ
ൽമുക്കൊൽ(കെ.ഉ=കൊല്ക്കു.)— പറഞ്ഞമാൎഗ്ഗത്താൽനടന്നുപൊയി
(കെര=ഊടെ)നാവാൽലുബ്ധൻ—ഈഗുണങ്ങളാൽസമൻ(ഭാഗ.) [ 138 ] അവൾ്ക്കുമനത്താലുംഉടലാലുംപിഴയില്ല(ര.ച.)——൨.,വെണ്ടിയകാല
ത്തെയും കുറിക്കുന്നു—ഒമ്പതിനായിരത്താണ്ടിനാൽതന്തലഒമ്പതു
ഹൊമിച്ചു(ഉ. ര.)നിമിഷമാത്രത്തിനാൽകാലനൂൎക്കയച്ചു.(കെ.രാ.)
——൩., സാഹിത്യത്തൊടുംഒക്കും—പെരിമ്പുഴയാൽഇക്കരെക്കുംഅ
ക്കരെക്കും—വെദിയരാൽവെദംകൊണ്ട്ഇടഞ്ഞു(കെ.ഉ.)

§൪൨൬. b.,ഒടുക്കംഅതുവണ്ണം പ്രകാരംഎന്നഅവ്യയശക്തിയുള്ള
തു(§൩൨൯)—ഒട്ടുപിന്നാലെചെന്നു— മുമ്പിനാൽവെണ്ടുന്നത്.(അ. രാ.)
നാമങ്ങൾകെൾ്ക്കക്രമത്തിനാൽ(കെ.ര.)സത്യെനചൊല്ലുവിൻ.
(വ്യ.മ.)ആറുകൾകുതിക്കയാൽതരിച്ചു(=കുതിച്ചുകടന്നു)

§൪൨൭-ശെഷംകാരണക്കുറികൾ ആയവ §൪൦൩. ൩. കാണ്ക
൧., നിമിത്തം—ഉ—ംമൊഹം നിമിത്തംഉണ്ടായി—എൻ നിമിത്തം-
അതിന്നുചതുൎത്ഥിഭാവവുംഉണ്ടു- എന്നുടെസൎവ്വനാശംനിമിത്ത
മല്ലീവന്നു—അഭിഷെകം നിമിത്തമായിസംഭാരം(കെ.രാ.)——

൨., മൂലം(§൫൧൯ കാണ്ക.) ഒക്കയുംനശിക്കുംസീതാമൂലം(കെ.രാ)
നിന്മൂലംആപത്തുവരും(പ.ത.)ബൊധമില്ലായ്കമൂലം—എന്മൂലംവന്നു
(കൃ.ഗാ.)=ചതുൎത്ഥിഭാവം-വിഷയാൎത്ഥവുംഉണ്ടു-ഉ-ം ഭിക്ഷുകന്മൂ
ലമായിചൊന്നാർ(കൃ.ഗ.)——൩., ഹെതു—എന്നുടെഹെതുവായിട്ടു
ള്ളകൊപം(കെ.ര.)എന്തൊരുസങ്കടംഹെത്വന്തരെണ(കെ.ഉ.)
൪.,ഏതുസംഗതിയായി- ചെയ്കകാരണമായി(മ.ഭാ.) ൫.,അവ
ൻവഴിയായിട്ടു കിട്ടി—൬.,സന്തൊഷപൂൎവ്വംവളൎത്തു(പ.ത.)——
൭.,ചതുൎത്ഥിയും കാരണപ്പൊരുളുള്ളതു— അതിനുവിഷാദിച്ചു
(കെ. ര)-§൪൬൦ കാണ്ക.


വിനയെച്ചങ്ങളാലെതൃതീയ(കൊണ്ടു)

§൪൨൮. കരണ കാരണാദിപ്പൊരുൾഎല്ലാംമുൻവിനയെച്ചത്തി
ന്നുംഉണ്ടു —ഉ-ംവല്ലതുചെയ്തുംവധിക്ക.(ചാണ=വല്ലതിനാലും)—എ
ന്നറിഞ്ഞുസന്തൊഷിച്ചു=എന്നതിനാൽ—കെട്ടതുവിചാരിച്ചുദുഃ
ഖിക്കുന്നു- എന്തുചിന്തിച്ചുവന്നുനീ(കൃ.ഗ.)എന്നെമാനിച്ചുപാൎക്കും [ 139 ] (മ.ഭാ= എന്നിമിത്തം)—പ്രത്യെകംപറ്റുന്നവകണ്ടു- ഇട്ടുമുതലായവ-
എന്നതുകണ്ടുമദിക്കൊല്ല ( കൃ.ഗ.)കൈയിട്ടെടുത്തു-ഇത്യാദികൾ

§൪൨൮. b., ചൊല്ലി എന്നതു ൧.,തൻ്റെമനസ്സിൽതൊന്നിയകാരണാ
ഭിപ്രായങ്ങളെ കുറിക്കുന്നു—ഉ-ംക്ലെശം അതുചൊല്ലിഉള്ളിൽഉണ്ടാകാ
യ്ക(. മ. ഭാ.)പിതാവിനെചൊല്ലിതപിക്ക-എന്നെചൊല്ലി ക്ഷമിക്കെ
ണം(= കുറിച്ചു §൪൧൮) - നിങ്ങളെചൊല്ലിഞാൻചെയ്യുന്നപാപം.
(അ.രാ)—ഭരതനെചൊല്ലിഭയംഉണ്ടുരാമനു-അസ്ഥിരൊമംതൊലി
ഇവചൊല്ലിയുംനായാട്ടിൽകൊല്ലും(കേ.രാ=ഇവറ്റിനുവെണ്ടി)—
അമാത്യനെചൊല്ലിജീവിതംഉപെക്ഷിക്ക(ചാണ)- ൨.,യാതൊ
രുഹെതുവിനെയുംഅറിയിക്കും- കലഹംഉണ്ടായ്വരുംവല്ലതുംചൊ
ല്ലി(ചാണ)നാടുചൊല്ലിപിണക്കംഉണ്ടു—അടിയനെചൊല്ലിഇതിന്നെ
ല്ലാറ്റിന്നും അവകാശംവന്നു.(കെ.രാ.)

§൪൨൯.കൊണ്ട് എന്നതു ൧., ദ്വികൎമ്മകങ്ങളൊടുചെരുന്നു—§൪൧൫
കാണ്ക— ൨.,സകൎമ്മകങ്ങളൊടെ കരണമായതിനെവരുത്തും—ഉ-ം
കൺകൊണ്ടുനൊക്കി- ആത്മാവുകൊണ്ടുവരിച്ചു(നള.)പാറകൾ
കൊണ്ടെറിഞ്ഞു(കൃ. ഗ.)അമ്പു ണ്ടെയ്തു.(ര.ച.)തൃച്ചക്രംകൊ
ണ്ടുകണ്ഠദെശത്തിങ്കൽഎറിഞ്ഞു(ഭാഗ.)

§൪൩൦-അതുചിലപ്പൊൾഎകദെശംനിരൎത്ഥമായിവരും-൧,
അകൎമ്മകങ്ങളുടെഹെതുക്രിയകളൊടെ- വെദംകൊണ്ടുമുഴക്കി
വിപ്രന്മാർ(കെ. ര.)-എങ്ങളെകൊണ്ടിനികെഴിക്കൊല്ലാ(കൃ.ഗാ.)=
പൈതലെ(അല്ലെങ്കിൽ പൈതല്ക്കു)കെഴുമാറാക്കുക——൨., ദ്വിതീ
യയെപൊലെ— കൊടി കൊണ്ടുടുത്തു-(നള.)പൊടികൊണ്ടണിഞ്ഞു
(മ.ഭാ.)മത്സ്യങ്ങൾകൊണ്ടുവിതെച്ചു(കൃ.ഗ.)ദുൎജ്ജനങ്ങളെകൊ
ണ്ടുദുഷിക്ക.(പ.ത.)വരദ്വയംകൊണ്ടുവരിച്ചു(കെ.ര.)ആണികൊ
ണ്ടുതറെച്ചു(മ.ഭ.)അമരർപൊഴിന്തനർപൂവുകൊണ്ടെ-മെയികൊ
ണ്ടുതുണ്ടിച്ചശകലങ്ങൾ(ര.ച.)= മലയാളംകൊണ്ടു൪ഖണ്ഡമാക്കി(കെ.ഉ.)-
- ൩., പ്രഥമയെപൊലെ-മലയാളം ൧൬൦ കാതംകൊണ്ടു ൧൭നാ
ടുണ്ടു(കെ.ഉ.)——൪.,അതിപൂൎണ്ണമായകാരണക്കുറിപ്പിനാൽ- കൎമ്മം [ 140 ] ചെയ്കകൊണ്ടിതുവരാൻബന്ധം(ശി.പു.)—ധിക്കരിക്കയാലത്രെകൂ
ട്ടാക്കായ്വതിന്നു(ഭാഗ.)—ഇങ്ങനെതൃതീയാചതുൎത്ഥികളെചെൎക്കയാൽ
കാരണത്തെഅതിസ്പഷ്ടമാക്കും——൫.,അതിപൂൎണ്ണനിറവുകുറിപ്പു-
-§൪൩൨. ൫. കാണ്ക-

§൪൩൧. കാരണംഫലംഈപൊരുളുള്ളഅകൎമ്മകങ്ങളൊടും§൪൨൨-
പൊലെ)—ഉ—ംഅമ്പുകൊണ്ടുമരിച്ചു- മൊതിരക്കൈകൊണ്ടുചൊ
ട്ടുകൊള്ളെണം—ദെവത്വംകൊണ്ടുകാമൻമരിച്ചില്ല—പാപങ്ങൾവ
നവാസത്തിനെക്കൊണ്ടുപൊയി-എന്തുനമ്മെകൊണ്ടുപകാരം(കെ.
രാ.)കല്ലുകൊണ്ടൊമനം-എന്തെനിക്കതുകൊണ്ടു(മ.ഭ.)അനുജ്ഞ
കൊണ്ടുപൊയാൻ(ഭാഗ.)ഈകാൎയ്യംകൊണ്ടുംദാദ്ര്യംതീരും(നള)
നൂറുണ്ടായിതൊന്നുകൊണ്ടെ(ക‌ൃ.ഗ.)

§൪൩൨ൃ-പടുവിനയൊടും(§൪൨൦)അതുദുൎല്ലഭമായിചെരും—ഉ—ം
ദുരാഗ്രഹംകൊണ്ടുബദ്ധൻ(നള)നൈകൊണ്ടുസിക്തമായുള്ളതീ
തീ(കൃ.ഗ.)പൈദാഹങ്ങൾകൊണ്ടുമൂൎഛ്ശിതൻ(നള)

§൪൩൩.നിറക-മൂടുക-അടയുക-മറക-ഈ ക്രിയകൾ്ക്കുംഅടുത്ത
പുറവിനകൾ്ക്കുംപടുവിനകൾ്ക്കും൫പ്രകാരത്തിൽഅധികരണം
ഉണ്ടു——൧.,കൊണ്ടു—പൊടികളെകൊണ്ട്നിറഞ്ഞാകാശം—കൊ​െ
പനനിറഞ്ഞചിത്തം—ഇരുൾകൊണ്ട്ആവൃതനായിസൂൎയ്യൻ-(കെ.ര.)സ്വ
ൎണ്ണംകൊണ്ടുനിറഞ്ഞുഗെഹം-താൻപെടികൊണ്ടുമൂടുക(കൃ.ഗ.)—ദെ
വിയെശരങ്ങൾകൊണ്ടുമൂടി(ദെ.മാ.)-രശ്മികൾകൊണ്ടംഗംമൂടു-നാടുംകാ
ടുംപൊടികൊണ്ടുമൂടി(ശി.പു.)-പൂഴിക്കൊണ്ട്അതിന്മീതെമൂടിപ്പൊക
വിശ്വംതൻ്റെകീൎത്തികൊണ്ടു പരത്തുക—— ൨.,ആൽ—പക്ഷികളാൽ
നിറഞ്ഞകാനനം-ഫലത്തിനാൽനിറഞ്ഞുപൊഴിഞ്ഞമാവു-വീരരാ
ൽലങ്ക-ഇരിട്ടിനാൽരാത്രി-(കെ.ര.)-തെക്കുംവടക്കുംഒക്കപ്പരന്നുജ
നങ്ങളാൽ—സൈന്യങ്ങളാൽദ്വാരംപൂൎണ്ണമായി(നള)=സ്ഥാവരൗെഘ
ങ്ങളാൽമൂടിക്കിടന്നുഭൂമി. (ഭാഗ.)—പക്ഷിശരങ്ങളാൽമൂടി—പുഷ്പങ്ങ
ളാൽതിങ്ങിയിരിക്കുന്നവൃക്ഷം.(കൃ.ഗാ.)—— ൩.,സപ്തമി-പൂരിച്ചുവാദ്യ
ഘൊഷം൩ലൊകത്തും(മ.ഭാ.)ഉള്ളത്തിൽസന്തൊഷംപൂരിച്ചാൻ— [ 141 ] പാടിചെവിയിൽനെഞ്ചുനിറെക്കുന്നു-ചൂൎണ്ണംപെട്ടകത്തിൽ.(കൃ.ഗ.)-പാരി
ൽഇരിട്ടടെച്ചെറ്റം-ഇരുൾനിറഞ്ഞുഭുവി(ശി.പു.)മന്നവന്മാർമന്നിരെ
ചുറ്റുംനിറഞ്ഞു(നള)കണ്ണിൽജലംനിറക-എള്ളിൽഎണ്ണ-ഘ്രാണം
ദെശത്തിൽ-ആശീൎവ്വദിച്ചുമനസ്സിൽമംഗലംനിറെച്ചു(കെ.ര.)——

൪.,അവസ്ഥാവിഭക്തി— §൪൦൦.൧.,അവർഅരമനഎല്ലാംനിറഞ്ഞി
രിക്കുന്നു—വനംചൊലയുംപുഷ്പങ്ങളുംഎല്ലാംനിറഞ്ഞ(കെ.ര.)വെണ്ണ
യുംചൊറുംആകിണ്ണംനിറെച്ചു(പാ)സൗെരഭ്യംആദ്വീപുപരക്കുന്നു-
-൫.,തൃതീയയുംസപ്തമിയും-ചാമരങ്ങൾഎന്നിവകൊണ്ടുപുരിയിൽ
എങ്ങുംനിറഞ്ഞിതു-പുരത്തിൽകരച്ചലെക്കൊണ്ടുപൊരുത്തു(കെ.രാ.)
ഇണ്ടൽകൊണ്ടുള്ളത്തിൽമൂടുക-(കൃ.ഗ.)ചെതസിഭക്ത്യാനിറഞ്ഞുവ
ഴിഞ്ഞു(ഭാഗ.)

§൪൩൪. അതുപ്രമാണത്തെക്കുറിക്കുന്നു(§൪൨൫.൧)-ഉ-ംചൊല്ലു​െ
കാണ്ടുനല്ലനല്ല(കൃ.ഗ.)ബലംകൊണ്ടഒപ്പമില്ല(ര.ച.)വപുസ്സുകൊ
ണ്ടുനിന്നതെഉള്ളു—മനസ്സുകൊണ്ടുരാഘവനെപ്രാപിച്ചു—ബലംകൊ
ണ്ടുംവയസ്സുവിദ്യകൾകൊണ്ടിട്ടുംഇളയഞാൻ(കെ.ര.)- താതനും
ഞാനുംഒക്കുംഗുരുത്വംകൊണ്ട(അ.ര.)—— ഭാൎഗ്ഗവതുല്യൻ എല്ലാംകൊ
ണ്ടും—പൊറുക്കയുള്ളുനമുക്കവരൊടുഎല്ലാംകൊണ്ടും(മ.ഭാ.)വല്ലീല്ല
ഒന്നുകൊണ്ടും—ചെയ്യരുതൊന്നുകൊണ്ടും(കൃ.ഗ.)——ഈഅൎത്ഥം
ചതുൎത്ഥിയാലുംവരും-പൊൎക്കഇരിവരുംഒക്കും(ര.ച.) §൪൫൩——
പിന്നെഉണ്മയെപാൎക്കിൽനുറുങ്ങെറുമവൻ(കൃ.ഗ.)

§൪൩൫. ക്രിയാനിവൃത്തിക്കുവെണ്ടിയകാലത്തെകുറിക്കുന്നു(§൪൨൫.൨)
—പത്തുദിനംകൊണ്ടുപുക്കു—നാലഞ്ചുവാസരംകൊണ്ടുകല്പിച്ചതു(നള)
മുന്നം) യമലൊകംഈജന്മംകൊണ്ടെകാണ്മാൻ(വില്വ)മുക്കാലും
൩ഘടികയുംകൊണ്ട്‌രാക്ഷസക്കൂട്ടംഒടുക്കി(കെ.ര.)൩൪മാസം
കൊണ്ട്ഒടുങ്ങുവൊരുരാജസൂയം-പകൽകൊണ്ടുഒടുക്കി—അ
രനാഴികകൊണ്ടുപുക്കു- അല്പകാലംകൊണ്ടുതീരും(മ.ഭാ=അല്പ
കാലാന്തരാൽ— ദെ.മാ.)- നിമിഷംകൊണ്ടുസല്കരിച്ചു(സൊമ)
ശുഭമുഹൂൎത്തംകൊണ്ടുപുറപ്പെട്ടാൻ(ഉ. രാ.)—— ൨.,അതുപൊ [ 142 ] ലെകൂടിഎന്നതുംനടക്കും-ഉ—ം മൂന്നുവത്സരംകൂടിപെറ്റിതുശകുന്ത
ല(മ.ഭ.)—പലനാൾകൂടിക്കാണുന്നിപ്പൊൾ(പ.ത.)

§൪൩൬.വിഷയാഭിപ്രായങ്ങളുംകൊണ്ട്എന്നതിനാൽവരും—
ഉ—ംകണ്ണനെക്കൊണ്ടുള്ളവാൎത്ത(കൃ.ഗ.)പൊരുകൾകൊണ്ടുപ
റഞ്ഞു—എന്നെക്കൊണ്ടുപാടി- ചിരിച്ചു(കെ.ര.)-എന്നെക്കൊണ്ടു
ഒരുകുറ്റംചൊല്വാൻ-നാരിയെക്കൊണ്ടുപിണക്കംഉണ്ടാകായ്വാ
ൻ(മ. ഭാ=ചൊല്ലി §൪൨൭. b.,൨.)— നിലംക്കൊണ്ടു വ്യവഹാരം—ധനം
കൊണ്ടുപിശക്കുകൾ(വൈ.ച.)——നീചനെക്കൊണ്ടുപൊറുതിയി
ല്ല-(മ.ഭാ=കുറിച്ചു)ഞങ്ങളെകൊണ്ടിനിവെണ്ടതുചെയ്താലും(കൃ.ഗ.)

§൪൩൭-അതിന്നുവെറെവിനയെച്ചങ്ങളുംപറ്റും—൧.,തൊട്ടു(§൪൧൯-
൩.)—അതിർതൊട്ടുപിശകി(വ്യ.മ.)കാരണംതൊട്ടുവൈരംഭവിച്ചാ
ൽ(പ.ത.) നെഞ്ഞുതൊട്ടുള്ളരൊഗം(വൈ.ശ.)——സങ്കടംഇതുതൊട്ടുപി
ണഞ്ഞുകൂടും—ചെയ്തകാൎയ്യംതൊട്ടുചീറൊല്ലാ(കൃഗ.)——൨.,അവനെ
പറ്റികാൎയ്യംഇല്ല-എന്നെപറ്റിപറഞ്ഞു——൩.,വിപ്രനെക്കുറിച്ചു
പ്രലാപങ്ങൾചെയ്തു-(പ.ത.)§൪൧൮.കാണ്ക——൪.,ബ്രഹ്മചാരിയെ
പ്രസംഗിച്ചുകെട്ടു(ഭാഗ.)


സാഹിത്യം

§൪൩൮. ഒടു-ഓടുഎന്നവസഹാൎത്ഥത്തിന്നുപ്രമാണം-അതിൽഒന്നാ
മതുപാട്ടിൽനടക്കെഉള്ളു(വിരവിനൊടുനരപതികൾ.നള.)—സപ്ത
മിയുടെഅൎത്ഥവുംഉണ്ടു—(അങ്ങൊടിങ്ങൊടുപാറി.മ.ഭ.)

§൪൩൯. ഓടുസാമിപ്യവാചിതന്നെ—ഉ—ംവാനൊടുമുട്ടും-കുന്തംനെ​െ
ഞ്ചാടിടപെട്ടു(ര.ച.)—പടിയൊടുമുട്ടല്ല-കണ്ണൊടുകൊള്ളുന്നത്പുരിക​െ
ത്താടായി(പ.ചൊ.)വിളക്കൊടുപാറുക-നിന്നൊടെത്തുകയില്ല-പെടി
നമ്മൊടടായ്വതിന്നു(മ.ഭ.)ഗജങ്ങളൊടടുത്താൽ(പ.ത.)വായോടടുപ്പി
ച്ചു-കുതിരകളെരഥത്തൊടുകെട്ടി(കെ.ര=തെരിൽപൂട്ടി)-തൂണൊ
ടുചാരി-തന്നൊടുചെൎന്നു- ഫലംഅവനൊടുപറ്റുക(വില്വ.)-മെയ്യൊടു​െ
മയ്യും ഉരുമ്മും-മെയ്യൊടണെച്ചു(കൃഗ=മാൎവ്വിൽഅണച്ചു)——നീച
[ 143 ] രൊടഭിമുഖനായി(ചാണ)കുറഞ്ഞൊരുദൂരംമുനികളൊടു-(കെ.ര).ച
തുൎത്ഥീപഞ്ചമി)——ആപത്തൊട്അനുബന്ധിക്കുംസമ്പത്തു—അവ​െ
നാടനുഗമിക്ക(കെ.ര= ദ്വിതീയ)

§൪൪൦ - പൎയ്യന്തത്തെയും കുറിക്കുന്നു—പഴുത്തതെങ്ങമുതലായിവെച്ചി
ങ്ങാന്തമൊടെത്ര(വ്യ.മ.)—കൊലംതുടങ്ങിവെണാട്ടൊടിടയിൽ(കെ.
ഉ-)—ദക്ഷിണസൂത്രാഗ്രത്തിങ്കന്നുപൂൎവ്വസൂത്രാഗ്രത്തൊട്ഒരു ക
ൎണ്ണംകല്പിച്ചു(ത.സ.)——ഇടഎന്നതിനൊട് രണ്ടുസാഹിത്യങ്ങളുംചെരും-
ൟശക്കൊണൊടുനിരൃതികൊണൊടിടയുള്ളകൎണ്ണം-ഇഷ്ടപ്ര​െ
ദശത്തൊടിടെക്കു(ത.സ.)—ചുണ്ടൂന്നിയൊടുപെരുവിരലൊടുനടുവര
യിൽ—മുലയൊടു മുലയിടയിൽനൊം(വൈ.ശ.).മുടിയൊടടികളൊടി
ടയിൽ(ര.ച.)മുടിയൊടടിയിട മുഴുവൻ- അടിമുടിയൊടിടയിൽ-
(ചാണ)—തിരുമലരടിയൊടുതിരുമുടിയൊടിടതിരുവുടൽ(ഹ. കീ)

§൪൪൧- ചൊല്ലാദികളിൽപുരുഷസാഹിത്യംനടപ്പള്ളതു(§൪൧൩)
-ഉ-ംഇവ്വണ്ണംഎന്നൊടുനിന്നൊടുചൊല്ലുവാൻഅവർപറഞ്ഞയച്ചു
(നള)അവനൊടുത്തരംചൊല്ലി(കൃ.ഗ.)നിന്നൊടുപറഞ്ഞുതരും(ദെ-
മാ.)——അവരൊടുകഥയെധരിപ്പിച്ചു-(§൪൧൪)ഭൂപതിയൊടുകെൾ്പി
ച്ചു-ഭവാനൊടുഗ്രഹിപ്പിച്ചു(നള)പുത്രനൊടുപഠിപ്പിച്ചു- താതനൊട
യപ്പിച്ചുകൊണ്ടു(കെ.രാ.)അവനൊടുപലവുംഉപദെശിച്ചു(ചാണ.)-അ
വനൊടിതിൻമൂലംബൊധംവരുത്തുവാൻ(പ.ത.)എന്നൊടുനിയൊ
ഗിച്ചു(ഉ.രാ.)പൊത്തൊടുവെദംഒതി(പ.ചൊ.)ഇതിന്നുചതുൎത്ഥിയുംന
ടക്കുന്നു.(ഞങ്ങൾ്ക്കുഅരുൾചെയ്ക- മമകെൾ്പിക്ക(മ.ഭാ.)തമ്പിക്കുബുദ്ധി
പറഞ്ഞു(കെ.ര.)——ചിലപ്പൊൾഅവനെനൊക്കിഉരചെയ്തു(മ.ഭ)

§൪൪൨.ഇരക്കുന്നതിന്നുംവാങ്ങുന്നതിന്നുംപഞ്ചമിയെക്കാൾസാഹി
ത്യംനല്ലൂ—ഉ-ംഎന്നൊടുചൊദിച്ചു- അൎത്ഥിച്ചു- മൂവടിയമാബലിയൊ
ടിരന്നു(ര.ച)§൪൧൩——സൌമിത്രിയൊടുവില്ലുവാങ്ങി(സീവി.)ഭാ
ൎയ്യയൊടാശിസ്സ്പരിഗ്രഹിച്ചു—(മ.ഭാ.)അയനൊടുവരംകൊണ്ടു(കെ.ര)
എന്നൊടുമെടിച്ചു-നിങ്ങളൊടെതാനുംഗ്രഹിച്ചു- രാമനൊടനുജ്ഞ
കൈക്കൊണ്ടു(അ.രാ)--പ്രജകളൊടൎത്ഥംപറിക്ക(സഹ)അവനൊ [ 144 ] ടുനാടുപിടിച്ചടക്കി(കെ.ഉ.)ലുബ്ധനൊടൎത്ഥംകൈക്കലാക്കിയാൽ(പ.
ത.)——ശാസ്ത്രംഅവനൊടുപഠിച്ചു.(മ.ഭ)

§൪൪൩.ഒരുവങ്കൽഗുണദൊഷങ്ങളെചെയ്യുന്നതിന്നുംഈവിഭക്തി
കൊള്ളാം—ഉ—ംതാതനൊടുചെയ്തഅപരാധം(ഭാഗ.)നിങ്ങളൊടുഒരു
ദൊഷംചെയ്തു-ജനത്തൊടുവിപ്രിയംചെയ്ക(നള)ജനനിയൊടവ
മതിചെയ്യാതെ(കെ.ര.)ചാപല്ല്യംഎന്നൊടുകാട്ടുന്നു(-ശി.പു.)എന്തു
നിന്നൊടുപിഴെച്ചു(മ.ഭാ.)—എല്ലാരൊടുംകണ്ണെറിഞ്ഞു-ഞങ്ങളൊ
ടിങ്ങനെതീച്ചൊരിഞ്ഞാലും(കൃ.ഗ.)——ഇങ്ങനെചതുൎത്ഥി:വസി
ഷ്ഠനുവിപ്രിയംചെയ്ക(കെ.ര.)സപ്തമിയുംപിതാവ്പുത്രരിൽപല
തുംചെയ്തീടും.(കെ.ര.)

§൪൪൩.b,ആകയാൽവിഷയാൎത്ഥവുംചുരുക്കമായ്‌വരും—അടിയനൊ
ടുപ്രസാദിക്ക(കെ.ഉ=എങ്കൽ,കുറിച്ചു)അടിയങ്ങളൊടുരൊഷം
(ഭാഗ.)എന്നൊടുകൊപംപൂണ്ടാൻ(മ.ഭാ.)എന്നൊടുകാരുണ്യമി
ല്ല— നിന്നൊടാശകെട്ടു(കെ.ര.)വൈരംഎന്നൊടുണ്ടു—നിന്നൊടുപ്ര
ണയം(കൃ.ഗ.)രാജാവൊടില്ലസംശയംഎതും(ചാണ)എനിക്കുനി
ന്നൊടുഒരുശങ്കയുംഇല്ല(കെ.ര.)

§൪൪൪.വിരൊധയുദ്ധാദികൾ്ക്കുംസാഹിത്യംവെണ്ടു-(ദ്വിതീയയുംദു
ൎല്ലഭമായിചെരും—അരക്കരെപ്പൊരുതാർ(ര.ച. നിന്മൂലംനമ്മെ​െ
പാരുന്നു. കൃ.ഗ.)——അവനൊടുപൊർപൊരുവാൻ(കൃ.ഗ.)രാജാ
വൊടുമറുത്തു—നമ്മൊടുക്രുദ്ധിക്കൊല്ല(നള)നമ്മൊടുപകപ്പിടിത്തൊ
ർ(ര.ച.)എന്നൊടുവെറുപ്പവർ- പലരൊടുഎതൃനില്പാൻ(മ.ഭാ.)
എന്നൊടുഎതിർപറകിൽ(പൈ.)ഭൂസുരരൊടുദ്വെഷിച്ചു(വൈ.
ച.)രാമനൊടുപ്രതിയോധാവില്ല—അവനൊടുവൈരങ്ങൾതീൎക്ക
(കെ.ര.)അവനൊടണഞ്ഞ്ഏശുവാൻ(കൃ.ഗ.)അവനൊടുചെന്നെ
ല്ക്ക-പടകൂടുക-നിങ്ങൾദെവകളൊടുജയിക്കയില്ല-അവനൊടുചൂ
തുതൊറ്റുപൊയാൻ(മ.ഭാ.)നെടിയിരിപ്പൊടുതടുത്തുനില്പാൻ-
(കെ.ഉ)രാമൻനമ്മൊടഴിയാൻ(ര.ച.)

§൪൪൫.വെർപാടും-കൂടെസാഹിത്യത്തിൻ്റെഅൎത്ഥം—രാഘവ [ 145 ] നൊടുവിയൊഗം(അ.രാ)അതിനൊടുവെറുത്തു-ബന്ധനത്തൊടുവെൎവ്വിടു
ത്തു- പാമ്പൊടുവെറായതൊൽ-നീരൊടുവെറായമീൻ-തെരൊടുംധീ
രതയൊടുംവെറായ്‌വന്നു(കൃ.ഗ.)നിന്നൊടുപിരിഞ്ഞുഞാൻ(മ.ഭാ.)പാ
പങ്ങളൊടുവെറുപെട്ടെൻ(വില്വ)ദൂതനെഉടലൊടുതലതന്നെവെറുചെ
യ്തു—ഉടമ്പുയിരൊടുവെൎപ്പെടുപ്പതു(ര.ച.)-അകല്ചമൌൎയ്യനൊടുചാണ
ക്യനുണ്ടു(ചാണ)——പിന്നെദ്വിതീയ(§൪൧൧.൧)വാനരൻകൂട്ടംപിരി
ഞ്ഞുപൊയി(പ.ത.)നിന്നെവെറിട്ടുപൊക.(കെ.ര.)——ചതുൎത്ഥിയും:നള
നുകലിവെറായി(മ-ഭാ.)——പഞ്ചമിയുംകൂറഅരയിന്നുവെറായി
ല്ല.(മ.ഭാ.).

§൪൪൬-തുല്യതെക്കുസാഹിത്യവു(ചതുൎത്ഥിയും§൪൫൪)പ്രമാണം-എ
ന്നൊട്ഒത്തൊർ(കെ.ര.)നീന്നൊട്ഒപ്പവർആർ(ര.ച.)നളനൊടുതുല്യ
ൻ(നള)നിന്നൊട്ഔപമ്യംകാണാ(കെ.ര.)തീയൊട്എതിർപൊരു
തുംതാപം(കൃ.ച.)——തുള്ളുന്നഇലകളൊട്ഉള്ളംവിറെച്ചു(ഭാഗ.=ഇ
ലകളെപൊലെ)

§൪൪൭-അതുംആലെക്കണക്കനെ(§൪൨൫. b,)അവ്യയശക്തിയുള്ള
തു- വായുവെഗത്തൊടടുത്തു-അവനൊട്അരുമയൊടുപൊരുതു- അരു
വയരൊടതിസുഖമൊട്അഴകിനൊടുമെവിനാർ(മ.ഭ.)മൊദെനചൊ
ല്ലി(നള)ശൊകെനവനംപുക്കാൻ(ദെ.മാ.)താപസൻതപസാവാഴും(മ.ഭാ.)
ബന്ധുത്വമൊടുവാണു(പ.ത)നലമൊടുചൊന്നാൾമകനൊടു-പ്രാണഭ
യത്തൊടുമണ്ടുന്നു-കാറ്റുപൂമണത്തൊട്‌വീശുന്നു.(കെ.ര.)—ആശ്വാ
സമൊടുകൈക്കൊണ്ടു(വെ.ച.)-തളൎച്ചയൊടും-ദുഃഖഭാവത്തൊടുംനി
ല്ക്കുന്നു-(സൊമ)——കുണ്ഠിതത്തൊടിരിക്ക(നള)പ്രാണനൊടിരിക്ക
(കെ.ര.)നിന്നെജീവനൊടുക്കവെ——ഒടെഏറ്റംനടപ്പും-ധൎമ്മത്തൊ
ടെപാലിച്ചു(ദെ.മാ.)അല്ലലൊടെപറഞ്ഞു(നള)ചെന്നുചെവ്വിനൊ
ടെ(കൃ.ഗ.)നെരൊടെചൊല്ലുവിൻ(വെ -ച)

§൪൪൭. b.,ആലിൻ്റെഅൎത്ഥംമറ്റചിലവാചകത്തിലുംഉണ്ടു-ഉ-ം
കടലൊടുപൊയാർ(പൈ=വഴിയായി)—എന്നൊടുചിരിച്ചുപൊയി= എ
ന്നാൽചിരിക്കപ്പെട്ടു—ഇതുനിന്നൊടുപകൎന്നുപൊയി(കെ.ര.) [ 146 ] §൪൪൮.സാമീപ്യമല്ലാതെഉറ്റചെൎച്ചയുംസഹയൊഗവുംകുറിക്കെണ്ട
തിന്നുചിലപദങ്ങളെകൂട്ടുന്നുണ്ടു. ൧.,കൂടകൂടെഎന്നത്-അവനൊ
ടുകൂടപൊന്നു—ഗമിച്ചാലുംവിശ്വാമിത്രൻ്റെകൂട(കെ.ര.)പിള്ളരെക്കൂട
കളിച്ചാൽ(പ.ചൊ.)ആളിമാരെകൂടെമെളിച്ചു(ശി.പു.)നമ്മൊടുസാകം
ഇരിക്ക(മ.ഭാ.)-

൨., കൂടി— ആശ്ചൎയ്യത്തൊടുംകൂടിചൊദിച്ചു(വില്വ)

൩., ഒരുമിച്ചു—ദമയന്തിയൊട്ഒരുമിച്ചുസ്വൈരത്തൊടെവാണു-
(നള)നിങ്ങളൊട്ഏകീകരിച്ചുഞാൻപൊരുന്നു(പ.ത.)—

൪., ഒന്നിച്ചു—നിന്നൊട്ഒന്നിച്ചുവസിക്കും(നള)ഭാൎയ്യയൊട്ഒന്നിച്ചുമെവും
(വെ.ച)—— ൫.,ഒക്ക,ഒത്തു- മങ്കമാരൊട്ഒക്കപ്പൊയി(ശി.പു)—ഋഷിക
ളൊട്ഒത്തതിൽകരെറി(മത്സ്യ)ജനങ്ങളൊടുഒത്തുതിരഞ്ഞു(കെ.ര.)
——൬., ഒപ്പം(പടുവാക്കായിഒപ്പരം)—ഞങ്ങളൊട്ഒപ്പംഇരുന്നാലും(ചാണ)
——൭.,കലൎന്നു-പൌരന്മാരൊടുകലൎന്നുഘൊരസെനയുമായിട്ടുചെന്നു
(കൃ.ഗ.)——൮.,ഏ— പടയൊടെഅടുത്തുവന്നു(കെ.ര.)വെടരൊടെവസി
ച്ചു-ബുന്ധുക്കളൊടെസുഖിച്ചുവാണു(നള)പുക്കിതുപടയൊടെ(മ.ഭ.)മന്ത്രി
എന്നപെരൊടെനടക്ക(പ.ത.)

§൪൪൯. ഒടുഎന്നതിന്നുപകരംചിലവിനയെച്ചങ്ങളുംപ്രയൊഗിക്കാം--
൧.,ഉ-ംആയി-വാളുമായടുത്തു(ചാണ)—തുഴയുമായിനിന്നു(മ.ഭ.)-ദ
ണ്ഡുമായിമണ്ടും (കൃ.ച.)മാമരവുമായുള്ളകൈ—വന്നാർവിമാനങ്ങളു
മാകിയെ(ര.ച.)—മരുന്നിനെപഞ്ചതാരയുംപാലുമായികുടിക്ക(വൈ.ച.)
—ആരുമായിട്ടുയുദ്ധം(വൈ.ച.)കൌരവരുംപാണ്ഡവരുമായി വൈരം
ഉണ്ടായി—അവരുമായിട്ടെഞങ്ങൾ്ക്കുലീലകൾചെൎന്നുകൂടൂ—സെനയുമാ
യിചെന്നു(കൃ.ഗ.)ഇയ്യാളുമായിട്ടുകണ്ടു(നള)——മൂവരുമായിപൎണ്ണശാ
ലകെട്ടിവസിച്ചു(ഉ. രാ)അൎത്ഥാൽതാൻഇരുവരൊടുകൂടആകെമൂ
വരും—— കാഴ്ചയുമായിട്ടുപാച്ചൽതുടങ്ങി(കൃ.ഗ.)എന്നതിന്നുചതുൎത്ഥീഭാ
വം——

൨., കൂടി- ചെൎന്നു-ഒന്നിച്ചു-ആയൊക്——ഉ-ംഅവൾതൂണുംചെൎന്നുനി
ന്നു(പ. ത.)-വിപ്രരുംതാനുംകൂടിഅത്താഴംഉണ്ടു(മ.ഭാ.)—വാനൊർമുനി [ 147 ] കളുംഒക്കവെഒന്നിച്ചു-ബ്രഹ്മിഷ്ഠന്മാരായൊക്കനാംവസിക്ക(കെ.ര.)

൩., പൂണ്ടു—ഉൾ്ക്കൊണ്ടു- കലൎന്നു-ഇയന്നു-ഉറ്റു-ആൎന്നുഇവറ്റിന്ന്അ
വ്യയീഭാവം(§൪൪൬)ദാസ്യഭാവംപൂണ്ടു,ദാസ്യഭാവെന(മ.ഭാ.)-വിഭ്ര
മംകൈക്കൊണ്ടു(അ.ര.)മൊദംഉൾ്ക്കൊണ്ടുമന്ദഹാസംപൂണ്ടുരെച്ചു(വില്വ)-
ഈൎഷ്യകലൎന്നുചൊല്ലി-മാനമിയന്നുവരിക(മ.ഭാ.)കനിവുറ്റു-സന്തൊ
ഷംആൎന്നുപറഞ്ഞു(ചാണ)


ചതുൎത്ഥി-


§൪൫൦.ചതുൎത്ഥിയുടെമൂലാൎത്ഥംഒരുസ്ഥലത്തിന്നുനെരെചെല്ലുകഅത്രെ-
ഉ-ം കടല്ക്കു=പടിഞ്ഞാറൊട്ടു-കൊട്ടെക്കുചെന്നു-ദിക്കിനുപോയി(നള)രാജ
ധാനിക്കുനടന്നു(ഭാഗ.)യമപുരത്തിനുനടത്തി-കാലനൂൎക്കയക്ക(ര.ച.)ആകാ
ശത്തിന്നെഴുന്നെള്ളി(കെ.ഉ.)-- കുറിക്കുവെച്ചാൽമതില്ക്കുകൊൾ്ക-വള്ളി
ക്കുതടഞ്ഞു(പ-ചൊ.)തലെക്കുതലകൊണ്ടടിക്ക.(മ.ഭാ.)കവിൾ്ക്കുമിടിക്ക-
തലെക്കുംമെല്ക്കുംതെക്ക-മൂൎത്തിക്കുധാരയിടുക(മമ) -ലാക്കിന്നുതട്ടി(ചാണ)
കാല്ക്കുകടിപ്പിച്ചു-വാൾഅരെക്കുചെൎത്തുകെട്ടുക- പാശംകഴുത്തിന്നുകെ
ട്ടി(കെ.ര.)കൈക്കുപിടിച്ചാശ്ലെഷം-വെള്ളത്തെകരെക്കെറ്റി(പ.ത.)
-കരെക്കെത്തിച്ചു- കരെക്കണയും-പുരിക്കടുത്തു,തീക്കടുത്തു(മ.ഭ)ഇവമു
തലായവറ്റിൽസാഹിത്യവുംസാധു(§൪൩൮)

§൪൫൧- ദിഗ്ഭെദങ്ങളെ ചൊല്ലുന്നനാമങ്ങളൊടുചതുൎത്ഥിചെരുന്നതു-
ഉ—ംനദിക്കുപടിഞ്ഞാറെ-പമ്പെക്കുനെരെകിഴക്കെപ്പുറം-മെരുശൈ
ലത്തിന്മെല്ക്കുനെരെഅസ്തഗിരിക്കുകിഴക്കായി(കെ.ര.)ആഴിക്കഇക്കരെ
വന്നു—അകം-ഇടെ-മീതെ-മുമ്പെ-പിന്നെ-നെരെമുതലായവ§൫൦൫ʃʃ-
കാണ്ക—പുല്ല് ഇടെക്കിടെസ്വരൂപിച്ചു(പ.ത.)മെല്ക്കുമെൽ-നാൾ്ക്കുനാൾ

§൪൫൨- കാലത്തിന്നുകൊള്ളിക്കുമ്പൊൾ.൧., ക്ഷണനെരം കുറിക്കും-ഉ​െ
ച്ചക്ക്-അന്തിക്ക്—അന്നുമുതല്ക്ക്-നീർവെന്തുപാതിക്കുവാങ്ങി(വൈ.ശ=പാ
തിയാകുമ്പൊൾ)-അവധിക്കുവന്നു-വെളിക്കുപാടുക(പ.ത.)——൨.,വെണ്ടിയ
കാലം(§൪൩൪)നാഴികെക്കു൧൦൦൦കാതംഒടുംവായു(സൊമ.)-൧൪സം
വത്സരത്തിന്നുകൂടിസീതെക്കുടുപ്പാൻപട്ടുകൾ(കെ.ര-കൂടി§൪൩൪,൨) [ 148 ] ——ആയിരത്താണ്ടെക്കുമുറിവുപൊറായ്ക.(മ.ഭാ.)—- ൩.,രണ്ടുനെരങ്ങൾ്ക്കന്ത
രം—വിവാഹംകഴിഞ്ഞതിന്നുഇപ്പൊൾ൧൫വൎഷംഗതം(നള)ചൊന്നൊ
രവധിക്കുവത്സരംഇന്നിയുംഒന്നിരിക്കുന്നു(കെ.ര.)ഇതില്ക്കുംഒരാണ്ടുമു​െ
മ്പ(ര.ച.)

§൪൫൩.ഏക്കുഎന്നതുകാലചതുൎത്ഥിതന്നെ-ആമ്പൊഴെക്കു—൧൪ആണ്ടെ
ക്കുംഭരിച്ചുകൊള്ളെണം(കെ.ര.)ജരനര൧൦൦൦൦ത്താണ്ടെക്കില്ല —ഇ
രിക്കാം ൨൨നാളെക്കു(മ.ഭാ.)അത്രനാളെക്കുംഅഭ്യസിച്ചിരിക്ക(കൈ.ന)
എത്രനാളെക്കുള്ളു(ഉ.ര.)എല്ലാനാളെക്കുംനല്കി(ഭാഗ.)—മറ്റന്നാളെക്കു
സംഭരിക്ക(പ.ത.)

§൪൫൪- തൃതീയയെപൊലെ(§൪൩൩)അതുപ്രമാണത്തെയുംകുറിക്കുന്നു
ഉംചതുരനായാൻമന്ത്രങ്ങൾ്ക്കു—ആഭിജാത്യത്തിന്നുഅവന്അന്തരമില്ല-
ഗദെക്കധികൻ—അസ്ത്രങ്ങൾ്ക്കുമുമ്പൻ,എല്ലാറ്റിനുംദക്ഷൻ(മ.ഭ.)വി
ക്രമത്തിന്നുനിനക്കൊപ്പരില്ല(കെ.ര)——ഇങ്ങനെഅളവിന്നുംഗണിത
ത്തിന്നുംപൊരും—അതിന്നുമാത്രംകുറയും(=അത്രെക്കു)—നെയ്ക്ക്ഇരട്ടി
പാലുംവീഴ്ത്തി(വൈ.ശ.)വഴിക്കുകണ്ടുള്ളജനങ്ങൾ-(കെ.ര.)——നൂറ്റി
ന്നുംമൂന്നു(വ്യമ=പലിശ) നിമിക്ക്എകവിംശൻ.ബ്രഹ്മാവിന്നുമുപ്പ
ത്തെഴാമൻദശരഥൻ(കെ.ര.ഇങ്ങനെസന്തതിക്രമത്തിൽ)

§൪൫൫.തുല്യതെക്കുംകൊള്ളാം(§൪൪൫)—മിന്നൽപിണരിന്നുതുല്യം-
-അവന്ന്എതിരില്ലൊരുത്തനും (നള) അവൾ്ക്കൊത്തനാരി—ഇടിക്കു
നെർ—നിണക്കുസമൻ(മ.ഭാ.)പുഷ്പത്തിന്നുഉപമിക്ക(വൈ.ച.)സീ​െ
തക്കുനെരൊത്തവൾ(കെ.ര.)—൨.,പിന്നെ അന്യത—ദെഹംനിണക്ക്
അന്യമായി(തത്വ)അതിന്നുമറ്റെപ്പുറംവൎത്തിക്ക(മ.ഭ.)-പഞ്ചമിയും
സാധു(§൪൬൩-൪൬൯)—— ൩.,താരതമ്യവും. §൪൭൯

§൪൫൬—അഭിപ്രായഭാവങ്ങൾ്ക്കചതുൎത്ഥിപ്രമാണം—ഉ—ം൧.,പടെക്കു
ഭാവിച്ചു-പടെക്കുഒരുമ്പെട്ടു—വട്ടംകൂട്ടി-പൊൎക്കുസന്നദ്ധൻ(കൃ.ഗ.)അ
തിന്നുത്സാഹി—വെള്ളത്തിന്നുപൊയി- ചൂതിന്നുതുനിഞ്ഞു,തുടങ്ങി(നള)
തപസ്സിന്നാരംഭിച്ചു(ഭാഗ)നായാട്ടിന്നുതല്പരൻ-ഭിക്ഷെക്കുതെണ്ടി
നടന്നു-(ശി.പു)പൂമലെരെതെണ്ടി. കൃ.ഗ.)—പൂവിന്നുവനംപുക്കു(മ.ഭ) [ 149 ] വെട്ടെക്കുപൊയാലും(കെ.ര)-വെണ്ണെക്കുതിരിഞ്ഞുനടക്കു(കൃ.ഗ.)ആവ
ലാദിക്കുവന്നു,(പ. ത.)ഒരായ്കതിന്നുനീ(മ.ഭ.)—-൨.,വെളിക്കുമൊഹിച്ച
(ശീല.)രാജസെവെക്കുമൊഹം(=സപ്തമി)വൃദ്ധിക്കുകാമിച്ചു(പ.ത.)—
-൩., കാൎയ്യത്തിന്നുകഴുതക്കാൽപിടിക്ക(പ.ചൊ= കാൎയ്യത്തിന്നായി)നാ
ട്ടിലെപുഷ്ടിക്കിഷ്ടിചെയ്ക(പ.ത.)ജീവരക്ഷെക്കസത്യംചൊല്ക(മ.ഭാ.)
നെല്ലുപൊലുവിനുകൊടുത്തു—പുത്രൊല്പത്തിക്കെചെയ്യാവതു(കൈ.ന)
——ചാത്തത്തിന്നു ക്ഷണിച്ചു—ചൂതിന്നുവിളിച്ചു——൪.,ഒന്നിന്നുംപെടി​െ
ക്കണ്ടാ(പ.ത)ഒച്ചെക്കുപേടിക്കുന്നവൾ- യുദ്ധത്തിന്നുഅഞ്ചി(ര.ച)ദുഃ
ഖിക്കുന്നതിന്നുഭയമുള്ള(വൈ.ച.).(§൪൭൦)

§൪൫൭. യൊഗ്യതയുംആവശ്യതയും-ഉം അതിന്ന്ആൾ-നിണക്ക്ഒത്ത
തുചെയ്ക(കെ.ര)ഇതിന്നുചിതം,യൊഗ്യംഉത്തമം—എല്ലാപനിക്കുംന
ന്നു-കണ്ണിന്നുപൊടിക്കുമരുന്നു(വൈ.ശ.)—അവനുപറ്റി—അതിന്നു
തക്കം(പ.ത.)—കപ്പല്ക്കുപിടിപ്പതു-(കെ.ഉ)ജാതിക്രമത്തിന്നടുത്തവണ്ണം
(ശി.പു.)അവറ്റിന്നുപ്രായശ്ചിത്തംചെയ്തു—കാലൻ്റെവരവിനുനാ
ൾഏതു(വൈ.ച.)——എനിക്കുവെണം-യുദ്ധംഏവൎക്കുമാവശ്യം(പ.ത)
അരക്കനെപാചകപ്രവൃത്തിക്കുകല്പിച്ചു(ശി. പു.)——എനിക്ക്എന്തു
ചെയ്യാവതു—ചെയ്യാം-ചെയ്തുകൂടും—അവസ്ഥെക്കുചെരുന്നവചൊല്ലും
(പ.ത.)മൊക്ഷത്തിന്ന്എളുതല്ല(വില്വ)അതിന്നുപാരംദണ്ഡം(=വൈ
ഷമ്യം)——ബ്രാഹ്മണൎക്കുഅസാദ്ധ്യം(മ.ഭ=തൃതീയ)പരമാത്മാവ്അ
വനുജ്ഞെയൻ(വില്വ)സജ്ജനങ്ങൾക്കുപരിഹാസ്യനായി(പ.ത.)-

§൪൫൮.ഉടമയുംഅധികാരവും—ഉ—ം ൧.,എനിക്കുണ്ടു-നാണക്കെടതി
ന്നില്ല(മ.ഭ.)-മൃഗങ്ങൾ്ക്കുരാജാവ്സിംഹം—അവന്നുദൂതൻഞാൻ(ദെ.മാ)
ഇങ്ങിനെഷഷ്ഠിയൊട്ഒത്തുവരും——അവനുലഭിച്ചു—സാധിച്ചു=കിട്ടി-
അറിഞ്ഞു-കീൎത്തിഭൂപനുവളൎന്നു(വെ.ച.)— അവനുവിട്ടുപൊയി-മറ
ന്നു-നൃപന്മാൎക്കുവിസ്മൃതമായി(നള)——൨.,അവനുകൊടുത്തു,എനിക്കുത
ന്നു—മക്കൾ്ക്കുദ്രവ്യംസമ്പാദിക്ക-അതിനുദെവകൾഅനുഗ്രഹിക്ക(കെ.ര)
യാത്രെക്കനുവദിക്ക(നള)——ചൊല്ലറിയിക്കാദികൾഅതിനൊടുചെ
രും—അരചന്നറിയിക്ക(ര.ച.)എനിക്കുമാൎഗ്ഗംഉപദെശിച്ചു(നള)അവ. [ 150 ] നുകാണിച്ചു(കെ.ര)പുത്രൎക്കുഅസ്ത്രാദിശിക്ഷിച്ചുപഠിപ്പിച്ചാൻ(ചാണ)
കുമാരൎക്കുനീതിയെധരിപ്പിപ്പതു—അവൎക്കഭ്യസിപ്പിച്ചു-(പ.ത.)നിങ്ങൾ്ക്കു
ബൊധിപ്പിക്കും(മ.ഭാ.)——അരക്കർഇതുദശമുഖന്നുരചെയ്താർ(ര.ച.)-
§൪൪൦ കാണ്ക——൩.,നാട്ടിന്അഭിഷെകംചെയ്തു(മ.ഭ.കെ.ര.)സപ്ത
മിപൊലെ§൪൯൯

§൪൫൯-ചതുൎത്ഥിപലപ്പൊഴുംഷഷ്ഠിയൊട്ഒക്കും—ഉ—ംഇവറ്റിന്നുപൊ
രുൾ(ക. സാ)=ഇവറ്റിൻഅൎത്ഥമാവിത്—പാരിനുനാഥൻപരീക്ഷിത്ത
(മ.ഭാ.)വെടൎക്കധിപതിഗുഹൻ(കെ.ര.)അവൎക്കുപെർ കെട്ടരുൾ-എന്തു
ഞങ്ങൾ്ക്കുകുറവൊന്നുകണ്ടതു—മറ്റുള്ളജനങ്ങൾ്ക്കകുറ്റങ്ങൾപറയും(മ.ഭാ)
മലമകൾ്ക്കമ്പൻ—വെദങ്ങൾനാലിനുംകാതലായി(കൃ.ഗ.)-സങ്കടംഞങ്ങൾക്കു
തീൎക്ക—(അ.രാ)പുത്രനുശൊകമകറ്റി-ഉറക്കംഉണൎന്നുപൊംഗുരുവിന്നു
(മ.ഭാ)ഭൂപതിക്കുബുദ്ധിപകൎന്നു(നള)ലൊകൎക്കുബാഷ്പങ്ങൾവീണുതുട
ങ്ങി—ഒഴുകികണ്ണുനീർകുതിരകൾ്ക്കെല്ലാം(കൃ.ഗ.)-ഭരതനുകൊള്ളാംഅ
ഭിഷെ കത്തിന്നു(കെ.ര)

§൪൬൦-ചതുൎത്ഥിപകരംവരുന്നതിനെയുംഅറിയിക്കും-ശപിച്ചതിന്ന്
അങ്ങൊട്ടുശപിച്ചു(മ.ഭാ)ഒന്നിന്നൊന്നായിപറഞ്ഞുപലതരം(ചാണ)
അഞ്ഞാഴിനെല്ലിന്നുഇരുനാഴിഅരി(ത.സ)മാസപ്പടിക്കുനില്ക്ക(ഠി)
കൂലിക്കുപണിഎടുത്തു—൨., പ്രഥമയുടെഅവസ്ഥാപ്രയൊഗ​െ
ത്താടുംതുല്യതഉണ്ടു(§൩൯൯)നൂറുലക്ഷത്തിന്നുഒരുകൊടി—മറകൾ
നാലുണ്ടുകുതിരകൾ്ക്കിപ്പൊൾ(മ.ഭാ=കുതിരകളായി)—എട്ടാമതി​െ
ന്നാരു കഥചൊല്ക(വെ.ച.)മൂന്നാമതിന്നുയൎത്തിയകാൽ(ഭാഗ)അവനി
ൽസക്തിഅനൎത്ഥത്തിന്നായിവരും(പ.ത.)

§൪൬൧. പിന്നെകാരണംഎകദെശംപകരത്തൊട്ഒക്കും—അതി
ന്നുനിന്നെകൊല്ലും(പൈ)വീരർമരിക്കുന്നതിന്നുശൊകിക്കൊല്ല
(മ.ഭാ.)വെള്ളംഒഴുകുന്നതിന്നുചെരിപ്പഴിക്ക(പ.ചൊ)ആസംഗതി
ക്കു കുഴങ്ങി—പടെച്ചവൻ്റെകല്പനെക്കു(ഠി=ആൽ)-ഖെദമില്ലെനി
ക്കതിന്നു(ഭാഗ)ഡംഭിന്നുയാഗംചെയ്തു(വൈ.ച.)അതിന്നുനില്ലായ്കി
ൽ മരുന്നു(വൈ.ശ.) കയറിന് എന്തിന് പിശകുന്നു(കെ.ര.) [ 151 ] പെരുന്ധൂളിക്ക്ഒന്നുംഅറിയരുതാതായി(ര.ച)——സംഭാവനകൂടെ
ചെരും-ഹരിച്ചശെഷംഒന്നുവരികിൽആദിത്യൻഗ്രഹം-രണ്ടിന്നു
ബുധൻ-മൂന്നിന്നുരാഹു(തി.പ.= മൂന്നു വരികിൽ)

§൪൬൨.ഒരുവാചകത്തിൽരണ്ടുചതുൎത്ഥികൾപലവിധത്തിലുംകൂടും-
ഊണിന്നുകൊള്ളാംഎനിക്കു—അൎത്ഥമാഗ്രഹിപ്പവൎക്കുശ്രെയസ്സാ
യുള്ളതിന്നുതടവുകൾഉണ്ടാം(പ.ത.)-അതിന്നുകൊപംഇല്ലെനി
ക്കു-ശില്പശാസ്ത്രത്തിന്നവനൊത്തവൻആർ(ചാണ)—സങ്കടംഒന്നി
നുംഇല്ലൊരുവൎക്കുമെ-പാടവംപാരംവാക്കിന്നുനിണക്കു-ഭൃത്യാദി
കൾ്ക്കുപൊറുതിക്കുകൊടുക്ക- കൎമ്മത്തിന്നദ്ധ്യക്ഷഎനിക്കു(മ.ഭാ.)-ഇ
തിന്നുതപിക്കുന്നെന്തിനു—ഭക്ഷണത്തിന്നെനിക്ക്എത്തി—ജനനിക്കും
അതിന്നനുവാദം-മൂലാദിക്കെമനസ്സ്എനിക്കുള്ളൂത്(കെ.രാ.)—നി
ന്തിരുവടിക്ക്ഒട്ടുമെകീൎത്തിക്കുപൊരാ(ഉ.രാ)ദണ്ഡത്തിന്നുയൊഗ്യ
തഇവൎക്കു(വില്വ)—ഇത്തരംവൎഷംനൂറ്റിന്നന്ത്യമാംബ്രഹ്മാവിനും(ഭാഗ)
ജനത്തിന്നുവിദ്യെക്കുവാസനഇല്ല(പ.ത)ആപ്രവൃത്തിക്കുകൌശലംഎ
നിക്കു(നള)

§൪൬൩.സംസ്കൃതചതുൎത്ഥിക്കുഅഭിപ്രായസമ്പ്രദാനശക്തികൾമുഖ്യമാക
കൊണ്ടുഅതിന്നുഭാഷാന്തരത്തിൽകൂടക്കൂടെമലയായ്മചതുൎത്ഥിപൊരാ
തെവരും—അതിന്നുപൂൎണ്ണതവരുത്തുന്നപ്രയൊഗങ്ങൾആവിതു——
—൧.,ഏ— നിഷ്കളാത്മകനെനമഃ- വെദമായവനെനമഃ(കൃ.ഗ.)
——൨.,ആയി—അടല്ക്കായടുത്തു—പൊൎക്കായിചെന്നു(ര.ച)രാവണ
ൻചൊറുണ്ടതിന്നായിമരിക്ക(കെ.ഉ.)അതിനായികൊപിയാതെ
(മ.ഭാ.)——ആയ്ക്കൊണ്ടു-ഭവാനായ്ക്കൊണ്ടുനല്കി(മ.ഭ)ഉന്നതിക്കായി
ക്കൊണ്ടുപ്രയത്നംചെയ്തു(നള) നിന്തിരുവടിക്കായ്ക്കൊണ്ടുനമാമി-
(ഭാഗ.)——തെക്കിൽപ്രത്യെകംനടപ്പുള്ളതു— മാംസത്തിന്നായുംവി
നൊദത്തിന്നായിട്ടുംകൊല്ലും—രാമനായിട്ട്അപ്രിയംഭാവിക്ക(കെ.ര)
-—ആമാറു-തപസ്സിന്നാമാറ്എഴുന്നെള്ളി(കെ.ഉ.)——൩.,കുറിച്ചു-
ചൊല്ലി-കൂലിയെക്കുറിച്ചു—ഇത്തരംഎന്നെചൊല്ലിവെലകൾചെയ്തു
(മ.ഭാ.)——൪.,എന്തുകാമമായിതപസ്സുചെയ്തു(വില്വ)-എന്തൊ [ 152 ] രുകാൎയ്യമായിപരുമാറുന്നു(ഭാഗ.)—അതിൻപൊരുട്ടുവന്നു— നിമിത്താ
ദികളും(§൪൨൬)——൫.,അൎത്ഥം—അശനാൎത്ഥം(ചാണ)- അഭിഷെ
കാൎത്ഥമാംപദാൎത്ഥങ്ങൾ(കെ.ര.)ലൊകൊപകാരാൎത്ഥമായി(മ.ഭാ.)
രാമകാൎയ്യാൎത്ഥംഉണൎന്നു.(അ.ര.)വിവാഹംചെയ്തു അൎത്ഥാൎത്ഥമായി-
ജീവരക്ഷാൎത്ഥമായി(വെ.ച)——൬.,വെണ്ടി—ഗുരുക്കൾ്ക്കവെണ്ടി
(=ഗുരുക്കളെനിനെച്ചു)പ.ചൊ- അവനു വെണ്ടിമരിക്ക(=മിത്രത്തെ
ചൊല്ലിമ. മിത്രകാൎയ്യത്താൽമ.)—ദൂതനായീടെണംഞങ്ങൾക്കുവെണ്ടീട്ടു
(നള)-നിണക്കുവെണ്ടിഇതൊക്കയുംവരുത്തി(കെ. ര.)——പിന്നെവെ
ണ്ടിഎന്നതിനാൽഒന്നിൻ്റെസ്ഥാനത്തിൽനില്പതുംവരും-ഉ-ംഎനി
ക്കുവെണ്ടിഅങ്ങിരിക്ക—താതനുവെണ്ടിമറുക്കിൽ—രഘുപതിക്കു
വെണ്ടിവനവാസംകഴിക്ക(കെ.ര.)


പഞ്ചമി


§൪൬൪.പഞ്ചമിയാകുന്നഅപാദാനംമലയായ്മയിൽഇല്ല- വിനയെ
ച്ചത്താലത്രെവരും—സംസ്കൃതത്തിലെഉദാഹരണങ്ങളെചൊല്ലാം—
-൧.,ഉദയാൽപൂൎവ്വവുംഅസ്തമാനാൽപരവും—സങ്ക്രമാൽപരംപതു
പ്പത്തുനാഴിക(തി.പ.)ചെന്നവാസരാൽമൂന്നാംനാൾ(മ.ഭാ.).സ്നാനാ
ദനന്തരം(അ.ര.)——൨.,മൊഹാദന്യമായി(കൃ.ച.)ത്വദന്യയെക
ണ്ടില്ല(കെ.രാ)—— ൩.,ബുദ്ധിഭ്രമാൽബുധജനംക്ഷമിക്ക—സാഹസാ
ൽചെയ്തതപസ്സു(ഉ.ര.)ചൊന്നാൻപരിഹാസാൽ(ഭാഗ)-ൟശ്വരാ
ജ്ഞാബലാൽ(പ.ത.)-പൂൎവ്വഹെതുക്കളെകുറിക്കുന്നഅവ്യയപഞ്ച
മികൾപലതുംഉണ്ടു(വെഗാൽ-ശാപബലാൽ- അനുഗ്രഹാൽ- കൎമ്മ
വശാൽ-ഒടിനാർപെടിയൊടാകുലാൽ- (മ.ഭാ.)

§൪൬൫. പഞ്ചമിക്കുചെന്തമിഴിൽഇൻഎന്നതുഉണ്ടു—അതുമല
യായ്മയിൽഎത്രയുംദുൎല്ലഭം- മുടിയിന്നടിയൊളവും(സ്തു)മെലിന്നി
റങ്ങുക(മ.ഭ.)——ചിലപ്പൊൾസപ്തമിതന്നെമതി—ആസംഗത്തി
ൽവെറായൊരുസംഗം(നള)ഏകാരവുംപൊരും—സത്തെചിത്ത
ന്യമാകിൽചിത്തെസത്തന്യമാകിൽ(കൈ.ന.)— അവസ്ഥാ [ 153 ] വിഭക്തിയും-രഥംഇറങ്ങിനാൻ(കെ.ര.)

§൪൬൬.ഇരുന്നു മുതലായ വിനയെച്ചങ്ങളെപറയുന്നു- ൧.,എങ്ങിരു
ന്നിഹവന്നു(വൈ.ച.)പരരാഷ്ട്രങ്ങളിലിരുന്നുവന്നു(കെ.ര)-ഇതുകൊ
ടുന്തമിൖനടപ്പു——൨.,അവനെവിട്ടൊടി-സ്വപ്നംകണ്ടിട്ടുണൎന്നവ​െ
നപൊലെനിദ്രപൊയുണൎന്നപ്പിൻ (കൈ.ന.)അവൾപെറ്റുണ്ടാകു
വൊർ(മ.ഭാ.)

§൪൬൭.സ്ഥലകാലക്കുറിപ്പുകൾ൧.,തൊട്ടുതുടങ്ങിമുതലായവ—കാ
രണംആദിതൊട്ട്ഏകിനാൻ(കെ.ര.)ആനനംതൊട്ടടിയൊളവും-അ
ടിമലർതൊട്ടുമുടിയൊളവും(=ഓടു)-പൊയന്നുതൊട്ടുള്ളവൃത്താന്തം
(കൃ.ഗാ.)—പൂരുവിങ്കന്നുതൊട്ടുഭരതൻതങ്കലൊളംനെരം(മ.ഭ.)——ഇ
ന്നുതുടങ്ങിസഹിക്കെണം-അന്നുതുടങ്ങി(നള)ഇപ്പൊൾതുടങ്ങീട്ടു(മ.ഭ.)
കൌമാരവയസ്സിൽതുടങ്ങി(പ.ത.)-അസ്തമിച്ചാൽതുടങ്ങിഉദിപ്പൊള
വും(വൈ.ശ.)—൨.,അതുപൊലെമുതൽ,ആദിഎന്നവയുംകൊള്ളി
ക്കാം—കഴിഞ്ഞു൧൦മാസംഅഛ്ശൻകഴിഞ്ഞതുമുതൽ(ചാണ)-വട
ക്കെതാദിയായിട്ടുഅവറ്റിൻവെരുംചൊല്ലാം (ഭാഗ.)——രണ്ടാമതാ
കിയമാസംമുതൽതൊട്ടു(ഭാഗ)

§൪൬൮.ഇപ്പൊൾപ്രത്യെകമായിനടക്കുന്നതുനിന്നുഎന്നുള്ളവിനയെ
ച്ചം—൧.,അതുംചിലപ്പൊൾസപ്തമിയുടെഅൎത്ഥത്തൊടുംകാണും-(ഉ-ം
കാളിയൻമെൽനിന്നുനൃത്തംകുനിച്ചു—ഉച്ചത്തിൽനിന്നലറി(മ.ഭാ.)-
പാകത്തിൽനിന്നു.ചാണ=പാകത്തൊടെ-തിന്മെയിൽനിന്നുള്ളവന്മുസലം.
(കൃ.ഗ.)കൊവിൽക്കൽനിന്നുവിചാരിക്ക-കൊയില്പാട്ടുനിന്നുമുതലായ
സ്ഥാനനാമങ്ങൾ)-൨.,പഞ്ചമിയുടെഅൎത്ഥമായാൽവിയൊഗവുംപു
റപ്പാടുംകുറിച്ചുനില്ക്കും-മൊഹങ്ങൾമാനസത്തിങ്കൽനിന്നുകളക(അ.രാ)
കെട്ടുന്നഴിച്ചുവിട്ടു(പ.ത.)നിന്ദിതവഴിയിൽനിന്നുഒഴിക-പുറ്റിന്നുചീ
റിപുറപ്പെടും(കെ.ര)ഉദരെനിന്നു(നള)ചന്ദ്രങ്കൽനിന്നുആതപംജ്വ
ലിച്ചിതൊ(ശി.പു) കടലിൽനിന്നുകരയെറ്റി(കൃ.ഗ)രക്ഷിച്ചാനതി
ങ്കന്നു(മ.ഭാ.)അവനെനാട്ടുന്നുപിഴുക(ദ.നാ) മൂഢതയിൽനിന്നുഅവ
ളെമാറ്റി— കഴുത്തുന്നുനീക്കി(ചാണ)നാലുദിക്കിലുംനിന്നുവരുന്നു[ 154 ] (ശി.പു.)പത്തുദിക്കുന്നും(അ.രാ.)——മലയിങ്കന്നുംകടലിൽനിന്നും(കെ.
ഉ.)-കാട്ടിലുംനാട്ടിലുംനിന്നുവന്നുള്ള(കെ.ര.)എന്നിങ്ങിനെരണ്ടുപഞ്ച
മികളുടെസംയൊഗം

§൪൬൯-ഇൽ-കൽ-എന്നവറ്റൊട്മാത്രമല്ലനിന്നുഎന്നതുചെരും
—൧.,വിരലിന്മെൽനിന്നഴിച്ചു—ആസനത്തിന്മെൽനിന്നിറങ്ങി(ചാണ)
വിമാനത്തിന്മെൽനിന്നുതാഴത്തിറങ്ങി(ഉ ര)ആനമെൽനിന്നു-
(കൃ.ഗാ.)——കൂപത്തിന്മീതെനിന്നുനൊക്കി(പ.ത.)-൨.,വീടുകൾതൊ
റുംനിന്ന്ഒടിവന്നു.(ശി.പു.)-മറ്റുള്ളിടങ്ങൾതൊറുംനിന്നാട്ടിക്കളഞ്ഞു
(ഭാഗ.)—൩.,അവിടെനിന്നൊടി(നള)—൪.,സഭാതൻനിന്നുപൊക-
(കൃ.ഗ.)അതിൻപുറത്തുനിന്നു(കെ.ര)—൫.,എങ്ങുനിന്നുവന്നു(കൃ.ഗ.)
പടിഞ്ഞാറുനിന്നുംതെക്കുനിന്നുംകാറ്റുണ്ടാക(തി.പു)പത്നിമാർസ്വ
യാനങ്ങൾനിന്നുംഇറങ്ങി(കെ.ര.)ഇക്കരനിന്നുനൊക്കും(പ.ചൊ)—
—൬.,സംസ്കൃതപഞ്ചമിസപ്തമികളൊടെ—പുഷ്പകാഗ്രാൽനിന്നു
ചാടി(ഉ.ര.)— ബ്രഹ്മണിനിന്നു-സമുദ്രാന്തരെനിന്നുകരെറി(ഭാഗ.)

§൪൭൦.ദൂരതയുടെഅൎത്ഥമുണ്ടു—മരത്തിൽനിന്നരക്കാതംദൂരവെ(പ.ത.)
അൎക്കമണ്ഡലത്തിങ്കൽനിന്നുലക്ഷംയൊജനമെലെചന്ദ്രൻ്റെനട
പടി(ഭാഗ.)ഇവിടുന്നുഒന്നരയൊജനംതന്നിൽഒരുമുനിഉണ്ടു(കെ.ര.)
അതിങ്കൽനിന്ന്൯വിരൽമീതെ(വൈ.ച.)——അന്യതയുടെഅൎത്ഥവും
പറ്റും-വൎഗ്ഗക്രിയയിങ്കന്നുവിപരീതമാകുന്നതുമൂലീകരണം(ത.സ)
(ഇതിന്നുസപ്തമിയും §൪൬൪— ചതുൎത്ഥിയും §൪൫൪മതി

§൪൭൧.ഭയത്തിന്നുസംസ്കൃതത്തിൽപഞ്ചമിപ്രധാനം—അധമന്അശ
നാൽഭയം—മദ്ധ്യമന്മാൎക്കമരണത്തിങ്കൽനിന്നുഭയം-ഉത്തമൎക്കുഅ
പമാനത്തിൽനിന്നു(മ.ഭാ.)-അഛ്ശങ്കൽനിന്നതിഭീതരായി(കെ.ര.)
ചക്രത്തിൽനിന്നുഭയപ്പെടും(നള)—ദ്വിതീയ(§൪൧൭.) കുറിച്ചു(§൪൧൮)
ചൊല്ലി(§൪൨൭)ചതുൎത്ഥി(§൪൫൫.൪)സപ്തമി(§൫൦൦.൪)എന്നവയുംകൊ
ള്ളാം—

§൪൭൨.സാഹിത്യംഉള്ളെടത്തുംപഞ്ചമികാണും—൧.,വെറുപാട്ടിൽ-
(§൪൪൪)മസ്തകത്തിങ്കന്നുവെറിട്ടുവീണു— ഋണത്തിങ്കൽനിന്നുവെർപെ [ 155 ] ടുത്തു(മ.ഭാ.)——൨.,പരിഗ്രഹണത്തിൽ(§൪൪൧)അവങ്കന്നുഗ്രഹിച്ചു
കൊണ്ടന്നു—അവങ്കൽനിന്നുവെണ്ടിച്ചു(കെ. ര=അനുജനൊടതുവെ
ണ്ടിച്ചു)-എങ്കൽനിന്നുഎൻ്റെവിദ്യവാങ്ങിക്കൊൾ്ക(മ.ഭ.)——എങ്കൽ
നിന്നുകെട്ടു—വീരങ്കൽനിന്നുഗ്രഹിക്ക(നള)=നിന്നൊടുവൃത്താന്തംെ
കട്ടു(കെ.ര.)

§൪൭൩.ജനനത്തിന്നുംഉല്പത്തിക്കുംപഞ്ചമിസാധുഎങ്കിലുംസപ്തമി
അധികംനടപ്പു-൧.,പാദതലത്തിൽനിന്നുണ്ടായിശൂദ്രജാതി(കെ.ര)
വിരിഞ്ചൻ്റെപെരുവിരൽതന്മെൽനിന്നുണ്ടായി(മ.ഭാ.)——൨.,വ
ക്ഷസ്സിൽനിന്ന്ഉണ്ടായിക്ഷത്രിയജാതി—ചതുൎത്ഥനാരിയിൽഒരുവൈ
ശ്യനുഞാൻജനിച്ചു—അവൾവയറ്റിൽജനിച്ചുനീ.(കെ.ര.)വംശത്തി
ൽപിറന്നു—കളത്രത്തിൽസന്തതിഉണ്ടാക്കി(മ.ഭാ.)—പുത്രരെഒരൊന്നി
ൽഉല്പാദിപ്പിച്ചുപതുപ്പത്തവൻ-ഉത്തമകുലത്തിൽമുളെച്ചു(കൃ.ഗ.)അ
വളിൽമകനുണ്ടാം(പ.ത.)നിങ്കൽപിറക്കുന്നു(ശീല.)തണ്ടാരിൽമാതു=താ
രിൽനിന്നുപിറന്നവൾ——൩.,സഞ്ചൊദനത്തിങ്കൽഭവിക്കുംഹുങ്കാരം-
വിക്രയങ്ങളിൽലാഭംഉണ്ടാക്കി(നള)തസ്കരൻപ്രമത്തങ്കൽ-വൈദ്യ
ൻവ്യാധിതങ്കലുംജീവിച്ചീടുന്നു(മ.ഭാ.)

§൪൭൪.പഞ്ചമിയുടെഅൎത്ഥങ്ങൾചിലതുപൊക്കൽഎന്നതിന്നുംഉണ്ടു—
൧.,നിൻപൊക്കൽമുറ്റുംഇനിപ്പിരിയാതെ(ചാണ.)തൻപൊക്കലുള്ള
പരാധം(ഭാഗ)എൻപൊക്കലുള്ളദുരിതം(ഹ. കീ.)——൨,പക്കൽഎന്ന
തിനൊടുംഒക്കും—മൃത്യുവിൻപൊക്കൽഅകപ്പെടുംഏവനും(മ.ഭ.)——
-൩.,അവൻപൊക്കൽനല്കി(ചാണ)ധാതാവിൻപൊക്കൽനിന്നുണ്ടായി
വ്യാസൻപൊക്കൽനിന്നുശുകനുള്ളജ്ഞാനപ്രാപ്തി(മ.ഭ.)=൪൭൨=ആ
ചാൎയ്യൻപൊക്കൽനിന്നുകെട്ടു(ഹ. കീ)ചാരന്മാർപൊക്കൽനിന്നുഗ്ര
ഹിച്ചാൻ(ചാണ)=൪൭൧-കള്ളർപൊക്കൽനിന്നുരക്ഷിക്കുന്നു(വ്യ.
പ്ര.)=൪൬൭—ഭീതിരാഘവൻപൊക്കൽനിന്നുണ്ടായ്വരാ(അ.ര.)=൪൭൦


താരതമ്യവാചകങ്ങൾ


§൪൭൫.താരതമ്യാൎത്ഥംസംസ്കൃതത്തിൽപഞ്ചമിക്കുള്ളതു-ഉ—ംമരണാൽ [ 156 ] പരംആത്മപ്രശംസ(മ.ഭ)മലയായ്മയിൽഅതിന്നുഇൽസപ്തമിപ്രധാ
നം-൧.,അതിൽവലുതായ-കഴകത്തഴിവിൽകുറഞ്ഞദ്രവ്യം(കെ.ഉ.)
പണ്ടെതിൽതഴെച്ചിതുരാജ്യം(കെ. ര.)മുന്നെതിൽകുറഞ്ഞധൎമ്മം(ഭാഗ)
ആമെയ്യിൽകിഴിഞ്ഞമൈ(കൃ.ഗ.)തന്നിൽഎളിയതു(പ.ചൊ)അധ
മരിലധമൻ-ഗൃഹത്തിലിരിക്കയിൽമരിക്കനല്ലൂ(മ.ഭാ.)——൨.,അതിൽ
ശതഗുണംനന്നു(ശി.പു)അതിൽഇരട്ടിദ്രവ്യം(ന്യ.ശ.)കൃഷ്ണനിൽമൂന്നു
മാസംമൂത്തതുബലഭദ്രർ(മ.ഭാ)അതിൽശതാംശംഉല്ക്കൎഷംഇല്ലാത്ത
നാം(പ.ത.)രാശിയിൽഇരട്ടിയായിരിക്ക(ത.സ)——൩.,എന്നിലുംപ്രിയ
ഭൂമിയൊവല്ലഭ(കെ.ര)പലറ്റിലുംഇക്കഥനല്ലൂ(ഭാഗ)

§൪൭൬.മെൽ-മീതെ-കീൖ—എന്നവറ്റാൽരണ്ടാമത്‌താരതമ്യവാചകം-
൧.,ചാണ്മെൽനിടുതായ(കൃ.ഗ.)-൨.,ശൎമ്മസാധനംഇതിന്മീതെമറ്റൊ
ന്നുംഇല്ല—തക്ഷകനെകൊല്ലുകിൽഅതിന്മീതെനല്ലതില്ലെതും(മ.ഭാ.)
സെവയിൽമീതെഎതുമില്ല(ഭാഗ)——൩., ബ്രാഹ്മണബലത്തിന്നുകീഴ
ല്ലൊമറ്റൊക്കയും(കെ. ര.)

§൪൭൭.(കാണിൽ)കാൾ(കായിൽ,കാളിൽ) കാട്ടിലും- കാട്ടിൽ- കാ
ണെ-എന്നവമൂന്നാമതുതാരതമ്യവാചകം-൧.,ഇതിനെക്കാൾദുഃഖംഇ
നിയില്ല(കെ.ര)നമ്മെക്കാൾപ്രഭു(പ.ത)കാറ്റിനെക്കാൾവെഗംഒടും(ചാണ)
അതിനെക്കാൾവെന്തുപൊകുന്നതത്രെഗതി(മ. ഭാ.)ഇന്ദ്രാദിയെക്കാൾ
മനൊഹരൻ-(നള)—൨.,അവനെക്കാളുംമഹാദുഃഖംപ്രാപിക്ക-തീയി
നെക്കാളുംപ്രതാപവാൻ(നള)—അവനിൽഎനിക്കവാത്സല്യംഎൻജീവ
നെക്കാളും(പ.ത)മുക്തിയെക്കാളുംമുഖ്യമായതുഭക്തി(വില്വ)വായുവി
ന്നുഎന്നെക്കാളുംബലംഏറും—ശിക്ഷാരക്ഷമുന്നിലെക്കാളുംനടക്കണം
(വെ.ച.)——൩.,മുമ്പിലെത്തെക്കായിൽശക്തൻ(കെ.ഉ.)—ബലംഭവാ
ന്നെറും രിപുവിനെക്കാളിൽ(ചാണ)——൪.,ദാസഭാവത്തെക്കാട്ടിൽ
നല്ലതുമൃതി(നള)ഭൃത്യനുനാശംവരുന്നതെക്കാട്ടിലുംആത്മനാശംഗു
ണം(പ.ത.)——൫.,വാപ്പനടത്തിയതിനെക്കാണെഅധികമായി
ട്ടുപടനടത്തി- നീഎന്നെക്കാണെപഴമഅല്ല(ഠി)-ഇങ്ങനെചൊന
കപ്രയൊഗം——൬.,അന്നുണ്ടായതുഒൎത്താൽഇന്നെടംസുഖമല്ലൊ [ 157 ] (മ.ഭാ.)

§൪൭൮-ഇൽമുതലായവറ്റൊടുംഒരൊഅവ്യയങ്ങൾചെരും—൧.,അ
വറ്റിൽപരംബലംഇല്ലാൎക്കും(പ.ത.)ലക്ഷത്തിൽപ്പരം(§൧൫൧)—
—൨.,പറഞ്ഞതിൽഎറ്റംധനങ്ങൾ(നള)മുന്നെതിൽഎറ്റംഞെളി
ഞ്ഞാൾ—പണ്ടെതിൽഎററവുംഇണ്ടൽപൂണ്ടു(കൃ.ഗ.)ജീവിതത്തെക്കാ
ട്ടിൽഏറ്റം പ്രിയം(നള)—൩.,അഞ്ചുനാഴികയിൽഎറഇരിക്കൊല്ല
(വൈ.ശ)മെഘത്തിന്ന്എന്നെക്കാട്ടിൽബലംഏറെഉണ്ടു(പ.ത.)—
൪.,ഉള്ളജനങ്ങളിൽഎത്രയുംബഹുഭൊക്താഭീമൻ(മ.ഭാ.)——൫.
അതിൽഅതിപ്രിയൻഅരിയരാമൻ(കെ.ര)ദണ്ഡിയെക്കാൾഅ
തിഭീഷണമായി(കൃ.ഗ.)ഉത്തമരിൽഅത്യുത്തമൻ(ഭാഗ.)അ
തി=§൧൬൨—

§൪൭൯.സംസ്കൃതാതിശായനത്തിൻ്റെഉദാഹരണങ്ങൾ §൧൬൨കാ
ണ്ക-൧.,പ്രാണനെക്കാൾപ്രിയതമമാം(കൈ.ന)വൃക്ഷംഎത്രയും
മഹത്തരം(പ.ത)൨.,ഇവറ്റിൽശ്രെഷ്ഠംധ്യാനംരണ്ടാമതുജപം(ഹ.
പ.)-൩., ഇവരണ്ടിൽവെച്ചുത്തമമായത്എന്തു-(ഹ.വ)—പുരുഷന്മാ
രിൽവെച്ചുനിന്ദിതൻഅവന്തന്നെ(ഭാഗ)

§൪൮൦.താരതമ്യം൧.,ചതുൎത്ഥിയാലുംവരും—യശസ്സുകൾ്ക്ക്എല്ലാംയ
ശസ്സിതായതും—പരദെവകൾ്ക്കുംപരദെവന്തന്നെ-ഉത്തമൎക്കുമുത്തമൻ
ഭവാൻ—സകലഭൂതങ്ങൾ്ക്കിവൻഭൂതപരൻ(കെ.ര.)നീപഠിച്ചുള്ളതെ
ല്ലാറ്റിനുംനല്ലതുഎന്തു(ഭാഗ.)൨.,തൃതീയയാലുംവിഭാഗാൎത്ഥംകൊ
ണ്ടത്രെ(§൪൨൪)കാൎയ്യാകാൎയ്യവുംഅവരാൽനിണക്കെറു(മ.ഭ.=
അവരിൽ)


ഷഷ്ഠി

§൪൮൧.ഷഷ്ഠിവിഭക്തികളിൽകൂടിയതല്ലസമാസരൂപമത്രെഎ
ന്നൊരുപ്രകാരത്തിൽപറയാം(ഉ—ം എല്ലാ കണ്ണിൻ്റെവ്യാധിയും
വൈ. ശ.= കൺവ്യാധികൾഎല്ലാം)—ഇങ്ങനെപറവാൻകാരണം-
ശുദ്ധമലയായ്മയിൽഷഷ്ഠിഒരുക്രിയാപദത്തെയുംആശ്രയിച്ചുനി [ 158 ] ല്ക്കുന്നതല്ല-അപ്രകാരംവെണ്ടിവന്നാൽചതുൎത്ഥിയെചെരൂ(§൪൫൮)-
സംസ്കൃതപ്രയൊഗങ്ങൾചിലതുപറയാം-മമകെൾ്പ്പിക്കെണം(മ.ഭാ=എ
നിക്കു)ഭാഗ്യമല്ലൊതവ(നള)സതീനാംഅതിപ്രിയം(വെ.ച.)വല്ലവീ
നാംദ്രവ്യമില്ല(കൃ.ച)ഒന്നുമെമമവെണ്ടാ(വെ.ച.)കെൾ്ക്കനല്ലൂതവ
(ചാണ)തവയുവരാജത്വംതരുന്നു(കെ.രാ=നിണക്കു)

§൪൮൨.ഈസംസ്കൃതപ്രയൊഗത്തെമലയായ്മയിലുംആചരിച്ചുതുട
ങ്ങിയഉദാഹരണങ്ങൾചിലതുണ്ടു—

-൧.,തെരിതുഭഗവാൻ്റെആകുന്നു(മ.ഭ.)-ഭഗവാൻ്റെതാകുന്നുഎന്ന
ത്രെസാധു)—മനുഷ്യൻ്റെമന്നിടംതന്നിലെവാസം(നള=മനുഷ്യനു)—രാ
ജ്യംനമ്മുടെആകുന്നു(കെ.ര)—ദെഹംനിൻ്റെഎന്നുംഇന്ദ്രിയങ്ങൾഎ
ന്നുടെഎന്നും—എൻ്റെഅല്ല(തത്വ)— ൨.,ഇതിനെക്കാൾഎൻ്റെതു
നമ്മുടെതുഎന്നുമുതലായപ്രഥമാപ്രയൊഗംഅധികംനല്ലതു-ഉ-ം
കൎമ്മംമാനസത്തിൻ്റെതല്ലയൊവൃത്തി(കൈ.ന.)ജ്യെഷ്ഠനുടയത്-
നിങ്ങളുടയതിവഒക്ക(മ.ഭാ.)—ഉടയഎന്നതിനൊടുദ്വിതീയചെരു
ന്നതുഇപ്പൊൾപഴകിപൊയി(ഇരുപതാകിന കരങ്ങളെഉടയൊൻ.
ര.ച.)ആർഎന്നെഉടയതു(ഭാഗ.)—ചതുൎത്ഥിപ്രമാണംതന്നെ——ഞാ
ൻഇതിന്നുടയവൻ(പ.ത.)അടിയാരാംഞങ്ങൾ്ക്കുടയനിന്തിരുവടി(മ.ഭാ.)
—൩.,കൂടെഅടുക്കെമുതലായവിനയെച്ചങ്ങളുടെമുന്നിൽഷഷ്ഠിയുംഇ
പ്പൊൾനടപ്പായിവരുന്നതു— ഉ-ംഎൻ്റെകൂടെ(§൪൪൭.൧)പുത്രൻ്റെ
അടുത്തുചെന്നവൾ(കെ.രാ.) കടലുടയനികടഭൂവി.(പ.ത.)

§൪൮൩.ഷഷ്ഠിയുടെമുഖ്യാൎത്ഥംസ്വാമിഭാവംതുടങ്ങിയുള്ളസംബന്ധം
തന്നെ-അതിനൊടുചെരുന്നതുജന്യജനകഭാവംതന്നെ-(മരത്തിൻ്റെ
കായി—അവൻ്റെഅമ്മ-ഇതിൻ്റെകാരണം.)

§൪൮൪.ഷഷ്ഠിക്കുകൎത്താവിനാലുംവിഷയത്താലുംഇങ്ങനെരണ്ടുവി
ധത്തിൽസംബന്ധാൎത്ഥംഉണ്ടു—൧.,പാണ്ഡവരുടെനഗരപ്രവെശനാ
ദിയും(മ.ഭാ.)അവരുടയസഖികളുടെകൂട്ടം(നള)ആമലകൻ്റെത
പസ്സിൻപ്രഭാവങ്ങൾ(വില്വ)ഇങ്ങനെ കൎത്തൃസംബന്ധം——൨.,അ
വനുടയചരിതം(പ.ത.=അവനെകൊണ്ടുള്ളചരിതം)നിന്നുടെവൎത്ത [ 159 ] മാനം—ഭാൎഗ്ഗവഗൊത്രത്തിൻ്റെപരപ്പു(മ.ഭാ)സുഗ്രീവനുടെഭീതി(കെ.രാ=
സു - നമ്മെകൊല്ലുംഎന്നുള്ളഭീതി)-മക്കളെസ്നെഹം(§൪൧൭)-നിന്നുടെ
വിയൊഗം—ഭക്തന്മാരുടെമറുപുറത്തു(മ.ഭാ.)നീലകണ്ഠൻ്റെഭക്തൻ(ശി
പു)രമണൻ്റെമാൎഗ്ഗണം(നള)ഇങ്ങനെവിഷയസംബന്ധം-

§൪൮൫.സമാസരൂപങ്ങളെഉമ്മെകൊണ്ടുചെൎക്കുമാറില്ലഅതുകൊണ്ടു
ഒർഅധികരണത്തിലുള്ളരണ്ടുഷഷ്ഠികൾ്ക്കുംഉഎന്നതുപണ്ടുസാധുവാ
യുള്ളതല്ല—൧.,അച്ചനുംഇളയതിൻ്റെയുംകുടക്കീഴാക്കി(കെ.ഉ.)
രാമനുംകാർവൎണ്ണനുംവായിൽദന്തങ്ങൾപൊന്നുവന്നു—നീലക്കണ്ണാ
രുംഅമ്മമാരുംമുട്ടുപിടിച്ചാൻ(കൃ.ഗ)പടെക്കുംകുടെക്കുംചളിക്കുംനടു
നല്ലൂ(പ.ചൊ)——൨.,പിന്നെനാലുംഅഞ്ചുംഉള്ളവൎഗ്ഗാന്തരംഒൻപതു-
(ത.സ.)എന്നല്ലാതെമൂന്നിൻ്റെയുംനാലിൻ്റെയുംവൎഗ്ഗാന്തരംഎഴു
എന്നുംപറയാം—മ്ലെഛ്ശൻ്റെയുംഅമാത്യൻ്റെയുംകൂടിക്കാഴ്ച(ചാണ)
നാഥൻ്റെയുംജനകൻ്റെയുംജനനീടെയുംചെഷ്ട(വെ.ച.)താപസ
ന്മാരുടെയുംവാഹിനിമാരുടെയുംമഹാത്മവംശത്തിൻ്റെയുംഉത്ഭവസ്ഥാ
നം(മ.ഭാ.)—എന്നിങ്ങനെപുതിയനടപ്പു—


വളവിഭക്തിയുടെആദെശരൂപങ്ങൾ

§൪൮൬.ത്തുഎന്നതുസമാസരൂപമായിട്ടല്ലാതെ(§൧൬൬,൧)സപ്ത
മിയായുംനില്ക്കും—വിശെഷാൽഅമന്തങ്ങളിൽ——൧.,ഗൊപുരദ്വാ
രത്തുപാൎത്തു(നള)ആലിൻവെരുകൾനിലത്തൂന്നി-കൊലാപ്പുറത്തുകി
ടന്നു(പ.ത.)ദൂരത്തിരിക്ക-സമീപത്തുണ്ടു-കൈവശത്തുള്ളതു-ഇങ്ങി​െ
നആധാരാൎത്ഥം——൨.,പിന്നെസ്ഥലചതുൎത്ഥിയുടെഅൎത്ഥം-ൟഴത്തു
ചെന്നു—യൊഗത്തുവരുത്തി—തീരത്തണെച്ചു(കെ.ഉ.)നിലത്തുവണങ്ങി—
പിറന്നെടത്തുഗമിക്ക. (കെ.ര.)കൂത്തരങ്ങത്തുപുക്കു—പരലൊകത്തുചെ
രുവൻ- വെളിച്ചത്തുകാട്ടുന്നു(മ.ഭാ)വെളിച്ചത്തുവാ—നിൻവശത്തുവ
രാ(കൃ.ഗ.)വശത്തായിവന്നു(ദെ.മാ)ലൊകത്ത്എഴുന്നരുളി(നള)——൩.,
കാലാൎത്ഥം—അറ്റത്തുവന്നാൻ—കാലത്തനൎത്ഥംഅനുഭവിക്ക(പ.ത.)ഒ
ടുക്കത്തുകൈവല്യംവരും(ദെ.മാ)പുറത്താക്കിനിമിഷത്തവർ(കെ.ര.) [ 160 ] നെരത്തുപെറുംഗൊക്കൾ—കാലത്തുവിളയുംകൃഷി(ദ.നാ)കാലത്തെ
നെരത്തെഎഴുനീല്ക്കും(ശീല)——൪., പ്രമാണക്കുറിപ്പു-സ്ഥാനത്തെളി
യൊൻ(പ.ചൊ)=കൊണ്ടു.§൪൩൩

൫.,ഉകാരാന്തങ്ങളിൽനടക്കുന്നവ-അന്തിക്കിരുട്ടത്തു(കൃ.ച.)കൊണ
ത്തിരിക്ക—കടവത്തെത്തും-(പ.ചൊ.)മാറത്തുചെൎത്തു=മ.പാഞ്ഞു-തെരു
വത്തുവാണിയംചെയ്തു—സരസ്സിൻവക്കത്തു(പ.ത.)നാലുവക്കത്തുംകാ
ത്തു(മ.ഭാ.)വെയിലത്തുകിടക്ക.(വൈ.ച)കാറ്റത്തുശാഖാഗ്രഫലംപൊ
ലെ-ആകൊമ്പത്തു൨ഫലം-പാത്രംഅടുപ്പത്തുവെച്ചു(നള)മൂക്കത്തു​ൈ
കവെച്ചു—വിളക്കത്തുനൊക്കി(ശിപു)വയറ്റത്തുകൊണ്ടു(മ.മ.)-ഇ
ങ്ങിനെഅത്തുഎന്നതു——നാട്ടഴിഞ്ഞതു(കെ.ഉ.)എന്നുള്ളതുംസ
പ്തമീഭാവത്തെവരുത്തുവാൻമതി

§൪൮൭.ഇൻഎന്നതുസമാസരൂപമായും(§൧൬൬,൩)ഷഷ്ഠിക്കു
റിപ്പായുംനടക്കും—തമിഴിൽപഞ്ചമിയായുംഉണ്ടു(§൪൬൪)—൧.,
അന്നത്തിൻപൈതലെ(കൃ.ഗ)കണക്കിന്നതിവെഗവും(വ്യ.മാ)ശ്വാസ
ത്തിൻവികാരം(വൈ.ച) പൊന്നിൻപാത്രങ്ങൾ(മ.ഭാ.)ചെമ്പിൻപാവ
(വില്വ)ധാതാവിന്നരുളപ്പാടു—തൃക്കാലിന്നിണ(പ.ത.)കരിമ്പിൻതൊ
ട്ടം(പ.ചൊ.)കെരളഭൂമിയിൻഅവസ്ഥ(കെ.ഉ.)——വിശെഷാൽര
ണ്ടുഷഷ്ഠികൾകൂടുന്നെടത്തുവരും—ശ്വാവിൻ്റെവാലിൻവളവു(പ.ത.)
പിതാവിൻ്റെശ്രാദ്ധവാസരത്തിൻനാൾ(ശി.പു)—— ൨.,ബഹുവച
നത്തിൽദുൎല്ലഭമത്രെ—നല്ലാരിൻമണികൾ(കൃ.ച)ഇവറ്റിൻഇല—
(വൈ.ശ.)തിന്നമത്സ്യങ്ങളിന്നെല്ലുകൾ(പ.ത.)

§൪൮൮.ഇൻചിലപ്പൊൾചതുൎത്ഥിയൊട്ഒക്കും-ബന്ധംഎന്തിവറ്റി
ന്നുഎന്നൊടുപറ(മ.ഭ.)ധൎമ്മംനിന്നധീനമല്ലയൊ(പ.ത.=നിണക്കു)-
ഇങ്ങിരിപ്പതിൻതരമല്ല(കെ.രാ.)ഞാൻഇതിൻപാത്രംഎങ്കിൽ-
(അ.രാ.)വാനിടംപൂവതിൻവാഞ്ഛ—ധൎമ്മിഷ്ടരാജാവിൻനാട്ടിലെ
നമ്മുടെവാസത്തിൻചെൎച്ചഉള്ളു(കൃ.ഗ.)

§൪൮൯.ഇൻഎന്നപൊലെ-എൻ- നിൻ-തൻ-മുതലായവനടക്കും-
കാളതൻമുതുകെറി—പശുതൻമലം(മ.ഭാ.)രാമന്തന്നാണ(അ.രാ) [ 161 ] നിന്നൊപ്പമുള്ളതാർ(ര.ച.)

§൪൯൦ - അൻ— അർമുതലായപ്രഥമാരൂപങ്ങൾകൂടെവളവിഭക്തി
കളായിനടക്കും(§൧൬൪)

൧., അൻ- പുരുഷൊത്തമൻഅനുഗ്രഹാൽ(ഹ.ന.)ഗൊവിന്ദൻ
വരവു(മ.ഭാ.)മുപ്പുരംഎരിച്ചവൻതൃക്കഴൽ(വില്വ)കണ്ണൻകുഴൽ
വിളി(കൃ.ഗ.)നിടിയൊൻതലെക്കു(പ.ചൊ.)അണ്ടർകൊൻമക
ൻ(ഉ.രാ.)

൨., അർ— കൾ—മന്നവർകണ്മുമ്പിലെ(കൃ.ഗ.)കൂടലർകുലകാ
ലൻ—അസുരകൾകുലപ്പെരുമാൾ—കീചകനാദികൾവിധം(മ.ഭാ.)
ജന്തുക്കളന്തൎഭാഗെ(വില്വ)സ്വൎഗ്ഗവാസികൾകണ്ണുകലങ്ങുന്നു - വിണ്ണ
വർനായകൻ-വിബുധകൾഅധിപതി- മങ്കമാർമണിയാൾ-ജാരന്മാ
രധീനമായി(പ.ത.)പലർകൈയിൽആക്കൊല്ല(പൈ)മൂത്തൊർവാ
ക്കു(പ.ചെ.)

൩., ആർകുലം(പൈ)ഞാൻകാലം(പ.ചൊ)നാംകുലം(രാ.ച.)ഒരു
ത്തിമക്കൾതമ്മിൽസ്പൎദ്ധിച്ചാൽ(കൈ.ന.)ഒരുത്തിചൊൽകെട്ടു(കെ.ര)
പന്നഗംവായിലെപൈതലെവീണ്ടുകൊൾ(കൃ.ഗ.)

൪., ഏ-കൂടെനില്ക്കും—നാട്ടാരെകൈയിൽ(വില്വ)പുലയരെബന്ധം
(പ.ചൊ.)——ഇപ്പടയവെന്തൻ(ര.ച)——കടല്ക്കരെചെന്നു(പ.ത)നദി
തന്നിരുകരെയുംവന്നു(മ.ഭാ.)സങ്കടവങ്കടൽതൻകരെയെറുവാൻ
(ഭാഗ.)


സപ്തമി

§൪൯൧-ആധാരാൎത്ഥമുള്ളസപ്തമിക്കുരണ്ടുരൂപങ്ങൾപ്രധാനം-ഇൽ-
കൽഎന്നവതന്നെ—അവഏകദെശംഭെദംകൂടാതെവരും-ഉ-ം -
൧., സ്ഥലവാചി(§൪൩൨,൩)രാജ്യത്തിൽവാണു(ഭൂമിവാണു)നാവി
ൽവാണീടുവാനരക്കൂട്ടത്തിൽവാഴുക.(കെ.രാ)കൊയിൽക്കൽപാൎക്ക-
വലയിലടിപെട്ടു(പ.ത.)——അന്തൎഭാഗത്തെകുറിക്കഒഴികെമെൽ
ഭാഗത്തിന്നുംകൊള്ളാം—മെത്തയിൽശയിക്ക(കെ.ര)മുതുകിലെറി, [ 162 ] കഴുത്തിൽകരെറി,തെരിലെറി(കൃ.ഗ.)കമ്പത്തിൽകയറി(പ.ചൊ.)രണ്ടും
ഇടന്തൊളിൽവെച്ചുകൊണ്ടു(കെ.ര.)ചുമലിൽഅമ്മയെഎടുത്തു—പ്രയു
തനരന്മാരിൽചുമന്നിട്ടുള്ളപൊന്നു(മ.ഭാ.)പിഴയാതവങ്കൽപിഴചുമത്തി
(കെ.ര.) കല്ലിൽനടന്നിട്ടുനൊകുന്നുകാൽ-ചവിട്ടിനാൻമെയ്യിൽ-വയ
റ്റിൽഅടിച്ചു-കൈകൾമെനിയിൽഎറ്റു (കൃ.ഗ.)ദെഹത്തിൽവ
ൎഷിച്ചാൻശരങ്ങളെ(കെ.ര.)വെർതലയിൽകെട്ടുക(വൈ.ശ.)നെറു
കയിൽചുംബിച്ചു(.ഉ.രാ).തീക്കൽവെച്ചപാൽ(കൃ.ഗാ)——൨.,സമയവാ
ചി- സ്രാവംആദിയിങ്കലെഒഴിവൂ(വൈ ശ.)ദെഹനാശെകാണും(അ.
രാ.)പടെക്കൽകാണാം(പ.ചൊ.)തെരുംഅഴിച്ചാൻനിമിഷത്തിൽ-
ചൂതിങ്കൽചതിചെയ്തു(മ.ഭാ.)മദ്ധ്യാഹ്നത്തിലാമാറു(ഭാഗ)——൩., സം
ഗതിവാചി—എന്തുപിഴഅതിൽ(കെ.രാ)വിരുദ്ധങ്ങളാംഇവഒന്നിങ്ക
ലെസംഭവിക്കുന്നു(വില്വ)സത്യത്തിൽപിഴെച്ചു-ധൎമ്മത്തിൽപിഴയാ
യ്വാൻ(മ.ഭാ.)

§൪൯൨-സ്ഥലവാചികൾ്ക്കഒരൊരൊഅൎത്ഥവികാരങ്ങൾവരും-൧.,സ്ഥ
ലചതുൎത്ഥിപൊലെ §൦ ൫൦൧.കാണ്ക——൨.,മെത്ഭാഗാൎത്ഥം §൪൯൦,൧
——൩.,സാമീപ്യാൎത്ഥംപ്രത്യെകം— കൽ-(=ഒടു,ചതുൎത്ഥി)-പുരത്തിൽ
ക്രൊശമാത്രംഅടുത്തുണ്ടൊരുഗൊഷ്ഠം (മ.ഭാ.)നാഥങ്കലടുത്തു, കതവി
ങ്കൽനില്ക്കുന്നു(കെ.രാ)സിംഹാസനംതലെക്കൽവെപ്പിച്ചു(മ.ഭാ)ദെ
വകൾപുഛ്ശത്തിങ്കൽനിന്നുഅസുരകൾതലെക്കൽകൂടീടിനാർ(ഭാ
ഗ)കിണറ്റിങ്കലടുത്തു(പ.ത.)-വാതുക്കൽ, പടിക്കൽ, കാക്കൽ,പാ
ദപങ്കജെവന്ദനംചെയ്തു(നള) നിങ്കഴലിൽചെൎപ്പു(കൃ.ഗ.)——൪.,
ഉടുക്ക,കെട്ടുക- മുതലായവ- മുത്തുമാറിലണിഞ്ഞു—മാലഅവൻ്റെ
കഴുത്തിൽഅലങ്കരിച്ചു(ചാണ)കൊങ്കകളിൽകുങ്കുമംഅലങ്കരി
ച്ചു(മ.ഭ.)പ്രെതത്തെവസ്ത്രാദികൊണ്ടലങ്കരിക്ക(മൂടുകഎന്ന​െ
പാലെ. §൪൩൨)തൂണിൽവരിഞ്ഞു(പ.ത.)-മുഷിഞ്ഞശീലഅരയി
ൽകെട്ടി(കെ.രാ.)വയറ്റിൽതളെച്ചു(വൈ.ച.)-൫.,പിത്ഭാഗാൎത്ഥം
വൃക്ഷംഒന്നിൽമറഞ്ഞുനിന്ന്എയ്തു(കെ.രാ.)

§൪൯൩.തൃതീയയുടെഅൎത്ഥങ്ങളുംസപ്തമിയിൽകാണും— [ 163 ] ൧., കരണവാചി—തളികയിൽ-ഇലയിൽഉണ്ക—വില്ലിൽതൊടുത്തശര
ങ്ങൾ(കെ.രാ.)മുപ്പുരംതീയിൽഎരിച്ചതു(മ.ഭാ.)ഭക്ഷ്യത്തെകണ്ണിൽ
കാണവെകാട്ടി(കൈ.ന.)കണ്ണിൽകണ്ടതെല്ലാം (കൃ.ച.)കണ്ണിണയി
ൽകാണുമതു(ര.ച.)——ആറിൽഗുണിപ്പു-ഇവറ്റെപത്തിൽപെരുക്കി
(ത.സ.)അഞ്ചിൽപെരുക്കിയൊരഞ്ചു= ൨൫(കെ.രാ.)

൨.,കൂടിക്കടക്കുന്നതു(§൪൨൪,൨)പുരദ്വാരത്തിങ്കൽപുറപ്പെടുംപു
ക്കുംസഞ്ചരിക്ക-(കെ.രാ.)—കല്ലിലുംമണ്ണിലുംഇട്ടിഴെച്ചു(കൃ.ച.)——
പിന്നെകൂടിചെൎത്തിട്ടു-ദ്വീപിങ്കന്നുകപ്പലിൽകൂടിവന്നു(കെ.ഉ.)വാതു
ക്കൽകൂടിഎരിഞ്ഞു(പ.ത.)

§൪൯൪.വിഭാഗാൎത്ഥംചെൎന്നനിൎദ്ധാരണത്തിങ്കലുംസപ്തമിപ്രമാണം—
ഉ—ം ൧.,നാലുപെരിലുംമുമ്പൻരാമൻ- അരക്കരിൽനൂറ്റിനെക്കൊ
ന്നുവില്ലാളിമാരിൽമികെച്ചനീ(കെ.ര)-അതിൽമൂത്തവൻ—കൊണ്ട
തിൽപാതിവില(പ.ചൊ.)സാലത്തിലല്പം(നള)എല്ലാവരുടെവസ്തു
വിങ്കലുംഷൾഭാഗം(കെ.ഉ.)മീനിൽകുറിച്ചികൊള്ളാംഇറച്ചിയിൽ
മുയൽ(വൈ.ശ.)—ആൽഎന്നപൊലെ §൪൨൪,൧——൨.,ഇൽചി
ലപ്പൊൾഇൻ പ്രത്യയത്തൊടുംഒക്കും-ഇതിൽശ്ശെഷത്തെപറക
(മ.ഭാ=ഇതിൻ്റെ.)നീതിശാസ്ത്രത്തിൽമറുകര കണ്ടവൻ(പ.ത.)——
൩., നിൎദ്ധരണത്തിന്നുവെച്ച്എന്നതിനാൽഉറപ്പുവരും-ഉ-ംഗുഹ്യ
ങ്ങളിൽവെച്ച്അതിഗുഹ്യമായിരിപ്പൊന്നു(ദെ.മാ.)തത്തകൾരണ്ടി
ൽവെച്ച്ഏതുതൊറ്റു(വെ.ച.)ജന്തുക്കളിൽവെച്ചുമാനുഷൎക്കുചെ
റ്റുവൈശിഷ്യംഉണ്ടു-ഭവാന്മാരിൽവെച്ചെകൻ(ഭാഗ.)സ്ത്രീകളിൽ
വെച്ചത്ഭുതാംഗി(മ.ഭാ.)

§൪൯൪-വ്യാപനത്തിൻ്റെഅൎത്ഥവുംഉണ്ടു-ഉ—ം തെനിൽഅരെച്ചുപാ
ലിൽപുഴുങ്ങി,പാലിൽ കുഴമ്പാക്കി, മൊരിൽകുടിപ്പിച്ചു——അതു​െ
കാണ്ടുസാഹിത്യത്തൊടുംചെരും-ഉ-ം കടലിൽകായം കലക്കി, ചൊ
രയെചൊറ്റിൽ, (ചൊറ്റിന്നുനെയികൂട്ടി) ശെഷത്തിൽകൂട്ടുക-
(ത.സ.)അഗ്നിയെമാതരിൽചെൎത്താൻചങ്ങാതിക്കൈയിൽതൻ
കയ്യുംചെൎത്തു(കൃ.ഗ.)വിഷത്തിൽകലൎന്നന്നം(കെ.ര.)-മന്നവ [ 164 ] ന്മാരിൽചെന്നുചെൎന്നുള്ളദുൎമ്മന്ത്രി(പ.ത)ശവംഎടുത്ത്അംഗത്തിൽചെ
ൎത്തു(മ.ഭാ.)——മറ്റെവില്ലിതാഎങ്കൽഇരിക്കുന്നു(കെ.രാ=പക്കൽ)

§൪൯൫.പഞ്ചമിയൊടുംവളരെചെൎച്ചകൾഉണ്ടു— ൧.,ജനനത്തിൽ-
(§൪൭൨)പാർഎല്ലാംൟരെഴുംനിങ്കൽഎഴുന്നൂതുംനിങ്കൽഅടങ്ങു
ന്നൂതും(കൃ. ഗ)—കൊന്നതിൽകൃതഘ്നതഫലം- കുസൃതികളിൽഅനു
ഭവംഇതു(ചാണ.)——൨.,സങ്കടെരക്ഷിക്ക(പ.ത.)——൩.,ഭെദാ
ൎത്ഥത്തിലുംതാരതമ്യത്തിലും(൪൭൪)ഉ—ംതങ്ങൾക്കുമറ്റുള്ളൊരിൽഭെ
ദംഉണ്ടു(പ.ത)

§൪൯൬.പ്രകാരപ്രമാണങ്ങളെയുംസപ്തമിഅവസ്ഥാവിഭക്തിയെ
പൊലെകുറിക്കും(§൪൦൧,൪൦൨) - ൧.,പ്രകാരംഎന്നാൽ-ഇപ്പരിചിലാ
ക(പ.ത.)വല്ലകണക്കിലും-കാണാംഅനെകപ്രകാരത്തിൽ(നള)ഒ​െ
രാതരത്തിലെവന്നവതരിച്ചു-ഒരൊരസങ്ങളിൽ ചൊറുംകറികളുംഉ
ണ്ടു(മ.ഭാ.)ബഹുളധൂളിഎന്നരാഗത്തിൽചൊല്വൂ(കെ.ഉ.)തെളിവിൽ
പാടി, ഉച്ചത്തിൽചിരിച്ചു-ഭംഗിയിൽനടന്നു,മെളത്തിൽകളിച്ചു-ആണ്മ
യിൽസ്വൎഗ്ഗംപൂക(മ.ഭാ.)നെരിൽവെള്ളയിൽപറഞ്ഞു,ശിക്ഷയിൽ​െ
ചയ്തു-വടിവിൽവിളങ്ങുന്നു— അവ്യയരൂപവുംകാണ്ക(൩൨൮)——൨.,
പ്രമാണംഎങ്കിലൊ—ഒട്ടുപരപ്പിൽപറക—മലപൊലെപൊക്കത്തിൽ
കൂട്ടി(മ.ഭാ.)തക്കത്തിൽഒരുമിച്ചുപൊക്കത്തിൽപറക്ക.(പ.ത.)നെല്ലി
ക്കയൊളംവണ്ണത്തിൽഗുളികയാക്കി- ഒരുമുളംവട്ടത്തിൽഒരുമുളം
ആഴത്തിൽകുഴിച്ചു(വൈ.ശ.)നീളത്തിലുള്ളൊരുവീൎപ്പു(കൃ.ഗ)=നെടു
വീൎപ്പു-

§൪൯൭-ഉള്ളപ്പൊൾഎന്നൎത്ഥത്തൊടുംസപ്തമികാണും——കുഞ്ഞിയി
ൽപഠിച്ചതു(പ.ചൊ.)രജ്ജുഖണ്ഡത്തിലെപന്നഗബുദ്ധിപൊലെ(അ.രാ)
ശുക്തിയിൽവെള്ളിഎന്നുംരജ്ജുവിൽസൎപ്പംഎന്നുംകല്പിക്കും(കൈ.ന)
ദീനരിൽതനിക്കവന്നത്എന്നുവെച്ചുദ്ധരിക്ക(വൈ.ച.)-പൊഴും-
പൊഴുംഇവനാലിങ്കലുംഅസത്യംപറയാം(മ.ഭാ.)

§൪൯൮.ചിലസ്ഥാനനാമങ്ങളിൽസപ്തമിപ്രഥമയെപൊലെനടപ്പു-
അങ്ങുന്നു=നീ - ഭട്ടതിരിപ്പാട്ടുനിന്നുഎഴുന്നെള്ളി(കെ.ഉ.)——അ [ 165 ] തിൻദ്വിതീയയൊ—നമ്പൂതിരിപാട്ടിലെവരുത്തി(കെ.ഉ.)തിരുമുമ്പി
ലെവാഴിച്ചു- ചതുൎത്ഥിയൊ-വെട്ടമുടയകൊവില്പാട്ടിലെക്ക്൫൦൦൦൦നാ
യർ—ഷഷ്ഠിയൊ—തിരുമുല്പാട്ടിലെതൃക്കൈ—ബഹുവചനമൊമണ്ടപ
ത്തിൻവാതുക്കലുകൾ(തി.പ.)

§൪൯൯.ഉടമ—അധികാരം - ദാനംഇവറ്റിന്നുംസപ്തമിപൊരും-൧.,
എന്നിലുള്ളദ്രവ്യം(പ.ത.)പറമ്പിൽഅധീശൻആർ(വ്യ.മ.)ശൂദ്രാദി
കൾ്ക്ക്ശ്രവണത്തിങ്കലധികാരംഉണ്ടു(ഭാഗ.വ്യാ)-വസുന്ധരനിങ്കലാക്കി
(കെ.രാ.)നാടുംനഗരവുംത ങ്കലാക്കി(നള)അഭിഷെചിച്ചപട്ടണെ-​െ
യൗവരാജ്യത്തിൽ(കെ.രാ)——പിന്നെഈഅൎത്ഥത്തിന്നുചെരുന്ന
തുപക്കൽതാൻസാഹിത്യംതാൻ(ധൎമ്മജന്മാവൊടുള്ളപൊരുൾ(മ.ഭാ.)
——൨.,രാമൻഭൂമിയെഎങ്കൽനിക്ഷെപമായിതന്നു(കെ.ര.)രാ
ജ്യംപുത്രങ്കലാക്കി(അ.രാ)രാജ്യഭാരത്തെപുത്രരിൽആക്കികൊണ്ടു
അവങ്കൽകളത്രത്തെവെച്ചു(=സമൎപ്പിച്ചു)(ചാണ.)ഗ്രാമത്തിങ്കൽരാ
ജാംശംകല്പിച്ചു-ക്ഷെത്രത്തിൽകൊടുത്തു-(കെ.ഉ.)-നിങ്കലെദത്ത
മായമനസ്സ്(അ.രാ.)ദ്രവ്യംകയ്യിൽസമൎപ്പിച്ചു(=സല്പാത്രങ്ങൾക്കൎപ്പ
ണംചെയ്തു-(പ.ത.) ബ്രഹ്മണിസകലവുംസമൎപ്പിക്ക- രാജ്യംതനയങ്കൽ
സമൎപ്പിച്ചു-ഭരതൻകയ്യിൽമാതാവെഭരമെല്പിക്ക(കെ.രാ.)തനയ
ൎക്കുസമൎപ്പിച്ചു(ഭാഗ.)——൩.,നീചരിൽചെയ്യുന്നഉപകാരം(പ.ചൊ)
കൃതഘ്നങ്കൽചെയ്തഉപകാരം(കെ.രാ)എന്തയ്യൊകൃപാലെശംഎങ്കൽ
ഇന്നരുളാത്തു(കെ.രാ)

§൫൦൦. വിഷയാധാരത്തിന്നുംസപ്തമിതന്നെപ്രമാണം(§൪൧൭-൧൯.
൪൩൫എന്നവകാണ്ക)—൧.,ഇഛ്ശാൎത്ഥം—അവങ്കൽസുസ്ഥിതംഇവൾചി
ത്തംപതിക്ക്ഇവളിലതുപൊലെ(കെ.രാ.)-ഈശ്വരങ്കൽമനംവരാ(വൈ
ച.)ദെവങ്കൽഉറപ്പിച്ചുമാനസം—അവങ്കലെമാസംചെന്നൂതായി—
ചിത്തംഅവങ്കലാവാൻ—അവനിൽമാനസംപൂകിപ്പാൻ-എങ്ങളി
ൽവശംകെട്ടാൻ(കൃ.ഗ.)ദുൎമ്മാൎഗ്ഗങ്ങളിൽമനസ്സഉണ്ണികൾ്ക്ക്(പ.ത.)ദൃ
ഷ്ടികൾപറ്റുന്ന്അന്യങ്കൽ(നള)അവങ്കൽമനംമഗ്നമായി-മൊ
ഹംമണ്ണിൽ- കാമംഅവറ്റിങ്കൽ- ഒന്നിങ്കൽസക്തി- മായയിൽ [ 166 ] മൊഹിക്കരുത്—ഭാവംനാരീജനെ- അവനിൽരാഗം—രസംഎല്ലായി
ലും(മ.ഭാ.)വിഷയങ്ങളിൽതൃഷ്ണയുംവൈരാഗ്യവും-ഒന്നിലുംകാംക്ഷയില്ല-
ഭൊഗത്തിലഭിരുചി(വില്വ)നിങ്കൽപ്രെമം-ശാസ്ത്രങ്ങളിൽതാല്പൎയ്യം-
വീണാപ്രയൊഗത്തിലിഛ്ശ(നള)എങ്കൽകൂറു-ഇവളിൽഎറ്റംസ്നെഹ
ശാലി-കെൾ്ക്കയിലാഗ്രഹം-(വെ.ച.)കാണ്കയിലാശ(ര.ച.)ധൎമ്മത്തിലാ
സ്ഥ(പ.ത)——ഇന്ധനങ്ങളിൽതൃപ്തിവരുമാറില്ലനിക്കു.അന്തകന്നലം
ഭാവംഇല്ലജന്തുക്കളിൽ(മ.ഭാ.)

൨., ചിന്താവിചാരാദികൾ—ശിവനിൽചിന്തിപ്പാൻ(വൈ.ച.)ഒരുത്ത
ങ്കലുംവിശ്വാസംഇല്ല,മന്നവങ്കൽബഹുമാനംഇല്ല(നള)എങ്കൽഇള
ക്കമില്ലാതഭക്തി(ദെ.മാ.)അതിൽആശ്ചൎയ്യംതൊന്നും(മ.ഭാ.)ഇഷ്ടാനി
ഷ്ടപ്രാപ്തികൾരണ്ടിലുംസമൻ(അ.രാ.)ശബ്ദത്തിൽഅത്ഭുതംപൂണ്ടു(പ.ത.)
൩., കൃപാദികൾ—ദീനരിൽകൃപ(പ.ത.)എങ്കൽപ്രസാദിക്ക-തങ്കൽ
തൊഷിക്കും(കെ.രാ.)അമ്പരിൽഅമ്പൻ(മ.ഭാ)ധൎമ്മിഷ്ടങ്കൽകൊമ
ളൻ(നള)=സാഹിത്യം

൪., അപ്രിയഭയക്ലെശാദികൾപരലൊകെഭീരുവായി—വിനയവുംഭ
യവുംവിപ്രരിൽ(വൈ.ച.)പൊരിൽഭയം(നള)ആരിതിൽപെടിയാതു-
ശുക്രനിലെപെടി-(അവമാനത്തിങ്കൽഖെദിയാതെ(മ.ഭാ=ചതുൎത്ഥി)-
ചാകുന്നതിൽക്ലെശംഇല്ലെനിക്കു(പ.ത.)രാമങ്കൽവിപരീതംചെയ്വാൻ
(അ.രാ)അതിൽദുഃഖം-അതിങ്കൽശൊകംഉണ്ടാക(ഭാഗ.)അവങ്കലു
ള്ളകൊപം(കെ.രാ)—അവങ്കലെശത്രുത

§൫൦൧.ഒരുസ്ഥലത്തെക്കുള്ളഗതിയെയും കുറിപ്പാൻസപ്തമിതന്നെ
മതി-ഉ—ംതൊട്ടത്തിൽആന കടന്നു(പ.ചൊ)മന്ദിരങ്ങളിൽപുക്കാർ(കെ.
രാ.)കൊയിക്കൽചെന്നു,സിംഹെചെന്നു(പ.ത.)ചിത്തംഅധൎമ്മത്തിൽ
ചെല്ലാ—ഗൊക്കൾശാലെക്കല്വന്നാർ(മ.ഭാ)മുരട്ടിൽവീഴും—മണ്ണിടെവീ
ണു(ര.ച.)ഭൂമിയിൽപതിക്ക-പാതാളത്തിൽഇറങ്ങി(കെ.രാ.)ശസ്ത്രംപ്ര
യൊഗിച്ചാൻഅവൻ്റെദെഹത്തിങ്കൽ(കെ.രാ.)പരസ്ത്രീകളിൽപൊ
കാ(ദ.നാ)——കാട്ടിലാക്കി(നള)കിണറ്റിൽതള്ളിവിട്ടു(മ.ഭാ.)ന
രകെതള്ളീടും(കെ.രാ.) [ 167 ] §൫൦൨.എന്നിയെഗതിയുടെഅൎത്ഥത്തെവരുത്തുന്നവ—

൧., എചെൎന്നസപ്തമി—(അതുസമാസാൎത്ഥമുള്ളതു—നീരിലെത്തിങ്കൾ,
പുലിവായിലെപ്പൈതൽ(കൃ.ഗാ.)നിങ്കലെസ്നെഹംകൊണ്ടു(വില്വ)നി
ങ്കലെസഞ്ചയത്തിന്നാഗ്രഹം(പ.ത.)——പിന്നെഗത്യൎത്ഥമാവിതു—അവ
ളെജാരൻതങ്കലെനിയൊഗിച്ചു(പ.ത)പരൻതങ്കലെലയിപ്പൊളം
(ഭാഗ.) കാതിലെചൊന്നാലും—എതിലെയുംപായും(പ.ചൊ.)മാലതിതങ്ക
ലെവണ്ടുചാടും(കൃ.ഗം)സൎവ്വലൊകംതങ്കലെഅടക്കികൊണ്ടു(ഉ.രാ.)
സ്ഥാനംപന്നിയൂർ കൂറ്റിലെഅടങ്ങി(കെ.ഉ.)——അദ്ദിക്കെപൊവാ
ൻ—എദ്ദിക്കെപൊയവൻ(കൃ.ഗ.)

൨., നൊക്കി-(അങ്ങൊക്കി=അങ്ങുപട്ടു§൧൨൬)—പിന്നൊക്കിമണ്ടു
ന്നു-വിണ്ണിനെനൊക്കിനടന്നാൻ(കൃ.ഗ.)വഴിയൊക്കിഒടി—വായുഅ
കത്തുനൊക്കിവലിക്കും(മ.മ)പുരംനൊക്കിപ്പൊയാർ(മ.ഭാ.)——ദ്യൊ
വിനെമുന്നിട്ടുപൊയി(മ.ഭാ.)പശ്ചിമദിക്കിനെമുന്നിട്ടു - വാനിടംമുന്നി
ട്ടുപൊകത്തുടങ്ങിനാർ(കൃ.ഗാ.)

൩., ആമാറു (§൪൬൨,൨)ഹിമവാങ്കലാമാറുചെന്നു(ദെ.മാ.)ജനനീസ
മീപത്താമാറ്എറിഞ്ഞു(കെ.രാ.)തെരിലാമാറുകരെറി-അവരെമുന്നി
ലാമാറുവരുത്തി(മ.ഭാ.)അവളുടെമുന്നിലാമാറുചെന്നു-തട്ടിന്മെലാമാറു
ചാടി(നള)——തെരുവിലെക്കാമാറുഗമിക്ക(നള)ഇന്ദ്രപ്രസ്ഥത്തിലെക്കാ
മാറുവന്നു(മ.ഭാ.)——മുഖത്തിലാമാറുനൊക്കി(കൃ.ഗാ.)രാജ്യംഅവങ്കലാമാ
റുസമൎപ്പിച്ചു—കഴുത്തിലാമാറകപ്പെട്ടപാശം(ഭാഗ.)ഭാൎയ്യാകയ്യിലാമാറു
നല്കി(പ.ത.)ബലംഅകത്താമാറടങ്ങിക്കിടക്ക(കെ.രാ.)

൪., ചതുൎത്ഥിതന്നെ—തെക്കുദിക്കിനായ്ക്കൊണ്ടുനടക്കൊണ്ടാർ(മ.ഭാ.)
൫., കൊണ്ട-മലയൊടുകൊണ്ടക്കലംഎറിയല്ല(പ.ചൊ.)ആയവൻക
യ്യിൽകൊണ്ടക്കൊടുത്തു(പ.ത.)ആശ്രമത്തിങ്കൽഅവളെക്കൊണ്ടയാ
ക്കിപൊന്നീടുക-(ഉ.രാ.)

൬., കൊള്ള—ആരാജ്യംകൊള്ളപടെക്കുപൊയി-അവനെക്കൊള്ള
പടകൊണ്ടുപൊയി-(ഠി)അമ്പുമാറത്തുകൊള്ളത്തറപ്പിച്ചു(കെ.രാ)ഭ
ഗവാനെക്കൊള്ള(=ആണ-കെ.ഉ) [ 168 ] ൭., നിലയംപ്രതിപൊയി(ഭാഗ.)§൪൧൯

§൫൦൩സ്ഥലചതുൎത്ഥിതന്നെ ഗതിയുടെഅൎത്ഥത്തിന്നുപ്രമാണമായ
തു—൧.,ദ്വീപാന്തരത്തെക്കുപൊയി-മെത്ഭാഗത്തെ ക്ക്എറിഞ്ഞു—
(കെ.ഉ.)അകത്തെക്ക്എറിഞ്ഞു(പ.ത.)ദ്വീപത്തിങ്കലെക്ക്എഴുന്നെള്ളി
(മ.ഭാ.)പ്രദെശത്തെക്ക്ചെന്നു(നള)വംശത്തിലെക്ക്ആപത്തുവരും-
(മ.ഭാ.)——൨.,അധികാരാൎത്ഥംഇങ്ങനെ-സ്വരൂപത്തിങ്കലെക്ക്അട
ങ്ങി(കെ.ഉ)സൎക്കാരിലെക്ക്ഒഴിഞ്ഞുകൊടുത്തു——രണ്ടുരാജ്യത്തിങ്കലെ
ക്കുംഅഭിഷെകംചെയ്തു—(=നാട്ടിന്നഭിഷെകം-രാജ്യത്തിലഭിഷെകം—
മ.ഭാ.)നന്ദരാജ്യത്തിങ്കലെക്ക്നീരാജാവുമന്ത്രിയാകുന്നതുഞാൻ(ചാണ)
——൩.,വിഷയപ്രമാണാൎത്ഥങ്ങൾഇവ്വണ്ണം——ആൎക്കുവാസനഎറുംധ
നുസ്സിങ്കലെക്ക്-തെരിലെക്കധികനായ്വന്നുയുധിഷ്ഠിരൻ(മ.ഭാ.)െ
ജ്യാതിഷത്തിങ്കലും മന്ത്രവാദത്തിന്നുംസാമൎത്ഥ്യംഏറുംഅതിങ്കലെക്ക്
അതിതല്പരൻ(ചാണ)എന്നതിനാൽസപ്തമിക്കുംചതുൎത്ഥിക്കുംഉള്ള
ചെൎച്ചതെളിയും(§൪൫൩)

§൫൦൪.ഒരുവാചകത്തിൽരണ്ടുമൂന്നുസപ്തമികൾകൂടും-ഉ-ംഅവളി
ൽകനിവുണ്ടായിമനസ്സിൽ(നള)യുവാക്കളിൽതാല്പൎയ്യംഏവനിൽ
നിന്നുടെമാനസെ(വെ.ച)


അകമാദിഅവയവങ്ങളൊടുചെരുന്ന
വിഭക്തിവിവരം

§൫൦൫.അവ്യയവങ്ങളായിചമഞ്ഞപലനാമങ്ങളുംഇന്നിന്നവിഭക്തി
കളൊടുചെരുന്നപ്രകാരംപറയുന്നു-ആയവമുമ്പെവളവിഭക്തി
യൊടുംപിന്നെഷഷ്ഠിചതുൎത്ഥിസപ്തമികളൊടുംഇണങ്ങികാണുന്നു-

§൫൦൬.സപ്തമിയുടെരൂപവികാരങ്ങൾആയതു—

൧., അകം— കാടകംചെന്നു—നാകമകംപുക്കു(കെ.രാ)രൂപത്തെ
മനക്കാണ്പകംചെൎത്തു(നള)—കൎണ്ണങ്ങൾ്ക്കകംപുക്കു(പ.ത.)——
അകത്തു—മന്നിടംതന്നകത്തു(കൃ.ഗ.)എണ്ഡിശയകത്തും(കെ.ര)
കൈനിലയകത്തുമെവി–(മ.ഭ.)ഉടലിൻ്റകത്തെ (പാ)വലെ [ 169 ] ക്കകത്തുപുക്കു(പ.ത.).കൊട്ടെക്കകത്തു-പൎണ്ണശാലെക്കകത്തില്ല.(കെ.രാ)
വായ്ക്കുംചെവിക്കുംനെരെഅകത്തു(മമ)——ആഴികൾനാലിലകത്തുള്ള
ലൊകർ(കൃ.ഗ.)——കാലവാചിയായുള്ളപ്രയൊഗംആവിതു-ഓരാണ്ട
കംഭൎത്താവെപിരിഞ്ഞുവാണെൻ(ഉ.രാ.)മൂന്നുനാളകമെശമിക്കും(വൈ.
ശ.)നാഴികെക്കകമെ-൧൨ദിവസത്തിലകമെ-൨ദിനത്തിലകത്തു-(പ.ത.)
മുപ്പതുനാളിലകത്തു(അ.രാ.)——അകപ്പെടുകഎന്നതു-കണ്ണില
കപ്പെടും(മ.ഭാ.)കണ്ണിലാമാറകപ്പെട്ടു(കെ.രാ.)ദൃഷ്ടിക്കകപ്പെടും(പ.ത.)
എന്നിങ്ങിനെ-

൨., ഇട, ഇടെ—നെഞ്ചിടെതറെക്കും(വൈ.ച.)നെറ്റിത്തടത്തിടെത
റെച്ചു-കരത്തിടെമരംഎടുത്തു(ര.ച.)മാൎഗ്ഗത്തിന്നിടയിടെ(പ.ത.)നമ്മുടെ
ഇവിടെ—നിൻ്റെഅവിടെനിന്നു-മരത്തിന്നിടയിൽമറഞ്ഞു(കെ.രാ)
അതിന്നിടയിൽപ്പെട്ടു(പ.ത.)——ഗൊകൎണ്ണം കന്യാകുമാരിക്കിടചെര
മാന്നാടു(കെ.ഉ.)——മുടിയൊടടിയിടെഅലങ്കരിച്ചു-(ചാണ)കൊലം
തുടങ്ങിവെണാട്ടൊടിടയിൽ(കെ.ഉ.)ഇങ്ങനെസാഹിത്യത്തൊടുംകൂടെ
(§൪൩൯)——കാലവാചിയായുള്ളപ്രയൊഗം—ഒരുനൊടിയിടെ(ര.ച.)
മുഹൂൎത്തത്തിന്നിടെക്ക്തരുന്നുണ്ടു(മ.ഭാ.)അതിന്നിടയിൽ(പ.ത)ധ
നുമകരങ്ങൾ്ക്കിടയിൽ(കെ.രാ.)ഇതിന്നിടെ൧൦ദിവസത്തിലകത്തു
(=ഇതിൻമുമ്പെ)

൩., ഉൾ—വീട്ടിലുൾപ്പുക്കു(പ.ത.)ശിലയുംകയ്യുള്ളേന്തി(ര.ച.)—ആഴി
ക്കുള്ളുണ്ടായവിൺ(കൈ.ന)——കൊട്ടെക്കുള്ളിൽകെറി(വൈ.ച)
കണ്ണാടിക്കുള്ളിൽകാണും—അടുക്കളെക്കുള്ളിൽ(കൃ.ച)ജടെക്കുള്ളി
ൽ(കെ.രാ)ദെഹത്തിനുള്ളിലെചാടി(കൃ.ഗാ.)——പതിനഞ്ചുനാളുള്ളി
ൽഎത്തെണം(കെ. രാ)ഇങ്ങനെകാലവാചി

§൫൦൭-ഊടുഎന്നതിന്നു-ഉൾ-ഇൽകൂടിഎന്നുമുതലായഅൎത്ഥങ്ങ
ൾഉണ്ടു-

൧., അങ്ങൂടു=അവിടെ—അങ്ങൂടകംപൂവതിന്നു(കെ.രാ.)അമ്പുനെറ്റി
യൂടുനടന്നു(ര.ച.)കാറ്റൂടാടുക——നാടികളൂടെനിറഞ്ഞുള്ളവായു(വൈ.
ച.)അസ്സമീപത്തൂടെഎഴുന്നെള്ളി(കെ.ഉ)ആനനത്തൂടെവസിക്ക(മ.ഭാ.) [ 170 ] ൨.,കൂടിക്കടക്കുന്നതിൻ്റെഅൎത്ഥംപ്രമാണം—നീരൂടെഒഴുകുന്നമാൻകി
ടാവ്(ഭാഗ)വെയിലൂടെചൂടൊടെനടന്നു.വളൎന്നപുല്ലൂടെതെർനടത്തി-കാ
ട്ടിൻവഴിയൂടെഒടി-വീഥിയൂടെചെല്ക(കെ.രാ)നാസികയൂടെവരുംശ്ലെ
ഷ്മം- കവിളൂടെപുറപ്പെടും(വൈ.ശ.)——അതിനൂടെവന്നു(ഭാഗ)
കാനനത്തൂടെപൊം, കാട്ടൂടെപൊം(കൃ.ഗ.)പുരദ്വാരത്തൂടെനടന്നു
(കെ.രാ)കഥാകഥനംഎന്നമാൎഗ്ഗത്തൂടെഗ്രഹിപ്പിച്ചു–(പ.ത=മാ
ൎഗ്ഗെണ)——അകത്തൂട്ടുപുക്കു(കൃ.ഗാ.)അകത്തൂട്ടുപൊയാലും(മ.ഭാ.)
വലത്തൂട്ടായിട്ടുപൊകുന്നു(ഭാഗ.)

൩., ഷഷ്ഠിയൊടുചെൎച്ചദുൎല്ലഭം-ആധാരംആറിൻ്റെയൂടെവിളങ്ങും
ജീവൻ.(പാ)

൪., സപ്തമിയൊടു-അമ്പുകവചത്തിലൂടുനടത്തും(ര.ച.)സൂൎയ്യമണ്ഡ
ലത്തിലൂടെവീരസ്വൎഗ്ഗം പ്രാപിച്ചു(വൈ.ച.)പൂങ്കാവിലൂടെനടന്നു
(നള)ഉള്ളിലൂടെഴുംആശ(ഭാഗ)മാൎഗ്ഗമായ്തന്നിലൂടെപൊവൊർ(വില്വ)
പാഥയിലൂടെനടന്നു(കെ.രാ.)——ജ്ഞാനംവൃത്തിയിങ്കലൂടെനിന്ന്
അജ്ഞാനത്തെദഹിക്കും(കൈ.ന)

൫., കാലവാചിയായി—പതിനാറുവയസ്സിലിങ്ങൂടും-൩൨വയസ്സിലി
ങ്ങൂട്ടു(വൈ.ശ.=അകമെ)ഒരുവൎഷത്തൂടെസിന്ധുവൊളംപൊയി(ഭാഗ)

§൫൦൮-നടു—ബാഹ്ലികദെശത്തിൻ്റെനടുവിൽചെന്നു(കെ.രാ=ഊ
ടെ)പടതൻനടുവിൽപുക്കു(ദെ.മാ)രണ്ടുകീറ്റിന്നുംനടുവിൽ(പ.ത.)
നദിക്കുംപൎവ്വതത്തിന്നുംനടുവിൽ(കെ.രാ.)——അഗ്നിയുടെനടുവെചെ
ന്നു-പുഴനടുവെചിറകെട്ടി(മ.ഭാ.)——പെരുവഴിമദ്ധ്യെ(ഭാഗ)ദുൎജ്ജ
നങ്ങടെമദ്ധ്യെവസിക്ക(പ.ത)അതിന്മദ്ധ്യെ-പറയുന്നതിൻ്റെമദ്ധ്യെ
നില്പതിൻമദ്ധ്യെവിളങ്ങി(ഭാഗ=ഇടയിൽ—പൊൾ)

§൫൦൯–മെൽമുതലായവ—൧.,തൂണ്മെൽ,തൂണിന്മെൽ-പാണ്ടി​െ
മലിരുത്തി(കെ.രാ.)കൽമലമെൽ(കെ.ഉ.)മെത്തമെലെറി- തെരി
ലുംആനമെലുംയുദ്ധംചെയ്തു—ഊക്കുതന്മെൽതട്ടിക്കൊണ്ടു(മ.ഭാ.)അ
ടുപ്പിന്മെൽ-തന്മെൽ കാച്ചതു(പ.ചൊ.)സിംഹത്തിൻമെയ്മെൽ(ചാണ)
——പുഷ്പകത്തിൻമെലെസഞ്ചരിക്ക-(ഉ.രാ.)നീൎക്കുമെലെ(പൈ)—— [ 171 ] -അനുഭവംചിലപ്പൊൾസപ്തമിയൊടുഒക്കും–വലങ്കൈമെൽവാളുംപിടി
ച്ചു(മന്ത്ര)അമ്പുനെറ്റിമെൽചെന്നുതറെച്ചു(കെ. ര.)വസ്തുവിന്മെൽഷൾ
ഭാഗം(കെ.ഉ.)കൊലിന്മെൽകടിച്ചുതൂങ്ങി.(പ.ത)

൨.,മുകൾ-മരത്തിന്മുകൾഏറി(നള)മഹെന്ദ്രത്തിന്മുകളിൽകരെറി.
(ഉ.രാ.)മാല്യവാന്മുകൾതന്മെൽ(മ.ഭാ.)വൃക്ഷത്തിൻ്റെമുകളിൽഉ
റങ്ങും(കെ.രാ.)കഴുവിന്മുകൾഎറ്റി(ശീല.)

൩., മീതു,മീതെ-മലമീതു(ര.ച.)വീരന്മീതെഎറിഞ്ഞു-ശിരസ്സിന്മീ
തെ(കെ.രാ.)വെള്ളത്തിന്മീതെപൊവാൻകപ്പൽ(പ.ത.)വിഷ്ടരത്തി
ന്മീതെഇരുത്തി-നാടിക്കുമീതെ(കൃ.ഗ.)ഊഴിക്കുമീതിട്ടാൻ(ര.ച.)മൂ
വൎക്കുംമീതെനില്പതുപരബ്രഹ്മം(ഹ.വ)പുരെക്കുമീതെ-തലെക്കുമീ
തെ—പരന്തിന്നുമീതെപറക്ക(പ.ചൊ.)——മെഘങ്ങടെമീതെ-എന്നു
ടെമീതെ കുറ്റങ്ങൾഎല്പിച്ചു(കെ.രാ.)——ഉടലിൽമീതിരുന്നു(ര.ച.)
ശുശ്രൂഷയിൽമീതെ(മ.ഭാ—§൪൭൫)

൪., ശെഷമുള്ളവ-ഗജോപരിവന്നു (ദെ.മാ) കുതിരപ്പുറംഏറി(വെ.ച.)
അരയന്നംതെരുവിൻ്റെമെത്ഭാഗെചെന്നു.(പ.ത.)ഊഴിമിചെവീ
ഴ്ന്തു(ര.ച.)

§൫൧൦–കീൖ—൧.,കട്ടില്ക്കീഴൊളിച്ചു(പ.ത)മാക്കീൖ(പ.ചൊ.)എന്നു
ടെകുടക്കീൖ(കെ.രാ)-കാലിണക്കീൖ—ആൽക്കീൖ(ര.ച.)വൃക്ഷത്തി
ൻകീഴുംനിന്നാൾ(മ.ഭാ.)-സൎവ്വരുംതന്നുടെകീഴായി(ഭാഗ)——കുടംത
ങ്കീഴെനില്ക്ക(കൃ.ഗ.)ഞെരിപ്പിൻകീഴെയിട്ടുവാട്ടി(വൈ.ശ.)——അതി
ന്നുകീഴെവെപ്പു.(ക.സാ)ഇതിന്നുകീൾപറയുന്നു(തി.പ)നീചന്മാർകു
ലത്തിന്നുകീഴായ്ജനിക്ക(കെ.രാ) കണക്കാല്ക്കുകീഴെ(മമ)——ആലിൻ്റെ
കീഴിൽ—പതിക്കീഴിൽ—പിതാവിൻ്റെകീഴിൽ— ബ്രഹ്മക്ഷത്ര
ങ്ങൾകീഴിൽ(കെ.രാ.)

൨., നെല്ലിയതിൻതാഴത്തു(വില്വ)ലിംഗത്തിൻ്റെതാഴെവീണ്ടും
(വൈ.ശ.)അൎദ്ധരാത്രിക്കുതാഴെസംക്രമംവന്നു(തി.പ.=മുമ്പെ)-ഊ
ഴിയിൽതാഴെതീതട്ടാ(മ.ഭാ.)——കട്ടിലിൻഅധൊഭാഗെ(പ.ത.)

§൫൧൧.പുറം-൧., കുതിരപ്പുറം §൫൦൯.൪.,—ഗെഹത്തിന്നുപുറത്തു [ 172 ] വന്നു—അതിൽപുറത്തുനിന്നു(കെ.ര)കുറ്റിക്കുപുറമെ(വ്യ.മാ)ഈയു
ഗത്തിൻഅപ്പുറം കഴിഞ്ഞവൃത്താന്തം(കെ.രാ=മുമ്പെ)നാലുനാളിലപ്പുറം
(നള=മുൻ)—മൂന്നുനാൾ്ക്കിപ്പുറംവരും(ശി.പു)——

൨., അതിൽപരം(§൪൭൭.൧.)—ദെവാദികൾ്ക്കുംപരം(മ.ഭാ.)

§൫൧൨.പക്കൽ—൧.,തന്നുടെപക്കൽതന്നലൊഹം(പ.ത.)താതൻ
വിഷ്ണുപക്കൽപ്രാപിച്ചു(ഹ.കീ.)-സ്നെഹിതൻ്റെപറ്റിൽകൊടുത്തു
(പ.ത.)—പൊക്കൽ(§൪൭൩)

൨., കൂടെഎന്നത്‌സാഹിത്യത്തൊടുചെരുന്നതല്ലാത്ത(§൪൪൭.൧)
ഷഷ്ഠിയുംകൊള്ളാം-വീരൻ്റെകൂടെപൊന്നു-ഭരതൻ്റെകൂടിപുറ
പ്പെട്ടു(കെ.രാ)തൽകൂടെമരിച്ചു.(പ.ത.)——പിന്നെസപ്തമിയൊടെ-
ഓകിൽകൂടെവാൎത്തു(പ. ത.)കപ്പലിൽകൂടിവന്നു(കെ.ഉ.)ദുഷ്പഥ
ങ്ങളിൽകൂടിഗമിക്ക.(നള)വാതുക്കൽകൂടിഎറിഞ്ഞു(പ.ത.)=ഊടെ
§൫൦൭. ൨.

§൫൧൩-സാമീപ്യവാചികൾപലതുംഉണ്ടു- ൧.,ചാരവെ—അവൻ്റെ
ചാരവെചെന്നു(ശീല.)—വെള്ളത്തിൻ്റെചാരത്തു- അമ്മമാർചാരത്തു
ചെന്നു(കൃ.ഗ.)മാധവഞ്ചാരത്തു—ശൈലത്തിഞ്ചാരത്തു—സൎപ്പത്തിൻചാ
രത്തു(കൃ.)——തന്നുടെചാരത്തിലാക്കി(കെ.രാ)

൨., എന്നരികെവന്നു(കൃ.ഗ.)മലയരികെ—പണമരികെ(പ.ചൊ)
എൻ്റെഅരികിൽഇരുന്നുകൊൾ്വാൻ-ആറു കളരികിലും(കെ.ര.)-ചെ
ന്നിതുഭീഷ്മരുടെഅരികത്തങ്ങു(മ.ഭാ.)——നിൻ്റെഅരികത്തിരിക്ക
(കെ.ര.)

൩., വീട്ടിനടുക്കൽ(പ.ത.)രാമൻ്റെഅടുക്കെനില്ക്ക(കെ.ര.)പാദത്തിങ്ക
ലടുക്കെവെച്ചു(ഭാഗ.)

൪., ഗുരുസമീപെ ചെന്നു-ഭൈമീസമീപത്തണഞ്ഞു(നള)നദിക്കുസമീ
പത്തും—വഴിക്കുസമീപത്തിൽ- പറവൂരുടെസമീപത്തു(കെ.ഉ.)

൫.,പശുവിൻ്റെഅണയത്തു(ക.ഉ.)-മന്നവനന്തികെചെന്നു-അഛ്ശ
ൻ്റെഅന്തികത്തിൽചെന്നു(പ.ത.)—മാതൃപാൎശ്വെചെന്നു(നള)കട
ലുടയനികടഭുവി(പ.ത.) [ 173 ] §൫൧൪–ചൂഴാദികൾ—൧.,മന്നവൻ്റെചുറ്റും(കെ.രാ.)അരയുടെചുറ്റും
(വൈ.ശ.)ഭൂപതിക്കുചുറ്റും(ര.ച.)——ജംബുദ്വീപിനെചുറ്റിലവണാം
ബുധിഉള്ളു(ഭാഗ.)——൨.,ഗിരിക്കുചൂഴവും(കെ.രാ.)—ദാനവാരിക്കു
ചൂഴുംവന്നു(ഭാഗ)—മലെക്ക്ചൂഴവെനമ്മുടെചൂഴും(കൃ.ഗ.)——൩.,നക്ഷ
ത്രമാലകൾമെരുചുഴലപരന്നു(കെ.രാ)നരപതിയുടെചുഴലവും(ചാണ)

§൫൧൫- നെർ— ൧.,തൻനെരെവരുന്നശൂലം- അതിന്നെരെതെരും
കൂട്ടി-അതിനുടെനെരെഅടുത്തു- മിഴികൾ്ക്കുനെരെതൊടുത്തു—(മ.ഭാ.)
രാമനുനെരെതെളിക്കതെർ-ഭാനുവിനുനെരായിപറന്നു(കെ.രാ)—
അതിനുനെരെചെന്നു(ഭാഗ.)ശക്രൻ്റെനെരെനൊക്കി(നള)——യു
ദ്ധത്തിൽഎന്നൊടുനെരെനില്പാൻ(മ.ഭാ.)——ഇവരൊടുനെരായിനി
ല്പതിന്നു.(ഭാഗ.)വിപ്രരെനെരിട്ടുമൂത്രിക്കൊല്ലാ(വൈ.ച.)

൨., എതിർ—സവ്യസാചിക്കെതൃചെന്നു(മ.ഭാ)——ഇടിയൊടെതിരി
ട്ടു=തന്നൊടു നെരിട്ടു(ഭാഗ)

§൫൧൬-ഒളംമുമ്പെസ്ഥലവാചിയായതു— ൧.,അതിനൊളം(മ.ഭാ.)
കീഴെതിനൊളം(ത.സ.)ഇങ്ങനെവളവിഭക്തിയൊടുചെരും—ഗൊ
കൎണ്ണപൎയ്യന്തം(കെ.ഉ.)-ഉദയംവരെ(തി.പ.)——

൨., കാലവാചി— കന്നിഞ്ഞായറ്റൊളംചെല്ലും(വൈ.ശ.)ഇന്നെ​െ
യാളവും(ഉ.രാ)

൩., പ്രമാണവാചി—നൂറ്റൊളം(ത.സ.)കുന്നിക്കുരുവൊളംവണ്ണ
ത്തിൽഗുളികകെട്ടുക-(വൈ.ശ)മേരുവിനൊളംവളൎന്നു(അ.രാ.)പു
ല്ലൊളം(വില്വ)

൪.,ഉപമാവാചി-ഇവരൊളംവൈദഗ്ദ്ധ്യംഇല്ലാൎക്കും(മ.ഭാ.)അസ
ത്യത്തിന്നൊളംസമമായിട്ടുഒർഅധൎമ്മമില്ല(കെ. രാ)

൫., സപ്തമിയൊടെ-പാദത്തിലൊളംഉരുണ്ടുവന്നു(ചാണ)മാൎവ്വി
ലൊളംകരെറ്റി(കൃ.ഗ)ഇടയിലൊളം(ര.ച)തലയൊട്ടിലൊളം​െ
ചന്നു.(വൈ.ച.)തങ്കലൊളം(മ.ഭാ.)

§൫൧൭–മുന്നാദികൾ—൧.,സ്ഥലവാചികളുടെപ്രയൊഗം—രാവ
ണന്മുൻ.(ര.ച.)എന്മുന്നൽനില്ക്ക(ര.ച)അവന്മുന്നൽവീണു(കെ.രാ) [ 174 ] മന്നവന്മാരുടെമുന്നലാമാറുവന്നു(കൃ.ഗ)——എൻ്റെമുമ്പിൽവരിക-
(കെ.രാ.)ലൊകർമുമ്പിൽ-സജ്ജനംമുമ്പിൽകാട്ടുവാൻ(കൃ.ഗ.)അവ
ളുടെമുന്നിൽപ്രശംസിച്ചു(നള)എന്മുന്നിൽനില്ക്കയില്ല(മ.ഭാ.)എന്മുന്നി
ൽനിന്നുനിന്ദിച്ചു(പ.ത.)—എൻ്റെമുമ്പാകെ-നമ്മുടെസാക്ഷാൽ(നള)

൨., കാലവാചികളെപ്രയൊഗം-അവനുമുൻരാജ്യഭാരംചെയ്തു
(തി.പ.)ഇതില്ക്കുമുൻ(ര.ച.)——പുലൎച്ചെക്കുമുമ്പെ(നള)കുറയനെര
ത്തിന്നുമുമ്പെ(വൈ.ശ.)-അന്തിക്കുമുമ്പെകാണലാം(പ.ത)ഇതി
ല്ക്കുംഒരാണ്ടുമുമ്പെ(ര.ച.)——അസ്തമിപ്പതിന്മുമ്പെ,ഇമെക്കുന്നതി
ന്മുമ്പെ(മ.ഭാ.)——ഉദിക്കുന്നതിന്മുന്നമെ(നള)——തുടങ്ങുന്നെടത്തുന
ടെ(ത.സ. =മുമ്പെ)ചൊല്ലിതുടങ്ങുന്നെടത്തെനടെ(മ.ഭാ.)—അപ്പു
റം§൫൧൧.

§൫൧൮.പിന്നാദികൾ്ക്ക്–൧.,സ്ഥലപ്രയോഗമാവിത്— എൻപി​െ
ന്നവരും(ര.ച.)മുന്നിലുംഅവൻപിന്നിലുംവന്നുസെവിച്ചാർ-ശത്രു
നിൻപിമ്പെവരും(കെ.രാ.)ആനയുടെപിമ്പെചെന്നാർ(കൃ.ഗ.)മു
നിക്കുപിമ്പെ(ര.ച)മൃഗത്തിൻപിമ്പെനടന്നു(മ.ഭാ.)——തൻ്റെപിറ
കിൽനടന്ന-കുലയാനക്കൊമ്പൻ്റെപിറകിൽ(പ.ത.)——പൊരെ
ണംഎൻപിന്നാലെ—തൻപാട്ടിന്നുപിന്നാലെപാടി(കൃ.ഗ)രഥത്തി
ൻപിന്നാലെഒടി-പശുവിൻപിന്നാലെവൃഷഭം(കെ.രാ.)അവ
ളുടെപിന്നാലെചെന്നു(മ.ഭാ.)——പറക്കുന്നതിൻവഴിയെപായുക-
(പ. ചൊ.)

൨., കാലപ്രയൊഗം—അതിൻപിന്നാലെ-അഞ്ചുനാളെക്കുംപി
ന്നെഉണ്ടാം(വൈ.ശ.)തുലാപ്പത്തിൽപിറ്റെനാൾ-(കെ.ഉ)ദിനത്തി
ൻ്റെപിറ്റെനാൾ(നള)അതിൻ്റെപിറകിൽ——അതിന്നനന്തരം
(കെ.രാ)അതിൻ്റെശെഷം-അതിൽശെഷം(മ.ഭാ)—തദനുചൊ
ല്ലിനാൾ(ശീ- വി.)

§൫൧൯-കാരണവാചികളൊടുപലപ്പൊഴുംപ്രഥമമതി(§൪൦൨.൩)-
ഞാന്മൂലംഗ്രാമംമുടിഞ്ഞു(മ.ഭാ.)മൊഹംനിമിത്തം(§൪൨൬,൧.)——
പിന്നെവളവിഭക്തിചെരും—തന്മൂലം(മ.ഭാ.)——ഷഷ്ഠിയുംസാധു— [ 175 ] നിന്നുടെമൂലംവിപത്തുവരും(കെ.രാ.)തവമൂലമായിദുഃഖിച്ചു.(നള)

§൫൨൦.ആണഎന്നതുവളവിഭക്തിയൊടുചെരുന്നതു-എന്നാണപൊയ്യ
ല്ല–(പ. ത.)സ്വാമിയുടെകാലാണസത്യം-രാമദെവനാണ–ഗുരുവാണ(ര.ച)
നമ്മാണ(കൈ.ന) - നിന്നാണ- പൊന്നപ്പൻതന്നാണ(പൈ)പെരിയ
വില്ലാണ-ശാൎങ്ഗത്താണ— ഉരുപുണ്യത്താണ—ജനകജയാണ-എ
ൻ്റെക്ഷത്രധൎമ്മത്തിന്നാണ(കെ. രാ)

ഇതിആശ്രിതാധികരണംസമാപ്തം(§൩൯൬-൫൨൦)


൩., പ്രതിസംജ്ഞകളുടെപ്രയൊഗം

§൫൨൧.പ്രതിസംജ്ഞകൾനാമങ്ങൾതന്നെആകയാൽസമാനാധിക
രണത്തെയുംആശ്രിതാധികരണത്തെയുംവിവരിച്ചുചൊല്ലിയതുഇവ
റ്റിന്നുംകൊള്ളുന്നു-അവറ്റിന്നുപ്രത്യെകംപറ്റുന്നചിലവിശെഷ
ങ്ങൾഉണ്ടുതാനും

§൫൨൨.വാക്കുകളുടെസംബന്ധത്താൽതെളിവുമതിയൊളംവന്നാൽ
പ്രതിസംജ്ഞകളെക്കൊണ്ട്ആവശ്യമില്ല—പരശുരാമൻഅമ്മയെ
കൊന്നു(കെ.ഉ)എന്നതുമതി-തൻ്റെഅമ്മഎന്നൎത്ഥംവരും-വാക്കു​െ
കട്ടുനെർഎന്നൊൎത്തു(വെ.ച=അതുനെർ)-ഇപ്പുറംസ്വൎഗ്ഗതുല്യം-പുത്ര
രിൽആൎക്കുവെണ്ടു(ചാണ)രാമനൊടയപ്പിച്ചുംകൊണ്ടുനടന്നു(കെരാ-
=തങ്ങളെതന്നെ)

§൫൨൩. പുരുഷപ്രതിസംജ്ഞകളിൽപലഭെദങ്ങളുംഉണ്ടു-൧.,ഞാ
ൻഎന്നതല്ലാതെ-നാം- നൊം-നമ്മൾ-ഞങ്ങൾഎന്നവമാനവാചിക
ളായിനടക്കും-നൊം കല്പിച്ചുതരുന്നുണ്ടുഎന്നുപെരുമാൾപറഞ്ഞു(കെ.
ഉ.)കൈകെയിനമ്മെയുംമടിക്കും(കെ. രാ.)നമ്മളാർചെന്നിങ്ങുകൊ
ണ്ടുപൊന്നീടാതെനമ്മുടെരാജ്യത്തിൽവന്നതു(ഉ.രാ.)നിന്നൊട്ഒരുത്ത
നെഞങ്ങൾഎതൃക്കുന്നു(മ.ഭാ.)

൨., അടിയൻ—അടിയങ്ങൾ(§൧൭൮.)

൩., ഇങ്ങുമുതലായവ- അപ്പശുഇങ്ങത്രെയൊഗ്യമാകുന്നു(കെ.ഉ.
=എനിക്കു.)പുത്രൻഇങ്ങെകൻപൊരും-ഇങ്ങൊട്ടെതുംഉപകരിയാഞ്ഞാ [ 176 ] ലും(കെ.ര.=നമുക്കു)ഇവൾവഴുതിപൊംഎന്നുനിനെക്കെണ്ടാ(കെ.രാ.
=ഞാൻ)ഇക്കുമാരി(നള)ഇജ്ജനംതന്നുടെപാണി(കൃ.ഗ=എൻ്റെ)
ഇജ്ജനങ്ങൾ്ക്ക്കൺകാണ്കയില്ല(പ.ത.=നമുക്കു)–—സംസ്കൃതപ്രയൊഗം-
ഏഷതൊഴുന്നെൻ(കൃ.ഗ.)ഏഷഞാൻ=ഇഞ്ഞാൻ(കാമംനൃ
പനുകുറയുംഇഞ്ഞങ്ങളിൽ-വെ.ച.)

൪., അങ്ങു മുതലായവ-അങ്ങുള്ളമദത്തെക്കാൾഎറയില്ലെനിക്കു
(മ.ഭാ.)അങ്ങുള്ളനാമം(ചാണ)അങ്ങെത്തൃക്കൈ(കെ.ഉ.)എവിടെ
നിന്നങ്ങെഴുന്നെള്ളത്തു(ഭാഗ.)-രാജാവിൻതിരുവുള്ളത്തിൽഎ
റ്റാലും(=നിങ്ങളുടെ)

൫.,ശ്രീയാകുന്നതിരു- തൃഎന്നതുംമാനവാചിയാകുന്നപ്രതിസംജ്ഞ-
എട്ടുതൃക്കൈകളൊടും(ദെ.മാ=അവളുടെ)തമ്പുരാൻതിരുനാടുവാ
ണു(കെ.ഉ.)-രക്ഷിക്കുംഅവൻതന്തിരുവടി(ഉ.രാ)തന്തിരുവടി
യായകൃഷ്ണൻ(മ.ഭാ)നിന്തിരുവടിനിയൊഗത്താൽ(=നിങ്ങളുടെ)
൬., എടൊഎന്നമാനവാചി(§൧൨൦)ബഹുവചനത്തിലുംനില്ക്കും-
കെട്ടുകൊൾ്കെടൊബാലന്മാരെ(പ.ത)-ഒന്നിലുംപ്രതിയൊദ്ധാവി​െ
ല്ലടൊരാമനൊടു(കെ. രാ)എന്നതിലുംമറ്റുംഅതു-ഒൎത്താൽ,വിചാ
രിച്ചാലും-നിരൂപിക്ക-മുതലായപദങ്ങളെപൊലെസാവധാനവി
ചാരത്തെഉപദെശിച്ചുകൊടുക്കുന്നു-

§൫൨൪.നാംഎന്നത്ഒരുവിധത്തിൽദ്വിവചനംതന്നെ-ഉ-ംപൊക
നാം—നമ്മളെപാലിക്കും(നള=എന്നെയുംനിന്നെയും)——നമ്മൊടുര​െ
ചയ്കമാമുനെ—ചന്ദ്രൻനമ്മളെനിയൊഗിച്ചു(പ.ത)എന്നതിൽമാന
വാചിയായി(എന്നൊട്എന്നപൊലെഅത്രെ)——നാം-ഇങ്ങുംഎന്നവ
മന്ത്രികൾമുതലായപണിക്കാർചൊന്നാൽസ്വാമിക്കുംപറ്റും—ഇങ്ങെ
തിരുമനസ്സുണ്ടെന്നുവരികിൽഅതുനമുക്കുവരെണം(കെ.ഉ.)—
—അല്പംചിലദിക്കിൽമാത്രംനാംഎന്നതുഞങ്ങളൊട്അൎത്ഥംഒ
ത്തതു—നിങ്ങൾഇന്നമ്മൊടുകൂടിക്കളിക്കവെണം(കൃ.ഗ.=ഞങ്ങളൊട്)

താൻ.

§൫൨൫.താൻഎന്നതിന്നുപലപ്രയൊഗങ്ങളുംകാണുന്നു— [ 177 ] ൧.,തൻ്റെകാൎയ്യംഎന്നതുസ്വകാൎയ്യം ആത്മകാൎയ്യംഎന്നതിനൊടുതുല്യം
നിജസമർ(മ.ഭാ=തങ്ങളോടുസമർ)-താൻഉണ്ണാദെവർ(പ.ചൊ.)-തന്നെ
ത്താൻപുകഴ്ത്തുന്നവൻ—പുത്രന്മാർതനിക്കുതാൻപെറ്റൊന്നുംഇല്ല(മ.ഭാ.)
-ഞങ്ങൾ്ക്കുരാജാവു ഞങ്ങൾ തങ്ങൾ(കൃ.ഗ.)——പിന്നെതാൻബഹുവ
ചനാൎത്ഥത്തൊടുംനില്ക്കും—തനിക്കുതാൻപൊന്നജനങ്ങൾ(കെ.രാ.)ത
ന്നെത്താൻമറന്നുള്ളകാമുകന്മാർ(മ.ഭാ.)തന്നെത്താനറിയാതൊർആർ
ഉള്ളു(കൈ.ന.)

൨., ചിലദിക്കിൽഅവൻഎന്നതിനൊടുപകൎന്നുനില്ക്കും- ബ്രാഹ്മണർ
മറ്റൊരുത്തനെവാഴിച്ചുതാൻമക്കത്തിന്നുപൊകയുംചെയ്തു(കെ.ഉ.
ഇവിടെഅവൻഎന്നാൽപുതുതായിവാഴിച്ചവന്നുകൊള്ളിക്കുംതാൻ
എന്നാൽമുമ്പെത്തപെരുമാൾഎന്നത്രെ)

൩., വ്യക്തമല്ലാതകൎത്താവിനുസാധാരണാൎത്ഥമുള്ളതാൻകൊള്ളു
ന്നു—താൻപാതിദൈവംപാതി-തന്നിൽഎളിയതുതനിക്കിര-ത
നിക്കുതാനുംപുരെക്കുതൂണും(പ.ചൊ)തന്നുടെരക്ഷെക്കുതാൻപൊ
രും(നള)—തന്നുടെജാതിതന്നെക്കണ്ടുള്ളസമ്മാനം(മ.ഭാ.)

൪., അതുകൊണ്ടുതാൻ—അവനവൻ—എന്നുള്ളഅൎത്ഥത്തൊടുംബ
ഹുവചനങ്ങളെചെൎന്നും കാണുന്നു—താനറിയാതെനടുങ്ങുംഎല്ലാവരും
(ചാണ)അന്യദെവന്മാർഎല്ലാംതന്നാലായതുകൊടുത്തീടുവൊർ(വില്വ)
തന്മുതൽകാണുന്നൊർതന്നുടെവൈരികൾഎന്നുതൊന്നി(കൃ.ഗ.)-എ
ല്ലാൎക്കുംസ്വധൎമ്മത്തിൽരതി(കെ.ര.)

§൫൨൬–വിഭാഗാൎത്ഥത്തൊടു ദ്വിൎവ്വചനംവളരെനടപ്പു—

൧., നരന്മാർതാന്താൻചെയ്തപുണ്യദുരിതംഒക്കഭുജിക്കെണംതാന്താ
ൻ(കെ.രാ.)താന്താൻകുഴിച്ചതിൽതാന്താൻ(പ.ചൊ)സ്ത്രീകൾ്ക്കുതാ
ന്താൻപെറ്റപുത്രർഇല്ലെങ്കിൽ.(മ.ഭാ.)

൨., താന്താൻ്റെഭവനത്തിന്നുവരുവാൻ(കെ.രാ)താന്താൻ്റെജീവ
നൊളംവലുതല്ലൊന്നും(ചാണ)താന്താങ്ങൾ്ക്കുബൊധിച്ചതു-അവർഒക്ക
താന്താങ്ങളുടെദിക്കിൽപൊയി(കെ.ഉ.)——സംസ്കൃതമൊനിജനിജ
കൎമ്മങ്ങൾ(കെ.രാ.) [ 178 ] ൩., എല്ലാരുംതൻ്റെതൻ്റെഭവനമകമ്പുക്കാർ(വില്വ)പരന്തുംകിളി
കളുംഒക്കവെതന്നെതന്നെപൊറ്റിരക്ഷിക്കുന്നു(പ.ത.)തങ്ങൾതങ്ങ
ടെഗെഹംതൊറുംപൊയവൎകളും-ദെവകൾഎല്ലാംതങ്ങൾതങ്ങൾ്ക്കുള്ളൊ
രുപദംനല്കും.(ഹ.വ)-തങ്ങളിൽതങ്ങളിൽനൊക്കാതെ—തങ്ങളാൽത
ങ്ങളാലായസല്ക്കാരവുംതങ്ങൾതങ്ങൾ്ക്കുള്ളകൊപ്പും (മ.ഭാ.)

൪., മദ്ധ്യമപുരുഷനൊടെ—തങ്ങൾതങ്ങൾ്ക്കാശയുള്ളപദാൎത്ഥങ്ങൾത
ങ്ങൾതങ്ങൾചുമന്നീടുവിൻ(മ.ഭാ.)

§൫൨൭. ആഅൎത്ഥംവെറെരണ്ടുപ്രയൊഗത്താലുംവരും—
൧., അവനവൻ(§൧൨൯)- അവരവൎക്കഅതതപെർകൊടുത്തു—
അവരവരുടെനെരുംനെരുകെടും(കെ.ഉ.)അതിനധിപതികൾആക്കി
(ചാണ)അവയവനദിയുംമലകളുംകടന്നു(മ.ഭാ)
൨., ഒരൊന്നുമുതലായവ(§൧൩൮)-ഇത്തരംഓരൊന്നുചൊല്ലി- നാ
ല്പതുമാലകൾഒന്നെക്കാൾഒന്നതിസുന്ദരമായി(കൃ.ഗ.)ഒന്നിന്നൊന്നൊ
പ്പംമരിച്ചിതു കാലാൾ(മ.ഭാ.)എല്ലാരുംഒന്നിന്നൊന്നുകൈകോത്തു
പിടിച്ചുവന്നു(കെ.രാ)പതുപ്പത്തു—(§൩൭൯.)

§൫൨൮. കൎമ്മവ്യതിഹാരമാകുന്നഅന്യൊന്യാൎത്ഥത്തിന്നുംതാൻഎന്നതുപ്ര
മാണം— ൧.,നളനുംദമയന്തിയുംതമ്മിൽചെൎന്നു(നള)ഗരുഡനുംദെവ
സമൂഹവുംതമ്മിൽഉണ്ടായയുദ്ധം—ബലങ്ങൾതമ്മിൽഏറ്റു—തമ്മിൽ​െ
നാക്കീടിനാർ(മ.ഭാ)-ഒന്നിച്ചുതമ്മിൽപിരിയാതെ(വെ.ച)വെള്ളാളർത
മ്മിൽകലമ്പുണ്ടാക്കി(കെ.ഉ.)കളത്രവുംമിത്രവുംതമ്മിൽവിശെഷംഉണ്ടു
(പ.ത.)

൨., ഇരുവർതങ്ങളിൽചെൎന്നു—തങ്ങളിൽകടാക്ഷിച്ചുചിരിച്ചു(നള)
ഇവതങ്ങളിൽഅകലത്താക(കെ.ഉ.)തങ്ങളിൽപറഞ്ഞൊത്തു(പ.ത.)
തങ്ങളിൽനിരന്നുസഖ്യംചെയ്തു(ഉ.രാ)രണ്ടമ്മമക്കളവർതങ്ങളിൽ(െ
ക.രാ.)മുമ്പിലെവതങ്ങളിൽപകൎന്നുവെപ്പു(ത.സ.)വാക്കിന്നുതങ്ങ
ളിൽചെൎച്ചയില്ല—(ചാണ)ജീവൻതങ്ങളിൽത്യജിക്കാവു(നള)
൩., ആത്മജന്മാർഅന്യൊന്യംതച്ചുകൊന്നുഭക്ഷിച്ചാർ(മ.ഭാ.=അ
ന്യൻഅന്യനെ)അന്യൊന്യംപഠിച്ചു—അ - ഒന്നിച്ചിരുന്നു(ഉ.രാ)അ. [ 179 ] ഉപമിക്കാം(പ.ത) ത്രിവൎഗ്ഗം അ.വിരുദ്ധംആക——സ്പൎദ്ധയുംപരസ്പ
രംവൎദ്ധിച്ചിതുഎല്ലാവൎക്കും(മ.ഭാ.)

൪., കഴുതയുംകാളയുംഒന്നൊടൊന്നുസംസാരിച്ചു—

§൫൨൯.ഉത്തമമദ്ധ്യമപുരുഷന്മാരിൽഅന്യൊന്യതപറയുന്നീവണ്ണം-

൧., ഞങ്ങൾതമ്മിൽപറഞ്ഞു(നള.)ഞാനുംതമ്പിയുംതമ്മിൽജയംചൊല്ലി
പറന്നു(കെ. രാ)ഇവൎക്കൊന്നിന്ന്ഒന്നില്ലതമ്മിൽ(പാ)

൨., നിങ്ങൾതങ്ങളിൽകലഹംഉണ്ടാകാതിരിക്ക—തങ്ങളിൽകൊപി
യായ്ക(മ.ഭാ.)നിങ്ങൾനാലരും കൂടിതങ്ങളിൽ പ്രെമത്തൊടെ(നള)ഞ
ങ്ങളുംനിങ്ങളുംകൂട്ടംഅന്യൊന്യംഉണ്ടാവാൻകാരണംഇല്ല(കെ.രാ)

൩., നമ്മിൽസഖ്യംഉണ്ടാക-ഭെദംനമ്മിൽഎത്ര-സമാഗമംതമ്മിൽഉണ്ടാ
യി(മ.ഭാ.)സ്നെഹിക്കവെണംഇന്നമ്മിൽ- ചെമ്മെപിണങ്ങുംഇന്നമ്മിൽ-
-വെറിട്ടുപൊയതിന്നമ്മിൽ-നമ്മിൽപറഞ്ഞതു(കൃ.ഗ.)-ചെരാനമ്മിൽ
പിണക്കത്തിന്നെതുമെ(കെ. രാ)പിരിയുന്നത്എമ്മിൽ(ര.ച.)

൪., ഞാനുംതമ്പിയുംവെൎവ്വിട്ടുപൊയിഞങ്ങളിൽകാണാതെ(കെ.രാ)——
സമ്മതികെട്ഇന്നുനമ്മൊടല്ല-(കൃ.ഗ)ഇങ്ങിനെസാഹിത്യവും-

൫., നിങ്ങളിൽസഖ്യംചെയ്തീടുവിൻ(ഉ.രാ.)നിങ്ങളിൽചെരുംഏറ്റം
(അ.രാ)നിമ്മിൽവെറായിനകാലം(ര.ച.)

§൫൩൦ - അന്യൊന്യവാചികളുടെഇരട്ടിപ്പുദുൎല്ലഭമല്ല—നീയുംനരെന്ദ്ര
നുംമൊദിച്ചുതങ്ങളിൽതങ്ങളിൽവാഴെണം(നള)തങ്ങളിൽതങ്ങളിൽചൊ
ല്ലിചൊല്ലി-(കൃ.ഗ.)——തമ്മിൽതമ്മിൽവിരുദ്ധമാക(കെ.രാ.)ഭാൎയ്യാഭൎത്താ
ക്കൾതമ്മിൽഅന്യൊന്യംരാഗംഇല്ല(ഹ.വ)അന്യൊന്യംഅങ്ങവർതങ്ങ
ളിൽവെല്ലുവാൻ(കെ.രാ)നാലരുംഅന്യൊന്യംഓരൊന്നുനൊക്കിതുട
ങ്ങി-നിങ്ങളിൽതങ്ങളിൽചെരുവാൻ(നള)

§൫൩൧.താൻഘനവാചിയായൊരുനാമവിശെഷണമായിനടക്കും-
ഒരുഎന്നത്(§൩൮൯)നാമത്തിൻ്റെമുമ്പിൽവരുംപൊലെതാൻഎന്നതു
നാമത്തിൻപിന്നിലത്രെ

൧., ഏകവചനം—ഭഗവാനുംദെവിതാനും(മ.ഭാ.)വിഷ്ണുതന്മുമ്പി
ൽ(വില്വ)ഇവൾതന്നെവെൾപ്പാൻ- നിൎമ്മലനാംഅവന്തൻ്റെമകൻ— [ 180 ] ഹിമവാൻതന്മെൽ—അദ്രിതങ്കൽ(മ.ഭാ.)മാതാവുതന്നുടെദാസി—ദിവിത
ന്നിൽ.(കെ.രാ.)ഒരിവന്തൻ്റെമെനി-അവന്തന്നൊടുപറവിൻ(കൃ.ഗ.)മുത
ലായവ-

൨., ബഹുവചനത്തൊടെതാൻ - ബ്രാഹ്മണർതന്നുടെപാദം(സഹ)
നിങ്ങൾതാൻആർ(കെ.രാ.)അരചർതൻകൊൻ(ര.ച.)പൂക്കൾതൻനാ
മങ്ങൾ(കെ.ര.)എൻപാദങ്ങൾതന്നൊടുചെരും—വീരർതൻവെദങ്ങൾതന്നെ
ആരാഞ്ഞു—ചെമ്പുകൾതന്നിൽനിറെച്ചു(ഭാഗ)

൩., താം—അപ്സരികൾതാമും-മൂവർതമ്മെയും(മ.ഭാ.)ദെവകൾതമുക്കു-
(ര.ച.)അമ്മമാർതമ്മെയുംവന്ദിച്ചു(കെ.രാ.)തൊഴികൾതമ്മുടെചാരത്തു(കൃ.ഗ)
ഋഷികൾതമ്മൊടു(മത്സ്യ)രാമനുംതമ്പിയുംഅവർതമ്മാലുള്ളഭയം(കെ.രാ)

൪., തങ്ങൾ—നമ്പൂതിരിമാർതങ്ങടെദെശം(കെ.ഉ.)രാക്ഷസർതങ്ങളാൽ
ഉണ്ടായദണ്ഡം(കെ.രാ)ഇങ്ങനെകഴിക്കയുംമരിക്കയുംതങ്ങളിൽജീവി
തത്യാഗംസുഖം(നള=എന്നീരണ്ടിൽ)-ഗുരുഭൂതന്മാരവർതങ്ങളുടെഗുണം(മ.ഭാ)

§൫൩൨.താൻഎന്നതിന്നുചിലഅവ്യയപ്രയൊഗങ്ങളുംഉണ്ടു—൧.,താ
ൻതന്നെ=താനെ—താന്തന്നെസഞ്ചരിച്ചു(എകനായി)—നീ താനെതന്നെ
കാനനെനടപ്പാൻ(നള)മന്നവൻതാനെതന്നെചെന്നു(മ.ഭാ)എങ്കി
ൽഞാൻതാന്തന്നെമന്നവൻ(ചാണ)എങ്ങനെതാനെസൌഖ്യംലഭി
പ്പു(കെ.ര.)താനെഞാൻഎത്രനാൾപാൎക്കെണ്ടു(പ.ത.)

൨., ബഹുവചനത്തിൽ- ഗൊക്കളുംഗൊശാലെക്കൽതങ്ങളെവന്നാർ
(മഹാ.ഭാ.)

൩., അവർതനിച്ചുഭൂമിയിൽപതിച്ചു—തമയനെതനിച്ചുതന്നെചെന്നു
കാണെണം(കെ.ര.)

൪., സ്വയം—തൊണിയിൽസ്വയംകരെറിനാൻ(കെ.ര.)

§൫൩൩-എത്രമുതലായപദങ്ങളൊട്ഒന്നിച്ചുതാൻകെമംവരുത്തുന്ന
അവ്യയമായിവരും——എത്രതാൻപറഞ്ഞാലുംഎത്രതാൻചെയ്തീടിലും
മറ്റൊന്നിൽമനംവരാ—എത്രതാൻഇക്കഥകെൾ്ക്കിലും-എത്രതാൻവി
പത്തുകൾവന്നിരിക്കിലും(കെ.ര.)പെൎത്തുതാൻപറഞ്ഞാലും(കൃ.ഗ.)ഏണ
ങ്ങളൊടുതാൻഒന്നിച്ചുപൊയിതൊ(=പക്ഷെ)—ഞങ്ങൾഅറിഞ്ഞ [ 181 ] തുചൊല്ലെണമല്ലൊതാൻ(കൃ.ഗ.=എങ്ങനെആയാലും)—എല്ലാരുംഒന്നുതാൻ
ഉരചെയ്താൽ(പ.ത.)

§൫൩൪- താൻ—താൻ - എന്നതുഎങ്കിലും—ആകട്ടെ-ഒ-ഉം-ഈഅൎത്ഥങ്ങ
ൾഉള്ളതാകുന്നു—

൧., നാമങ്ങളൊടെ—എണ്ണതാൻനെയിതാൻവെന്തു—അതു൨നാൾതാ
ൻ൩നാൾതാൻനൊം (മമ)—ഒന്നിൽഅരതാൻകാൽതാൻകൂട്ടുക
(ത.സ.)പാലിൽത്താൻനീറ്റിൽത്താൻഎഴുതുക(വൈ.ശ.)എങ്കൽതാ
ൻഭഗവാങ്കൽതാൻഭക്തി(വില്വ)തള്ളെക്കുതാൻപെറുവാൾ്ക്കുതാൻ
ചില്ലാനത്താൽഒന്നുകൂടി(ക.സാ)

൨., ഇക്കൊണ്ടുസമൎപ്പിച്ചിട്ടു(§൩൫൪)-ഭീതിതാൻശൊകംതാൻമുഖ
വികാരംതാൻഇതൊന്നുംഇല്ലഹൊ—ശാസ്ത്രയുക്തിതാൻലൌകികം
താൻ ജ്ഞാനനിശ്ചയങ്ങൾതാൻപിന്നെഇത്തരങ്ങളിൽനിന്നൊ
ട്ആരുമെസമനല്ല(കെ.ര.)

൩., ക്രിയകളൊടെ—പഠിക്കതാൻകെൾ്ക്കതാൻചെയ്താൽ(അ.രാ)ഗുണ്യ
ത്തിൽത്താൻഗുണകാരത്തിൽത്താൻഒരിഷ്ടസംഖ്യകൂട്ടിത്താൻകള
ഞ്ഞുതാൻഇരിക്കുന്നവ(ത.സ)

§൫൩൫.താനുംഎന്നതുഎന്നിട്ടുംഎന്നുള്ളഅൎത്ഥത്തൊടുംകൂടിവാ
ചകാന്തത്തിൽനില്ക്കും—ഉ—ംസ്വൎണ്ണംനിറെച്ചാലുംദാനംചെയ്വാൻതൊന്നാ
താനും(വൈ.ച)കാമിച്ചതൊന്നുംവരാനരകംവരുംതാനും(വില്വ)
എന്നുസ്മൃതിയിൽഉണ്ടുതാനും(ഹ.വ)വന്ദ്യന്മാരെവന്ദിച്ചുകൊൾ്കനിന്ദ്യ
ന്മാരെനിന്ദിക്കെണ്ടാതാനും(മ.ഭാ.)അന്നിതൊന്നുംഅറികതാനും
ഇല്ല-(കെ. ര=പൊലും-എങ്കിലും)


അ- ഇ— ചുട്ടെഴുത്തുകൾ.


§൫൩൬-അവൻഎന്നതുമുമ്പിൽപറഞ്ഞനാമത്തെഅല്ലാതെഅവ്യ
ക്തമായിസൂചിപ്പിച്ചതിനെയുംകുറിക്കും-ഉ-ംധ്യാനിച്ചീടുകിൽഅവനുപാ
പങ്ങൾഒക്കതീൎന്നു(ഭാഗ)-ഇതിൽആർഎങ്കിലുംഎന്നത്അവ്യക്തകൎത്താ
വ്തന്നെ——൩൦നാളിലകത്തുവന്നീടായ്കിൽഅപ്പൊഴവനെവധിക്കും(അ.രാ.) [ 182 ] അവരുടെകൂട്ടത്തിൽചാടാൻഅവകാശംവന്നാൽഅവൻ്റെജന്മം
വിഫലമായീടും(ശീല)

§൫൩൭.ചുട്ടെഴുത്തുകൾനാമങ്ങളൊടല്ലാതെ

൧., പ്രതിസംജ്ഞ—സംഖ്യ— അവ്യയം—എന്നവറ്റൊടുംചെ
രും—ഉ—ംഈഎന്നിൽ—ഇന്നാംഎല്ലാം—(കൃ.ഗ.)ഈഞങ്ങൾ്ക്ക്എല്ലാം
(മ.ഭാ)ഇന്നീപൊകിലൊ(കെ.ര)ഇന്നിങ്ങൾആരും(കൃ.ഗ.)——ഈ
നാലും—ഇവപന്ത്രണ്ടുമൎമ്മത്തിലും(മമ)—അപ്പിന്നെയുംപിന്നെയും
ഇപ്പൊലെ—അപ്പൊലെ(കൃ.ഗ.)

൨., പെരെച്ചങ്ങളൊടുംചെരും—അപ്പൊയപെരുമാൾ-ആപറയു
ന്നജനം(കെ.ഉ.)-ആകൊണ്ടുവന്നവൻ(=അന്നു)ഈശപിച്ചത്അ
ന്യായം(=ഇങ്ങനെ)-മ.ഭാ-

൩., ക്രിയാപദത്തൊടുംദുൎല്ലഭമായിചെരും—വെപ്പാനായിനാംഇ
ത്തുടങ്ങുകിൽ—ബാണങ്ങളല്ലൊഇക്കാണാകുന്നു—എന്തിത്തുടങ്ങു
ന്നൂതു(കൃ.ഗ)

§൫൩൮.സംസ്കൃതപ്രയോഗംപൊലെ-അതു-ഇതുഎന്നവനാമവി
ശെഷങ്ങളായുംവരും—

൧., അതുകാലം—അതെപ്രകാരം(൧൨൯)-ഇതുദെഹം-ഇ​െ
തൻ്റെജീവനുംതരുവൻ(=ഈഎൻ്റെ)—അതാതുദിക്കിൽ-ചെ
റുതുകലഹംഉണ്ടായി(മ.ഭാ.)എന്നപൊലെതന്നെ(§൩൭൦,൫.)

൨., ഫലംഇതൊവെണ്ടു(കെ. ര.)സല്ക്കഥയിതുകെൾ്ക്ക(വില്വ)

൩., ബഹുവചനം—അവയവനദിയുംമലകളുംകടന്നു(മ.ഭാ.)ഇവ
ഒമ്പതുമൎമ്മത്തിലും(മമ)ഇവമൂന്നുനീരിലും(വൈ.ശ.)

§൫൩൯.അതുഎന്നുള്ളഘനവാചിതാൻഎന്നപൊലെ(§൫൩൧)
നടക്കും—൧.,അവർ=ആയവർ— അതികപടമതികളവർ(നള)നൃ
ക്കളവരെനൊക്കിനാൻ(മ.ഭാ.)അതുപൊലെനമ്പിയവർ=നമ്പിയാ
ർ (§൧൦൧)—

൨., അതുഎന്നതുഏതുനാമത്തിന്നുംകൊള്ളും-നാളതു-രാമദൂതൻ
വാലതുതണുക്കെണം(കെ.ര.)ഉച്ചയതാമ്പൊൾ(കൃ.ച.)ക്ഷെത്ര [ 183 ] മഹിമാവതു(വില്വ)അസ്ത്രശസ്ത്രങ്ങളതിൽഅഭ്യസിച്ചുറെക്ക(ഉ.രാ.)

൩, നാമത്തിന്മുമ്പിലെ അതു—സന്നയാക്കിനാൻഅതുമായകൾഎല്ലാം
രാമൻ(കെ.ര)ഇക്കണ്ടവിശ്വവുംഅതിന്ദ്രാദിദെവകളും(ഹ.കീ.)

൪, അതു നിരൎത്ഥമായുംവരും—ഭൂപാലരുമതായി(=ഉമായി)-നമ്മ
ൾആരാനുംകണ്ടുവതെങ്കിൽ(കൃ.ച=കണ്ടുവെങ്കിൽ)

§൫൪൦-ചോദ്യത്തിന്നുഅവ്യക്തമായഉത്തരംവരുന്നദിക്കിൽഇന്ന
എന്നുള്ളപ്രതിസംജ്ഞപറ്റും—൧.,ആൎക്കുപെണ്ണിനെകൊടു
ക്കുന്നു—ഇന്നവൎക്കെന്നുദൈവംഎന്നിയെഅറിഞ്ഞീല-ഇന്നനെര
ത്തെന്നുംഇന്നവരൊടെന്നുംഇന്നവണ്ണംവെണംഎന്നുംഇല്ലെതു
മെ—ഭൊജ്യങ്ങൾഇന്നദിക്കിൽഇന്നവഎന്നുംഅതിൽത്യാജ്യങ്ങ
ൾഇന്നദിക്കിൽഇന്നവഎന്നുംഎല്ലാംഅരുൾചെയ്ക(മ.ഭാ.)-ഇന്നവ
ൻഇന്നവനായ്വന്നതു- ഒർ ഒമ്പതുവെച്ചത്ഇന്നവൎക്കഎന്നുപറവിൻ
(ചാണ)—ഇന്നതുകല്ലെന്നുംഇന്നതുമുള്ളെന്നുംഏതുമെതൊന്നാതെ
കണ്ടുനടന്നു(വെ.ച.)ഇന്നവനുംതമ്പിമാരുംകൊണ്ടാർ(കെ.ഉ.)—

൨, ഇങ്ങനെ—ഇത്രമുതലായവയുംമതി-ഉ-ംപൊർഇങ്ങനെഎ
ന്നുപറവാൻപണി(മ.ഭാ.=ഇന്നവണ്ണം)ശൃംഗാരംഇങ്ങനെഉള്ളൂതെ
ന്നുചൊന്നാൻ-എങ്ങനെഇങ്ങനെഎന്നുചൊല്വൂ(കൃ.ഗ.)——അതെപ്പ
ടി-എന്നിൽഇല്ലഇപ്പടിഎന്നുരെപ്പതിന്നു(ര.ച)——ഇത്തിരബ
ലംഎന്നതളവില്ല(കെ.ര.)ഇത്രഉണ്ടെന്നതുകണ്ടില്ല-(കൃ.ഗ.)


ചൊദ്യപ്രതിസംജ്ഞ


§൫൪൧. a., ചൊദ്യപ്രതിസംജ്ഞ–൧.,വാചകത്തിൻ്റെആരംഭത്തി
ൽനില്പു-ആർനിന്നെവിളിച്ചു-ഏതുനന്നു- എന്തുഞാൻപ്രത്യുപകാ
രമായിചെയ്താൽമതിയാവാനുള്ളതു(കെ.ര.)-എന്തൊന്നു(§൩൮൮)

൨., വാചകാന്തത്തിലും—സത്യമായുള്ളൊരുഞാനായത്ഏവൻ(കൃ.ഗ.)
ദുഷ്കൎമ്മമകറ്റുംദൈവംഏതുമന്ത്രമാകുന്നത്എന്തു-(ഹ.വ.)യുദ്ധം
ആരുമായി(വൈ.ച.)തണ്ണീർതരുവതാർ(ഉ.രാ)

§൫൪൧. b., നെരെചൊദിച്ചാലല്ലാതെഅധികൃതമായചൊദ്യത്തി [ 184 ] ന്നുംഈപ്രതിസംജ്ഞനടപ്പു—ഉ—ംഅദ്ദെഹംആർഎന്നുംഎന്തെ
ന്നുപെർഎന്നുംഅദ്ദെശംഏതെന്നുംഎല്ലാംഗ്രഹിക്കെണം(നള)
അത്ഏ കദെശംഇന്നതിനൊടുഒക്കും(§൫൪൦)

§൫൪൨-ഏതു—(യാതു)എന്തുഎന്നവനാമവിശെഷണങ്ങളുംആകു
ന്നു(§൧൨൯)-ഏതുനായിഎന്നുചൊദിച്ചാൽഒരുസംഖ്യയിൽനി
ൎദ്ധാരണംജനിക്കുന്നു—എന്തുനായിഎന്നാൽനായിൻ്റെഗുണംഏ
ത്എന്നതാല്പൎയ്യംതന്നെവരും-ഉ—ംശപിച്ചത്എതുമുനി.(മ.ഭാ.)
എതൊരുകാലത്തിങ്കൽആരുടെനിയൊഗത്താൽഎതൊരുദെ
ശത്തുനിന്നുഎന്തൊരുനിമിത്തത്താൽചമെച്ചുഭാഗവതം(ഭാഗ.)
-ഇവർഏതൊരുഭാഗ്യവാൻ്റെമക്കൾ(കെ.ര.)യാതൊരെടത്തുനി
ന്നുണ്ടായിദെവി—യാതൊരുജാതി രൂപംഎന്നിവഎല്ലാംഅരുൾ
ചെയ്ക(ദെ.മാ.)യാതൊരുവിധിക്കുതക്കവണ്ണംഅൎച്ചിച്ചാൽഏ​െ
താരുസ്ഥാനത്തെപ്രാപിക്കുന്നുഇതെല്ലാംഅരുളിച്ചെയ്യെണം(ശി.പു.)

§൫൪൩. വാൻ എന്നതിനാൽചൊദ്യത്തിന്നുആശ്ചൎയ്യാൎത്ഥംവന്നുകൂ
ടുന്നു(§൧൩൫)-ഇത്രകാരുണ്യംഇല്ലാതെയായിഎന്തുവാൻ—എന്തൊരു
ദുഷ്കൃതംചെയ്തുവാൻ(നള)എന്തെതുവാൻഎന്നുശങ്കിച്ചു(ശിപു)ഏവ
ൎക്കുവാനുണ്ടു—എന്നുവാൻസംഗതികൂടുന്നു(പ.ത.)——നീക്കുമൊവാൻ
ഒത്തൻദൈവകല്പിതം(പ.ത)

§൫൪൪.ഒരുവാചകത്തിൽചൊല്ലിത്തീരാത്തഅൎത്ഥംമറ്റൊരുവാ
ചകത്തിൽപറയുമ്പൊൾരണ്ടുവാചകങ്ങൾ്ക്കുംഒരുചൊദ്യംകൊണ്ടുസം​െ
യാഗംവരുത്താം-ഉ-ംഅഞ്ചുനീൎക്കഅനന്തരവർവെണ്ടാ- ആൎക്കെല്ലാം-
രാജാക്കന്മാൎക്കും ബ്രാഹ്മണൎക്കുംസന്യാസികൾ്ക്കും—(കെ.ഉ)—എന്നാൽ
എന്നതുംചെൎത്തുവെക്കും-ഉ-ംപദാൎത്ഥംമൂന്നുംഏതെന്നാൽ(തത്വ)—
ഇതുമറ്റുള്ളവരൊടല്ലതന്നൊടത്രെചോദിക്കുന്നഭാവമാകുന്നു-

§൫൪൫-ഹെതുവെചൊദിപ്പാൻപലവഴികളുംഉണ്ടു-

൧,തൃതീയ—എന്തുകൊണ്ടു-വന്നിരിക്കുന്നത്എന്തുനിമിത്തമായി
(കെ.ര.)-എന്തുചൊല്ലി-എന്തെന്നു-എന്നിട്ടു— —൨,ചതുൎത്ഥി—എന്തി
ന്നൊരുത്തിയായ്വസിക്കുന്നു(കെ.ര.)-എന്തിനായ്ക്കൊണ്ടരുതു(ഭാഗ)

"https://ml.wikisource.org/w/index.php?title=മലയാളഭാഷാ_വ്യാകരണം_(1851)&oldid=210405" എന്ന താളിൽനിന്ന് ശേഖരിച്ചത്